No products in the cart.
നീണ്ട വെള്ളത്താടിയും കറുത്ത ജൂബ്ബായും. തൂവെളള മുടി തോളൊപ്പം. തൂവെള്ള കൊമ്പന് മീശ. അതാണ് ചന്ദ്രപ്പൂപ്പന്‍. അച്ചയോടുമമ്മയോടുമൊക്കെ വീഡിയോ കോളില്‍ സംസാരിക്കുന്നതു കണ്ടുളള പരിചയമേയുളളൂ ദേവുവിന് ചന്ദ്രപ്പൂപ്പനെ....
Read moreDetailsഹാറ്റാചുപ്പായുടെ മായാലോകം നോവല്‍ ആരംഭിക്കുന്നു... 'ഇവിടെത്തന്നെ നിക്കണമെനിക്ക്. ഞാമ്പോവില്ല' ഏഴു വയസ്സുകാരിയായ ദേവേശി മുഖം കൂര്പ്പിച്ചുകൊണ്ടാണതു പറഞ്ഞത്. പറച്ചിലിനൊപ്പം, മുന്പിലിരുന്ന ബ്രെഡ് ഓംലറ്റിന്റെ പ്ലേറ്റ് തള്ളി മാറ്റുകയും...
Read moreDetails'അമ്മേ! ഞങ്ങളുടെ ക്ലാസിലെ റിനുവിന്റെ അച്ഛന്റെ അക്കൗണ്ടിലെ പൈസ മുഴുവനും നഷ്ടമായി.' കിച്ചുമോന് അമ്മയോട് പറഞ്ഞു. 'അതെങ്ങനെയാ മോനേ?' 'അവന് ഗെയിംവഴി പരിചയപ്പെട്ട ഒരാള്‍ക്ക് പുതിയ ഗെയിമുകള്‍...
Read moreDetailsമുത്തശ്ശിയാണ് ആദ്യം അതു കാണുന്നത്. മുറ്റത്ത് വേലിയോടു ചേര്‍ന്ന് ഒരു മുരങ്ങച്ചെടി വളര്‍ന്നു വരുന്നു. വിരല്‍ വണ്ണത്തിലുള്ള ചെടിക്ക് കഷ്ടിച്ച് ഒരാളുടെ പൊക്കവുമുണ്ട്. വിത്തു വീണ് മുളച്ചതാണ്....
Read moreDetailsപിറ്റേന്ന് പതിവിലും നേരത്തെ ഉണ്ണി ഉണര്‍ന്നു. പല്ലുതേപ്പും കുളിയുമൊക്കെ ധൃതിയില്‍ പൂര്‍ത്തിയാക്കിയശേഷം അച്ഛന്റെ ടൂള്‍ബോക്സില്‍ നിന്നും ചുറ്റികയെടുത്ത് പറമ്പിലെ മാവിന് ചുവട്ടിലേയ്ക്കുനടന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം അവന്...
Read moreDetailsപ്രസവിക്കുന്ന പാമ്പുവര്ഗ്ഗത്തില്പ്പെട്ടതാണ് ചുരുട്ടമണ്ഡലി. ഇവയ്ക്ക് മണലിന്റെ നിറമോ, ചാരനിറമോ, തവിട്ടുനിറമോ ആയിരിക്കും. കഴുത്തിനേക്കാള്‍ വിശാലമായ തലയുള്ള ഇവയ്ക്ക് വീര്‍ത്ത ശരീരഘടനയാണുള്ളത്. ഒപ്പം വലിയ കണ്ണുകളുമുണ്ട്. മണല്‍ കൂടുതലുളള...
Read moreDetails'പിടിച്ചതിലും വലുതായിരുന്നു കടിച്ചത്' എന്ന അവസ്ഥയിലായി ഞാന്‍. ആദ്യത്തെ മാറാപ്പുകാരന്‍ അരക്കിറുക്കനായിരുന്നെങ്കില് രണ്ടാമത്തെ മാറാപ്പുകാരന്‍ മുഴുക്കിറുക്കനായിരുന്നു. മൂന്നാലുമാസം അയാളെന്നെ ആ മുഷിഞ്ഞുനാറുന്ന മാറാപ്പിലിട്ടു കൊണ്ടുനടന്നു. ഒടുവില്‍ ഒരുനാള്‍...
Read moreDetailsഏറ്റവും വലിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഇലാപിഡേ കുടുംബത്തില്‍പ്പെടുന്ന ഇവയുടെ ശാസ്ത്രനാമം 'ഒഫിയോഫാഗസ്ഹന്ന' എന്നാണ്. ഇന്ത്യയില്‍ ഇവ ദുര്‍ലഭമാണ്. പശ്ചിമഘട്ടത്തിലെ ഇടതുര്‍ന്ന വനങ്ങളിലും, ആസ്സാമിലും ഇവ കാണപ്പെടുന്നു. ബംഗാള്‍,...
Read moreDetails''പറയൂ മൂക്കന് ചാത്താ. പിന്നീടെന്തുണ്ടായി'' കണ്ണനുണ്ണി ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട് ചോദിച്ചു. പേരാലിന് ചുവട്ടില്‍ മൂക്കന് ചാത്തനായി ഏതാണ്ടൊരു മൂന്നുകൊല്ലക്കാലം. ഞാന്‍ കുഴപ്പക്കാരനാണെന്ന മുന്‍വിധിയായിരുന്നു പലര്‍ക്കും. അതുകൊണ്ടുതന്നെ ആളുകള്‍...
Read moreDetails'നജനജ' എന്നു ശാസ്ത്രനാമമുള്ള 'ഇലാപിഡേ' കുടുംബത്തില്‍പ്പെട്ട പാമ്പുവര്‍ഗ്ഗമാണ് മൂര്‍ഖന്‍. ഇടത്തരം വലിപ്പമുള്ള ശരീരം. പത്തിയുണ്ട്. കഴുത്തിനടിയില്‍ കറുത്ത വരകളുളള ഇവയ്ക്ക് കറുത്ത കണ്ണുകളാണുള്ളത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകമായ...
Read moreDetailsകുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പുവര്‍ഗ്ഗമാണ് അണലികള്‍. വളരെ വീര്യമുളള വിഷമാണ് ഇവയുടേത്. രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ഇവയുടെ കടിയേറ്റാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുന്നു. 'ചേനത്തണ്ടന്‍' എന്ന പേരില്‍ അറിയപ്പെടുന്നത്...
Read moreDetailsഞരമ്പുകളെ ബാധിച്ച് തളര്‍ത്തുന്ന മാരകമായ വിഷമുള്ളശംഖുവരയന്‍ വെള്ളിക്കെട്ടനെന്നും മോതിരവളയനെന്നും അറിയപ്പെടുന്നു. 'ഇലാപിഡേ' കുടുംബത്തിലാണ് ഇവയുള്ളത്. തിളങ്ങുന്ന നീലിമനിറഞ്ഞ കറുപ്പുനിറം വാലു മുതല്‍ ശരീരത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെളുത്ത...
Read moreDetailsഅന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം ആ പഞ്ചായത്തു കിണര്‍ വറ്റിച്ചു. പക്ഷേ, അവര്‍ ഉദ്ദേശിച്ച വിഗ്രഹം കിണറ്റിലുണ്ടായിരുന്നില്ല. വെള്ളം വറ്റിച്ച സ്ഥിതിക്ക് ചെളിനീക്കി കിണര്‍ വൃത്തിയാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു....
Read moreDetailsശരീരം നിറയെ പുള്ളികളുള്ള പെരുമ്പാമ്പ് 'മലമ്പാമ്പ്' എന്ന പേരിലും അറിയപ്പെടുന്നു. 'ബോയിഡേ' കുടുംബത്തിലുള്ള ഇവയുടെ ശാസ്ത്രനാമം പൈതണ്‍ മൊളൂറസ് എന്നാണ്. വിഷമില്ലാത്ത പെരുമ്പാമ്പുകള്‍ മരപ്പൊത്തുകള്‍, ജലാശയങ്ങള്‍ക്കടുത്തുള്ള പാറക്കെട്ടുകള്‍,...
Read moreDetailsമെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇവയ്ക്ക് ഒരു മരക്കൊമ്പില്‍ നിന്നും മറ്റൊന്നിലേയ്ക്ക് അനായാസം ചാടുവാന്‍ കഴിയും. നല്ല കറുപ്പു നിറമുള്ള ഈയിനം പാമ്പുകളുടെ ശരീരത്തില്‍ വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍...
Read moreDetailsപതിവുപോലെ പുഴയില്‍ പശുവിനെ കുളിപ്പിക്കാനെത്തിയതായിരുന്നു കണ്ടമുത്തന്‍. മുട്ടോളം വെള്ളത്തില്‍ ഇറക്കിനിര്‍ത്തി തേച്ചുകഴുകുന്നതിനിടയില്‍ അയാളുടെ മോതിരം വെള്ളത്തില്‍ വീണു. അതു തിരയുന്നതിനിടയിലാണ് ഞാന്‍ അയാളുടെ കൈയില്‍ തടയുന്നത്. എന്നെ...
Read moreDetailsമിനുസമുള്ള ശല്ക്കങ്ങള് ഉളളവയാണ് ചേരകള്‍. ശാസ്ത്രീയനാമം 'റ്റിയാസ് മ്യൂക്കോസസ്' എന്നാണ്. കറുപ്പുകലര്‍ന്ന മഞ്ഞ നിറത്തിലാണ് ഇവയെ നാം കൂടുതലും കാണാറുള്ളത്. ഇടുങ്ങിയ കഴുത്തുള്ള ചേരകള്‍ക്ക് സ്വര്‍ണ്ണനിറമുള്ള കണ്ണുകളാണുള്ളത്....
Read moreDetails''അങ്ങനെ വീണ്ടും പുഴയില്‍....'' താടിക്കു കൈകൊടുത്തുകൊണ്ട് കണ്ണനുണ്ണി പറഞ്ഞു. ''അതെ'' കുഞ്ഞുണ്ണി തുടര്‍ന്നു. ആ ജലശയനം പക്ഷേ, അധികനാള്‍ നീണ്ടുനിന്നില്ല. മണലുകോരാനെത്തിയ ഒരു സ്ത്രീയുടെ കൈയിലാണ് പിന്നീട്...
Read moreDetails'ആംഫിയെസ്മ സ്റ്റൊളേറ്റ' എന്ന ശാസ്ത്രനാമമുള്ള ഇവയും നാട്രിസിഡേ കുടുംബത്തിലെ അംഗങ്ങളാണ്. മൂര്‍ഖന്റെ കുഞ്ഞെന്നു കരുതി ഇവയെ കൊന്നൊടുക്കാറുണ്ട്. വിഷമില്ലാത്ത പുല്‍പ്പാമ്പുകള്‍ കടിക്കാറില്ല. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളാകുന്നു. പരുക്കന്‍ ശല്ക്കങ്ങളുളള...
Read moreDetailsനീര്‍ക്കോലി (Checkered keelback water snake) നാട്രിസിഡേ കുടുംബത്തില്‍പ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം 'സീനോക്രോപ്പിസ് പിസ്കേറ്റര്‍' എന്നാണ്. തിളക്കമുള്ള പരുക്കന്‍ ശല്ക്കങ്ങളാണ് നീര്‍ക്കോലികള്‍ക്കുളളത്. ശരീരത്തില്‍ കറുപ്പ്, വെള്ള, മഞ്ഞ,...
Read moreDetailsവാര്‍ഷിക പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്കൂളടച്ചു. കണ്ണനുണ്ണി വളരെ സന്തോഷത്തിലാണ്. പരീക്ഷയെല്ലാം എളുപ്പമായിരുന്നു. ക്ലാസ്സിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താനാവുമെന്ന് അവന് പ്രതീക്ഷിക്കുന്നു. കുഞ്ചാറുമുത്തന്റെ ചരടുകെട്ടിയതുകൊണ്ടാണോ പഠനത്തില്‍ മുഴുകിയതുകൊണ്ടാണോ എന്നറിയില്ല,...
Read moreDetails''അച്ഛാ, കുഞ്ഞുണ്ണി ദൈവമാണോ?'' പത്രം വായിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ അടുത്തുചെന്നിരുന്ന് കണ്ണനുണ്ണി ചോദിച്ചു. ''കവി കുഞ്ഞുണ്ണി മാഷെയാണോ ഉദ്ദേശിച്ചത്?'' അച്ഛന് പത്രത്തില്‍ നിന്നും കണ്ണെടുക്കാതെ ചോദിച്ചു. ''കുഞ്ഞുണ്ണിമാഷല്ല. കല്ലിലെ...
Read moreDetailsഉണ്ണീ... ഉണ്ണീ.... ആരോ അവനെ വിളിക്കുകയാണ്. അവന് പതുക്കെ കണ്ണു തുറന്നു. മുത്തശ്ശിയാണോ? അല്ല, മുറിയില്‍ ആരുമില്ല. അവന്റെ കണ്ണുകള്‍ മേശപ്പുറത്തേയ്ക്കു ചെന്നു. ത്രികോണക്കല്ലിനുചുറ്റും ഒരു പ്രകാശം....
Read moreDetailsപ്രശസ്ത ചലച്ചിത്രസംവിധായകനായ സത്യന് അന്തിക്കാട് ഒരിക്കല്‍ ചെന്നൈയിലെ വോണ്ടി ബസാറിലൂടെ യാത്ര ചെയ്യുമ്പോള്‍ പാകമാകാത്ത ട്രൗസറും പഴകിയ ഷര്‍ട്ടും ധരിച്ച ഒരു കുട്ടി അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ചു....
Read moreDetails''ഉണ്ണിക്ക് എവിടുന്നാ ഈ കല്ല് കിട്ടിയത്?'' ത്രികോണാകൃതിയിലുള്ള ആ കരിങ്കല്‍ കഷണം തിരിച്ചും മറിച്ചും നോക്കിയശേഷം മുത്തശ്ശി ചോദിച്ചു. ''പൊഴേന്ന് കിട്ടിയതാണ്.'' കണ്ണനുണ്ണി പറഞ്ഞു. മുത്തശ്ശി ഒന്നു...
Read moreDetailsഭാരതത്തിന്റെ പുരാണേതിഹാസങ്ങളില്‍ സൗഹൃദത്തിന്റെ ഉത്തമമായ ഉദാഹരണം ചോദിച്ചാല്‍ ശ്രീകൃഷ്ണ - കുചേല ബന്ധത്തേക്കാള്‍ ശ്രേഷ്ഠമായ, ഉദാത്തമായ മറ്റൊന്ന് ചൂണ്ടിക്കാണിക്കാന്‍ ഇല്ലെന്നു തറപ്പിച്ചു പറയാന്‍ കഴിയും. ധനു മാസത്തിലെ...
Read moreDetailsഅവര്‍ സാവധാനം നടന്നു. മാര്‍ക്കോയും തമാറയും അരക്കൊമ്പനും. മാര്‍ക്കോ തിടുക്കം കൂട്ടി. കുറച്ചു കൂടി വേഗം നടക്കാം. ''എന്തിന്?'' അരക്കൊമ്പന് ചോദിച്ചു. ''നമുക്ക് എല്ലാവരില്‍ നിന്നും രക്ഷപ്പെടേണ്ടേ..?''...
Read moreDetailsപോലീസുകാരന് രണ്ടുദിവസത്തെ നെട്ടോട്ടം കൊണ്ട് തളര്‍ന്നിട്ടിട്ടുണ്ട്. അയാള്‍ ജീപ്പില്‍ ചാരി നിന്ന് കുരങ്ങാട്ടിയോടു ചോദിച്ചു. ''കരിങ്കുരങ്ങാണോ...?'' ''അല്ല.. എന്റെ കുരങ്ങനാണു സാര്‍. ഇന്ന് കുരങ്ങനെ ഉച്ചയ്ക്കു മുമ്പേ...
Read moreDetailsഫോറസ്റ്റാഫീസുകാരുടെ കമ്പ്യൂട്ടറിന് എന്തോ കേടു സംഭവിച്ചിരിക്കുന്നു. പലരും അങ്ങനെയാണ് കരുതിയത്. തലയ്ക്കാണു കേടെന്ന് ചിലര്‍ തമാശയായും കാര്യമായും പറഞ്ഞു. കടുവ പതിവായി എത്തുന്ന ഇടങ്ങളായ സ്കൂള്‍ ഗ്രൗണ്ട്,...
Read moreDetailsനേരം വെളുത്തിട്ടും ഭീതിയൊഴിഞ്ഞില്ല. വര്‍ദ്ധിക്കുകയാണു ചെയ്തത്. എല്ലായിടവും തിരഞ്ഞു. ഒരു കാലടിയടയാളവും കാണാത്തത് എല്ലാവരേയും ഏറെ ഭയപ്പെടുത്തി. ഇന്നലെ രാത്രിയില്‍ ഗ്രാമത്തില്‍ പലയിടത്തും കടുവ എത്തിയിട്ടുണ്ടെന്നാണ് പോലീസും...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies