No products in the cart.
ലോകത്തിലേക്കും വച്ച് ഏറ്റവും സുഖമുള്ളകാര്യം സ്വന്തം മുറിയുടെ ജനലഴിയില്‍ പിടിച്ച് ഇങ്ങനെ പുറത്തേക്ക് നോക്കി നിന്ന് മഴ കാണുക എന്നതാണ്. ജീവിതംപോലെ മഴ പെയ്തൊഴുകിപോകുന്നു. എത്രമാത്രം നനഞ്ഞു,...
Read moreവിഷു സ്മരണ 'മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും.' കവി വൈലോപ്പിളളി ശ്രീധരമേനോന്റെ ഗൃഹാതുര സ്മൃതികളുണര്‍ത്തുന്ന വരികള്‍ മനസ്സില്‍ പലവട്ടം ഉരുവിടാറുണ്ട്. പറഞ്ഞ് പറഞ്ഞ്...
Read moreഞായറാഴ്ചയുടെ ആലസ്യം മുഴുവന്‍ തലയിലേറ്റിക്കൊണ്ട് പത്ര വാര്‍ത്തകളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിരുന്ന ശ്രീജയനെ മുകളില്‍ നിന്നും മൊബൈല്‍ ഫോണില്‍ വിളിച്ചത് അന്‍വര്‍ സാര്‍ ആയിരുന്നു. 'ശ്രീ... പിന്നെ ഒരു...
Read moreവിസ്തൃതമായ വയല്‍പരപ്പിലേക്ക് ഇറങ്ങി നീളുന്ന വലിയ വരമ്പിലൂടെ വേണം നടക്കാന്‍. രണ്ട് വരമ്പുകള്‍ക്കിടയിലൂടെ ഒഴുകിയിരുന്ന നീര്‍ച്ചാലുകള്‍ ഉണങ്ങിവരണ്ടിരിക്കുന്നു. മീനം മേടം മാസങ്ങളില്‍ വരണ്ടുണങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നേര്‍ത്ത വരമ്പുകള്‍...
Read moreഅമ്മാളുവമ്മയുടെ കോഴികള്‍ക്കൊക്കെ എന്താണാവോ സംഭവിച്ചത്? ഒരു പെരുമഴ മുഴുവന്‍ കൊണ്ടതാണ് കാരണമെന്നാണ് അമ്മാളുവമ്മ പറയുന്നത്. അതുകൊണ്ടാണെന്ന് ഉറപ്പിച്ചു പറയാനും അവര്‍ക്കാവുന്നില്ല. എന്തായാലും അമ്മാളുവമ്മയുടെ കോഴികള്‍ ഒരോന്നായി കേടു...
Read moreരംഗം - 21 (അഫ്സല്‍ഖാന്‍ തന്റെ പടകുടീരത്തില്‍ അസ്വസ്ഥനായി ഉലാത്തുന്നു. സമീപത്ത് കൃഷ്ണാജി ഭാസ്ക്കര്‍, ഊരിപ്പിടിച്ച വാളുമായി സയ്യദ ബന്ധാ എന്നിവര്‍) അഫ്സല്‍ഖാന്‍ :- എന്താണ് കൃഷ്ണാജി...
Read moreരംഗം - 19 (അഫ്സല്‍ഖാന്റെ പടകുടീരം. ഖാന് ഉരുണ്ട തലയിണകളില്‍ ചാരിയിരുന്നുകൊണ്ട് ഹുക്ക വലിക്കുന്നു. സമീപത്ത് കൃഷ്ണാജി പന്ത് ശിവജിയുടെ ദൂതന് നല്കിയ പത്രവുമായി നില്ക്കുന്നു) അഫ്സല്‍ഖാന്‍...
Read moreരംഗം - 17 (അഫ്സല്‍ഖാന്റെ പടകുടീരം. ഹുക്കയും വീഞ്ഞുമായി ഇരിപ്പിടത്തില്‍ ചാഞ്ഞിരിക്കുന്ന ഖാന്. അടുത്തു തന്നെ വീഞ്ഞു ഭരണി. കാല് തടവിക്കൊണ്ടിരിക്കുന്ന റസിയ എന്ന ദാസി) അഫ്സല്‍ഖാന്‍:-...
Read moreരംഗം - 15 (വേദിയില്‍ മങ്ങിയ വെളിച്ചം. പൂക്കള്‍ കൊണ്ടലങ്കരിച്ച ഒഴിഞ്ഞ മരത്തൊട്ടില് പശ്ചാത്തലത്തില്‍. അസ്വസ്ഥനായി നടക്കുന്ന ശിവജി. താനാജിമാല്‍സുറെ, മോറോപന്ത് പിംഗളേ, ബാജിപ്രഭു ദേശ്പാണ്ഡേ എന്നിവരെത്തി...
Read moreനമ്മള് തമ്മില്‍ ചില പ്രശ്നങ്ങളുണ്ട്, അതിന് ഇത്തരമൊരു പ്രതികാരം താങ്കള്‍ ചെയ്യരുതായിരുന്നു. മറ്റെത്രയെത്ര മാര്‍ഗ്ഗങ്ങളുണ്ട്, ഗുണ്ടകളെ വിട്ട് തല്ലിച്ചതക്കാം, വീടിന് കല്ലെറിയാം, വേലിക്കല്ലള പിഴുത് തര്ക്കമുയര്ത്താം, മഞ്ഞപ്പത്രത്തിലൂടെ...
Read moreരംഗം - 13 (ബീജാപ്പുരിന്റെ ദര്‍ബാര്‍. അലി ആദില്‍ഷായുടെ മാതാവ് ബാദി സാഹേബന്‍ കോപാകുലയായി ഉലാത്തുന്നു. ഭീമാകാരനായ അഫ്സല് ഖാന്, റസ്തംമാന്‍ എന്നിവര്‍ സദസ്സില്‍ ഇരിക്കുന്നു.) ബീഗം...
Read moreരംഗം - 11 (പുരന്തര്‍ കോട്ടയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ശിവജി. സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നു. കൂടെ താനാജിയും ബാജിപ്രഭു ദേശ്പാണ്ഡേയും) ശിവജി: - ഈ പുരന്തര്‍...
Read moreരംഗം - 9 (സായാഹ്നം. രാജഘട്ടിലെ പൂമുഖത്ത് ജപമാലയുമായി ഉലാത്തുന്ന ജീജാ ബായി .. അവിടേയ്ക്ക് കടന്നു വരുന്ന പരിക്ഷീണിതനായ ദാദാജി കൊണ്ഡദേവ്) ദാദാജി: - അമ്മ...
Read moreമഹാമാരിയുടെ കാലത്ത് മാധവന് തന്റെ കിടപ്പുമുറിയില്‍ ചില ക്രമീകരണങ്ങള്‍ വരുത്തുകയുണ്ടായി. ആദ്യമേ ചെയ്തത് ഒരു മേശയിടാന്‍ പാകത്തില്‍ സ്ഥലമുണ്ടാക്കുകയാണ്. അതിനായി ചുമരിനോടു ചേര്‍ത്തിട്ടിരുന്ന കട്ടില് വലിച്ചു നീക്കി....
Read moreരംഗം - 7 (നിബിഡ വനാന്തരം. ശിവജി, താനാജിമാല്‍സുറെ, മോറോപന്ത് പിംഗളെ, ബാജിപ്രഭു ദേശ്പാണ്ഡെ തുടങ്ങിയവരോടൊപ്പം ധനുര്‍ധാരിയായ ദാദാജി കൊണ്ഡദേവ്) ദാദാജി : - ഗന്ധകം നിറച്ച...
Read moreരംഗം- 6 വനപാര്‍ശ്വത്തിലെ കൊല്ലക്കുടി. നിര്‍മ്മിച്ച വാളുകള്‍, കുന്തങ്ങള്‍, പരിചകള്‍ തുടങ്ങിയ ആയുധങ്ങള്‍ ചുവരില്‍ ചാരി വച്ചിരിക്കുന്നു. ഗണേഷ് സാവന്ത് എന്ന അരോഗദൃഢഗാത്രനായ കൊല്ലന് കൂടം കൊണ്ട്...
Read moreരംഗം - 4 ലാല്‍ മഹലിന്റെ പൂമുഖം. പ്രഭാത വെളിച്ചത്തില്‍ ജീജാ ബായിയുടെ ശബ്ദത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ശിവമഹിമ്നാസ്തോത്രം. ജലപാത്രവും ജപമാലയുമായി അകത്തു നിന്നും ഇറങ്ങി വരുന്ന...
Read moreനാലു മാസങ്ങള്‍ കടന്നു പോയി. കുംഭമാസം പിറന്നപ്പോഴേക്കും (1922 ഫെബ്രുവരി) നാട്ടിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പോലീസ് പരാജയപ്പെട്ടിടത്ത് ഗൂര്‍ക്കപ്പട്ടാളം ഇറങ്ങി. ലഹള നിഷ്ക്കരുണം അടിച്ചമര്‍ത്തി. ലഹളക്കാരെയും...
Read moreരംഗം - 2 (ചന്ദ്രികയില്‍ കുളിച്ച് നില്ക്കുന്ന കോട്ടകൊത്തളങ്ങള്‍. മട്ടുപ്പാവില്‍ നിഴല്‍ പോലെ ഉലാത്തുന്ന ശിവജി. വിദൂരതയില്‍ നിന്ന് കേള്‍ക്കുന്ന രാക്കിളിയുടെ നാദം. വിരഹദ്യോതകമായ നേര്‍ത്ത പുല്ലാങ്കുഴല്‍...
Read moreകൃഷ്ണന്‍നായര്‍ നാട്ടിലെത്തി, ആദ്യം പോയത് പൂട്ടിക്കിടക്കുന്ന ഇല്ലത്തേക്കാണ്. നമ്പൂതിരിമാര്‍ കുറച്ചുപേര്‍ കോഴിക്കോട് തളിയിലേക്കും, ബാക്കിയുള്ളവര്‍ താമരശ്ശേരി, ബാലുശ്ശേരി ഭാഗത്തേക്കുമാണ് രക്ഷപ്പെട്ടത്. അവിടെ പ്രശ്നങ്ങളൊന്നുമില്ല. തെക്കേത്തൊടികയില് ചെന്നു. കയ്യിലൊരു...
Read moreകൊല്ലവര്‍ഷം 1097 തുലാമാസത്തിലെ കറുത്ത വാവ് ദിവസം (1921 നവംബര്‍ ഒന്നോ രണ്ടോ) കോഴിക്കോട് താലൂക്ക് നീലേശ്വരം ദേശത്ത് കുഴിക്കലാട്ട് കാടംകുനി തറവാട്ടില്‍ സന്ധ്യയ്ക്ക് ശേഷം ഉടനെ...
Read moreഉറുവാച്ചിക്കുന്നിന്റെ മുകളിലായിരുന്നു കരടി അവറാച്ചന്റെ ഭാര്യയായ ഏലം താമസിച്ചിരുന്നത്. ഒരു കാലത്ത് ഉറുവാച്ചിക്കുന്നും അതിന്റെ താഴ്വാരങ്ങളും അടക്കിഭരിച്ചിരുന്നവനായിരുന്നു കരടി അവറാച്ചന്. ഭൂസ്വത്ത് കൊണ്ടല്ല. കാര്യപ്രാപ്തി കൊണ്ടാണെന്ന് മാത്രം....
Read moreനഗരത്തില്‍ നിന്നും തീരെ അകലെയല്ലാത്തൊരിടത്ത്, ആരംഭമോ അവസാനമോ ഇല്ലെന്ന് തോന്നിപ്പിക്കും വിധം നീണ്ടു പോകുന്നൊരു പാത, വളഞ്ഞ് പുളഞ്ഞ് കിടപ്പുണ്ട്. ആ വഴിയിലൂടെ, കൃത്യമായ ഇടവേളകളില്‍ ഒന്ന്...
Read moreനമ്മള് അകപ്പെട്ടിരിക്കുന്ന ചില ദയനീയ സാഹചര്യങ്ങള്‍, വിശ്വസിക്കാത്ത ശക്തിയില്‍ വരെ നമ്മെക്കൊണ്ട് വിശ്വസിപ്പിക്കുമെന്ന് ഞാന്‍ മുന്‍ അദ്ധ്യായങ്ങളിലൊന്നില്‍ എഴുതിയിട്ടുണ്ട്. ഇതിന്റെ വകഭേദവും നിലവിലുണ്ടെന്ന അറിവ് എനിക്കു അവിശ്വസനീയമായിരുന്നു....
Read moreആക്ടിവിറ്റികള്‍ സ്പെഷ്യല്‍ കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ വ്യായാമം നല്കുന്നു. പ്രധാനപ്പെട്ട ഏതാനും ആക്ടിവിറ്റികളും അവ കൊണ്ടുള്ള പ്രയോജനവും താഴെ കൊടുക്കുന്നു: 1. Letter Cancellation ഒരു പേപ്പറില്‍...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies