No products in the cart.
ഭദ്രേ നശിക്കരുത് ചീനചതിച്ചിടുന്നോര് ചാരത്തുദാര സഹജാതമഹാമനസ്ക്ക! നിര്ത്തു! കൃതഘ്നത! മുടിഞ്ഞു നശിച്ചുപോകും തായ്വേരറുത്തവനി വാഴുക സാധ്യമല്ല! ഗംഗാതരംഗമഹനീയ നദീതടങ്ങള്‍! നിന്നെവളര്ത്തി വലുതാക്കിയ ബ്രഹ്മപുത്ര! തോളോടുരുമ്മിയടരാടി ജയിച്ചു നമ്മള്...
Read moreDetailsവിജനതയിലെരിവേനല് വിരചിപ്പതെന്താണ് വിജയത്തിനുരുകിയേ വിളയാവൂ എന്നാണ് വിവശാന്ധകാരങ്ങള്ക്കൊടുവില് വിഭാകരന്‍ വിടരുന്നപകലിന്റെ വിലയേറുമെന്നാണ് വിമലമാകാതെ തലങ്ങും, വിലങ്ങുമീ വിധിയെന്നുവിലപിച്ച ശോകവിന്ന്യാസങ്ങള് വിലയംകൊതിയ്ക്കയാണെങ്കിലും വിലപേശല്‍ വിട്ടുമാറാതുള്ള ചാപല്യവേലകള് വിനയമില്ലാത്ത വിധങ്ങളെലാളിച്ചു...
Read moreDetailsപറന്നിറങ്ങി പലരേയും പതിവുകാരാക്കി ആത്മാവിന്റെ സംഗീതം വിരലുകള്‍ക്ക് നടനമാടാന്‍ വിട്ടുകൊടുത്ത മാന്ത്രികന്. ചിരിയ്ക്കും മധുരമുണ്ടെന്ന് തെളിയിച്ച കലയുടെ ചക്രവര്‍ത്തി. വിരലില്‍ നിന്ന് ഒരു സാമ്രാജ്യം ഉയര്‍ന്നു വരുന്നത്...
Read moreDetailsകാളിന്ദിയാറ്റിന്‍ കരയില്‍ കടമ്പിന്റെ നീലത്തണലില് കാല് പിണച്ചൊരു ബാലകന് നില്ക്കുന്നു കോലക്കുഴല്‍ വിളിച്ച് മേഘവര്‍ണ്ണം ധരിച്ച് ആ മുകിലിന് മിഴിയില്‍ നിറയും കാരുണ്യസാഗരമല്ലോ വേനലുകള്ക്കെല്ലാം ദാഹം ശമിക്കുവാന്‍...
Read moreDetailsപടിയിറങ്ങുന്ന നേരത്തു നിത്യവും പറയുമെന്നേ വിളിക്കണം ചെന്നു നീ വിറ പുരണ്ടൊരക്കയ്യാലനുഗ്രഹം ചൊരിയുമെന്നെയമ്മാറോടുചേര്‍ത്തുടന്‍ നിറയുമെന്‍ മിഴി രണ്ടും തുടച്ചിട്ടു- കരതലം കൊണ്ടു കെട്ടിപ്പുണരുവാന്‍- തുനിയു, മപ്പൊഴാ ഗദ്ഗദങ്ങള്‍...
Read moreDetailsകാവുപൂക്കുന്ന കാലം മദം കൊണ്ട പാലതന്‍ ഗന്ധമൂറുംനിശീഥിനി നാഗദന്തങ്ങളില് നിന്നഗ്നിയൂറുന്ന പുറ്റു മൂടിക്കിടന്ന കാലങ്ങളെ തൊട്ടുണര്‍ത്തി തലോടുവാനെന്നുമെ- ന്നോര്‍മ്മയില്‍ വന്നു നില്ക്കുന്നു മുത്തശ്ശി! കാലമേറെ കടന്നുവെന്നാകിലും കാഴ്ചയേറെ...
Read moreDetailsപുറത്തു നിലാവില്ല; ദൂരെയായ് ഇരുട്ടിന്റെ നനഞ്ഞ മുടിക്കെട്ടില്‍ നാലഞ്ചു നക്ഷത്രങ്ങള്‍... പാതിചാരിയ വാതില്‍ തുറന്നു വരുന്നില്ല; പാതിരാ കഴിഞ്ഞിട്ടും പാര്‍വണ ചന്ദ്രക്കല. ഇത്തിരി പ്രസാദവും പൂവുമായ് ഇടയ്ക്കിടെ...
Read moreDetailsഉറക്കച്ചടവുള്ള കണ്ണുകളോടെ അതിരാവിലെ അമ്മ പെരുമാറിയിരുന്ന അടുക്കളയെ അവന് വരച്ചിരുന്നില്ല. അച്ഛന്റെ അടിയേറ്റ് തിണര്‍ത്ത കവിളിലൂടെ കണ്ണുനീര് ഒഴുകിയിറങ്ങുമ്പോഴും അമ്മ അച്ഛന്റെ ഇഷ്ടങ്ങളെ ശ്രദ്ധിച്ചിരുന്നു. മൃദുവായ ദോശ,...
Read moreDetailsകാറ്റിനെ ഉഴുതുമറിക്കും കാറ്റാടിപ്പാടത്ത് പാട്ടുമൂളുന്നൂ പറവകള്‍ മല്ലീശ്വരന് കോവിലിന് മുന്നില്‍ തല താഴ്ത്തി മുടന്തിപ്പോവുന്ന പശുക്കളുടെ നിര മുകളിലെയില നിന്റേതല്ലെന്ന വിലക്കില്‍ മുന്‍കാലിലേക്ക് കുറുക്കിക്കെട്ടിയ തലയിലേക്ക് അനുഗ്രഹത്തിന്റെതോ...
Read moreDetailsകല്‍പതരുസമാനമാം കവനചാരുതയുമായ് കൈരളിത്തറവാട്ടിന്‍ പുമുഖത്തിരിക്കുന്നു കവികുലപരമ്പരയ്ക്കിന്നത്തെ കാര്ന്നോരായി കവിയും കരളുമായ് മംഗല മഹാശയന്, മുറുക്കാന്‍ നനവുള്ള മൊഴിയാല്‍ പകരുന്നു കറയറ്റൊരുള്ളിന്‍നേര് പുറമേ വെളിച്ചമായ്. ദ്രാവിഢ, സംസ്കൃത ഋഷഭങ്ങളെക്കൊണ്ട്...
Read moreDetailsഗീതാവാക്യാമൃതത്തി, ന്നലയൊലിയിവിടേ തങ്ങിനില്ക്കുന്നു കാല- ത്തേയും ഭേദിച്ചുണര്ത്താ, നിനിയിവിടെമുഴ ങ്ങട്ടെയാ പാഞ്ചജന്യം! എങ്ങെ,ങ്ങന്യായദുഃശ്ശാസന, മുടനവിടേ- കര്മ്മയോഗാര്പ്പണത്തി ന്നൊന്നിക്കാം 'സംവദധ്വ' പ്പൊലിമയൊടിവിടേ പാര്ത്ഥരായൊത്തുനീങ്ങാം! വസ്ത്രാക്ഷേപം നടന്നു കുരുസഭയി, ലതും...
Read moreDetails'ദൈവത്തെ കണ്ടിട്ടുണ്ടോ?' എന്നു ഞാന്‍ ചോദിച്ചിടേ സ്പന്ദനഗതിയിലൊ- രുത്സവഭേരി കേട്ടു: ''നിന്നെ ഞാന്‍ കാണും പോലെ ഈശ്വരനേയും കാണൂ, കൂടുതല്‍ ദൃഢമാര്‍ന്ന ഭാവത്താലെന്നു മാത്രം.'' സമഗ്രം അസംശയം...
Read moreDetailsലഹരി ഒരു ആശ്വാസത്തിനാണ് കൂടെ കൂട്ടിയത് ഒടുവില്‍, അകാലത്തില്‍ ആ ശ്വാസം നിലച്ചപ്പോഴാണ് പിരിഞ്ഞത് മനുഷ്യന് കുതിച്ചും കിതച്ചും പായുന്ന ജീവിത തീവണ്ടിയില്‍ ലക്ഷ്യസ്ഥാനമറിയാത്തതിനാല് ടിക്കറ്റെടുക്കാതെ യാത്ര...
Read moreDetailsനിരുപമ മൂര്‍ത്തേ നിത്യ സുന്ദരി നിറമതിപ്പൊന് പ്രഭാവമേ സന്തതം ചരണാംബുജങ്ങളെ- ന്നന്തരംഗത്തിലാശ്രയം. കാഴ്ചവട്ടം നിറഞ്ഞു കാണുന്നു കോടി സൂര്യ പ്രഭാസമം കാല്ച്ചിലമ്പൊലിത്താളമേളത്തി- ലഞ്ചിതാനന്ദ നര്‍ത്തനം. ചിത്രമോഹന വിസ്മയം...
Read moreDetailsസന്ധ്യതന്‍ രാഗസിന്ദൂരം കുറിചാലിച്ചുയാമുന; മന്ദഗാമിനിയായ്മുന്നില്‍ ഒഴുകീടുന്നു സുന്ദരി, ഗോപികാ ചിത്ത ചോരന് നീ - രാസമണ്ഡലമെത്തുവാന്‍ മോഹിച്ചു രാധമേവുന്നു- വനവല്ലി നികുഞ്ജത്തില്‍! നിന്റെയോടക്കുഴല്‍ നാദം കാതിലെത്താന്‍ കൊതിച്ചവള്‍,...
Read moreDetailsപുഴ ......................... ആദ്യ വളവിലൊരു പുഴയില്‍ ഭാരമില്ലാതെ ചീര്‍ത്തൊഴുകിയ പെണ്ണിന് ജഡത്തില്‍ ജീവനില്ലെന്നവര്‍! പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത്, മനസ്സ് നിറഞ്ഞു വയറിലൊതുക്കിയ കിനാവറ്റ രണ്ടു- തുറക്കാത്ത മിഴികള്‍... മാമ്പൂവ്...
Read moreDetailsശ്രീ അമ്മുക്കുട്ടിക്ക്, നിനക്കും നമ്മുടെ കുഞ്ഞിനും സുഖമെന്നുകരുതട്ടെ! അവനെ നന്നായി വളര്‍ത്തണം. അച്ഛനും, അമ്മക്കും, അച്ഛാച്ചനച്ചമ്മക്കും സഹോദരീസഹോദരങ്ങള്‍ക്കും സുഖം തന്നെയല്ലേ? അവരെ സമാധാനിപ്പിക്കണം! സുഹൃത്തുക്കളോട് എന്റെ സ്നേഹാന്വേഷണം...
Read moreDetailsകുഞ്ഞു ഹൃദയത്തിന്റെ വിങ്ങലിലേക്ക് സ്നേഹത്തില്‍ ചാലിച്ച വലിയ ഹൃദയം പതിയെ ഇളം കാറ്റായ് ഒഴുകി വന്നു. വിങ്ങിപ്പൊട്ടി നിന്ന സ്വപ്നങ്ങള്‍ക്ക് ആയിരം ചിറകു മുളച്ചു, അവ പൂത്തുമ്പികളായ്...
Read moreDetailsനീയൊരാകാശം ശിരസു കുനിച്ചെന്റെ നെറ്റിയില്‍ ചുംബിച്ചു നില്ക്കുന്ന വിസ്മയം! ഓരോ നിമിഷവും നിന്നെ പ്രണയിച്ചു ഹര്‍ഷോന്മദം കൊണ്ട ഞാനോ വസുന്ധര..! നമ്മള്; ആകാശവും ഭൂമിയും സ്നേഹിച്ചു- തീരാത്ത...
Read moreDetailsകുന്നുപൊക്കിപ്പിടിച്ചന്നു കണ്ണന് കുന്നിളക്കിപ്പൊടിക്കുന്നു നമ്മള് കുന്നിയോളം തിരിഞ്ഞില്ലയെന്നോ കുഞ്ഞുകാട്ടിയ മാതൃകയൊന്നും ആലിലയില്‍ പ്രളയജലത്തില്‍ കാല്വിരലുണ്ടുപുഞ്ചിരിതൂകി കാര്‍മുകില്‍ വര്ണ്ണനോതിയതൊന്നും കാലമായി തിരിച്ചറിഞ്ഞില്ല ആലുവേണ്ടതിനാല്ത്തറയാകും ആല്ത്തറയ്ക്കലൊരമ്പലമാകും അമ്പലങ്ങളിലാളുകള്കൂടും ആളുകൂടിയാല്‍ ശക്തരുമാകും...
Read moreDetailsപുതിയ പോസ്റ്റ് ഇടുമ്പോള്‍ അവനാദ്യം എന്നെ വിളിക്കുമായിരുന്നു. 'ഡാ... ഒരു രണ്ടു വരി പറഞ്ഞോണ്ടാ..' അകലെയുള്ളവര്‍ക്ക് ആയിരം വരി എഴുതിക്കൊടുത്താലും എന്നെ വിട്ടു പോരൂല്ലാന്നുറപ്പുള്ളോണ്ടാവും അത്ര കാര്യമാക്കാറേയില്ലായിരുന്നു...
Read moreDetailsമഞ്ഞുവീണ തിരുവാതിരതന് നെറു- കിലുമ്മവെയ്ക്കുന്നു ദിനകരനെങ്കിലും, നേരമേറെക്കഴിഞ്ഞു പ്രതീക്ഷതന്‍, നാളമിന്നണയുവാന് വെമ്പിലും വേഗമേറും സമയരഥച്ചക്രം, ഓടിനീങ്ങുന്നകലേക്കതെങ്കിലും കാത്തിരുന്നോരതിഥിതന് കാല്‍പ്പാടു വീണതില്ലയെന് മുറ്റത്തൊരിക്കലും. മഞ്ഞുവീഴുന്ന സന്ധ്യയില്‍,വര്‍ഷത്തിന്- മേഘഗണങ്ങളിരുളും പകലിലും...
Read moreDetailsഎന്തറിഞ്ഞു നീയിത്ര കാലത്തിനാല്‍ മന്നിതില്‍ മര്ത്ത്യജന്മം പഠിപ്പിച്ചു വാക്കുകള്‍ രാകി ചന്തം തിരയവെ വെന്ത ചിന്തയാല്‍ നിന്മനം പൊള്ളിയോ നാലതിരുകള്‍ക്കപ്പുറം കേട്ടുവോ നാവറുത്ത് പിടയും നിലവിളി അന്പിരന്നുമതിരുകള്...
Read moreDetailsചെറു വനങ്ങള്‍ ഭയപ്പെടുത്താറില്ല കുടില ദൃഷ്ടികള്‍ കൊണ്ടു നോക്കാറില്ല ഘന നിഗൂഢത കാത്തുവയ്ക്കാറില്ല ഇരുളു കൊണ്ടവ കണ്ണു കെട്ടാറില്ല പകരമേതോ പ്രശാന്തിതന്‍ സാന്ത്വനം ചെറിയ കാറ്റില്‍ ദലങ്ങള്‍...
Read moreDetailsനിങ്ങളുടെ മൈതാനത്തിട്ട ഒരു കാല്‍പ്പന്താണ് ഞാന്‍, ഏത് പോസ്റ്റിലേക്കും നിങ്ങള്‍ക്കതിനെ ആഞ്ഞടിക്കാം.... എന്റെ പതനം സ്വര്ണ്ണക്കപ്പോടെ നിങ്ങള്‍ ആഘോഷമാക്കുക! എനിക്ക്, നിങ്ങള്‍ ഓരോട്ടക്കാലണയുടെ വില കല്പിക്കുക, എനിക്കത്...
Read moreDetailsപല്ലനയാറിന്റെ തല്പത്തിലുള്ള നീ ചൊല്ലിത്തരുന്നോരു കാവ്യദുഗ്ദ്ധം, മെല്ലെ ഞങ്ങള്‍ നുകര്ന്നീടട്ടെയാവോളം മുല്ല പൂത്തേറും സുഗന്ധമോടേ.. തൊട്ടുകൂടാത്തവര്ക്കാത്മസന്ദേശമായ് പൊട്ടിവിടര്‍ന്ന നിന്വാക്ശരത്താല്, കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ ജന്മങ്ങള്‍ക്കു കിട്ടിയ മുത്ത് കുമാരനാശാന്.....
Read moreDetailsഎത്ര പകലുകള്‍, എത്ര രാത്രികള്‍ ഇദ്ധരിത്രിയില്‍ കാലമുറയൂരിക്കളഞ്ഞു! ഞാനീ മണ്ണിലൊരു ഭവനം പണിതീര്‍ത്തു പാര്‍ക്കാന്‍ തുടങ്ങിയി- ട്ടേറെ വര്‍ഷങ്ങളായ്. അതിരു കെട്ടി വളച്ചെടുത്തു ഞാ- നെന്റേതാക്കി, യീ...
Read moreDetailsഎത്ര തൂവിയിട്ടും വറ്റാത്ത ജലാശയമാണ് കണ്ണുനീരെന്ന് അമ്മ പറയാറുണ്ടായിരുന്നു. നനഞ്ഞ തോര്‍ത്ത് കൊണ്ട് മുഖമൊന്നമര്‍ത്തി തുടച്ച് ഇല്ലാത്ത ചിരിയൊന്ന് വരുത്തി തെളിയാതെ കത്തുന്ന വിളക്കിന് മുന്നില്‍ അമര്‍ന്നിരിക്കാറുണ്ടായിരുന്നു...
Read moreDetailsപാലോറ മലയിലെ പുലിമടയില്‍ രണ്ടു കണ്ണുകള്‍ തിളങ്ങുന്നുണ്ട്.... ഇരുട്ട് പരന്ന വള്ളിപ്പടര്പ്പുകള്ക്കുള്ളില് അദൃശ്യമായ ചലനം ഭയപ്പെടുത്തുന്നു... മഴക്കാലം നനഞ്ഞ് വഴുതി വീഴാതെ കുന്നു കയറുമ്പോള്‍ ആരോ പാടുന്നുണ്ട്...
Read moreDetailsആത്മഹര്ഷത്തിന് പടവുകളേറി ഞാന്‍ കുടജശൈലത്തിലെത്തിയ നാളുകള്‍ വിമല വിശ്രുത വാഴ്വിന് തഴപ്പുകള്‍ വിമുഖമായെന്നെ നോക്കിയ നാളുകള്‍ ചിരപരിചിത മന്ദാര കന്ദളം പുതിയ പാഠം പഠിപ്പിച്ച വേളകള്‍...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies