No products in the cart.
അക്ഷരങ്ങള്‍ക്ക് അഭിമാനത്തിന്റെ കൂടൊരുക്കിയ ദേശത്തിന്റെ കവി വിടവാങ്ങി. സമസ്ത മാനുഷിക വികാരങ്ങളേയും കവിതയിലേക്കാവാഹിച്ച്, രുചിഭേദങ്ങളോടെ പകര്‍ന്ന കവി, എന്‍.കെ.ദേശം, എന്‍.കുട്ടികൃഷ്ണ പിള്ള, അണിയറയിലേക്കു മടങ്ങുമ്പോള്‍ പാരമ്പര്യത്തിന്റെ അതിശക്തമായ...
Read moreഭാരതീയത മുറുകെപ്പിടിക്കുകയും കഥകളില്‍ ഭാവതീവ്രതയുടെ പുത്തന്‍ തലങ്ങള്‍ സൃഷ്ടിക്കുകയും വര്‍ണവസന്തത്തിന്റെ പൂക്കള്‍ വിരിയിക്കുകയും ചെയ്ത എഴുത്തുകാരിയായിരുന്നു അന്തരിച്ച കെ.ബി.ശ്രീദേവി. പതിമൂന്നാം വയസ്സില്‍ പക്ഷിയുടെ മരണത്തെക്കുറിച്ച് ആദ്യകഥയെഴുതിയ കഥാകാരി...
Read moreസംഗീത സംവിധായകന് കെ.ജെ.ജോയി സ്മരണ മലയാള ചലച്ചിത്ര സംഗീതത്തില്‍ വേറിട്ട വഴി തുറന്ന സംഗീത സംവിധായകന് കെ.ജെ. ജോയി മടങ്ങി. കാലത്തിന്റെ ഹരമായി മാറിയ സംഗീത പ്രതിഭയാണ്...
Read moreഅറുപത്തിനാലുകലകളേയും പ്രതിനിധാനം ചെയ്യുന്ന ഇടയ്ക്ക എന്ന തോലിട്ടവാദ്യത്തില്‍ തോല്‍ക്കാത്ത മനസ്സോടെ വാദന ജൈത്രയാത്ര നടത്തിയ കലോപാസകനായിരുന്നു കാലമെത്തുംമുമ്പെ ജീവിതകാലം കൊട്ടിക്കയറിയ തിച്ചൂര്‍ മോഹനന്. മൂന്നുവയസ്സു മുതല്‍ തിച്ചൂര്‍...
Read moreസുസ്മേരവദനം, അതിന് മോടികൂട്ടുന്ന നീളന്‍ ഗോപിക്കുറി, അതും ചന്ദനപൊട്ട്. അതിനി നാം കാണുകയില്ല. അടുത്തിടെ അന്തരിച്ച മൂത്താന്തറ ആരപ്പത്ത് കല്ലിങ്കല്‍ വീട്ടില്‍ ബി. ഗംഗാധരന് എന്ന ഗംഗാധരേട്ടനെക്കുറിച്ച്...
Read moreസര്‍ഗ്ഗാത്മകതയുടെയും സാംസ്കാരിക ജീവിതത്തിന്റെയും വിഭിന്നമേഖലകളില്‍ ആര്‍ജ്ജവത്തോടെ നിലയുറപ്പിക്കുകയും അപ്രതീക്ഷിത നിലപാടുകളിലൂടെ പലപ്പോഴും ആസ്വാദകസമൂഹത്തെ വിസ്മയിപ്പിക്കുകയും ചെയ്ത എഴുത്തുകാരിയാണ് ഈയിടെ അന്തരിച്ച പി.വത്സല. ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന...
Read moreസംഘത്തില്‍ വിലീനനായ പ്രചാരകന് -ഡോ.മോഹന്‍ ഭാഗവത് നാഗ്പൂര്‍: സമര്‍പ്പണമാണ് ഹരിയേട്ടന്റെ ഏറ്റവും വലിയ ശക്തിയെന്നും സംഘത്തില്‍ പൂര്‍ണ്ണമായും വിലീനനായ പ്രചാരകനാണ് അദ്ദേഹമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് പറഞ്ഞു....
Read moreകോട്ടയം ജില്ലയില്‍ കറുകച്ചാലിനുസമീപമാണ് നെത്തല്ലൂര്‍ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനരികിലായി സാംസ്ക്കാരികസ്ഥാപനമായ ഏകാത്മതാകേന്ദ്രവും ജ്യോതിര്‍മയീ ബാലികാസദനവും കാണാം. അകലെയല്ലാതെ ഭാരതീയ വിദ്യാനികേതനോടനുബന്ധമായ ശാരദാ വിദ്യാപീഠം. ഈ സാമൂഹിക-സാംസ്ക്കാരിക-വിദ്യാഭ്യാസ-സേവനകേന്ദ്രങ്ങള്‍...
Read moreആദ്യ ചിത്രമായ 'സ്വപ്നാടനം' മുതല്‍ 'ഈ കണ്ണികൂടി' എന്ന സിനിമവരെ പ്രമേയ സ്വീകരണത്തിലും ആവിഷ്കാരത്തിലും പുതുമകള്‍ കൊണ്ടുവരികയും, കാഴ്ചകളെ നിരന്തരം നവീകരിക്കുകയും ചെയ്ത സംവിധായകനായിരുന്നു കെ.ജി. ജോര്‍ജ്....
Read moreഅധികാരത്തിനും വിഭവങ്ങള്‍ക്കും ഒന്നും ലോക ജനതയുടെ വിശപ്പകറ്റാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്ന് ലോകത്തോട് ഉറക്കെ പറഞ്ഞ മഹാനായ ജനകീയ ശാസ്ത്രജ്ഞനായിരുന്നു ഡോ.എം.എസ്. സ്വാമിനാഥന്. ഇരുപതാംനൂറ്റാണ്ടില്‍ ഏഷ്യ കണ്ട...
Read moreഗുരുവായൂര്‍ സംഘജില്ലയിലെ പാവറട്ടി ഖണ്ഡ് സംഘചാലകനായിരുന്ന പി.എം.രാഘവേട്ടന് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. പെരിങ്ങാട് ശാഖയിലെ ബാലസ്വയംസേവകനായി സംഘ ജീവിതം ആരംഭിച്ച അദ്ദേഹം വിദ്യാര്‍ത്ഥി കാലത്തുതന്നെ...
Read more2023 സപ്തംബര്‍ 13ന് രാവിലെ പ്രാന്തകാര്യാലയത്തില്‍ നിന്നും അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുകുന്ദനെ കാണാന്‍ പുറപ്പെടുമ്പോഴാണ് മുകുന്ദന് എന്നെന്നേക്കുമായി യാത്രയായി എന്ന വാര്‍ത്ത വന്നത്. പെട്ടെന്നുള്ള...
Read moreകോഴിക്കോട് ആര്.എസ്.എസ്. പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ദത്തോപന്ത് ഠേംഗ്ഡിജിയുടെ കൈപിടിച്ച് ഏഴാം വയസ്സില്‍, സംഘശാഖയില്‍ വരാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 30ന് രക്ഷാബന്ധന് ദിനത്തില്‍ വിഷ്ണുപദം...
Read moreകാഞ്ഞങ്ങാട് സംഘ ജില്ലയില്‍ ഉദുമ ഖണ്ഡിലെ ബന്തടുക്ക ശാഖാ സ്വയംസേവകനും മുന്‍ പ്രചാരകനുമായ സി.കെ. ഉണ്ണികൃഷ്ണന് ആഗസ്റ്റ് 2ന് നമ്മെ വിട്ടുപിരിഞ്ഞു. കോഴിക്കോട് എം.വി.ആര്. ക്യാന്‍സര്‍ സെന്ററില്‍...
Read moreഎടത്തറ പാതായ്ക്കര മന പി.എം. വാസുദേവന്‍ മാഷെപ്പറ്റി അറിയാത്ത ആദ്യകാല സംഘ അധികാരികള്‍ ഉണ്ടാവില്ല. ശ്രീഗുരുജി മുതലുള്ള ഉന്നതാധികാരികള്‍ അദ്ദേഹത്തിന്റെ വസതിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പറളി...
Read moreമദന്‍ദാസ്ജിയെ കുറിച്ചുള്ള സ്മരണ എല്ലാവരുടെയും മനസ്സില്‍ ആദ്യം ഉണര്‍ന്നു വരുന്നത് അദ്ദേഹത്തില്‍ നിന്ന് അവര്‍ക്ക് പകര്‍ന്നു കിട്ടിയ സ്നേഹവും ദിശാദര്‍ശനവും ഒക്കെയായിരിക്കും. സംഘത്തിന്റെ സഹസര്‍കാര്യവാഹായും നീണ്ട 22...
Read moreരേഖീയമായ സംസ്കാരധാരയുടെ സര്‍ഗ്ഗ സാക്ഷ്യമായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന വാസുദേവന്‍ നമ്പൂതിരി. രേഖകളുടെ അനന്ത സാദ്ധ്യത അറിയാനും ആരായാനും മെരുക്കിയെടുക്കാനുമുള്ള നിയോഗത്തിലായിരുന്നു നമ്പൂതിരിയുടെ പ്രതിഭാ പ്രവര്‍ത്തനം. വരി...
Read moreനാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ച തന്ത്രിവര്യനായിരുന്നു ഇക്കഴിഞ്ഞ മെയ് 31 ന് പുലര്‍ച്ചെ നമ്മെ വിട്ടുപിരിഞ്ഞ അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. വ്യതിരിക്തമായ സഞ്ചാരപാതകള്‍, സാമൂഹ്യ നവോത്ഥാനത്തിനായുള്ള ചിന്തകള്‍, ലക്ഷ്യപ്രാപ്തിക്കായുള്ള...
Read more''വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ തൃക്കാല്‍ക്കലുടയ്ക്കുവാന്‍ വന്നു. തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര്‍ഗ്ഗം തമ്പുരാനേ... തടയല്ലേ... ഏകദന്ത...'' ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറാനുള്ള മലയാളികളുടെ പ്രാര്‍ത്ഥനാ ഗീതമാണിത്....
Read moreഅപ്രതീക്ഷിതമായ ഒരു വാര്‍ത്തയായിരുന്നു ഇക്കഴിഞ്ഞ മെയ് 29-ന് രാവിലെ കേള്‍ക്കാന്‍ കഴിഞ്ഞത്. ദീര്‍ഘകാലമായി സംഘപ്രവര്‍ത്തനത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോഴിക്കോട് വിഭാഗ് കാര്യവാഹ് കെ.ഗോപിയുടെ വിയോഗവാര്‍ത്തയായിരുന്നു അത്. കേട്ട...
Read moreഅയ്യപ്പസേവസമാജം സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച പത്തനംതിട്ട സീതത്തോട് മടയില്‍ കിഴക്കേതില്‍ എന്‍.ജി.രവീന്ദ്രനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ നാലു ദശകങ്ങളിലെ സൗഹൃദം, സഹവര്‍ത്തിത്വം എന്നിവയെല്ലാം മനസ്സിലൂടെ കടന്നുവന്നു. ആത്മാവിന്റെ തേങ്ങലുകള്‍, ഇപ്പോഴും...
Read moreഏപ്രില്‍ 27 നു വൈകീട്ട് നാലു മണിയോടെ ഡോ.എന്‍.ഗോപാലകൃഷ്ണന്റെ അവസാനത്തെ ശബ്ദസന്ദേശം പുറത്തു വന്നു. മണിക്കൂറുകള്‍ തികഞ്ഞില്ല. ആ ശബ്ദം നിലച്ചു. ദേഹവിയോഗത്തിന്റെ മണി മുഴങ്ങും മുമ്പായി...
Read moreപെരുമാറ്റത്തില്‍ സൗമ്യന്‍, നിലപാടില്‍ കാര്‍ക്കശ്യക്കാരന്‍, പ്രവൃത്തിയില്‍ നിതാന്തജാഗരൂകന് അങ്ങനെ എത്രയോ വിശേഷണങ്ങള്‍ക്കര്‍ഹനാണ് ഈയിടെ അന്തരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്. കേരളത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായും ചണ്ഡിഗഢ്,...
Read moreഭരതേട്ടന് എന്ന് അടുത്ത സുഹൃത്തുക്കളാല്‍ വിളിക്കപ്പെട്ടിരുന്ന അഡ്വ. ഗോവിന്ദ് കെ. ഭരതന് ഓര്‍മ്മയായി. കഴിഞ്ഞ അരനൂറ്റാണ്ട് കാലം കൊച്ചി മഹാനഗരത്തിലെ സാംസ്കാരിക, ആധ്യാത്മിക മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം....
Read moreഇന്നസെന്റ് എന്ന പേര് ആദ്യം കാണുന്നത് വിടപറയും മുമ്പേ എന്ന സിനിമയുടെ പോസ്റ്ററിലാണ്. നിര്‍മ്മാണം: ഇന്നസെന്റ്-ഡേവിഡ് കാച്ചപ്പള്ളി എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ഇന്നസെന്റ് എന്നത് ഒരാളുടെ പേര് തന്നെയാണോ...
Read moreപത്തൊമ്പതാം വയസ്സില്‍ ക്ലാര്‍ക്കായി വന്ന് അറുപതാം വയസ്സില്‍ അസി: മാനേജരായി കേസരിയില്‍ നിന്ന് വിരമിച്ച കെ.ടി. കേശവന് കേസരിയുടെ വളര്‍ച്ചയുടെ പടവുകളില്‍ നിശബ്ദ സേവകനായിരുന്നു. 1963-ല്‍ കേസരി...
Read moreകഴിഞ്ഞ ഫെബ്രുവരി 24 ന് ബൈക്ക് അപകടത്തെ തുടര്‍ന്ന് നിര്യാതനായ ആര്.എസ്.എസ്. കുന്ദമംഗലം ഖണ്ഡ് കാര്യവാഹ് ഡോ.എം.സുബ്രഹ്മണ്യന് സംഘജീവിതത്തെ സാര്‍ത്ഥകമാക്കിയ സ്വയംസേവകനായിരുന്നു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളേജ്...
Read moreരാവിലെ 9.00 മണി, വൈകിട്ട് 3.30, രാത്രി 7.15-8.15 കുറെകാലമായി ഈ സമയങ്ങളും പി.ടി.ഉണ്ണിമാധവനും ഞാനും തമ്മില്‍ കമ്പിയില്ലാക്കമ്പിയെന്ന ടെലിഫോണ്‍ ബന്ധമാണ് 'എന്താ നായരേ' എന്ന കുസൃതിയാണ്...
Read moreരാഷ്ട്രസേവനത്തിനായി നീണ്ട 56 വര്‍ഷം സംഘത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ച ഹസ്തിമല്ജി തന്റെ കര്‍മ്മമയ ജീവിതം അവസാനിപ്പിച്ച് ഈ ലോകത്തോട് യാത്ര പറഞ്ഞ കാര്യം ഞെട്ടലോടെയാണ് കേട്ടത്. തന്റെ...
Read moreബാലഗോകുലം കോട്ടയം ജില്ലാ മുന്‍ രക്ഷാധികാരിയും കോളേജ് അധ്യാപകനും പ്രഭാഷകനും ബാലസാഹിത്യകാരനുമായിരുന്നു ഈയിടെ അന്തരിച്ച ചങ്ങനാശ്ശേരി തുരുത്തിയിലെ ശ്രീപാദം ഈശ്വരന് നമ്പൂതിരി. ഹൃദ്രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies