No products in the cart.
അങ്ങ് ഗ്രാമത്തില്‍ ഇപ്പോഴും കേള്‍പ്പൂ മണ്ണുതിന്നുന്ന കുഞ്ഞിന് വിലാപം സമതലങ്ങളില്‍ ഒന്നു നീ നോക്കൂ മലകള്‍ തന് ശവപ്പറമ്പാണത് അസ്ഥി പോലും നുള്ളുവാന്‍ ആവാതെ മോക്ഷമില്ലാത്ത മണ്ണു...
Read moreഏതു കൊടുമുടി നിന്നെ വന്നു കിരീടമണിയിച്ചു, ഏതു കടലല നിന്റെ കണ്ണീരൊപ്പിയലിയിച്ചു? ഏതു കിളിമകള്‍ നിന്റെ വാക്കിനു പൊരുളുദിപ്പിച്ചു, ഏതു കരിമുകില്‍ നിന്റെ വ്യസനച്ചുരുളഴിപ്പിച്ചു? കാലമരുളിയ കഥകളേതു...
Read moreപണ്ട്... ബാലിയുടെ വാല് തോണ്ടാന്‍ പോയപ്പോള്‍ വാലില്‍ കുരുങ്ങി ഞെരിഞ്ഞമര്‍ന്നു രാവണവീര്യം പിന്നീട്.. ഹനുമാന്റെ വാലിന് തീ കൊളുത്തി വിട്ടപ്പോള്‍ രാവണലങ്ക കത്തി നശിച്ചു കാമത്തിന് വാലില്‍...
Read moreവേണമെനിക്കിനി ഏഴു ജന്മം മമ മോക്ഷപദത്തിലണയും മുമ്പേ. കണ്ണന്റെയംഗുലീ ലാളനമേല്‍ക്കുന്ന പൈക്കിടാവാകണമാദ്യ ജന്മം തുള്ളിക്കളിച്ചു മദിച്ചുരുമ്മിക്കൊണ്ടു കണ്ണന്റെ ചാരെ നടന്നീടണം കൃഷ്ണതുളസിയായ് തീരണം പിന്‍ജന്മം അക്കാല്‍ക്കല്‍ അര്‍പ്പിതമായീടണം....
Read moreഅമൃതപുരേശ്വരി അഖിലാണ്ഡേശ്വരി അമ്മേ തവതൃപ്പാദം, പെരുവഴിയലയും ഞങ്ങള്‍ക്കെന്നും ശരണം ഭവഭയ ഹരണം കാറുംകോളും കോടക്കാറ്റും ഇടിയും മിന്നലുമുഴറും നടവഴിയിരുളായ് മഴയെത്തും മുമ്പമ്മേ നീയേ ശരണം സുഖവും ദുഃഖവു-...
Read moreഒന്നുനില്ക്കട്ടെ ഞാനീ തണലില്‍. യാത്ര ചൊല്ലുന്ന വേളയില്‍ ചിന്തയില്‍. ഓര്‍മ്മകള്‍ വന്നു നില്ക്കുന്നു കൗതുകം, ചേതനയില്‍ നിഴലുകളാടുന്നു. ഞാറ്റുവേലകള്‍ കുളിര് പെയ്യുമോര്മ്മകള്, വര്ഷരാവുകള് തീക്കനല്‍ ചൂടുകള്‍. ആര്ദ്രയാമങ്ങള്...
Read moreഒറ്റക്കിരുന്നു മുഷിഞ്ഞതുകണ്ടാവാം പൗര്‍ണ്ണമി ചന്ദ്രന് നീലദൂരത്തിലേക്കെന്നെ മാടിവിളിച്ചതും നടത്തം തുടര്‍ന്നതും കൊടും ചൂടല്ലേ മഴക്കാലം തണുപ്പിക്കുന്ന നാട് കാണാലോ വേഗം പുറപ്പെടൂ ഊരു തെണ്ടും കാറ്റിനൊപ്പം തത്രപ്പെട്ടു...
Read moreപൂക്കള്‍ ചോദിച്ചിതെന്തിനു ഞങ്ങളെ നീള്നഖത്താലിറുക്കുന്നതിങ്ങനെ എന്ത്, നീ പഠിച്ചില്ലേ 'ശകുന്തള പല്ലവം തൊടാ, ചൂടാന്‍ കൊതിക്കിലും' ഞങ്ങള്‍ വിശ്വസിച്ചൂ നിന്നെ, നീ ദിനം വെള്ളമിച്ചെടിച്ചോട്ടില് നനയ്ക്കയാല്‍ അങ്ങുപൊക്കത്തിലായ്...
Read moreമൃദുപദം വച്ചിറങ്ങുന്നു നാം ചന്ദ്രനില്‍ മുദിത ഹാസോന്മുഖം ഉണരുന്നു ഭാരതം തിരുജടയിലമ്പിളിത്തെല്ലുമായ് ഞങ്ങള്‍ തന് പ്രിയ മഹാദേവന് തപസ്സുചെയ്തീടിലും ഒരുനാള്‍ പറന്നെത്തി നിന് ധവളമാറിലെന് പ്രിയ മാതൃഭാരതം...
Read moreകരിമലയ്ക്കപ്പുറത്തുണ്ട് കമനീയമൊരമ്പലം. കാശിരാമേശ്വരം വാഴും മണികണ്ഠനമര്ന്നിടം. തത്വമസ്യാദി വാക്യത്തിന് പൊരുളെന്തെന്നറിഞ്ഞിടം. അയ്യനൊപ്പമുറങ്ങീടാന് കാത്തു നില്ക്കുന്ന മേടുകള്‍. അയ്യനൊപ്പമുണര്ന്നീടും വൃശ്ചികക്കുളിരില്‍ ഗിരി. ഉറക്കുണര്ത്തുപാട്ടെല്ലാം ഉറക്കെയേറ്റു ചൊല്ലുന്നു. അതില്‍ വിസ്മിതനായിട്ടോ...
Read moreകറുത്ത നിറമുള്ള ഒരു തുകല്‍ ചെരുപ്പായിരുന്നു അച്ഛന്. അതിലേറിയാണ് അച്ഛന്റെ ഇഷ്ടയാത്രകളെല്ലാം. പ്രഭാത നടത്തം, ജോലിയ്ക്ക് പോകുന്നത് അവധി ദിവസങ്ങളിലെ അലസയാത്രകള്‍ സിനിമകള്‍, ഉത്സവങ്ങള്‍ എല്ലാം അച്ഛനോടൊപ്പം...
Read moreമഴയാദ്യം വഴിയോരത്ത് നിന്ന് ഒളികണ്ണിട്ട് നോക്കി. പുറത്താരെയും കാണാത്തതിനാല്‍ കാറ്റിനോടൊന്ന് പോയി നോക്കാന്‍ പറഞ്ഞു. ജനല്‍പ്പാളിയിലും വാതില്‍പ്പാളിയിലും മച്ചിന് പുറത്തും കറങ്ങി നടന്ന കാറ്റ് എന്തിനും സ്വാതന്ത്ര്യം...
Read moreരാവിലെ പതിവ് ജോലിത്തിരക്കിനിടയില്‍ കൈയില്‍ കിടന്നാണ് മരിച്ചത് ഏറെ കാലമായ് കൂടെ നടന്ന് സമയം കാട്ടിത്തന്ന വാച്ച് അവസാന ചലനവും വെടിയുകയാണ് ഏകാന്തതയില്‍ കൂട്ടിരുന്നും കിനാവിനും കവിതയ്ക്കും...
Read moreഇടിമുഴക്കമോടലറി തൂണില്‍ നി- ന്നുയര്‍ന്നു ചാടി നേര്ക്കലറിശത്രുവി ന്നുടലു കീറിയാനിണം ധരണിയി- ലൊഴുക്കി, ഭക്തന്റെ കരംഗ്രഹിച്ചു, പി- ന്നനുഗ്രഹിച്ചു, നിന് പിതാവു ചെയ്തതാം- പിഴവുകളെല്ലാം പൊറുത്തു നീയുംനിന്...
Read moreകവിത ഒരിക്കലുമൊരു വാക്കായിരുന്നിട്ടില്ല വാക്കുകളുടെ അതിരുകള്‍ തകര്‍ക്കുന്ന ജീവിതമാണത് സഹ്യന്റെ മകന് വൈലോപ്പിള്ളിയുടെ കവിതയില്‍നിന്ന് കാടിറങ്ങി കൊമ്പുകുലുക്കി ചിന്നംവിളിച്ച് മനുഷ്യരുടെ ദുരാഗ്രഹത്തിന്റെ നഗരമോഹങ്ങളില് അലറിപ്പായുന്നു അവനിന്ന് പേര്...
Read moreകൊമ്പനീവഴി വന്നില്ലയെങ്കില്‍ ആരു തിന്നും മുള മുളയെല്ലാം? കാട്ടുകോഴികള്‍ കൂട്ടമായെത്തി, നെല്ലുകൊത്തിപ്പെറുക്കാതെ പോയാല്‍, കൊയ്ത്തുപാടത്തു വീണുപോകുന്ന, നെല്ല് പുല്ലായ് വളര്‍ന്നു പോകില്ലേ? മുട്ടയിട്ടു പെരുകട്ടെ പക്ഷി- ക്കൂട്ടമൊക്കെ...
Read moreഎവിടെന്നാത്മാവിന്റെ നീറ്റലായെന്നെക്കാണാ തുഴറിത്തിരിയുന്ന ഭാര്യയും പിതാവിനെ കാണാതെയലമുറയിടുമെന് പ്രിയപ്പെട്ട മക്കളും വിങ്ങിപ്പൊട്ടി താങ്ങുവാനരുതാത്ത ദുഃഖവുംപേറി യെന്നെത്തേടി നടപ്പെന്നറിവീല കുന്നുകള്‍ താഴ്വാരങ്ങള്‍ കാട്ടാറിന് തീരങ്ങളും കണ്ണിമപൂട്ടാതവരലയും വനഭൂവില്‍ ഞാനൊടിച്ചുനല്കിയമുളതന്...
Read moreനിത്യവും പൂക്കളും കിളികളും പുലരിയും വാതിലില്‍ മുട്ടിവിളിക്കവേ മരിക്കുന്നതെങ്ങനെ ഞാന്‍! മരിക്കുന്നതെങ്ങനെ ചുറ്റിലും പ്രണയസൗഗന്ധികം പൂത്തുലയവേ നെഞ്ചുഴിഞ്ഞുള്ളിലെ ചുടുകാറ്റിനെ ക്കുളിര്പ്പിക്കുമീ മാന്തളിര് വിരലുക- ളരുതരുതെന്നു വിലക്കവേ മറയുന്നതെങ്ങനെ...
Read moreപിച്ചവച്ചൊരീമണ്ണില് വിലസുവാന്‍ സ്വച്ഛ സ്വാതന്ത്ര്യതല്പം ഗ്രസിക്കുവാന്‍ വച്ചു നാടിന്റെ കാല്ക്കല് സ്വജ്ജീവിതം സച്ചരിത്രം രചിച്ചവര്‍ മാഞ്ഞു പോയ് ചന്ദ്രശേഖര്‍, ഭഗത്സിംഹ്ജി, രാജ്ഗുരു ചന്ദ്രബോസ് പോലെയെണ്ണേണ്ടതെത്ര നാം പെറ്റ...
Read moreഅകം കറുക്കാത്ത മനുഷ്യനെത്തേടി നടക്കയാണ് ഞാന്‍ വളരെനാളായി പുറത്ത് പുഞ്ചിരിപൊഴിക്കുവോരുടെ അടുത്ത് ചെന്ന് ഞാന്‍ അകത്ത് നോക്കവെ കറുത്ത കൂരിരുള്‍ മുരള്‍ച്ച കേട്ടു ഞാന്‍ ഭയന്നു പിന്മാറി...
Read moreമുമ്പത്തെപ്പോല് ഉരുകാറില്ല വല്ലാതെ, തണുത്തു മനസ്സും ശരീരവും ഉണ്ണാറുണ്ട് ഉറങ്ങാറുണ്ട് ചിന്തക്ക് പണ്ടേപോലെ പന്തമാകുവാനാകാ * * * പുറത്താരോ വിളിക്കുന്നുണ്ട് ആക്രി പയ്യനാണ് പഴയതെല്ലാമെടുക്കാന് അവനെന്നെ...
Read moreകാലഭൈരവന് വന്നു കാണിക്ക വച്ചൂ രൂപ- ഭാവങ്ങളലിയിച്ച ഭൂപാളവിപഞ്ചിക ഞാനതില്‍ വിരല്‍ തൊട്ട കേവലപ്രാണന്, എന്റെ ചോരയും നീരും കൊണ്ടു സംഗീതമൊരുക്കുന്നോന്. വേനലും കാറ്റും തീയും വേവലാതിയില്‍പ്പെട്ടു...
Read moreവിരാട് പുരുഷന്റെ കിരീടമാകുവാന് വിരിഞ്ഞുകൊന്നപ്പൂ വിഭാകരം തളിര്ത്തുപൂത്തിവള്, തരുണിയാമിവള് അരുണദീപ്തിയണിഞ്ഞവള്. വരണ്ടവേനലില് കഥ കഴിഞ്ഞെന്നു വിധിച്ച നാവുകള്‍ നിശബ്ദമായ് കണിയുരുളിയില്‍ കനകമെന്നപോല് കനവു പൂക്കുന്ന മേടത്തില് സംക്രമത്തിനു...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies