ബാലഗോകുലം

മൂര്‍ഖന്‍ (Indian Spectacled Cobra)-നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

'നജനജ' എന്നു ശാസ്ത്രനാമമുള്ള 'ഇലാപിഡേ' കുടുംബത്തില്‍പ്പെട്ട പാമ്പുവര്‍ഗ്ഗമാണ് മൂര്‍ഖന്‍. ഇടത്തരം വലിപ്പമുള്ള ശരീരം. പത്തിയുണ്ട്. കഴുത്തിനടിയില്‍ കറുത്ത വരകളുളള ഇവയ്ക്ക് കറുത്ത കണ്ണുകളാണുള്ളത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകമായ...

Read moreDetails

അണലി (Russell’s Viper)) (നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച))

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പുവര്‍ഗ്ഗമാണ് അണലികള്‍. വളരെ വീര്യമുളള വിഷമാണ് ഇവയുടേത്. രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ഇവയുടെ കടിയേറ്റാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുന്നു. 'ചേനത്തണ്ടന്‍' എന്ന പേരില്‍ അറിയപ്പെടുന്നത്...

Read moreDetails

ശംഖുവരയന്‍ (Common Krait) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

ഞരമ്പുകളെ ബാധിച്ച് തളര്‍ത്തുന്ന മാരകമായ വിഷമുള്ളശംഖുവരയന്‍ വെള്ളിക്കെട്ടനെന്നും മോതിരവളയനെന്നും അറിയപ്പെടുന്നു. 'ഇലാപിഡേ' കുടുംബത്തിലാണ് ഇവയുള്ളത്. തിളങ്ങുന്ന നീലിമനിറഞ്ഞ കറുപ്പുനിറം വാലു മുതല്‍ ശരീരത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെളുത്ത...

Read moreDetails

കറുപ്പസ്വാമി (ഒരു കല്ലിന്റെ കഥ 7)

അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം ആ പഞ്ചായത്തു കിണര്‍ വറ്റിച്ചു. പക്ഷേ, അവര്‍ ഉദ്ദേശിച്ച വിഗ്രഹം കിണറ്റിലുണ്ടായിരുന്നില്ല. വെള്ളം വറ്റിച്ച സ്ഥിതിക്ക് ചെളിനീക്കി കിണര്‍ വൃത്തിയാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു....

Read moreDetails

പെരുമ്പാമ്പ് (Indian Rock Python)- നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

ശരീരം നിറയെ പുള്ളികളുള്ള പെരുമ്പാമ്പ് 'മലമ്പാമ്പ്' എന്ന പേരിലും അറിയപ്പെടുന്നു. 'ബോയിഡേ' കുടുംബത്തിലുള്ള ഇവയുടെ ശാസ്ത്രനാമം പൈതണ്‍ മൊളൂറസ് എന്നാണ്. വിഷമില്ലാത്ത പെരുമ്പാമ്പുകള്‍ മരപ്പൊത്തുകള്‍, ജലാശയങ്ങള്‍ക്കടുത്തുള്ള പാറക്കെട്ടുകള്‍,...

Read moreDetails

നാഗത്താന്‍ പാമ്പ് (Flying snake) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇവയ്ക്ക് ഒരു മരക്കൊമ്പില്‍ നിന്നും മറ്റൊന്നിലേയ്ക്ക് അനായാസം ചാടുവാന്‍ കഴിയും. നല്ല കറുപ്പു നിറമുള്ള ഈയിനം പാമ്പുകളുടെ ശരീരത്തില്‍ വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍...

Read moreDetails

മുണ്ടിയന്‍ (ഒരു കല്ലിന്റെ കഥ 6)

പതിവുപോലെ പുഴയില്‍ പശുവിനെ കുളിപ്പിക്കാനെത്തിയതായിരുന്നു കണ്ടമുത്തന്‍. മുട്ടോളം വെള്ളത്തില്‍ ഇറക്കിനിര്‍ത്തി തേച്ചുകഴുകുന്നതിനിടയില്‍ അയാളുടെ മോതിരം വെള്ളത്തില്‍ വീണു. അതു തിരയുന്നതിനിടയിലാണ് ഞാന്‍ അയാളുടെ കൈയില്‍ തടയുന്നത്. എന്നെ...

Read moreDetails

ചേര (Rat snake) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

മിനുസമുള്ള ശല്‍ക്കങ്ങള്‍ ഉളളവയാണ് ചേരകള്‍. ശാസ്ത്രീയനാമം 'റ്റിയാസ് മ്യൂക്കോസസ്' എന്നാണ്. കറുപ്പുകലര്‍ന്ന മഞ്ഞ നിറത്തിലാണ് ഇവയെ നാം കൂടുതലും കാണാറുള്ളത്. ഇടുങ്ങിയ കഴുത്തുള്ള ചേരകള്‍ക്ക് സ്വര്‍ണ്ണനിറമുള്ള കണ്ണുകളാണുള്ളത്....

Read moreDetails

കാളിയമ്മയും നീലിയമ്മയും (ഒരു കല്ലിന്റെ കഥ 5)

''അങ്ങനെ വീണ്ടും പുഴയില്‍....'' താടിക്കു കൈകൊടുത്തുകൊണ്ട് കണ്ണനുണ്ണി പറഞ്ഞു. ''അതെ'' കുഞ്ഞുണ്ണി തുടര്‍ന്നു. ആ ജലശയനം പക്ഷേ, അധികനാള്‍ നീണ്ടുനിന്നില്ല. മണലുകോരാനെത്തിയ ഒരു സ്ത്രീയുടെ കൈയിലാണ് പിന്നീട്...

Read moreDetails

പുല്‍പ്പാമ്പ് (Striped keelback) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

'ആംഫിയെസ്മ സ്റ്റൊളേറ്റ' എന്ന ശാസ്ത്രനാമമുള്ള ഇവയും നാട്രിസിഡേ കുടുംബത്തിലെ അംഗങ്ങളാണ്. മൂര്‍ഖന്റെ കുഞ്ഞെന്നു കരുതി ഇവയെ കൊന്നൊടുക്കാറുണ്ട്. വിഷമില്ലാത്ത പുല്‍പ്പാമ്പുകള്‍ കടിക്കാറില്ല. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളാകുന്നു. പരുക്കന്‍ ശല്‍ക്കങ്ങളുളള...

Read moreDetails

നീര്‍ക്കോലി (നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ 1 )

നീര്‍ക്കോലി (Checkered keelback water snake) നാട്രിസിഡേ കുടുംബത്തില്‍പ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം 'സീനോക്രോപ്പിസ് പിസ്‌കേറ്റര്‍' എന്നാണ്. തിളക്കമുള്ള പരുക്കന്‍ ശല്‍ക്കങ്ങളാണ് നീര്‍ക്കോലികള്‍ക്കുളളത്. ശരീരത്തില്‍ കറുപ്പ്, വെള്ള, മഞ്ഞ,...

Read moreDetails

കരിങ്കുട്ടി ( ഒരു കല്ലിന്റെ കഥ 4)

വാര്‍ഷിക പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്‌കൂളടച്ചു. കണ്ണനുണ്ണി വളരെ സന്തോഷത്തിലാണ്. പരീക്ഷയെല്ലാം എളുപ്പമായിരുന്നു. ക്ലാസ്സിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താനാവുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു. കുഞ്ചാറുമുത്തന്റെ ചരടുകെട്ടിയതുകൊണ്ടാണോ പഠനത്തില്‍ മുഴുകിയതുകൊണ്ടാണോ എന്നറിയില്ല,...

Read moreDetails

കുഞ്ചാറുമുത്തന്‍ (ഒരു കല്ലിന്റെ കഥ 3)

''അച്ഛാ, കുഞ്ഞുണ്ണി ദൈവമാണോ?'' പത്രം വായിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ അടുത്തുചെന്നിരുന്ന് കണ്ണനുണ്ണി ചോദിച്ചു. ''കവി കുഞ്ഞുണ്ണി മാഷെയാണോ ഉദ്ദേശിച്ചത്?'' അച്ഛന്‍ പത്രത്തില്‍ നിന്നും കണ്ണെടുക്കാതെ ചോദിച്ചു. ''കുഞ്ഞുണ്ണിമാഷല്ല. കല്ലിലെ...

Read moreDetails

കുഞ്ഞുണ്ണി (ഒരു കല്ലിന്റെ കഥ 2)

ഉണ്ണീ... ഉണ്ണീ.... ആരോ അവനെ വിളിക്കുകയാണ്. അവന്‍ പതുക്കെ കണ്ണു തുറന്നു. മുത്തശ്ശിയാണോ? അല്ല, മുറിയില്‍ ആരുമില്ല. അവന്റെ കണ്ണുകള്‍ മേശപ്പുറത്തേയ്ക്കു ചെന്നു. ത്രികോണക്കല്ലിനുചുറ്റും ഒരു പ്രകാശം....

Read moreDetails

അദ്ധ്വാനത്തിന്റെ മഹത്വം

പ്രശസ്ത ചലച്ചിത്രസംവിധായകനായ സത്യന്‍ അന്തിക്കാട് ഒരിക്കല്‍ ചെന്നൈയിലെ വോണ്ടി ബസാറിലൂടെ യാത്ര ചെയ്യുമ്പോള്‍ പാകമാകാത്ത ട്രൗസറും പഴകിയ ഷര്‍ട്ടും ധരിച്ച ഒരു കുട്ടി അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ചു....

Read moreDetails

ദൈവക്കല്ല്‌ (ഒരു കല്ലിന്റെ കഥ 1)

''ഉണ്ണിക്ക് എവിടുന്നാ ഈ കല്ല് കിട്ടിയത്?'' ത്രികോണാകൃതിയിലുള്ള ആ കരിങ്കല്‍ കഷണം തിരിച്ചും മറിച്ചും നോക്കിയശേഷം മുത്തശ്ശി ചോദിച്ചു. ''പൊഴേന്ന് കിട്ടിയതാണ്.'' കണ്ണനുണ്ണി പറഞ്ഞു. മുത്തശ്ശി ഒന്നു...

Read moreDetails

സൗഹൃദത്തിന്റെ ഭാരതീയ മാതൃക

ഭാരതത്തിന്റെ പുരാണേതിഹാസങ്ങളില്‍ സൗഹൃദത്തിന്റെ ഉത്തമമായ ഉദാഹരണം ചോദിച്ചാല്‍ ശ്രീകൃഷ്ണ - കുചേല ബന്ധത്തേക്കാള്‍ ശ്രേഷ്ഠമായ, ഉദാത്തമായ മറ്റൊന്ന് ചൂണ്ടിക്കാണിക്കാന്‍ ഇല്ലെന്നു തറപ്പിച്ചു പറയാന്‍ കഴിയും. ധനു മാസത്തിലെ...

Read moreDetails

പ്രതീക്ഷയുടെ കാത്തിരിപ്പ് ( കാത്തിരിപ്പ് 21)

അവര്‍ സാവധാനം നടന്നു. മാര്‍ക്കോയും തമാറയും അരക്കൊമ്പനും. മാര്‍ക്കോ തിടുക്കം കൂട്ടി. കുറച്ചു കൂടി വേഗം നടക്കാം. ''എന്തിന്?'' അരക്കൊമ്പന്‍ ചോദിച്ചു. ''നമുക്ക് എല്ലാവരില്‍ നിന്നും രക്ഷപ്പെടേണ്ടേ..?''...

Read moreDetails

മോചനം (കാത്തിരിപ്പ് 20)

പോലീസുകാരന്‍ രണ്ടുദിവസത്തെ നെട്ടോട്ടം കൊണ്ട് തളര്‍ന്നിട്ടിട്ടുണ്ട്. അയാള്‍ ജീപ്പില്‍ ചാരി നിന്ന് കുരങ്ങാട്ടിയോടു ചോദിച്ചു. ''കരിങ്കുരങ്ങാണോ...?'' ''അല്ല.. എന്റെ കുരങ്ങനാണു സാര്‍. ഇന്ന് കുരങ്ങനെ ഉച്ചയ്ക്കു മുമ്പേ...

Read moreDetails

തലങ്ങും വിലങ്ങും പാഞ്ഞ് പോലീസ് (കാത്തിരിപ്പ് 19)

ഫോറസ്റ്റാഫീസുകാരുടെ കമ്പ്യൂട്ടറിന് എന്തോ കേടു സംഭവിച്ചിരിക്കുന്നു. പലരും അങ്ങനെയാണ് കരുതിയത്. തലയ്ക്കാണു കേടെന്ന് ചിലര്‍ തമാശയായും കാര്യമായും പറഞ്ഞു. കടുവ പതിവായി എത്തുന്ന ഇടങ്ങളായ സ്‌കൂള്‍ ഗ്രൗണ്ട്,...

Read moreDetails

മാര്‍ക്കോയുടെ കാല്‍പ്പാടുകള്‍ (കാത്തിരിപ്പ് 18)

നേരം വെളുത്തിട്ടും ഭീതിയൊഴിഞ്ഞില്ല. വര്‍ദ്ധിക്കുകയാണു ചെയ്തത്. എല്ലായിടവും തിരഞ്ഞു. ഒരു കാലടിയടയാളവും കാണാത്തത് എല്ലാവരേയും ഏറെ ഭയപ്പെടുത്തി. ഇന്നലെ രാത്രിയില്‍ ഗ്രാമത്തില്‍ പലയിടത്തും കടുവ എത്തിയിട്ടുണ്ടെന്നാണ് പോലീസും...

Read moreDetails

മൂഷിക രക്ഷകന്‍

എലിശല്യം രൂക്ഷമായിരിക്കുകയാണ്. വന്നു വന്ന് പാഠപുസ്തകത്തിന്റെ പുറംചട്ട വരെ കടിച്ചു വികൃതമാക്കിയിരിക്കുന്നു. അതിന്റെ പേരില്‍ മാഷുടെ കൈയില്‍ നിന്നും തല്ലും കിട്ടി. ഉണ്ണിയപ്പത്തില്‍ എലിവിഷം വച്ചു നോക്കി....

Read moreDetails

മാര്‍ക്കോയുടെ വിളയാട്ടം (കാത്തിരിപ്പ് 17)

എന്താണ് സംഭവമെന്ന് ആര്‍ക്കും പിടികിട്ടിയില്ല. ആളുകളെ സമാധാനിപ്പിക്കാന്‍ പോലീസ് ജീപ്പ് പാഞ്ഞു നടക്കുന്നുണ്ടായിരുന്നു. അതില്‍ നിന്നും ഉറക്കെ വിളിച്ച് സമാധാനിപ്പിച്ചിരുന്നു. ആരും ഭയപ്പെടേണ്ടതില്ല. കടുവ കാടിറങ്ങിയിട്ടില്ല. കടുവ...

Read moreDetails

ഭീതിയുടെ മുഴക്കം (കാത്തിരിപ്പ് 16)

പോലീസ് സ്റ്റേഷനിലേക്കും ഫോറസ്റ്റ് ഓഫീസിലേക്കും തുടരെത്തുടരെ വിളിയെത്തി. കടുവ ഇപ്പോള്‍ ഈ വഴി പാഞ്ഞല്ലോ? ഇന്ന് മുന്നറിയിപ്പ് ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്? ഇല്ലല്ലോ. കടുവ ഇപ്പോള്‍ കാട്ടില്‍...

Read moreDetails

ഒന്ന് എന്ന സംഖ്യയുടെ വിവിധ വ്യവഹാരങ്ങള്‍

സംസ്‌കൃതത്തില്‍ 'ഒന്ന്' എന്ന സംഖ്യയ്ക്ക് ഏകഃ എന്നു പറയും. ഇത് ഏകവചനമാണ്. ഹിന്ദിഭാഷയില്‍ 'എക്' എന്നും പറയും. ഇംഗ്ലീഷില്‍ 'വണ്‍' എന്നാണ് പറയുന്നത്. എണ്ണല്‍ സംഖ്യകളില്‍ ഏറ്റവും...

Read moreDetails

അസ്വാതന്ത്ര്യം (കാത്തിരിപ്പ് 15)

ശരീരം ഏറെനേരം നനഞ്ഞതിന്റെ തണുപ്പില്‍ തമാറ വിറയ്ക്കുന്നുണ്ടായിരുന്നു. കഴുത്തില്‍ നിന്നും കോളര്‍ അഴിച്ചു മാറ്റാന്‍ തിരക്കുണ്ടായിരുന്നു തമാറയ്ക്ക്. അതിന് എത്രനാളായി കാത്തിരിക്കുന്നു. ഇനി ആരുടേയും കണ്ണില്‍ പെടാതെ...

Read moreDetails

തമാറയോടൊപ്പം മാര്‍ക്കോ (കാത്തിരിപ്പ് 14)

മരത്തിന്റെ നിഴലില്‍ ഒരു കടുവ നില്‍ക്കുന്നു. നിലാവും ഇരുട്ടും കൂടിക്കലര്‍ന്നു കിടക്കുന്നതിനിടയില്‍ അവന്റെ ഭാവം പെട്ടെന്നു മനസ്സിലായില്ല. ''നീ ഭയപ്പെടേണ്ട....'' നിന്നിടത്തു തന്നെ നിന്ന് തമാറ പറഞ്ഞു....

Read moreDetails

ഭയം (കാത്തിരിപ്പ് 13)

കുരങ്ങാട്ടി വീണ്ടും ചിന്തയിലായി. താന്‍ പോലീസുകാരുടെ നോട്ടപ്പുള്ളിയുമായിരിക്കുന്നു. മാര്‍ക്കോയെ അങ്ങനെ കെട്ടിത്തൂക്കിയിട്ടത് വലിയ കുറ്റം തന്നെ. ഇന്ന് തനിക്കു പുറകെ പോലീസ് പായാതിരുന്നതിന് ഒരു കാരണമേയുള്ളു കടുവ....

Read moreDetails

പുഴയ്ക്ക് അക്കരെ (കാത്തിരിപ്പ് 12)

മാര്‍ക്കോയോട് അത്രയും ചെയ്യേണ്ടിയിരുന്നില്ലെന്ന് അയാള്‍ക്ക് തോന്നി. മാര്‍ക്കോയുടെ ശരീരത്തിനുള്ളില്‍ പലതും പൊട്ടിത്തകര്‍ന്നിട്ടുണ്ടാകും. ആഹാരത്തിനുള്ള വക ഉണ്ടാക്കിത്തരുന്നതവനാണ്. അത്രയും വേണ്ടായിരുന്നു. ഇരുട്ടാകുന്നു. ഇനി മുന്നോട്ടുള്ള യാത്ര ഒട്ടും സുരക്ഷിതമല്ല....

Read moreDetails

കടുവയുടെ വരവ് (കാത്തിരിപ്പ് 11)

കുരങ്ങാട്ടിയുടെ ചെണ്ട കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങി. കുരങ്ങാട്ടി വിരിച്ചിട്ട തുണിക്കഷണത്തിലേക്ക് നാണയങ്ങള്‍ വന്നു വീഴാന്‍ തുടങ്ങി. കുരങ്ങാട്ടി കൂടുതല്‍ ശക്തിയോടെ ചെണ്ടയില്‍ അടിച്ചു. പക്ഷേ അയാളുടെ സന്തോഷം...

Read moreDetails
Page 1 of 17 1 2 17

Latest