പ്രകാശന്‍ ചുനങ്ങാട്

പ്രകാശന്‍ ചുനങ്ങാട്

അടുക്കളയില്ലാത്ത വീടുകള്‍

അടുക്കളയില്ലാത്ത വീടുകള്‍

പണ്ടു പണ്ട്, എന്നുപറഞ്ഞാലൊരമ്പതുകൊല്ലം മുമ്പുവരെ, ഒറ്റപ്പാലത്തുനിന്ന് പട്ടാമ്പിയിലെത്തുവോളം മൂന്നോ നാലോ മിലിട്ടറി ഹോട്ടലുകള്‍ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. നോണ്‍വെജിറ്റേറിയന്‍ ഹോട്ടലിനെ ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ മിലിട്ടറി ഹോട്ടലെന്ന് ഓമനപ്പേരിട്ടു വിളിച്ചു....

തിരികെ നാട്ടിലേക്ക് (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌ 11 )

തിരികെ നാട്ടിലേക്ക് (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌ 11 )

ഉമ്മറത്തിണ്ണയില്‍ തൂണുംചാരിയിരിക്കുന്ന പട്ടാളക്കാരനെക്കണ്ട് നാരായണപ്പണിക്കര്‍ ഒരുനിമിഷം ഇടിവെട്ടേറ്റപോലെ നിന്നു. പിന്നീട് ഒരക്ഷരം പറയാതെ കിഴക്കേപടിക്കലേക്കു നടന്നു. പൂര്‍വജന്മത്തിലേതെന്നപോലെ ശങ്കുണ്ണി അപ്പോള്‍ ഓര്‍മ്മയില്‍ ചികയുകയായിരുന്നു. ആറുവര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്ന് അവസാനമായി...

നേതാജിയുടെ ഗൃഹത്തിലേക്ക്(ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌ 10 )

നേതാജിയുടെ ഗൃഹത്തിലേക്ക്(ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌ 10 )

നീലഗഞ്ചന്‍ ക്യാമ്പിലെ തടവുകാരെ ഒരു അനുഷ്ഠാനമെന്നപോലെ കടല്‍ക്കരയിലേക്കു കൊണ്ടുപോയി ചോദ്യം ചെയ്യുന്നതെന്തിനാണെന്ന് ശങ്കുണ്ണിക്കു മനസ്സിലായില്ല. ചോദ്യം ചെയ്യലല്ല, ഭേദ്യം ചെയ്യല്‍. മറ്റു തടവുകേന്ദ്രങ്ങളിലും ഇതാണോ അവസ്ഥ? അറിയില്ല....

നേതാജിയുടെ തിരോധാനം (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-9)

നേതാജിയുടെ തിരോധാനം (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-9)

പകലന്തിയോളം ക്യാമ്പിനു പുറത്തെ തരിശുഭൂമിയില്‍ കൊത്തിയും കിളച്ചും തടംപിടിച്ചും തടവുകാര്‍ പണിയെടുത്തു. തുരുത്തുകളില്‍ കാര്യമായെന്തെങ്കിലും കൃഷിചെയ്യാറുണ്ടെന്ന് ശങ്കുണ്ണിക്ക് തോന്നിയില്ല. ചെര്‍പ്പുളശ്ശേരിക്കാരന്‍ കുട്ടികൃഷ്ണന്‍നായരും അമ്പലപ്പാറക്കാരന്‍ കുട്ടനും പട്ടാളം വളഞ്ഞുപിടിച്ചവരുടെ...

ജീവന്മരണ പോരാട്ടം (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-8)

ജീവന്മരണ പോരാട്ടം (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-8)

ജപ്പാന്റെ സഹായത്തോടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിക്ക് ബര്‍മ്മയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികടന്ന്, ഇംഫാല്‍ വഴി ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ദല്‍ഹിയില്‍ അനായാസം എത്തിച്ചേരാം. ഇതാണ് പറ്റിയ സമയം. ജര്‍മ്മനിയുടെയും ഇറ്റലിയുടെയും...

വീട്ടുതടങ്കലില്‍ നിന്നുള്ള രക്ഷപ്പെടല്‍ (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-7)

വീട്ടുതടങ്കലില്‍ നിന്നുള്ള രക്ഷപ്പെടല്‍ (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-7)

ഇന്ത്യക്കാര്‍ ഓര്‍ത്തിരിക്കേണ്ട ഒരു ചരിത്രമുഹൂര്‍ത്തമാണ് 1941 ജനുവരി 16. ഈ ദിവസമാണ് സുഭാഷ്ചന്ദ്രന്‍ വീട്ടുതടങ്കലില്‍നിന്നു രക്ഷപ്പെട്ടത്. അന്നേദിവസം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ടത്തിന്റെ തുടക്കം...

സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-6)

സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-6)

റംഗൂണിലേക്കു പറിച്ചുനട്ടതിനുശേഷം ബംഗാളി യുവാക്കളുമായിട്ടായിരുന്നു ശങ്കുണ്ണിയുടെ കൂട്ട്. അവരുമായുള്ള സഹവാസം അവനെ പുതിയൊരാളാക്കി എന്നുവേണം കരുതാന്‍. ശങ്കുണ്ണി ബംഗാളികളേയും ബംഗാളിനേയും ഇഷ്ടപ്പെട്ടു. 'അഹിംസാ പരമോ ധര്‍മ്മ' പരമ്പരയാ...

ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌ -5)

ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌ -5)

1941 ഡിസംബറില്‍ ജപ്പാന്റെ 183 ബോംബര്‍ വിമാനങ്ങള്‍ സിംഗപ്പൂരിനടുത്തുള്ള പേള്‍ഹാര്‍ബര്‍ തുറമുഖം ആക്രമിച്ചു. സിംഗപ്പൂരും പേള്‍ഹാര്‍ബറും ബ്രിട്ടന്റെ കൈവശമായിരുന്നു അക്കാലത്ത്. ബ്രിട്ടീഷ് ആര്‍മ്മിയുടെ സുരക്ഷക്കായി അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍...

ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌ -4)

ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌ -4)

ഒന്നാലോചിച്ചാല്‍ ചിദംബരം ചെട്ടിയാരാണ് ശങ്കുണ്ണിയെ വഴിതെറ്റിച്ചത്. വിരലു കാണിച്ചാല്‍ മണിക്കണ്ഠം പിടിക്കുന്നവനാണ് ചെക്കന്‍. എത്ര വേഗത്തിലാണവന്‍ ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും പഠിച്ചത്! അവനുവേണ്ടി ആദ്യമാദ്യം ചിത്രപുസ്തകങ്ങള്‍ വരുത്തിക്കൊടുക്കുമായിരുന്നു...

മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ്‌ ഹിന്ദ്‌ 3)

മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ്‌ ഹിന്ദ്‌ 3)

ഐരാവതി നദി ബര്‍മ്മയിലെ സമതലപ്രദേശങ്ങളിലൂടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. നെല്‍കൃഷിക്കനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണ്. ബര്‍മ്മന്‍ ജാതിക്കാരാണ് പരമ്പരയായി ഈ മണ്ണില്‍ കൃഷിചെയ്യുന്നത്. കൃഷിപ്പണിയല്ലാതെ മറ്റൊരു തൊഴിലും വശമില്ലാത്ത...

അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-2)

അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-2)

പഴയ കാര്യങ്ങള്‍ ആലോചിച്ചു നടന്നപ്പോള്‍ വഴിയേറെ ചവിട്ടിപ്പോന്നത് ശങ്കുണ്ണി അറിഞ്ഞില്ല. ചങ്ങലംപാടം താണ്ടി വിശാലമായ ചരല്‍പറമ്പിലേക്കു കേറിയതും തെക്കെപ്പാടത്തേക്കിറങ്ങിയതും പാടത്തിനക്കരെവന്നവസാനിക്കുന്ന കാളവണ്ടിപ്പാത വഴി വടക്കോട്ടു നടന്നതും സ്വപ്‌നത്തിലെന്നപോലെയാണ്...

ജയ്‌ ഹിന്ദ്‌

ജയ്‌ ഹിന്ദ്‌

പ്രകാശന്‍ ചുനങ്ങാടും ജയനാരായണന്‍ ഒറ്റപ്പാലവും സംയുക്തമായി എഴുതിയ ചരിത്ര നോവല്‍ ആരംഭിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തിനാല്‍പ്പത്താറ്് ജനുവരിമാസത്തില്‍ ഒരു ദിവസം പുലര്‍ച്ചെ ഒറ്റപ്പാലത്തു വണ്ടിയിറങ്ങുമ്പോള്‍ ശങ്കുണ്ണിക്ക് മുപ്പത്തിയാറു വയസ്സായിരുന്നു. എട്ടുറുപ്പികയുണ്ട്...

അയ്യര്‍ കാറ്ററിങ്ങ്

അയ്യര്‍ കാറ്ററിങ്ങ്

ഇന്ന് ഓണത്തിരുവോണം. ഇപ്പോള്‍ സ്വാമി സദ്യ കൊണ്ടുവരുമല്ലൊ എന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അയ്യര്‍കാറ്ററിങ്ങില്‍നിന്ന് ഫോണ്‍ വന്നത്. ''ഞാന്‍ ശങ്കരയ്യരുടെ മകള്‍ ശിവകാമി. അപ്പാവുക്ക് സായംകാലം നെഞ്ചുവേദന വന്നു. ഉടനേ...

മാനേജര്‍ ചന്ദ്രഹാസന്റെ തിരോധാനം

മാനേജര്‍ ചന്ദ്രഹാസന്റെ തിരോധാനം

ബാങ്കിന്റെ ഡെപ്പോസിറ്റു കൂടിക്കൂടിവരികയും വായ്പകളില്‍ നല്ല വര്‍ദ്ധനവുണ്ടാവുകയും കിട്ടാക്കടങ്ങള്‍ കുറഞ്ഞു കുറഞ്ഞുവരികയും - ഇങ്ങനെ നല്ലതു മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന അക്കാലത്തൊരു പ്രഭാതത്തില്‍ മുണ്ടൂര്‍ ബ്രാഞ്ചിന്റെ മാനേജര്‍ ചന്ദ്രഹാസന്‍...

മരണശിക്ഷ

മരണശിക്ഷ

വാഹനങ്ങള്‍ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന റെയില്‍വേസ്റ്റേഷന്‍ റോഡരികേ വീടുവെക്കുമ്പോള്‍ സുകുമാരന്‍ യാത്രാസൗകര്യത്തെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത്. തെക്കുനിന്നു വരുന്ന വാഹനങ്ങള്‍ ഭാരതപ്പുഴ കടന്ന്, റെയില്‍വേ മേല്‍പ്പാലം കയറി, ഇടത്തോട്ടു തിരിഞ്ഞ്,...

സുഖമരണം

സുഖമരണം

മുത്തശ്ശി എപ്പോഴും പറയും.. ''ജനിക്കാന്‍ അമ്മ ഭാഗ്യം ചെയ്യണം. മരിക്കാന്‍ അവനോന് ഭാഗ്യം വേണം.'' എത്ര വേദന തിന്നിട്ടാണ് അമ്മ കുട്ടിയെ പ്രസവിക്കുന്നത്! ഈ വേദനയൊന്നും കുട്ടി...

അട്ട

അട്ട

മാധവി അമ്മായിയുടെ പശുവിനെ കട്ടുകൊണ്ടുപോയ കള്ളക്കണാരന് ആറുമാസത്തെ ജയില്‍ശിക്ഷ വിധിച്ചു. മാധവി അമ്മായിക്ക് പശുവിനെ മടക്കിക്കിട്ടി. കാശുകൊടുത്ത് കണാരന്റെ കയ്യില്‍നിന്ന് പശുവിനെ വാങ്ങിയ ആളുടെ കാര്യം ഗോപി....

‘ശകുനം നന്ന് എന്നുവെച്ച് നേരം പുലരും വരെ കക്കരുത്’ 

‘ശകുനം നന്ന് എന്നുവെച്ച് നേരം പുലരും വരെ കക്കരുത്’ 

റേഷന്‍കട ശങ്കരന്‍കുട്ടിയെ പോലീസ് പിടിച്ചുകൊണ്ടുപോയി. അതറിഞ്ഞപ്പോഴാണ് മുത്തശ്ശി 'ശകുനം നന്ന് എന്നുവെച്ച് നേരം പുലരും വരെ കക്കരുത്' എന്ന് പറഞ്ഞത്. പാലക്കാട്ടെ സിവില്‍ സപ്ലൈ സില്‍ നിന്ന്...

കള്ളന്മാരും കള്ളന് വിളക്കുപിടിക്കുന്നവരും

കള്ളന്മാരും കള്ളന് വിളക്കുപിടിക്കുന്നവരും

''കള്ളന് വിളക്കു പിടിക്ക്യാ; ഊരില് നെലവിളിക്ക്യാ;' ചട്ടുകം പഴുപ്പിച്ചു വെക്കണം അവന്റെ ചന്തിക്ക്. അതാ വേണ്ടത്'' രാമകൃഷ്ണനെ പോലീസു പിടിച്ചു കൊണ്ടുപോയെന്നു കേട്ടപ്പോഴാണ് മുത്തശ്ശി അങ്ങനെ പറഞ്ഞത്....

മടിയന്‍ കുഴിമടിയന്‍ മഹാമടിയന്‍

മടിയന്‍ കുഴിമടിയന്‍ മഹാമടിയന്‍

''അപ്പൂ, റാവുത്തരുടെ കടേന്ന് പഞ്ചസാര വാങ്ങിക്കൊണ്ടുവാ, അപ്പൂ, പൈക്കള്‍ക്ക് വൈക്കോലിട്ടു കൊടുക്ക്'' ഇങ്ങനെ ഓരോ പണി പറയും അമ്മ ഓരോ നേരത്ത്. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ പറയാനുമില്ല. തൊടിയിലും...

കൊത്തങ്കല്ലാടല്‍, സന്ധ്യയ്ക്കു വന്ന വിരുന്നുകാരന്‍, തള്ളേ തല്ലിയാലും രണ്ടു പക്ഷം

കൊത്തങ്കല്ലാടല്‍, സന്ധ്യയ്ക്കു വന്ന വിരുന്നുകാരന്‍, തള്ളേ തല്ലിയാലും രണ്ടു പക്ഷം

കൊത്തങ്കല്ലാടല്‍ മുത്തശ്ശിയെ കാണാന്‍ ഇടയ്ക്ക് വലിയമ്മയും മക്കളും വരും. മൂത്തവളുടെ പേര് സതി. സതിക്കും എനിക്കും ഒരേ പ്രായം. സതിയുടെ താഴെയാണ് പ്രഭാവതി. ഒളിച്ചു കളി, തായം...

സാര്‍ത്ഥകമായ ചരിത്രാവിഷ്‌ക്കാരം

സാര്‍ത്ഥകമായ ചരിത്രാവിഷ്‌ക്കാരം

വി.ടി. ഒരു തുറന്ന പുസ്തകം വി.ടി. വാസുദേവന്‍ മാതൃഭൂമി ബുക്‌സ് പേജ്: 214 വില: 320/ ഫോണ്‍: 0495-2362000, 2444249 വി.ടി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വെള്ളിത്തിരുത്തിത്താഴത്തു മനയ്ക്കല്‍...

ഏറെക്കുത്തിയാല്‍ ചേരയും കടിക്കും

ഏറെക്കുത്തിയാല്‍ ചേരയും കടിക്കും

'മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല' എന്നാണത്രെ ചൊല്ല്. ചേര കടിച്ചൂന്ന് ഈ വയസ്സിനിടക്ക് മുത്തശ്ശി കേട്ടിട്ടില്ല. 'ഏറെക്കുത്തിയാല്‍ ചേരയും കടിക്കും' എന്നുപറയും പണ്ടുള്ളോര്. ചില ആള്‍ക്കാരില്ലേ...

മുത്തപ്പന്റെ പാള

മുത്തപ്പന്റെ പാള

രാമന്‍മൂത്താശാരി മരിച്ച വിവരം ശങ്കരനാണ് മുത്തശ്ശിയോടു വന്നു പറഞ്ഞത്. ''എപ്പഴായിരുന്നു ശങ്കരാ?'' ''ഇന്ന് വെളുപ്പിനാ വല്യമ്രാളെ'' ''നന്നായി.'' കോലായില്‍ കാലു നീട്ടിയിരിക്കുന്ന മുത്തശ്ശിയോടു ചേര്‍ന്നിരിക്കുകയായിരുന്നു ഞാന്‍. ''കഷ്ടായി...

പഞ്ചയ്ക്കു വേലി കെട്ടരുത്‌

പഞ്ചയ്ക്കു വേലി കെട്ടരുത്‌

ഒരു ദിവസം വര്‍ത്തമാനത്തിനിടക്ക് മുത്തശ്ശി പറയുകയായിരുന്നു. 'പഞ്ചക്ക് വേലികെട്ടരുത.് അമ്മക്ക് ചെലവിന് കൊടുക്കരുത്.' ഞാന്‍ അതിശയിച്ചുപോയി. എന്തൊക്കെയാണ് ഈ മുത്തശ്ശി പറയുന്നത്! എന്റെ മുഖഭാവം കണ്ട് മുത്തശ്ശി...

എണ്ണയും പിണ്ണാക്കും

എണ്ണയും പിണ്ണാക്കും

''ആട്ടിക്കൊണ്ടു പോകുമ്പൊ പിണ്ണാക്കു തരാത്തോന്‍ വീട്ടീച്ചെന്നാ എണ്ണതര്വോ?'' ഇല്ലെന്നാണ് മുത്തശ്ശി പറയുന്നത.് മരച്ചക്കില്‍ എണ്ണയാട്ടിയിരുന്ന ആ പഴയ കാലം മുത്തശ്ശി വിസ്തരിച്ചു. ഒരു ഭീമന്‍ മര ഉരല്....

ദൈവത്തിന്റെ പാതി

ദൈവത്തിന്റെ പാതി

''ഈശ്വരവിശ്വാസം വേണം. ഏതു നല്ല കാര്യത്തിനിറങ്ങുമ്പോഴും ഈശ്വരനെ മനസ്സില്‍ വിചാരിക്കണം. പരീക്ഷ എഴുതാന്‍ കേറുമ്പോ ദൈവത്തിനെ പ്രാര്‍ത്ഥിക്കണം. 'താന്‍ പാതി ദൈവം പാതി' എന്നല്ലേ അപ്പൂ പ്രമാണം?...

അമ്മ

അമ്മ

''പെറ്റു വളര്‍ത്താന്‍ അമ്മമാരുവേണ്ടേ അപ്പൂ. എന്നാലല്ലേ ലോകം നിലനില്‍ക്കൂ.'' ശരിയാണ് മുത്തശ്ശി പറഞ്ഞ തെന്ന് എനിക്കും തോന്നി. മുത്തശ്ശിയുടെ അമ്മ മുത്തശ്ശിയെ പെറ്റു. മുത്തശ്ശി എന്റെ അമ്മയെ...

തലച്ചെറുമന്‍

തലച്ചെറുമന്‍

''സത്യമേ പറയാവൂ അപ്പൂ. മറ്റുള്ളോരെപ്പേടിച്ച് ഉള്ളതു പറയാതിരിക്കരുത്. 'കണ്ടതു പറഞ്ഞാ കഞ്ഞില്ല്യ' എന്നും പറയും പണ്ടുള്ളോര്. 'ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും.' അങ്ങനേയും ഒരു ചൊല്ലുണ്ട്. കേള്‍ക്കുന്നോര്‍ക്ക്...

കൃഷികാര്യങ്ങള്‍

കൃഷികാര്യങ്ങള്‍

കൃഷിപ്പണി വലിയ ഇഷ്ടമാണ് മുത്തശ്ശിക്ക്. ആയ കാലത്ത് എല്ലായിടത്തും മുത്തശ്ശിയുടെ കണ്ണെത്തിയിരുന്നു. വടിയും കുത്തിപ്പിടിച്ച് ചില നേരങ്ങളില്‍ മുത്തശ്ശി മുറ്റത്തേക്കിറങ്ങും. ഞാന്‍ കയ്യുപിടിക്കും. പടിക്കലോളം നടക്കും മുത്തശ്ശി....

Page 1 of 4 124

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.