ചില്ലുവാതില്‍ ഉന്തിത്തള്ളി ഞാന്‍ ഷോറൂമില്‍ പ്രവേശിച്ചു. ഷോറൂം ആകര്‍ഷകമായി അലങ്കരിച്ചിരുന്നു. എവിടേയും നല്ല വൃത്തി. സുതാര്യമായ ചില്ലലമാരകളില്‍ വിവിധ മൊബൈല്‍ ഫോണുകളുടെ വര്‍ണാഭമായ ഡമ്മി ബോക്സുകള്‍ നിരത്തി...
Read moreഇന്ദ്രപ്രസ്ഥം മനോഹരമാണ്. അനേകം രാജവംശങ്ങളുടെ ഉദയവും പതനവും ഇവിടേയും, ഇതിനടുത്ത ഭൂമികയിലുമായിരുന്നു. കാണാനും വിസ്മയിക്കാനും അനവധി ഇടങ്ങള്‍. കുത്തബ് മീനാറിന്റെ തുഞ്ചത്തു കണ്ണുനട്ടു. സ്വാമിനാരായണ്‍ ക്ഷേത്രത്തിന്റെ ശില്പചാതുരിയില്...
Read more''കേള്‍വി സംസാര വൈകല്യമുള്ളവരെ, അവര്‍ എത്ര വിദ്യാഭ്യാസ യോഗ്യതയുള്ളവരായാലും ബിപിഒ, ഡാറ്റ എന്‍ട്രി ജോലികളില്‍ കൊണ്ടുതള്ളുകയാണ് പതിവ്. വിദ്യാഭ്യാസം കുറവാണെങ്കില്‍ ബിപിഒ ജോലികള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ല. നല്ല...
Read moreആദ്യമായി മൊബൈല്‍ വാങ്ങിയ കാലത്ത് ഞാന്‍ അടുത്ത സുഹൃത്തുക്കള്‍ക്കു ദിവസവും മെസേജുകള്‍ അയക്കുമായിരുന്നു. അവര്‍ തിരിച്ചും. അര്‍ത്ഥപൂര്‍ണമെന്നു തോന്നിയ മഹദ് വാക്യങ്ങളും, നര്‍മ്മം തുളുമ്പുന്ന ബിറ്റുകളുമായിരുന്നു ബഹുഭൂരിഭാഗം...
Read more'മോളെ...പേപ്പറും പേനേം എടുത്തോ?' ക്ഷീണം കലര്‍ന്ന ശബ്ദത്തിലവര്‍ ചോദിച്ചു. 'ഉം...അമ്മ പറഞ്ഞോ' സൈനു സഹതാപപൂര്‍വ്വം പറഞ്ഞു. 'എന്നാ...മോള് എഴുതിക്കോ...' പതിവ് പോലെ ഉമ്മറപ്പടിയിലിരുന്ന് അവര്‍ പറഞ്ഞു കൊടുക്കുകയായിരുന്നു....
Read moreഒരിക്കല്‍ വളരെ അടുത്ത പരിചയമില്ലാത്ത ഒരു സുഹൃത്തുമായി സംസാരിക്കാന്‍ ഇടയായി. ടോപ്പ് ലെവല്‍ മാനേജ്മെന്റിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. നേരിട്ട കുറച്ചു മോശം അഭിമുഖങ്ങളെപ്പറ്റി സംസാരത്തിനിടയില്‍ ഞാന്‍...
Read moreനമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ സൗഹൃദങ്ങള്‍ ലഭിക്കുന്നത് പ്രധാനമായും രണ്ടു രീതിയിലാണ്. ഒന്നാമത്തെ പ്രക്രിയയില്‍, മറ്റുള്ളവര്‍ നമ്മുടെ അടുത്തെത്തി സംസാരിച്ചു പരിചയം സ്ഥാപിക്കും. ഇത് മനപ്പൂര്‍വ്വമായ ഒരു പ്രവൃത്തിയായിരിക്കേണ്ടതുണ്ട്. എങ്കിലേ...
Read moreഏപ്രില്‍ ഒന്നിനാണ് വൃദ്ധസദനത്തില്‍ പ്രവേശനോത്സവം. മക്കള്‍, മാതാപിതാക്കളുടെ കൈപിടിച്ച് പടികടന്ന്, പടവുകള്‍ കയറ്റി അനുവദിക്കപ്പെട്ട കട്ടിലില്‍ കൊണ്ടു ചെന്നിരുത്തും. ചിലര്‍ വീട്ടിലേയ്ക്കു തിരിച്ചു പോകണമെന്നു പറഞ്ഞ് വാശി...
Read moreEqual opportunity, ഈ പദത്തെ വിക്കിപ്പീഡിയ നിര്‍വചിക്കുന്നത് ഇനി പറയും വിധമാണ്.'Equal opportunity is a state of fairness in which individuals are treated...
Read moreഭാവി ജീവിതത്തെ അടിമുടി മാറ്റിത്തീര്‍ത്തേക്കാവുന്ന, അല്ലെങ്കില്‍ സ്വാധീനിച്ചേക്കാവുന്ന, ആശയങ്ങള്‍ മനസ്സില്‍ ഉദിക്കാനും പ്രാവര്‍ത്തികമാക്കാനും ചുരുങ്ങിയത് എത്ര സമയം വേണം? ഒരു മിനിറ്റ്.... ഒരു മണിക്കൂര്‍.... ഒരു ദിവസം....?...
Read moreഇന്നും ദീര്‍ഘനേരം നടന്നു. ഏകദേശം ഒന്നര മണിക്കൂര്‍. ഉലാത്തലിനെ ശാരീരിക വ്യായാമത്തിന്റെ കള്ളിയില്‍ പെടുത്താനാകില്ലെങ്കിലും, ഉലാത്തല്‍ മാനസികമായി എനിക്കു വ്യായാമമാകുന്നുണ്ട്. ഉലാത്തുന്ന സമയത്ത് എന്റെ തലച്ചോര്‍ കൂടുതല്‍...
Read more''മഹാനഗരമേ നന്ദി നീയെന്നെ ഹൃദയശൂന്യനാക്കി'' ഒരു കഷണം പേപ്പറില്‍, നഴ്സറി വിദ്യാര്‍ത്ഥിയെപ്പോലെ, കമിഴ്ന്നു കിടന്നു രാജു എഴുതുകയാണ്. ''കോണ്‍ക്രീറ്റ് കെട്ടിടങ്ങളേ നന്ദി, നിങ്ങളെന്റെ ഗൃഹാതുരത്വത്തില്‍ അവസാനത്തെ ആണിയടിച്ചു.''...
Read moreപോളിടെക്നിക്കില്‍ എല്ലാം പഴയതുപോലെ ആയിരുന്നു. ഒരു മാസത്തോളം നീണ്ട എന്റെ അസാന്നിധ്യം ആരാലും ശ്രദ്ധിക്കപ്പെട്ടില്ല. ആരാലും ചര്‍ച്ച ചെയ്യപ്പെട്ടുമില്ല. ഞാന്‍ അവര്‍ക്ക്ആരുമല്ലെന്ന് ഒരിക്കല്‍കൂടി എനിക്ക് ഉറപ്പായി. രവി...
Read more'ചില ദിവസങ്ങള്‍ അങ്ങനെയാണ് വിനോദ് ... നമ്മള് ഒരിക്കലും ചിന്തിക്കാത്ത രീതിയില്‍ അത് നമ്മളെ അങ്ങനെയങ്ങ് കൊണ്ടുപോകും ..' 'അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്..' 'ഞാനിന്ന് നിന്നെ...
Read more''ഇന്ന് ഇലക്ട്രോണിക്സ് ലാബില്‍വച്ചു വിധുടീച്ചര്‍ അടുത്തേക്കു വിളിച്ചു. തിരുവനന്തപുരത്തെ ഒരു ഹോളിസ്റ്റിക് ആശുപത്രിയെ പറ്റിയാണ് പറഞ്ഞത്. അവിടെ ചികിത്സയ്ക്ക് ചെല്ലണമെന്നു ടീച്ചര്‍ ഉപദേശിച്ചു. ശ്രവണന്യൂനത ഭേദമാകുമത്രെ. എന്റെ...
Read moreഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും നിറപ്പകിട്ടുള്ള വര്‍ഷങ്ങള്‍ ഏതാണെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ - വിദ്യാര്‍ത്ഥി ജീവിതം. കൗമാര പ്രണയത്തിന്റെ, പൊടിപാറുന്ന ക്യാമ്പസ് രാഷ്ട്രീയത്തിന്റെ, വൈരാഗ്യമാര്‍ന്ന പരസ്പര...
Read moreസുമാര്‍ ഇരുപത് അടി നീളവും പന്ത്രണ്ട് അടി വീതിയുള്ള പാലവും അപ്രോച്ച് റോഡും വെടിപ്പായി പണിചെയ്യുവാന്‍ മൊത്തം ചിലവും കൈക്കൂലിയും നോക്കുകൂലിയും നാട്ടുനടപ്പും ചേര്‍ത്ത് പതിനാലുകോടി ഇന്ത്യന്‍...
Read moreകോളേജ്-പോളിടെക്നിക്ക് പഠനകാലത്ത് ഞാന്‍ ഉപയോഗിച്ചിരുന്ന എല്ലാ നോട്ടുബുക്കുകളിലും കൗതുകകരമായ ഒരു കാര്യമുണ്ടായിരുന്നു. എന്റെ പുസ്തകത്തില്‍ മാത്രമല്ല, സാധാരണ അക്കാദമിക് സ്ഥാപനങ്ങളില്‍ പഠിച്ച, ശ്രവണന്യൂനതയുള്ള മിക്കവരുടേയും നോട്ടുബുക്കില്‍ ഈ...
Read moreജീവിതത്തിലെ വളരെ മോശം അനുഭവങ്ങളില്‍ ഒന്നാണ് ശരീരത്തിലെ ഒരു അവയവം നിര്‍ജ്ജീവമാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവ്. നമ്മെ എന്താണോ പൂര്‍ണമാക്കുന്നത്, അതിലൊന്ന് കൊഴിഞ്ഞുപോകുകയാണെന്നും നാം അപൂര്‍ണതയിലേക്കുള്ള യാത്രയിലാണെന്നുമുളള...
Read moreചില ഓര്‍മകളുണ്ട്, ചൂണ്ടക്കൊളുത്തിന്റെ ഫലം ചെയ്യുന്ന. അവ നമ്മെ വിട്ടുപിരിയാതെ, മറവിയിലേക്കു മറയാതെ വേദനിപ്പിച്ചുകൊണ്ടിരിക്കും. കുടഞ്ഞു കളയാന്‍ ശ്രമിച്ചാല്‍ വേദന കൂടും. എന്നില്‍ അത്തരം ഓര്‍മകള്‍ ഒന്നും...
Read moreപ്രതിസന്ധികളുടെ ഗിരിശൃംഗങ്ങള്‍ക്കുമേല്‍ ഇച്ഛാശക്തിയുടെ അഗ്നിച്ചിറകുകള്‍ കൊണ്ട് പറന്നുയര്‍ന്ന ഒരു ബധിരയുവാവിന്റെ ജീവിത കഥനമാണ് ഈ ആത്മകഥാകുറിപ്പ്. ധ്യാനാത്മകമായ മനസ്സോടെ സ്വധര്‍മ്മം തിരിച്ചറിഞ്ഞ് അതിന്റെ പൂര്‍ത്തീകരണത്തിനായി സര്‍വ്വസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന...
Read moreഇടനാഴിയില്‍ അങ്ങേയറ്റത്ത് അയാളുടെ മുഖം സുഭാഷ് വ്യക്തമായി കണ്ടതാണ്. മൂടല്‍ മഞ്ഞില്‍ തെളിഞ്ഞുകത്തുന്ന മഞ്ഞവെളിച്ചത്തോളം തിളക്കത്തില്‍. സാധാരണ സന്ദര്‍ഭമായിരുന്നെങ്കില്‍ കണ്ണട വെച്ചാല്‍ മാത്രം തെളിയുന്ന ദൂരക്കാഴ്ച ഇത്രയും...
Read moreവേനല്‍ച്ചൂട് പൊള്ളിച്ച മേല്‍ക്കൂരയ്ക്ക് ചോട്ടിലിരുന്ന് ജോസഫ് നല്കിയ പൈസയോടൊപ്പം നാളെ കൊടുത്തു തീര്‍ക്കാനുള്ള കടങ്ങളുടെ നിഘണ്ടു എഴുതിക്കൊണ്ടിരിക്കുമ്പോള് രാമനാഥന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര് ഉരുണ്ട്...
Read moreഗര്‍ജ്ജിച്ച് നില്ക്കുന്ന ആ യന്ത്ര മൃഗത്തിനു മുന്നില്‍ അവര്‍ പരസ്പരം കൈകോര്‍ത്തു നിന്നു. പ്രായം മൂടിയ കേളുവിന്റെ കണ്ണുകള്‍ കലങ്ങി മറിഞ്ഞിരുന്നു. മണ്ണില്‍ ആഴ്ന്നിറങ്ങിയ പച്ചഞരമ്പുകളെ പിഴുതെറിയാന്‍...
Read moreവന്നു വന്ന്, മാസികയായാലും പത്രമായാലും പുറകില്‍ നിന്നു മുന്നിലേക്ക് മറിച്ചു തുടങ്ങുക എന്നത് ശീലമായിരിക്കുന്നു. പത്രത്തിന്റെ എട്ടാം പേജില്‍ ആണ് സാധാരണ, ദേശവാര്‍ത്തകള്‍ നിരന്നിരിക്കുക. തലേദിവസം പ്രാദേശിക...
Read moreഉറക്കമില്ലാതെയാണ് കിടക്കുന്നത് എന്നതിനാല്‍ രാത്രിയിലെ ഏതോ യാമത്തില്‍ പതുക്കെ എഴുന്നേറ്റു. ടോയ്ലറ്റില് കയറി മൂത്രമൊഴിച്ചശേഷം വീണ്ടും കട്ടിലിലേക്ക് ചെരിയും മുന്‍പ് ക്ലോക്കിലേക്കൊന്ന് നോക്കിപ്പോയി. മണി രണ്ടരയായിരിക്കുന്നു. ഉറക്കം...
Read moreകുട്ടിത്തങ്കയെ ശകുനം കണ്ടാല്‍ അന്നത്തെ കാര്യം പോക്കാണ്. ഇങ്ങനെ ഒരു വിശ്വാസം നാട്ടില്‍ പലര്‍ക്കുണ്ടായിരുന്നു. ആളുകള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, പ്രത്യേകിച്ച് പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കാണ് യാത്രയെങ്കില്‍ കുട്ടിത്തങ്ക എതിരെ...
Read moreരാത്രിയില്‍ റഷ്യന്‍ ചൂതാട്ട കേന്ദ്രങ്ങളിലെ തന്റെ പതിവു കളികള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ദസ്തയേവ്സ്കി രാമമൂര്‍ത്തിയുടെ കാര്യം ഓര്‍ത്തത്. പണ്ടേ ചൂതാട്ടത്തിനിറങ്ങിയാല്‍ തന്നെ സ്നേഹിക്കുന്നവരുടെ കാര്യം താന്‍ മറന്നു...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies