കാലഭൈരവന് വന്നു കാണിക്ക വച്ചൂ രൂപ- ഭാവങ്ങളലിയിച്ച ഭൂപാളവിപഞ്ചിക ഞാനതില്‍ വിരല്‍ തൊട്ട കേവലപ്രാണന്, എന്റെ ചോരയും നീരും കൊണ്ടു സംഗീതമൊരുക്കുന്നോന്. വേനലും കാറ്റും തീയും വേവലാതിയില്‍പ്പെട്ടു...
Read moreവിരാട് പുരുഷന്റെ കിരീടമാകുവാന് വിരിഞ്ഞുകൊന്നപ്പൂ വിഭാകരം തളിര്ത്തുപൂത്തിവള്, തരുണിയാമിവള് അരുണദീപ്തിയണിഞ്ഞവള്. വരണ്ടവേനലില് കഥ കഴിഞ്ഞെന്നു വിധിച്ച നാവുകള്‍ നിശബ്ദമായ് കണിയുരുളിയില്‍ കനകമെന്നപോല് കനവു പൂക്കുന്ന മേടത്തില് സംക്രമത്തിനു...
Read moreകണിക്കൊന്നത്താലി ചാര്‍ത്തി, കനകത്തില്‍ കുളികഴിഞ്ഞ് - മണിചൈത്രം വരവായി കാഴ്ചയുമായി കനിവിന്റെ കൈനീട്ടം മേടരാശിപ്പൊന്‍പണവും, അഴകുമായ് വന്നുചേര്‍ന്നു 'വിഷുവ'മിപ്പോള്‍....... നാട്ടുമാവിന് കൊമ്പിലൊരു വിഷുപ്പക്ഷി മധുരമായ് പാട്ടുപാടിയിരുന്നോര്മ്മക്കാഴ്ച നീട്ടുന്നു...
Read moreപണ്ടൊക്കെ കുളക്കര വീടാക്കിക്കഴിഞ്ഞവര് ഈയിടെ വരുന്നുണ്ടെന് തൊടിയില്‍ മുറ്റത്തിലും പൊന്തതന് കുളക്കോഴി ചെങ്കണ്ണിച്ചെമ്പോത്തുകള് ഇടയ്ക്കു തപംചെയ്യും കൊറ്റികളുയരക്കാര് കുളത്തോടൊട്ടിച്ചേര്ന്നു കിടന്ന പാടങ്ങളെന് ഓര്‍മ്മയില്‍ പച്ചപ്പട്ടു പുതച്ചേ കാണാകുന്നു...
Read moreരക്തത്തിന്റെ തുരുമ്പുരുചിയ്ക്കും തിക്തസ്മരണകളില് സ്നേഹത്തിന്റെ തണല്തണുവെന്തേ മാടിവിളിയ്ക്കുന്നു ഒഴുകിപ്പോയൊരു പുഴയേപ്പോലെ ഓര്മ്മകളെന്നിട്ടും ഓരോ നിമിഷവുമുള്ളില് കൂടി ഓടുന്നു തിരികേ ഇത്തിരിമേട,ത്തെളിവെയില്തേകി ഇങ്ങനെവേറാരും പ്ലാവിലതന്ചെറു കുമ്പിളുകോരി പ്രാതലു നല്‍കീലാ...
Read more1. മുറിവീടി വലിക്കാനെന്തുരസം മുതല്‍ ചെലവാകാത്തതിലുള്ള സുഖം! വിഷമാത്ര ചുരുങ്ങിടുമെന്നാശ്വാസം; പുകപൊങ്ങിയലിഞ്ഞീടിന ദൃശ്യം! 2. ഭാര്യപിണങ്ങിയിരിപ്പതനുഗ്രഹമല്ലോ- പരദൂഷണ പരമഹിമാ പല്ലവി പലതാവര്ത്തിപ്പതില് നിന്നും രക്ഷ! വാക്കിന് ധ്വനിയില്‍...
Read moreഒരു പൂമ്പാറ്റ തന് ഭാവം ക്യാമറയ്ക്കകത്താക്കാന്‍ വളരെ ശ്രമപ്പെട്ടു പോയിതെന്‍ പുലര്‍കാലം മഴതന്‍ നനഞ്ഞൊട്ടല് കഴിഞ്ഞൂ, പറമ്പിലെ മരങ്ങള്‍ക്കെല്ലാം വെയില്- ത്തിളക്കം കുഞ്ഞിക്കാറ്റും ഒരു പൂമ്പാറ്റ, സ്വര്‍ഗ്ഗം...
Read moreപരേതന്റെ വീട്ടിലെ ചിതയും കരച്ചിലും ഒരുമിച്ചു കെട്ടുപോയെങ്കിലും പിന്നെയും ഒച്ചയില്ലാതെ കരച്ചിലൊരാളുടെ നിര്‍ത്താതെ വിമ്മുകയല്ലോ നിരന്തരം... പെയ്തൊഴിഞ്ഞാലും മരങ്ങള്‍ പെയ്യും പോലെ പിന്നെയുമാരോ പിറുപിറുക്കും പോലെ ......
Read moreഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും ഞാന്‍ തത്വചിന്തകനാവുന്നു. ജീവിതത്തിന്റെ പൊരുള്‍, മരണം, പ്രണയം എല്ലാത്തിനും കാരണമന്വേഷിക്കുന്നു. ഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും ഞാന്‍ വിരക്തനാവുന്നു. അഴുകിയ ഉടല്, ദുര്‍ഗന്ധം അമര്‍ത്താനാകാതെ...
Read moreനിന്റെ മുറിവിന് മുന്നില്‍ എന്റെ കണ്ണീര് ഒരു നാള് തോല്‍ക്കും മുറികൂടാത്ത സ്മാരകം നീ ഉള്ളില്‍ ചുമന്നു നടക്കും... എത്ര ദിനത്തിന്റെ കണ്ണീരുറവയാണ് നീയെന്നും ഞാനല്ലേ പകര്‍ന്നുള്ളൂ...
Read moreഅസ്തിത്വദുഃഖം തളച്ചിട്ടിരിക്കുന്ന ബന്ധനത്തില്‍നിന്നു മോചനമില്ലയോ? ബീജത്തില്‍ നിന്നോ പരബ്രഹ്മമേ, നിന്റെ തേജസ്സില്‍ നിന്നോ തുടങ്ങിയീ ജീവിതം? സത്യധര്‍മ്മങ്ങള്‍ പിടഞ്ഞു മരിക്കുന്ന യുദ്ധപ്പറമ്പായി മാറിയെന് ജീവിതം നീതിന്യായങ്ങള് ശിരസ്സറ്റുവീഴുന്ന...
Read moreഏതൊരു ഹിമാലയ- ഭൂമിതൊട്ടുഴിയുന്ന മാരുത നിശ്വാസത്തെ വണങ്ങിപ്പോകുന്നു നീ ആരുടെ മഹാശിവ- ഗോപുരശില്പത്തിന്റെ താഴികക്കൂടത്തിന്മേ- ലിരുന്നു പാടുന്നു നീ.... തീരാത്ത കഥാസരിത്- സാഗരം കാവല്‍ നില്ക്കും...
Read moreഈ ജനാലയ്ക്കുമപ്പുറത്താണെന്റെ മക്കളോടിക്കളിക്കുന്ന മുറ്റവും പച്ചയത്രമേല് മെച്ചമല്ലാതുള്ള തൊടിയുമെണ്ണം പറഞ്ഞ തരുക്കളും തണലുവീഴുന്ന നാട്ടുമണ്പാതയും കുളിരുവറ്റും കൈത്തോടുണ്ടൊന്നകലെയായ്.... ഇരവുപകലാക്കി ഞാന്‍ പോയ വീഥികള്‍ പൊരുതി നേടുവാനായ് നോറ്റനോമ്പുകള്...
Read more1. അശ്രദ്ധ നിര്‍ദ്ദേവത്വം വരം മേ തരണ, മിതു പറ- ഞ്ഞീടുവാന്‍ വേണ്ടതാകും ജിഹ്വാസ്വാധീനമില്ലാത്തവനുവരുതിയാ- കില്ല മറ്റിന്ദ്രിയങ്ങള്‍. വിദ്യാവിത്താര്ജ്ജനത്താലൊരുവനു വിനയം നഷ്ടമായെങ്കി, ലീമ- ട്ടദ്ധ്വാനത്തിന് ഫലപ്രാപ്തിയിലപകടമു- ണ്ടാകുമശ്രദ്ധമൂലം!...
Read moreഎനിക്കറിയാം സമയം കൈകൂപ്പി നന്ദി പറയുമ്പോള്‍ അമ്മയുടെ മിഴികള്‍ നിറയാന്‍ തുടങ്ങുമെന്ന്, ചെമ്മണ് പാതയിലേക്ക് നോക്കി നില്‍ക്കുമെന്ന്, നര വീണതില്‍ കരി കറുപ്പിച്ച സാരിയില്‍ ഇറയത്ത് ഉലാത്തുമെന്ന്,...
Read moreപൊന്നുഷസ്സന്ധ്യ വന്നഭിഷേകമാടുന്ന- പൊന്മലക്കധിപന്റെ മുന്പില്, പൊന്നോടകത്തില് നിറച്ചുള്ള മാധുര്യ- മുണ്ണുന്ന ദേവന്റെ മുന്പില്, ഇടറുന്നപാദങ്ങളടിവെച്ചുകൊണ്ടു ഞാന്‍- ഇടവഴിയിലൂടെ ചെന്നെത്തും, ഈരേഴുപതിനാലു ലോകവും കാക്കുന്ന- ഭഗവത് സ്വരൂപത്തെയോര്ക്കും, കാര്മേഘപടലങ്ങളാം...
Read moreനീ രാവിനെ സ്വപ്നം കണ്ടാലും പകലില്‍ തുടുത്തു നിന്നാലും നിലാവില് പൂണ്ടു നിന്നാലും നക്ഷത്രങ്ങള്‍ നിനക്ക് മേലാപ്പിട്ടാലും ഞാന്‍ അതിലൊന്നിലും ഭ്രമിക്കുന്നില്ല നിന്റെ നേരറിവിന്റെ ഉണ്മയിലേക്കാണ് ഞാനെന്നും...
Read moreനിര്‍വ്യാജസ്നേഹത്തിന്‍ നിരവല്‍പാടി നിന്നെയുറക്കിയുറങ്ങട്ടെ ഞാന്‍ നാളെയുണര്‍ന്നില്ലയെങ്കിലും ഞാനെന്നെ എന്നേ നിനക്കായ് പകര്‍ന്നുകുഞ്ഞേ! ഉയിരുമുറിച്ചു തളര്‍ന്നുമാഞ്ഞേ ദൂരെ ഉച്ചവെയിലിന്റെ മുള്ളുവള്ളി ചോരവിയര്‍ത്തു കരഞ്ഞപ്പൊഴും ചാരെ- നിന്നുകയര്‍ത്തെന്റെ ബന്ധവല്ലി അപ്പൊഴും...
Read moreഒന്ന്: വേഗം കുറയ്ക്ക് ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് ഒരച്ഛന്. 'അച്ഛാ വളവില്‍, തിരിവ് ഒന്ന് നോക്കിയിരുന്നേ മകന്റെ മറുവാക്ക് നിവരാന്‍ ശ്രമിക്കേ അച്ഛന് ആകാശം കണ്ടു നിറയെ ശോണ...
Read moreആതിരേ നീ വരുംനാള്‍; എത്രകാത്തുഞാന് മണ്ണില്ഞെട്ടറ്റൊരു താരകമാണു നീ താലവൃന്ദം നീട്ടി നില്ക്കുന്ന ചെമ്പകം പൂത്തു പരിമളമായെന്റെയോര്മകള് നീ വരുന്നു, ഈ വഴികളില്‍ വീശുന്നു പൂവാംകുരുന്നിലഗന്ധം; പകല്‍...
Read moreതിരതല്ലിയൊഴുകുമീ യമുന തന് മറുകരെ, മഥുരയില്‍, നിന്റെ രാജധാനിയുണ്ടെന്നറിയാം, അവിടെ നീയുണ്ടെന്നറിയാം, നീയെന്ന രാജകുമാരനുണ്ടെന്നറിയാം. ഒരു കടത്തുവഞ്ചിയേറിയാലരികിലെത്താമതുമറിയാം... എങ്കിലും, ആവതില്ലേ.. ആവതില്ലേയീ ചെറുദൂരം കടക്കുവാന്‍... മഥുരയുടെ യുവരാജാവിന്റെ...
Read more
പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies