Wednesday, November 29, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ബാലഗോകുലം

എണ്ണയും പിണ്ണാക്കും

പ്രകാശന്‍ ചുനങ്ങാട്

Print Edition: 22 September 2023

”ആട്ടിക്കൊണ്ടു പോകുമ്പൊ പിണ്ണാക്കു തരാത്തോന്‍ വീട്ടീച്ചെന്നാ എണ്ണതര്വോ?” ഇല്ലെന്നാണ് മുത്തശ്ശി പറയുന്നത.് മരച്ചക്കില്‍ എണ്ണയാട്ടിയിരുന്ന ആ പഴയ കാലം മുത്തശ്ശി വിസ്തരിച്ചു.

ഒരു ഭീമന്‍ മര ഉരല്. അതാണ് എണ്ണച്ചക്ക്. ചക്കില്‍ തിരിയാന്‍ മരത്തിന്റെ തന്നെ തടിയന്‍ ഉലക്ക. ഉലക്ക തിരിക്കുന്നത് കാളയെക്കൊണ്ടാണ്. ‘ചക്കിനു കെട്ടിയ കാളയെപ്പോലെ’ എന്നൊരു ചൊല്ലുണ്ട്. ചക്കിനുചുറ്റും വട്ടത്തില്‍ നടന്നുകൊണ്ടിരിക്കും കാള.

മരച്ചക്കില്‍ എണ്ണയാട്ടുമ്പോള്‍ പിണ്ണാക്കില്‍ എണ്ണമയം കൂടുതലായിരിക്കും, കൊപ്രയാണാട്ടുന്നതെങ്കില്‍ തേങ്ങാപിണ്ണാക്കു തിന്നാന്‍ നല്ല സ്വാദുണ്ടാവും. കൊപ്രയാട്ടിക്കൊണ്ടു പോകുമ്പോള്‍ വഴിയില്‍ നില്‍ക്കുന്നവര്‍ പിണ്ണാക്കു ചോദിക്കും.

”ഇത്തിരി പിണ്ണാക്കു തര്വോ?”

അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ പിണ്ണാക്കു കൊടുക്കണം. തിന്നാനാണല്ലോ ചോദിക്കുന്നത്. പിണ്ണാക്കു ചോദിക്കുന്നതും കൊടുക്കുന്നതും നാട്ടുനടപ്പാണ.് ആരും ഇല്ലെന്ന് പറയാറില്ല. പിണ്ണാക്കു കൊടുക്കാതെ പോകുന്നവരുണ്ടെങ്കില്‍ അവര്‍ അറുപിശുക്കന്മാരായിരിക്കും. അറുത്ത കൈക്ക് ഉപ്പു തേക്കാത്തവന്‍ എന്നു പറയാറില്ലെ. ആ വകുപ്പ്. വഴിയില്‍ വെച്ച് പിണ്ണാക്കു കൊടുക്കാത്തവന്‍ വീട്ടില്‍ ചെന്നാല്‍ എണ്ണ തരാന്‍ പോകുന്നുണ്ടോ. ഇല്ല.

”ചെറിയ ചെറിയ സഹായം ചെയ്യാന്‍ മടിക്കുന്നോര് വലിയ വലിയ സഹായങ്ങള്‍ ചെയ്യുംന്ന് വിചാരിക്കണ്ട. അങ്ങനല്ലേ അപ്പൂ?”
”ശരിയാണ് മുത്തശ്ശീ.”

Tags: നാട്ടുചൊല്ലുകളുടെ മുത്തശ്ശി
ShareTweetSendShare

Related Posts

പ്രശ്‌നപരിഹാരം തേടി (കൊമരന്‍ ചങ്കു 10)

നിരാശയോടെ മടക്കം (കൊമരന്‍ ചങ്കു 9)

കയ്പും മധുരവും

മടിയന്‍ കുഴിമടിയന്‍ മഹാമടിയന്‍

കൊമരന്‍ ചങ്കുവിനെ കാണാന്‍ (കൊമരന്‍ ചങ്കു 8)

കൊത്തങ്കല്ലാടല്‍, സന്ധ്യയ്ക്കു വന്ന വിരുന്നുകാരന്‍, തള്ളേ തല്ലിയാലും രണ്ടു പക്ഷം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

അവിരാമമായ ചരിത്രദൗത്യം

പാലോറ മാതയില്‍ നിന്ന് പാറയില്‍ മറിയക്കുട്ടിയിലേക്ക്

മത ദുരഭിമാനക്കൊലയും മലയാളിയുടെ ഇരട്ടത്താപ്പും

അന്നദാതാവിന്റെ കണ്ണീര്

കെ രാധാകൃഷ്ണൻ പുരസ്കാരം കാവാലം ശശികുമാറിന്

നവകേരളമെന്ന നഷ്ടസാമ്രാജ്യം

ഹമാസിന്റെ സ്വന്തം കേരളം…..!

വിതച്ചത് കൊയ്യുന്ന ഹമാസ്‌

ഒരു സന്ദര്‍ശനത്തിന്റെ ഓര്‍മ്മ

അറിവിന്റെ പ്രസാദം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies