No products in the cart.
മഴ പെയ്തിറങ്ങിയ ഒരു സായാഹ്നത്തിലാണ് സുമ നായര്‍ തറവാട്ടിലെത്തിച്ചേര്‍ന്നത്. നാല്പതുവര്ഷത്തെ നീണ്ട പ്രവാസ ജീവിതത്തിനുശേഷമാണ് അവള് എത്തിയത്. ഭര്‍ത്താവും മക്കളും വന്നില്ല. അവര്‍ക്ക് ഇതൊന്നും കാണാന്‍ ആഗ്രഹവുമില്ല....
Read moreDetailsകുറ്റ്യാടിപ്പുഴക്കടവ്. തെക്കുംകിഴക്കും ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തുന്ന ചെറുപുഴകള്‍ മുക്കണ്ണന്‍കുഴിയുടെ നീലക്കയത്തില്‍ വിലയംകൊണ്ടു വലിയൊരു പുഴയായി പടിഞ്ഞാറോട്ടൊഴുകി. പണ്ട് കോട്ടയംതമ്പുരാന്റെ അനന്തന് എന്ന കുട്ടിക്കൊമ്പനാന വടംകൊണ്ട് കഴുത്തില്‍കെട്ടി വലിപ്പിച്ച മരവുമായി...
Read moreDetailsഅന്ന് എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടിയായിരുന്നു ഞാന്‍. നല്ല വക തിരിവുണ്ടായിരുന്നില്ലെങ്കിലും എന്റെ ലോല മനസ്സില്‍ ആ പ്രായത്തില്‍ ചില ഭാവങ്ങള്‍ കടന്നുവന്നു. കുറെ കുട്ടികള്‍...
Read moreDetailsഇരുളടച്ച് ഒരു ഇരമ്പത്തോടെയാണ് ആ വരവ്. പടിഞ്ഞാറ് പകുതിയോളമെത്തിയ സൂര്യന് പൊടുന്നനെ മറഞ്ഞു. സന്ധ്യയായതു പോലെ. അടുത്തടുത്തു വന്ന ആ ഇരമ്പം ഒടുവില്‍ വെള്ളാരങ്കല്ലു വാരിവിതറും പോലെ...
Read moreDetails''നമ്മുടെ പാറു ഇന്നലെ രാത്രി പോയീത്രെ, വല്യമ്പ്രാളെ... ഉറങ്ങാന്‍ കിടക്കുമ്പോളൊന്നും ഉണ്ടായിരുന്നിലാത്രെ... രാവിലെ കൃഷ്ണാമണി വിളിച്ചപ്പോള്‍ മിണ്ടാട്ടല്യ... ഗോവിന്ദന് വൈദ്യര് വന്ന് നോക്കീട്ടാണ്....'' മുറ്റമടിക്കാരി വയര്‍ലസ്സ് ചിരുതയാണ്...
Read moreDetailsമക്കള്‍ അമ്മയുടെ അടുത്ത് ഓടിയെത്തിയത് സ്വത്ത് ഭാഗിച്ചുകിട്ടണമെന്ന് ആവശ്യപ്പെടാനാണ്. പ്രായാധിക്യംകൊണ്ട് കാഴ്ച നഷ്ടപ്പെട്ട അമ്മ, അവശതയോടെ മക്കളെ നോക്കി. എല്ലാം ഒരേ നിഴല്‍പോലെ. കണ്ണിലെ ഇരുട്ടോടെ അമ്മ...
Read moreDetailsഇന്ന് ഓണത്തിരുവോണം. ഇപ്പോള്‍ സ്വാമി സദ്യ കൊണ്ടുവരുമല്ലൊ എന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അയ്യര്‍കാറ്ററിങ്ങില്‍നിന്ന് ഫോണ്‍ വന്നത്. ''ഞാന്‍ ശങ്കരയ്യരുടെ മകള്‍ ശിവകാമി. അപ്പാവുക്ക് സായംകാലം നെഞ്ചുവേദന വന്നു. ഉടനേ...
Read moreDetailsഅച്ഛനും അമ്മയോടും പിണങ്ങി വാതിലടച്ച് കുറച്ചുനേരം മുറിയില്‍ തന്നെ ഇരുന്നു. എല്ലാവരോടും അവള്‍ക്ക് ദേഷ്യം തോന്നി. പ്ലസ്ടുവിന്റെ റിസള്‍ട്ട് വന്നപ്പോള്‍ മുതല്‍ അച്ഛനും അമ്മയും ഓരോ കോഴ്സ്...
Read moreDetailsതന്റെ സാമ്രാജ്യമായ നീളന്‍ വരാന്തയില്‍ കരിവീട്ടി കൊണ്ട് കടഞ്ഞെടുത്ത ചാരു കസേരയിലിരുന്ന് മുറ്റത്ത് പെയ്യുന്ന മഴ കാണുകയായിരുന്നു കുഞ്ചെറിയ. ഈ തിണ്ണയും വരാന്തയും എന്റെയാകുന്നു. എന്റേതു മാത്രമാകുന്നു...
Read moreDetailsപുലര്‍ച്ചെ നാലുമണിക്ക് അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അലാറം ഉണര്‍ന്ന് പതിവുപോലെ തലക്കിട്ട് തട്ടി വിളിച്ചതാണ്. സെക്കന്റുകളുടെ പിന്‍ബലത്തില്‍ ഉറക്കത്തിന്റെ പിടിയിലേക്ക് വീണ്ടും ഊര്‍ന്നിറങ്ങുമ്പോള്‍ പെട്ടെന്ന് ഒരു ഉള്‍വിളിയുടെ...
Read moreDetailsചോപ്പിന്റെ ഉച്ചയില്‍ ഗോപ വെളിച്ചപ്പാട് കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ച് തുള്ളുമ്പോഴാണ് കുടുംബ കാവില്‍ തൊഴുതു നില്ക്കുന്ന ഉണ്ണിമായയിലേക്ക് അമ്മ കേറിയത്. അവളുടെ ശരീരം വല്ലാതെ വിറച്ചു തുടങ്ങിയപ്പോള്‍ വെളിച്ചപ്പാടിന്റെ...
Read moreDetails'ദഫാ ഹോ ജാ മേരെ ഘര്‍ സെ (ഇറങ്ങിപ്പോകൂ എന്റെ വീട്ടില്‍ നിന്ന്)'. 'തുജ് ജൈസേ ആദ്മി കെ സാത് കോന്‍ രഹേഗാ (നിങ്ങളെപ്പോലുള്ളവരുടെ കൂടെ ആര്...
Read moreDetailsബാങ്കിന്റെ ഡെപ്പോസിറ്റു കൂടിക്കൂടിവരികയും വായ്പകളില്‍ നല്ല വര്‍ദ്ധനവുണ്ടാവുകയും കിട്ടാക്കടങ്ങള്‍ കുറഞ്ഞു കുറഞ്ഞുവരികയും - ഇങ്ങനെ നല്ലതു മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന അക്കാലത്തൊരു പ്രഭാതത്തില്‍ മുണ്ടൂര്‍ ബ്രാഞ്ചിന്റെ മാനേജര്‍ ചന്ദ്രഹാസന്‍...
Read moreDetailsപാരമ്പര്യത്തൊഴില്‍ അഭയമാണ്. അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ തണുത്ത സ്പര്‍ശം പോലെ... ജന്മജന്മാന്തരങ്ങളില്‍ ആരോ കരുതിവച്ച നിയോഗം. പ്രകാശന് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയത് ഈയടുത്ത കാലത്താണ്. നഗരത്തിലെ മഹാക്ഷേത്രത്തിന്റെ...
Read moreDetailsഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലായി ആ ശബ്ദം മൊബൈലിലൂടെ വന്നെത്തിയപ്പോള്‍ ആശ്ചര്യവും, അമ്പരപ്പും, സന്തോഷവും നിറഞ്ഞ സമ്മിശ്ര വികാര വിചാരങ്ങള്‍ തന്നെയായിരുന്നു മനസ്സിനെ മഥിച്ചത്....
Read moreDetailsഇടവക്കരച്ചില് ചാറിക്കൊണ്ടിരിക്കുന്ന മണ്ണിന് മീതെകൂടി മുട്ടറ്റം നനഞ്ഞ ഉടുപുടവകള്‍ അല്പമൊന്നുയര്ത്തി പിടിച്ചാണ് സ്ത്രീകള്‍ ജാഥയായി സ്കൂളിലേക്ക് നടന്ന് കൊണ്ടിരുന്നത്. 'ഇഞ്ചിക്കാലായില് പൊത നെറച്ചോണ്ടിരിക്കുമ്പഴാ നമ്മടെ റോസമ്മേടെ പെങ്കൊച്ച്...
Read moreDetailsഉറങ്ങികിടക്കുന്ന ഒരു പെരുമ്പാമ്പിനെ പോലെയാണ് വഴി എന്ന് തോന്നിച്ചു. അതല്പ്പം ഇഴയുന്നുണ്ടോ? അനങ്ങുന്നുണ്ടോ? വായ്ക്കകത്ത് ചെന്ന് പെട്ട പോലെ ഇടതൂര്‍ന്ന മരങ്ങള്‍ വെളിച്ചം മറച്ചപ്പോള് വഴിയില്‍ ഇരുട്ടിന്റെ...
Read moreDetailsഇന്ന് പതിവിലധികം തിരക്കായിരുന്നു ഓഫീസില്‍. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴത്തെ പതിവ് വര്ത്തമാനത്തിന് സമയം കിട്ടാത്തതിന്റെ പരിഭവത്തിലാണ് രാജി തന്റെ ഇരിപ്പിടത്തിലേക്ക് ചെന്നത്. യൂണിയന് ജോസേട്ടന് പുതിയ ശമ്പള...
Read moreDetailsസര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകാരണം കര്ക്കിടകവാവിന് നിയന്ത്രിത അവധിയുണ്ട്. ഭാര്യയുടെ മുതലാളി വിദേശിയായതുകാരണം കര്‍ക്കിടകമില്ല, വാവും. പിള്ളേര്‍ക്ക് അവധി വാവും, റെഡ് അലേര്‍ട്ടും. പിള്ളേരെ പതിവുപോലെ അമ്മായിയമ്മയുടെ തിരുസന്നിധിയില്‍ തള്ളി,...
Read moreDetailsലോകത്തിലേക്കും വച്ച് ഏറ്റവും സുഖമുള്ളകാര്യം സ്വന്തം മുറിയുടെ ജനലഴിയില്‍ പിടിച്ച് ഇങ്ങനെ പുറത്തേക്ക് നോക്കി നിന്ന് മഴ കാണുക എന്നതാണ്. ജീവിതംപോലെ മഴ പെയ്തൊഴുകിപോകുന്നു. എത്രമാത്രം നനഞ്ഞു,...
Read moreDetailsവിഷു സ്മരണ 'മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും.' കവി വൈലോപ്പിളളി ശ്രീധരമേനോന്റെ ഗൃഹാതുര സ്മൃതികളുണര്‍ത്തുന്ന വരികള്‍ മനസ്സില്‍ പലവട്ടം ഉരുവിടാറുണ്ട്. പറഞ്ഞ് പറഞ്ഞ്...
Read moreDetailsവിഷു വരുമ്പോള്‍ ഞാന്‍ അമ്മയെ പ്രത്യേകമായി ഓര്‍ക്കും. അഞ്ചു വയസ്സായ കാലത്തെ ഒരു അനുഭവം മറക്കാനാവാത്തതുകൊണ്ടാണ് ഇത്. വീട്ടിലെ പട്ടിക്കുട്ടിയുടെ വാലില്‍ പടക്കം കെട്ടി തീ കൊടുത്താല്‍...
Read moreDetailsഞായറാഴ്ചയുടെ ആലസ്യം മുഴുവന്‍ തലയിലേറ്റിക്കൊണ്ട് പത്ര വാര്‍ത്തകളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിരുന്ന ശ്രീജയനെ മുകളില്‍ നിന്നും മൊബൈല്‍ ഫോണില്‍ വിളിച്ചത് അന്‍വര്‍ സാര്‍ ആയിരുന്നു. 'ശ്രീ... പിന്നെ ഒരു...
Read moreDetailsവിസ്തൃതമായ വയല്‍പരപ്പിലേക്ക് ഇറങ്ങി നീളുന്ന വലിയ വരമ്പിലൂടെ വേണം നടക്കാന്‍. രണ്ട് വരമ്പുകള്‍ക്കിടയിലൂടെ ഒഴുകിയിരുന്ന നീര്‍ച്ചാലുകള്‍ ഉണങ്ങിവരണ്ടിരിക്കുന്നു. മീനം മേടം മാസങ്ങളില്‍ വരണ്ടുണങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നേര്‍ത്ത വരമ്പുകള്‍...
Read moreDetailsഅമ്മാളുവമ്മയുടെ കോഴികള്‍ക്കൊക്കെ എന്താണാവോ സംഭവിച്ചത്? ഒരു പെരുമഴ മുഴുവന്‍ കൊണ്ടതാണ് കാരണമെന്നാണ് അമ്മാളുവമ്മ പറയുന്നത്. അതുകൊണ്ടാണെന്ന് ഉറപ്പിച്ചു പറയാനും അവര്‍ക്കാവുന്നില്ല. എന്തായാലും അമ്മാളുവമ്മയുടെ കോഴികള്‍ ഒരോന്നായി കേടു...
Read moreDetailsരംഗം - 21 (അഫ്സല്‍ഖാന്‍ തന്റെ പടകുടീരത്തില്‍ അസ്വസ്ഥനായി ഉലാത്തുന്നു. സമീപത്ത് കൃഷ്ണാജി ഭാസ്ക്കര്‍, ഊരിപ്പിടിച്ച വാളുമായി സയ്യദ ബന്ധാ എന്നിവര്‍) അഫ്സല്‍ഖാന്‍ :- എന്താണ് കൃഷ്ണാജി...
Read moreDetailsവാഹനങ്ങള്‍ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന റെയില്വേസ്റ്റേഷന് റോഡരികേ വീടുവെക്കുമ്പോള്‍ സുകുമാരന്‍ യാത്രാസൗകര്യത്തെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത്. തെക്കുനിന്നു വരുന്ന വാഹനങ്ങള്‍ ഭാരതപ്പുഴ കടന്ന്, റെയില്‍വേ മേല്‍പ്പാലം കയറി, ഇടത്തോട്ടു തിരിഞ്ഞ്,...
Read moreDetailsരംഗം - 19 (അഫ്സല്‍ഖാന്റെ പടകുടീരം. ഖാന് ഉരുണ്ട തലയിണകളില്‍ ചാരിയിരുന്നുകൊണ്ട് ഹുക്ക വലിക്കുന്നു. സമീപത്ത് കൃഷ്ണാജി പന്ത് ശിവജിയുടെ ദൂതന് നല്കിയ പത്രവുമായി നില്ക്കുന്നു) അഫ്സല്‍ഖാന്‍...
Read moreDetailsരംഗം - 17 (അഫ്സല്‍ഖാന്റെ പടകുടീരം. ഹുക്കയും വീഞ്ഞുമായി ഇരിപ്പിടത്തില്‍ ചാഞ്ഞിരിക്കുന്ന ഖാന്. അടുത്തു തന്നെ വീഞ്ഞു ഭരണി. കാല് തടവിക്കൊണ്ടിരിക്കുന്ന റസിയ എന്ന ദാസി) അഫ്സല്‍ഖാന്‍:-...
Read moreDetailsരംഗം - 15 (വേദിയില്‍ മങ്ങിയ വെളിച്ചം. പൂക്കള്‍ കൊണ്ടലങ്കരിച്ച ഒഴിഞ്ഞ മരത്തൊട്ടില് പശ്ചാത്തലത്തില്‍. അസ്വസ്ഥനായി നടക്കുന്ന ശിവജി. താനാജിമാല്‍സുറെ, മോറോപന്ത് പിംഗളേ, ബാജിപ്രഭു ദേശ്പാണ്ഡേ എന്നിവരെത്തി...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies