നോവൽ

അഹല്യ (വിശ്വാമിത്രൻ 44)

വിശ്വാമിത്ര ശിഷ്യന്മാര്‍ ആശ്രമ പരിസരം വീക്ഷിച്ചുകൊണ്ട് അകത്തേയ്ക്കു കയറാന്‍ മടിച്ച് പുറത്തുനിന്നു. ഭ്രഷ്ടുകല്പിച്ച ആശ്രമത്തില്‍ കാലുകുത്തുന്നത് പാപമാണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്ന് രാമന്‍ സംശയിച്ചു. വന്യജീവികളില്‍നിന്ന് രക്ഷനേടാന്‍ ചുറ്റുപാടും...

Read moreDetails

കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)

''അല്ലയോ മഹര്‍ഷിമാരെ, ഇന്ദ്രന്‍ അഹല്യയെ അപമാനിച്ചിരിക്കുന്നു. അതുവഴി അയാള്‍ എന്നോടും അപരാധം ചെയ്തിരിക്കുന്നു. അത് ആശ്രമത്തെയും ആശ്രമവാസികളേയും അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ദ്രന് ഉചിതമായ ശിക്ഷ നല്‍കിയില്ലെങ്കില്‍ ഒരു...

Read moreDetails

ഗൗതമന്‍ (വിശ്വാമിത്രന്‍  42)

പ്രഭാതത്തില്‍ വിശ്വാമിത്രന്‍ മിഥിലയിലേയ്ക്ക് പുറപ്പെടും എന്ന് മനസ്സിലാക്കി  അവര്‍ക്കു സഞ്ചരിക്കാനുള്ള രഥം സുമതി തയ്യാറാക്കി നിര്‍ത്തി. എന്നാല്‍ പരമ്പരാഗതമായ കാനന പാതയിലൂടെ നടന്ന് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശ്വാമിത്രന്‍...

Read moreDetails

പാലാഴി മഥനം (വിശ്വാമിത്രന്‍ 41)

'ശുക്രാചാര്യര്‍ ധാന്യങ്ങളില്‍നിന്നും ഉണ്ടാക്കുന്ന മദ്യം  ഉപയോഗിച്ചിരുന്നു. അത് കഴിക്കുന്നത് നിഷിദ്ധമായി അസുരന്മാര്‍ കരുതിയില്ല. അസുരന്മാരോട് വിദ്വേഷം തോന്നിയ ദേവന്മാര്‍ അവരെ മോശക്കാരായി ചിത്രീകരിക്കാനാണ് എപ്പോഴും ശ്രമിച്ചത്. അവരുടെ...

Read moreDetails

ഗംഗയെ ഭൂമിയിലേക്കാനയിച്ച ഭഗീരഥന്‍ (വിശ്വാമിത്രന്‍ 40)

പുത്രന്മാര്‍ കുതിരയെ തേടിപ്പോയിട്ട് കാലം കുറെ കഴിഞ്ഞിട്ടും അവരെ കാണാത്ത സങ്കടത്തോടെ സഗരന്‍ ദിവസങ്ങള്‍ തള്ളിനീക്കി. ഒടുവില്‍ പൗത്രനായ അംശുമാനെത്തന്നെ കുതിരയെയും പുത്രന്മാരെയും കണ്ടെത്താനുള്ള ചുതമല ഏല്‍പ്പിക്കാമെന്നു...

Read moreDetails

സഗരപുത്രന്മാര്‍ (വിശ്വാമിത്രന്‍ 39)

''അറുമുഖന്‍ ആരുടെ പുത്രനാണെന്ന് അങ്ങ് പറഞ്ഞാലും'' കൃത്തികമാര്‍ ശിവനോട് അപേക്ഷിച്ചു. ''അല്ലയോ കൃത്തികമാരേ, ഇവന്‍ കാര്‍ത്തികേയന്‍ എന്ന പേരില്‍ നിങ്ങളുടെയും കുമാരന്‍ എന്ന പേരില്‍ ഗംഗയുടെയും സ്‌കന്ധന്‍...

Read moreDetails

ഹിമവത്പുത്രി ഗംഗ (വിശ്വാമിത്രന്‍ 38)

'ശൈലേന്ദ്രനാഥന് മേന എന്ന മോഹിനിയില്‍ ഉണ്ടായ രണ്ടു പുത്രിമാരാണ് ഗംഗയും ഉമയും. അഭീഷ്ട സിദ്ധിക്കായി ലോക പാവനിയായ ഗംഗയെ തങ്ങള്‍ക്ക് നല്‍കണമെന്ന് ദേവന്മാര്‍ ഹിമവാനോട് അപേക്ഷിച്ചു. ദേവന്മാരുടെ...

Read moreDetails

ഉത്തമനായ ഭരണാധിപന്‍ (വിശ്വാമിത്രന്‍ 37)

രാമന്‍ പൂര്‍ണ്ണമനസ്സോടെ മിഥിലയിലേയ്ക്കു വരാന്‍ സന്നദ്ധനായതിലുള്ള സന്തോഷം വിശ്വാമിത്രന്റെ മുഖത്ത് പ്രതിഫലിച്ചു. യാഗം പൂര്‍ത്തിയായപ്പോള്‍ ശിഷ്യന്മാര്‍ മറ്റൊരു യാത്രയ്ക്ക് തയ്യാറെടുത്തത് മിഥിലയിലേയ്ക്ക് ആയിരിക്കുമെന്ന് കരുതിയില്ല. നേരത്തെതന്നെ തീരുമാനിച്ചതായിട്ടുകൂടി...

Read moreDetails

മിഥിലാപുരിയിലേക്ക് (വിശ്വാമിത്രന്‍ 36)

രണ്ടു ദിവസം കഴിഞ്ഞിട്ടും ശത്രുക്കളുടെ ആഗമനത്തെക്കുറിച്ചുള്ള സൂചന ഒന്നും ലഭിച്ചില്ല. രാത്രിയെന്നോ പകലെന്നോ, ഭേദമില്ലാതെ വിശപ്പും ദാഹവും അറിയാതെ കരുതലോടെ യാഗഭൂവിന് സമീപത്ത് യാഗംമുടക്കാന്‍വരുന്ന രാക്ഷസരെ നേരിടാന്‍...

Read moreDetails

വാമനന്‍ (വിശ്വാമിത്രന്‍ 35)

ഒരിക്കല്‍ കേട്ടകഥ വീണ്ടും കേള്‍ക്കുന്നത് ഇഷ്ടമല്ലെങ്കിലും വിശ്വാമിത്രന്‍ ഇപ്പോള്‍ അതു പറയുന്നതിന് പ്രത്യേകമായ എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാവുമെന്ന് രാമനറിയാം. ''മഹാബലി ദേവപദവി നേടും എന്നു ഭയന്ന്, ദേവന്മാരുടെ...

Read moreDetails

വിശേഷവിദ്യകള്‍ സ്വീകരിച്ച് രാമന്‍ (വിശ്വാമിത്രന്‍ 34)

എന്തോ മഹത്തായ കാര്യമാണ് മുനി ചെയ്യാന്‍ പോകുന്നതെന്ന് മനസ്സിലാക്കി രാമന്‍ ഒന്നും പറഞ്ഞില്ല.  വിശ്വാമിത്രന്‍, രാമനെ അരികിലേയ്ക്കു വിളിച്ച് കോപത്തെ വെടിഞ്ഞു പുഞ്ചിരിച്ചുകൊണ്ട് തന്റെ ദേഹത്തോട് ചേര്‍ത്തുനിര്‍ത്തി....

Read moreDetails

സന്തുഷ്ടരായ കാനനവാസികള്‍ (വിശ്വാമിത്രന്‍ 33)

തന്നോട് ഒരു അപരാധവും ചെയ്തിട്ടില്ലാത്ത ഒരു സ്ത്രീയെ വധിച്ചതിലുള്ള കുറ്റബോധത്താല്‍ രാമന്‍ ശിരസ്സ് ഭൂമിയില്‍തൊട്ട് നമസ്‌ക്കരിച്ചു. ജ്യേഷ്ഠന്റെ മനസ്സ് അസ്വസ്ഥമാണെന്ന് മനസ്സിലാക്കി ലക്ഷ്മണന്‍ രാമന്റെ അടുത്തേയ്ക്കു ചെന്നു....

Read moreDetails

താടകവധം (വിശ്വാമിത്രന്‍ 32)

'പണ്ട് ദേവന്മാരും അസുരന്മാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ അസുരന്മാര്‍ പരാജയപ്പെടുകയും പതിനായിരക്കണക്കിന് അസുരന്മാര്‍ മരിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ അസുരമാതാവായ ദിതി സങ്കടം സഹിക്കവയ്യാതെ കണ്ണീരൊലിപ്പിച്ചുകൊണ്ട് ഭൃഗു...

Read moreDetails

വൃത്രന്‍ (വിശ്വാമിത്രന്‍ 31)

ഇന്ദ്രനെ വധിക്കണം എന്ന ലക്ഷ്യത്തോടെ വൃത്രന്‍, ഇന്ദ്രസന്നിധിയിലെത്തി യുദ്ധം ആരംഭിച്ചു. പക്ഷേ, ഇന്ദ്രനെ തോല്‍പ്പിക്കാന്‍ വൃത്രന് കഴിഞ്ഞില്ല. പലവട്ടം യുദ്ധം ചെയ്‌തെങ്കിലും അപ്പോഴൊക്കെ ഇന്ദ്രന്‍ തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു....

Read moreDetails

ത്രിശ്ശിരസ്സ് (വിശ്വാമിത്രന്‍ 30)

പ്രഭാതത്തില്‍ പ്രകൃതിയെ സ്തുതിക്കുംമട്ടില്‍ പക്ഷികള്‍ പാടുന്നത് കേട്ടാണ് രാമന്‍ ഉണര്‍ന്നത്. രാജകൊട്ടാരത്തില്‍ സ്ഥിരമായി കേള്‍ക്കുന്ന ഉണര്‍ത്തു പാട്ടുകളെക്കാള്‍ ശ്രേഷ്ഠമായി ആ കളകൂജനം  രാമന്‍ ആസ്വദിച്ചു. ലക്ഷ്മണനെ അപ്പോള്‍...

Read moreDetails

മരുത്തന്‍ (വിശ്വാമിത്രന്‍ 29)

അനംഗാശ്രമത്തിലേയ്ക്കു വരുന്ന വിശ്വാമിത്രനെ എതിരേല്‍ക്കാന്‍ ആശ്രമ മുറ്റത്തിന് പുറത്തുനില്‍ക്കുന്ന  അനംഗശിഷ്യന്മാരെ കണ്ടപ്പോള്‍ ആചാര്യന്റെ വരവ് മുന്‍കൂട്ടി അവര്‍ അറിഞ്ഞിരിക്കുന്നു എന്നു വ്യക്തമായി.  അനംഗശിഷ്യന്മാര്‍ ആരതി ഉഴിഞ്ഞ് മന്ത്രോച്ചാരണങ്ങള്‍...

Read moreDetails

അനംഗശിഷ്യര്‍ (വിശ്വാമിത്രന്‍ 28)

''ഹേ, കൗസല്യാപുത്രാ, രാമാ, എഴുന്നേല്‍ക്കൂ. നേരം പ്രഭാതമായി. പ്രഭാത കൃത്യങ്ങള്‍ ചെയ്യാനുള്ള നേരമായിരിക്കുന്നു.'' വിശ്വാമിത്രന്റെ സൗമ്യമായ വാക്കുകള്‍ രാമന്റെ കാതില്‍ വന്നലച്ചു.   ഉണര്‍ന്നപ്പോള്‍ തങ്ങള്‍ കിടക്കുന്നത് നദീതീരത്ത്...

Read moreDetails

പരശുരാമന്‍ (വിശ്വാമിത്രന്‍ 27)

വിശ്വാമിത്രന്‍ തന്റെ ഗുരുവായ പരുശുരാമനെക്കുറിച്ച്  ആലോചിച്ചുകൊണ്ട് ധ്യാനനിരതനായി അല്പസമയം ഇരുന്നു ശേഷം കണ്ണുതുറന്ന് രാമന്റെ മുഖത്തേക്കാണ് നോക്കിയത്. ''പരശുരാമന് പതിനാലു വയസ്സുള്ളപ്പോഴാണ് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചത്'' പതിഞ്ഞ...

Read moreDetails

കാര്‍ത്തവീര്യാര്‍ജ്ജുനന്‍ (വിശ്വാമിത്രന്‍ 26)

'രാമാ, ഇപ്പോള്‍ നീ ആലോചിക്കുന്നത് കാര്‍ത്തവീര്യാര്‍ജ്ജുനെക്കുറിച്ചോ, പരശുരാമനെക്കുറിച്ചോ?' ആലോചനയില്‍ മുഴുകിയിരിക്കുന്ന രാമനോട് വിശ്വാമിത്രന്‍ ചോദിച്ചു. 'അങ്ങയുടെ ഊഹം ശരിയാണ്. ഹേഹയവംശത്തെക്കുറിച്ചും ഭൃഗുവംശ രാജാക്കന്മാരെക്കുറിച്ചുമാണ്  ഞാന്‍ അലോചിച്ചത്.' വിശ്വാമിത്രന്‍...

Read moreDetails

കാടിന്റെ സൗന്ദര്യം ആസ്വദിച്ച് (വിശ്വാമിത്രന്‍ 25)

നാലഞ്ചു ശിഷ്യന്മാര്‍ വഞ്ചിയില്‍നിന്ന് ചില സാധന സാമഗ്രികള്‍ എടുത്ത് തോളത്തേറ്റു ന്നത് അകലെയാണെങ്കിലും നന്നായി കാണാമായിരുന്നു. കാനനത്തിലൂടെ കാല്‍നടയാത്രയ്ക്ക് വിശ്വാമിത്രനെ അനുഗമിക്കാന്‍ അവര്‍ തയ്യാറെടുക്കുകയാണ്. അവര്‍ക്ക് ചില...

Read moreDetails

കാനനഗമനം (വിശ്വാമിത്രന്‍ 24)

വനാതിര്‍ത്തിവരെ രാജകുമാരന്മാരേയും വിശ്വാമിത്രനേയും അയോദ്ധ്യയിലെ സേനാവിഭാഗവും കൊട്ടാരനിവാസികളും അനുഗമിച്ചു. സരയൂനദിയുടെ തീരത്ത് എത്തിയപ്പോള്‍ അനുയാത്ര നടത്തിയവരെയെല്ലാം മടക്കി അയക്കാന്‍ വിശ്വാമിത്രന്‍ രാമന് നിര്‍ദ്ദേശം നല്‍കി. മുനിയുടെ നിര്‍ദ്ദേശം...

Read moreDetails

വിശ്വാമിത്രനോടൊപ്പം രാമലക്ഷ്മണന്മാര്‍ (വിശ്വാമിത്രന്‍ 23)

വിശ്വാമിത്രന്റെ ആശ്രമം മാത്രമല്ല മറ്റു ആചാര്യന്മാരുടെ ആശ്രമങ്ങളും രാക്ഷസന്മാര്‍ ആക്രമിക്കുന്നുണ്ടെന്നും അവരെ പ്രതിരോധിക്കാന്‍ രാമന്റെ സഹായം വേണമെന്ന് വിശ്വാമിത്രന്‍ പറയുന്നതിന്റെ പൊരുള്‍ എന്തെന്നും വസിഷ്ഠനും രാമനുമല്ലാതെ മറ്റാര്‍ക്കും...

Read moreDetails

രാജസദസ്സിലേക്ക് വിശ്വാമിത്രന്റെ ആഗമനം (വിശ്വാമിത്രന്‍ 22)

ഓരോരുത്തരും ഭൂമിയില്‍ വന്നു പിറക്കുന്നതിന് ഓരോ ഉദ്ദേശ്യമുണ്ടെന്ന് വിദ്യാരംഭം കുറിച്ച സന്ദര്‍ഭത്തില്‍ വസിഷ്ഠന്‍ പറഞ്ഞ വാക്കുകള്‍ രാമന്റെ മനസ്സിലേയ്ക്ക് കടന്നുവന്നു. താന്‍ എന്തിനാണ് ഭൂമിയില്‍ വന്നു പിറന്നത്...

Read moreDetails

വിശ്വാമിത്ര-രാമ സംവാദം (വിശ്വാമിത്രന്‍ 21)

വിശ്വാമിത്രനുമായി ദീര്‍ഘനേരം സംസാരിച്ച്, വ്യക്തമായ ഒരു ധാരണയില്‍ എത്തിയശേഷം ആശ്രമമുറ്റത്തെ ആല്‍ച്ചുവട്ടില്‍ തന്നെകാണാന്‍ കാത്തിരിക്കുന്ന രാമന്റെ അടുത്തേയ്ക്കു വസിഷ്ഠന്‍ വന്നു. രാമന്‍ എഴുന്നേറ്റ് മുനിയെ ഉപചാരപൂര്‍വ്വം വന്ദിച്ചു....

Read moreDetails

പരീക്ഷണങ്ങളും പ്രലോഭനങ്ങളും ( വിശ്വാമിത്രന്‍ 20)

അതിസുന്ദരിയായ വിദ്യുല്‍പ്രഭ തപോവനത്തിലെത്തി വിശ്വാമിത്രനെ പ്രലോഭിപ്പിച്ച് തപസ്സുമുടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ രൂപകാന്തികൊണ്ട് വിശ്വാമിത്രനെ പ്രലോഭിപ്പിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഭയം ജനിപ്പിക്കുന്ന രാക്ഷസരൂപം കൈക്കൊണ്ട് തപസ്സിന് ഭംഗം...

Read moreDetails

വസിഷ്ഠനെ കാത്ത് രാമന്‍ (വിശ്വാമിത്രന്‍ 19)

''ദശരഥന്റെ എല്ലാ നിലപാടുകളോടും എനിക്ക് യോജിക്കാന്‍ കഴിയില്ല'' വസിഷ്ഠന്‍ സമചിത്തതയോടെ പറഞ്ഞു. ''എങ്കില്‍, അയോദ്ധ്യയുടെ രാജാവാകുന്നതില്‍നിന്ന് രാമനെ പിന്‍തിരിപ്പിക്കേണ്ടതല്ലേ?  കോസലത്തിന്റെ മാത്രമല്ല, ആര്യാവര്‍ത്തത്തിലെ സര്‍വ്വ രാജാക്കന്മാരുടെയും, കാനനത്തില്‍ ...

Read moreDetails

വസിഷ്ഠ-കൗശിക സംവാദം (വിശ്വാമിത്രന്‍ 18)

വിശ്വാമിത്രന്‍ ആശ്രമത്തിലെത്തി എന്നറിഞ്ഞപ്പോള്‍ ശിഷ്യന്മാരുമായുള്ള സംവാദം വസിഷ്ഠന്‍ അവസാനിപ്പിച്ചു. അതിഥി ഗേഹത്തില്‍ ആചാരവിധിപ്രകാരം വിശ്വാമിത്രനെ സ്വീകരിച്ചിരുത്താന്‍ ശിഷ്യന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിശ്വാമിത്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അതിഥിഗേഹശാലയിലേയ്ക്കു നടക്കുമ്പോള്‍ അയോദ്ധ്യയിലെ...

Read moreDetails

മകന്റെ മരണം (വിശ്വാമിത്രന്‍ 17)

ചന്ദ്രമതിയെ വിലയ്ക്കുവാങ്ങിയ ബ്രാഹ്മണന്‍ ദുഷ്ടനാണെങ്കിലും രോഹിതാശ്വന് മറ്റു കുട്ടികളൊടൊപ്പം കളിക്കാനുള്ള അനുവാദം നല്‍കി. ഒരു ദിവസം രോഹിതാശ്വന്‍ ഗംഗാതീരത്ത് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പാമ്പുകടിയേറ്റു തല്‍ക്ഷണം...

Read moreDetails

ശ്മശാനം സൂക്ഷിപ്പുകാരനായ ഹരിശ്ചന്ദ്രന്‍ (വിശ്വാമിത്രന്‍ 16)

ദിവസങ്ങള്‍ക്കുശേഷം വിശ്വാമിത്രന്‍ ബ്രാഹ്മണവേഷത്തില്‍ മകന്റെ വിവാഹത്തിനുവേണ്ട പണം ആവശ്യപ്പെടുന്നതിനുവേണ്ടി അയോദ്ധ്യയിലേയ്ക്കു പുറപ്പെട്ടു. അയോദ്ധ്യയിലെത്തിയ ബ്രാഹ്മണനെ രാജസേവകര്‍ രാജാവിന്റെ അടുത്തെത്തിച്ചു. ബ്രാഹ്മണനെ കണ്ടതും ഹരിശ്ചന്ദ്രന് ആളെ മനസ്സിലായി. ''ബ്രാഹ്മണശ്രേഷ്ഠാ,...

Read moreDetails

ഹരിശ്ചന്ദ്രനും ബ്രാഹ്മണനും (വിശ്വാമിത്രന്‍ 15)

കഠിനമായ തപസ്സിനാല്‍ വസിഷ്ഠനു തുല്യമായ എല്ലാ സിദ്ധികളും നേടിയശേഷം വിശ്വാമിത്രന്‍ ഒരിക്കല്‍ ദേവലോകത്ത് എത്തിയ സന്ദര്‍ഭത്തില്‍ അവിചാരിതമായി വസിഷ്ഠനും അവിടെ എത്തിച്ചേര്‍ന്നു. ദേവന്മാര്‍ വിശ്വാമിത്രനെയും വസിഷ്ഠനെയും പൂജിച്ച്...

Read moreDetails

Latest