No products in the cart.
ചില ഡോക്ടര്‍മാര്‍ രോഗികളോട് വളരെ സൗമ്യമായി പെരുമാറും, രോഗത്തെക്കുറിച്ചും തരുന്ന മരുന്നുകളെക്കുറിച്ചും രോഗിയോട് ചര്‍ച്ച ചെയ്യും. അദ്ദേഹത്തിന്റെ സാമീപ്യം രോഗികള്‍ക്ക് ആശ്വാസം പകരും. പക്ഷേ ഡോക്ടര്‍ നല്കുന്ന...
Read moreDetailsകവിത്രയത്തെക്കുറിച്ച് പലപ്പോഴും ഈ പംക്തിയില്‍ സൂചിപ്പിക്കേണ്ടി വന്നിട്ടുണ്ട്. വന്മരങ്ങളെല്ലാം വീണുകഴിഞ്ഞ മലയാളത്തിന് ഇനി സ്മരണകളേ ബാക്കിയുള്ളൂ. പ്രതിഭയും പാണ്ഡിത്യവും ഒരുപോലെ സംഗമിച്ചാലേ മഹത്തായ സൃഷ്ടികള്‍ രൂപപ്പെടുകയുള്ളൂ. ഇന്നത്തെ...
Read moreDetailsമാര്‍ച്ച് 31 കടമ്മനിട്ടയുടെ ചരമവാര്‍ഷികമാണ്. കവി തന്റെ അവസാനകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്ധനായ വക്താവായതുമൂലം പൊതു സമൂഹത്തിന് അദ്ദേഹത്തോട് കുറച്ചുവിപ്രതിപത്തിയുണ്ടായി എന്നത് വാസ്തവമാണ്. പക്ഷേ അദ്ദേഹത്തിന്റെ കാവ്യ...
Read moreDetailsഒരാള്‍ സമ്പന്നനാകുന്നത് അയാള്‍ക്ക് എത്രമാത്രം വസ്തുക്കളെ ത്യജിക്കാന്‍ കഴിയും എന്നതിന്റെ എണ്ണം കൊണ്ടാണ്A man is rich in proportion to the number of things...
Read moreDetails"An old man and a phone' ഇന്റര്‍നെറ്റിലെവിടെയോ കണ്ട ഒരു ലഘു കഥയാണ്. ആരാണ് രചയിതാവെന്നറിയില്ല. കഷ്ടിച്ച് ഏഴോ എട്ടോ വാക്യങ്ങളേയുള്ളൂ ചമല്‍ക്കാരങ്ങള്‍ ഒന്നുമില്ല. ഒരു...
Read moreDetailsറ്റിമന് ഓഫ് ഏഥന്‍സ് (Timon of Athens) ഷേക്സ്പിയറിന്റെ ഒരു നാടകമാണ്. ഷേക്സ്പിയറും തോമസ് മിഡില്‍റ്റണും ചേര്‍ന്ന് എഴുതിയതാണ് ഈ നാടകം എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. The...
Read moreDetailsപാശ്ചാത്യര്‍ക്ക് പഴയകാലത്ത് നമ്മുടേതിനേക്കാള്‍ മെച്ചപ്പെട്ട സാഹിത്യം സൃഷ്ടിക്കാനായത് നമ്മുടേതിനേക്കാള്‍ മോശപ്പെട്ട ജീവിതം ഉണ്ടായിരുന്നതു കൊണ്ടാണ്. ബ്രിട്ടീഷുകാരുടെ വരവിനു മുന്‍പുള്ള ഇന്ത്യ ലോകത്തിലേയ്ക്കും ഏറ്റവും സമ്പന്നമായ ഭൂഭാഗമായിരുന്നു. ജീവിതത്തിന്റെ...
Read moreDetailsചരിത്രം എന്ന പേരില്‍ ചിലത് പതിഞ്ഞു കഴിഞ്ഞാല്‍ അതൊക്കെ തിരുത്തുക സാധ്യമല്ല. സമൂഹമനസ്സിന് ചിലതിനോട് ചേര്‍ന്നു നില്ക്കാന് ഒരു വാസനയുണ്ട്. എത്ര യുക്തിസഹമായ രീതിയില്‍ തെളിവുകളുള്‍പ്പെടെ ശ്രമിച്ചാലും...
Read moreDetailsആത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന പാശ്ചാത്യലോകത്തിന് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ് ബ്രസീലിയന്‍ നോവലിസ്റ്റായ പൗലോ കൊയ്ലോ. അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ക്കൊക്കെ മലയാളത്തില്‍ തര്‍ജ്ജമയുണ്ട്. എങ്കിലും പൗലോയുടെ ആദ്യകൃതിയായ ആല്‍ക്കെമിസ്റ്റ്...
Read moreDetails'കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും 'മധ്യേയിങ്ങനെ' കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ.' ഇത് പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ നിന്നുള്ള വരികളാണ്. ഇതില്‍ നിന്നുള്ള 'മധ്യേയിങ്ങനെ'...
Read moreDetails''സാഹിത്യസൃഷ്ടി എല്ലാക്കാലത്തും എല്ലാ മനുഷ്യാത്മാക്കള്‍ക്കും ഉള്ള വിഭവ സമൃദ്ധമായ സദ്യയുടെ ക്ഷണക്കത്താണ്. ദൈവത്തിനും ലോകത്തിനും നല്കുന്ന ആത്മാരാധനയാണ്. വിശിഷ്ടമായ കലാസൃഷ്ടി മറ്റൊരു പൂന്തോട്ടം, മറ്റൊരു താരാപഥം, മറ്റൊരു...
Read moreDetailsസാഹിത്യ അക്കാദമിയുടെ സ്വന്തം പ്രസിദ്ധീകരണമായ സാഹിത്യ ചക്രവാളം ഇത്തവണ മുകുന്ദന് പതിപ്പാണ്. മയ്യഴിയുടെ അന്‍പതാണ്ട് പ്രമാണിച്ചാണ് ഈ പതിപ്പ് ഇറക്കിയതെന്നു തോന്നുന്നു. 'മയ്യഴി പുഴയുടെ തീരങ്ങളില്‍' എന്ന...
Read moreDetailsഭാവഗായകന്റെ വലിയ ഒരു ആരാധകനാണ് ഈ ലേഖകന്‍. അദ്ദേഹം മണ്ണുവിട്ടു പോയെങ്കിലും ആ വിസ്മയനാദം ഒരുപക്ഷേ നൂറ്റാണ്ടുകള്‍ തന്നെ നിലനിന്നേയ്ക്കാം. എല്ലാ കലയും പോലെ സംഗീതവും പതുക്കെപ്പതുക്കെ...
Read moreDetailsകഴിഞ്ഞവാരത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളെല്ലാം എം.ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള ലേഖനങ്ങളും അനുഭവക്കുറിപ്പുകളുമായാണ് പുറത്തിറങ്ങിയത്. എം.ടി ഏകദേശം 60 വര്‍ഷക്കാലം മലയാളസാഹിത്യം അടക്കിവാണ മഹാപ്രതിഭയാണ്. അദ്ദേഹത്തോളം ആരാധകര്‍ വാഴ്ത്തിയ മറ്റൊരു...
Read moreDetailsജുവാന്‍ റൂള്‍ഫോ(Juan Rulfo) എന്ന മെക്സിക്കന്‍ എഴുത്തുകാരന് കേരളത്തില്‍ അത്രപ്രശസ്തനല്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രധാന കൃതിയായ 'പെഡ്രോ പരാമോ' മലയാളികള്‍ക്ക് പരിചിതമാണ്. 1955ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍...
Read moreDetailsതൊണ്ണൂറുകളിലെപ്പോഴോ ഇന്ത്യടുഡേയുടെ മലയാളം പതിപ്പില്‍ പത്രപ്രവര്ത്തകന് കൂടിയായ ബി.മുരളി എഴുതിയ കഥയാണ് 'ഉമ്പര്‍ട്ടോ എക്കോ'. ഈ കഥ ഇപ്പോള്‍ കോളേജ് ക്ലാസില്‍ പാഠ്യവിഷയമാണെന്ന് ആരോ പറയുന്നതു കേട്ടു....
Read moreDetailsമലയാളികള്‍ക്ക് ഏറ്റവും അടുപ്പമുള്ള ഇംഗ്ലീഷ് എഴുത്തുകാര്‍ ഷേക്സ്പിയറും വേര്‍ഡ്സ്വര്‍ത്തുമാണ്. അതിനുകാരണം പാഠപുസ്തകങ്ങളില്‍ ഇവര്‍ക്കുരണ്ടുപേര്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം എന്നതാണ്. ചെറിയ ക്ലാസുകള്‍ തൊട്ടേ നമ്മള് ഈ പേരുകള്‍ കേള്‍ക്കാന്‍...
Read moreDetailsഒര്ഹാന് പാമുക്കിന്റെ നൊബേല്‍ സമ്മാനം ലഭിച്ച കൃതിയാണ് "The museum of Innocenceഠ കിന്റില്‍ എഡിഷനില്‍ 349 രൂപയ്ക്ക് ലഭിക്കുന്ന ഈ കൃതി അതിന്റെ കെട്ടിലും മട്ടിലുമൊക്കെ...
Read moreDetailsപിരപ്പന്‍കോട് മുരളി ജീവിതം മുഴുവന്‍, ഇടതുപക്ഷ രാഷ്ട്രീയത്തിനുവേണ്ടി നീക്കിവച്ച ഒരു നിസ്വാര്‍ത്ഥ രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക, നാടക പ്രവര്‍ത്തകനാണ്. രണ്ടുതവണ അദ്ദേഹം എം.എല്‍.എയും ആയിരുന്നു. വളരെയധികം നാടകങ്ങള്‍...
Read moreDetailsHungryman, reach for the book: it is a weapon (പട്ടിണിയായ മനുഷ്യാ, നീ പുസ്തകം കൈയ്യിലെടുത്തോളൂ അതൊരായുധമാണ്) ജര്‍മന്‍ നാടകകൃത്തും കവിയുമായിരുന്ന ബര്‍ടോര്‍ട് ബ്രെക്തിന്റെ...
Read moreDetailsഎല്ലാദേശങ്ങള്‍ക്കും സ്വന്തമായ കഥകളുണ്ട്. ആ കഥകളെ കണ്ടെടുത്ത് പൊലിപ്പിച്ച് അവതരിപ്പിക്കുന്ന എഴുത്തുകാരാണ് ദേശത്തിന് പെരുമയുണ്ടാക്കുന്നത്. എസ്.കെ.പൊറ്റെക്കാട്ട് അതിരാണിപ്പാടത്തിന്റെയും തകഴി കുട്ടനാടിന്റെയും ഓ.വി.വിജയന് തസ്രാക്കിന്റെയും മുകുന്ദന് മയ്യഴിയുടെയും മാര്‍കേസ്...
Read moreDetailsഒരു ട്രെയിന്‍ യാത്രക്കിടയിലാണ് സതോഷി യാഗിസാവ (Satoshi Yagisava) എന്ന ജാപ്പനീസ് എഴുത്തുകാരന്റെDays at the Morisaki Book Shop' എന്ന ചെറിയ നോവല്‍ വായിക്കുന്നത്. ഇന്റര്‍...
Read moreDetailsമഹാനായ ഡോക്ടര്‍ ഭീമറാവുറാംജി അംബേദ്ക്കറുടെ പേരിലെ സര്‍നയിമായി അംബേദ്ക്കര്‍ എന്നത് അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന മറാത്തി ബ്രാഹ്മണന് കൃഷ്ണാജി കേശവ് അംബേദ്ക്കറില്‍ നിന്നു വന്നതാണെന്നു വായിച്ചിട്ടുണ്ട്. ഈ അധ്യാപകര്‍...
Read moreDetailsഇതെഴുതുന്നയാള്‍ തീരേ കുട്ടിയായിരുന്ന കാലത്ത് കേരളത്തില്‍ ടെലിവിഷന്‍ ഇല്ല. 1959-ല്‍ തീരെ ചെറിയ രീതിയില്‍ ഇന്ത്യയില്‍ ട്രാന്സ്മിഷന് ആരംഭിച്ചിരുന്നുവത്രേ! പക്ഷേ കേരളത്തിലെത്താന്‍ വീണ്ടും രണ്ടു ദശാബ്ദം വേണ്ടിവന്നു....
Read moreDetailsമധ്യേഷ്യന്‍ ആക്രമണകാരികള്‍ ഇന്ത്യയിലേയ്ക്കു കടന്നുവന്നതു മുതല്‍ ഇന്ത്യയില്‍ അധികാരവും മതവും തമ്മില്‍ ഇടപെടാന്‍ തുടങ്ങി. അതിനുമുന്‍പ് മതം അധികാരത്തെ നിര്‍ണ്ണയിക്കാനോ അതിനെ തകര്‍ക്കാനോ ഒരു കാരണമായിരുന്നതേയില്ല. ഇന്നു...
Read moreDetailsഗ്യുലേര്‍മോ കബ്രേറ (Guillermo Cabrera Infante) ക്യൂബയിലെ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരില്‍ ഒരാളാണ്. അദ്ദേഹം 2005 ഫെബ്രുവരിയില്‍ അന്തരിച്ചു. മരിക്കുമ്പോള്‍ കബ്രേറ ക്യൂബയിലായിരുന്നില്ല; ലണ്ടനിലായിരുന്നു. ഒരുകാലത്ത് ക്യൂബന്‍...
Read moreDetailsകേസരി ഓണം വിശേഷാല്‍പ്പതിപ്പില്‍ ഏറ്റവും ശ്രദ്ധേയമായിത്തോന്നിയത് ജി.കെ. സുരേഷ് ബാബു ഓ.വി. ഉഷയുമായി നടത്തിയ അഭിമുഖമാണ്. ഓ.വി. വിജയനില്‍ ഒരു കമ്മ്യൂണിസ്റ്റിനേയോ ഹിന്ദുത്വവാദിയേയോ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരെഴുത്തുകാരനിലും...
Read moreDetailsഈ ലേഖകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അധ്യാപകരുടെ സംഘടനയ്ക്ക് വേണ്ടി ഒരു തെരുവുനാടകം എഴുതുകയുണ്ടായി. അധ്യാപക സംഘടനയുടെ എന്തോ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലെ തെരുവുകളില്‍ കളിക്കുന്നതിനുവേണ്ടിയായിരുന്നു ആ നാടകം....
Read moreDetails""Poetry is thought that breathe, and words that burn'' എന്ന് പറഞ്ഞത് ഇംഗ്ലീഷ് കവികളില്‍ വളരെ പ്രമുഖനായിരുന്ന തോമസ് ഗ്രേ (Thomas Gray) ആണ്....
Read moreDetails''Seeing is believing'' എന്ന ചൊല്ല് വെറുതെ രൂപപ്പെട്ടതല്ല എല്ലാ പഴഞ്ചൊല്ലുകളും പോലെ ഇതും അനുഭവങ്ങളുടെ ചൂളയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. പൊതുസമൂഹം ഒന്നിന്റെയും യുക്തിയുടെ പിറകെ പോകാറില്ല....
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies