No products in the cart.
മറഞ്ഞു പോയവന്റെ നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്തു എണീറ്റയുടന്‍ ദാ അവന് പുള്ളിമുണ്ട് തുടയ്ക്ക് മേലേ മാടി, പുകയെടുക്കുന്നു. അമ്മിക്കുട്ടി പൊക്കി കസര്‍ത്തുകള്‍ കാണിക്കുന്നു സണ്ഷെയിഡില് തൂങ്ങുന്നു...
Read moreഓട്ടുരുളി പോലെയീ ഭൂതലം, സമാസ്വാദ്യ- മിഷ്ടവിഭവങ്ങളാല്, നിഭൃതം! 'കണി' തന്നെ നിത്യവു; മെന്നാലിന്നോ സംക്രമപ്പുലരി തന് ദര്ശനസമൃദ്ധിയാ- ലനഘം രമ്യം, ധന്യം. കാലത്തിന്നനശ്വര രഥയാനം, വേനലും വര്ഷവുമുദയവു-...
Read moreമേടപ്പൂക്കണി ; കര്ണ്ണികാരമഴകില്- ത്തൂക്കുന്നു പൊന്‍തോരണം, തേടുംവണ്ടുകള് തേന്നുകര്ന്നുവരവായ് വീശുന്നു മന്ദാനിലന്‍! വാടാതാവനമാല, പീതവസനം, രാഗാര്ദ്രമാവേണുവും കോടക്കാറൊളിവര്ണ്ണവും നിറയുമെന്‍ ഹൃത്തില്‍ മയില്‍പ്പീലിയും! പാടാതെങ്ങുമറഞ്ഞുനീ കതിരുകാ - ണാതെത്തുമോമല്ക്കിളീ!...
Read moreവന്നു ചൈത്രമെന്നോതുവാന് കാഞ്ചന- പ്പൊന്നലുക്കുമണിഞ്ഞു മനോജ്ഞമായ് കൊന്നയൊന്നെന്റെ മുറ്റത്തു പണ്ടൊക്കെ വര്‍ണ്ണചാതുരി പെയ്തു വിലസുമ്പോള്‍ . ഓട്ടുരുളി കനകനിറമാക്കി - ച്ചാര്ത്തിടുന്നമ്മ പൊന്കണിവെയ്ക്കുവാന് , കാത്തുവെച്ച കണിവെള്ളരിയ്ക്കയും...
Read moreഇതൊരു കവിതയല്ല, കരള്‍ പിഴിഞ്ഞ ചാറ്! ഇതൊരു സ്വപ്നമല്ല, ജീവിതമെരിഞ്ഞ ചിത! ഇതൊരു രാഗമല്ല, നെഞ്ചുലഞ്ഞ നിലവിളി! ഇതൊരു ഭാവനയല്ല, പൊരുളറിഞ്ഞ യാഥാര്‍ത്ഥ്യം! ഇന്നിതൊരു കിളിക്കൂടല്ല, ഇണ...
Read moreമത ഭീകരര്ക്കഴിഞ്ഞാടുവാന്, അധികാര- മദമാളുവോര് രാജപാതകളൊരുക്കുമ്പോള് വെറുതെ കൈയ്യുംകെട്ടി നില്ക്കുന്ന ജനം ഒന്നു- മറിയാത്ത പോലസ്തപ്രജ്ഞരായ്ത്തീരുന്നല്ലോ... എന്തുചെയ്യാനുംമടിക്കാത്തൊരുവര്ഗ്ഗത്തിനെ എന്തിനുപിണക്കണമെന്നാവാം മനോഭാവം! എങ്കിലും തല കൊയ്യാനെത്തുന്ന ജിഹാദികള്‍- ക്കെന്തിലും...
Read moreമധുരംവിളമ്പുക നിന്റെ കൈയിനാല്കവേ, മൗനനൂലിഴനൂറ്റുഞാനിരിക്കുകയാണ്. കനിവിന്പുഴയായി നീ നനച്ചല്ലോ എന്റെ, കവിതത്തോപ്പും അതില്‍ ചമ്പകം മണക്കുന്നു. കുളിരുംമണിത്തെന്നല്പോലെ നീ വേനല്വീണ, വഴിയെയുലാത്തുമ്പോള് സഹ്യന്റെ ചരിവിലെ പച്ചിച്ചമരനിരനിറയെ കവിതതന്‍...
Read moreകാര്മേഘപടലങ്ങളൊഴിഞ്ഞു നീളേ സൂര്യവംശോത്തമന്റെ മുഖം തെളിഞ്ഞു ആചന്ദ്രതാരത്തെ കണ്ടുകണ്‍നിറഞ്ഞു ആത്മഗൗരവത്താലെന് മനം കുളിര്‍ത്തു. പതിനാലുവര്‍ഷം ഘോരവനാന്തരത്തില്‍ പതിമുഖനുയര്ത്തിയ പോര്‍മുഖത്തെ പാരെങ്ങുമേ കണ്ടിടാത്തപ്പടകൂട്ടിയെതിരിട്ട - നിന്റെ പാരം തെളിഞ്ഞപരാക്രമ...
Read moreഗ്രഹണ കാലം കഴിഞ്ഞു സൂര്യോദയ പ്രഭയില്‍ മുങ്ങിക്കുളിക്കയായ് ഭാരതം പൊടിയില്‍ നിന്നുയര്ന്നേല്ക്കുന്നയോദ്ധ്യയില് കനക ശോഭയില്‍ ശ്രീരാമ മന്ദിരം. ഇരുളു തിങ്ങുന്ന രാവണന് കോട്ടകള്‍ - ക്കുയരെ രാമബാണങ്ങള്‍...
Read moreഒരുതൈച്ചെടിപോലും നട്ടിടാത്തവ,രൊരു പൂവിന്റെ മന്ദസ്മിതം വിരിയിച്ചിടാത്തവര് പൂക്കാലംഞങ്ങള്ക്കെന്ന് വീമ്പടിക്കുന്നോര് ഋതുഭേദഭംഗികളെല്ലാം തങ്ങള്ക്കുള്ളതെന്നാര്ത്ത് അലറിവിളിക്കുന്നതെന്നാട്ടിന്ദുര്യോഗമോ, നാശത്തിന്കൊടുങ്കാറ്റിങ്ങണയും ഹുങ്കാരമോ? കാലത്തിന്ചിറകടിയേറ്റുപാറിടും വിഷ- ധൂളികള്നിറഞ്ഞതാംമരുഭൂമിയിലുളി- പ്പല്ലുകള്മറച്ചുകൊണ്ടിത്തിരിമരുപ്പച്ച തേടുംപാന്ഥരെ കാനല്നീര്കാട്ടിവഴിതെറ്റി- ച്ചിരുളിന്മരുക്കിണര്തോറുമേകൊണ്ടുത്തള്ളും മായാജാലക്കാര്‍...
Read moreഞാറ്റുവേലച്ചന്തം നുരഞ്ഞുപൊന്തുന്ന നാട്ടുപച്ചയിലേക്കെന്റെ മിഴിയെറിഞ്ഞീടവേ, ഞാറ്റുവേലകള്‍ കുടഞ്ഞിട്ട കാഴ്ചകള്‍ നിറയുന്നു ചുറ്റിലും. കാട്ടുപുല്ച്ചെടി കടിഞ്ഞൂലുപെറ്റിട്ട കാട്ടുപൂവിനെ കൈയിലെടുത്തുനില്ക്കുന്നു. താണുപറക്കുന്ന വണ്ടു മൂളുന്നതു ഞാറ്റുപാട്ടിന്നീണത്തില്- ത്തന്നെയാണല്ലോ! രത്നനീലിമ ചിറകില്പ്പടര്ത്തിയ...
Read moreകുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് 'ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്' ചോദിച്ചില്ല. വൈക്കത്ത് ബോട്ടടുക്കുമ്പോള്‍ ഗാന്ധിയെ ആള്‍ക്കൂട്ടം പൊതിയുമ്പോള്‍, ഒന്ന് തൊടാന്‍...
Read moreനാട്ടുനന്മതന് പൂവരമ്പുകള്‍ ചാര്‍ത്തി നില്ക്കുന്നൊരോര്മ്മകള് കാട്ടുപൂവിന്റെ കാതുകുത്തിന് കേട്ടറിഞ്ഞെത്തി കൂട്ടുകാര്‍. വെള്ളിമേഘപ്പുടവ ചാര്‍ത്തിയ വമ്പുമായിതാ മാനവും. കൂട്ടിനുള്ളില്‍ തളച്ച ജീവിതം കൂട്ടിവെച്ച കിനാവുകള്‍ വള്ളിപുള്ളികളെണ്ണി കൗതുക- ച്ചെപ്പിനുള്ളിലെ...
Read moreഅങ്ങ് ഗ്രാമത്തില്‍ ഇപ്പോഴും കേള്‍പ്പൂ മണ്ണുതിന്നുന്ന കുഞ്ഞിന് വിലാപം സമതലങ്ങളില്‍ ഒന്നു നീ നോക്കൂ മലകള്‍ തന് ശവപ്പറമ്പാണത് അസ്ഥി പോലും നുള്ളുവാന്‍ ആവാതെ മോക്ഷമില്ലാത്ത മണ്ണു...
Read moreഏതു കൊടുമുടി നിന്നെ വന്നു കിരീടമണിയിച്ചു, ഏതു കടലല നിന്റെ കണ്ണീരൊപ്പിയലിയിച്ചു? ഏതു കിളിമകള്‍ നിന്റെ വാക്കിനു പൊരുളുദിപ്പിച്ചു, ഏതു കരിമുകില്‍ നിന്റെ വ്യസനച്ചുരുളഴിപ്പിച്ചു? കാലമരുളിയ കഥകളേതു...
Read moreപണ്ട്... ബാലിയുടെ വാല് തോണ്ടാന്‍ പോയപ്പോള്‍ വാലില്‍ കുരുങ്ങി ഞെരിഞ്ഞമര്‍ന്നു രാവണവീര്യം പിന്നീട്.. ഹനുമാന്റെ വാലിന് തീ കൊളുത്തി വിട്ടപ്പോള്‍ രാവണലങ്ക കത്തി നശിച്ചു കാമത്തിന് വാലില്‍...
Read moreവേണമെനിക്കിനി ഏഴു ജന്മം മമ മോക്ഷപദത്തിലണയും മുമ്പേ. കണ്ണന്റെയംഗുലീ ലാളനമേല്‍ക്കുന്ന പൈക്കിടാവാകണമാദ്യ ജന്മം തുള്ളിക്കളിച്ചു മദിച്ചുരുമ്മിക്കൊണ്ടു കണ്ണന്റെ ചാരെ നടന്നീടണം കൃഷ്ണതുളസിയായ് തീരണം പിന്‍ജന്മം അക്കാല്‍ക്കല്‍ അര്‍പ്പിതമായീടണം....
Read moreഅമൃതപുരേശ്വരി അഖിലാണ്ഡേശ്വരി അമ്മേ തവതൃപ്പാദം, പെരുവഴിയലയും ഞങ്ങള്‍ക്കെന്നും ശരണം ഭവഭയ ഹരണം കാറുംകോളും കോടക്കാറ്റും ഇടിയും മിന്നലുമുഴറും നടവഴിയിരുളായ് മഴയെത്തും മുമ്പമ്മേ നീയേ ശരണം സുഖവും ദുഃഖവു-...
Read moreഒന്നുനില്ക്കട്ടെ ഞാനീ തണലില്‍. യാത്ര ചൊല്ലുന്ന വേളയില്‍ ചിന്തയില്‍. ഓര്‍മ്മകള്‍ വന്നു നില്ക്കുന്നു കൗതുകം, ചേതനയില്‍ നിഴലുകളാടുന്നു. ഞാറ്റുവേലകള്‍ കുളിര് പെയ്യുമോര്മ്മകള്, വര്ഷരാവുകള് തീക്കനല്‍ ചൂടുകള്‍. ആര്ദ്രയാമങ്ങള്...
Read moreഒറ്റക്കിരുന്നു മുഷിഞ്ഞതുകണ്ടാവാം പൗര്‍ണ്ണമി ചന്ദ്രന് നീലദൂരത്തിലേക്കെന്നെ മാടിവിളിച്ചതും നടത്തം തുടര്‍ന്നതും കൊടും ചൂടല്ലേ മഴക്കാലം തണുപ്പിക്കുന്ന നാട് കാണാലോ വേഗം പുറപ്പെടൂ ഊരു തെണ്ടും കാറ്റിനൊപ്പം തത്രപ്പെട്ടു...
Read moreപൂക്കള്‍ ചോദിച്ചിതെന്തിനു ഞങ്ങളെ നീള്നഖത്താലിറുക്കുന്നതിങ്ങനെ എന്ത്, നീ പഠിച്ചില്ലേ 'ശകുന്തള പല്ലവം തൊടാ, ചൂടാന്‍ കൊതിക്കിലും' ഞങ്ങള്‍ വിശ്വസിച്ചൂ നിന്നെ, നീ ദിനം വെള്ളമിച്ചെടിച്ചോട്ടില് നനയ്ക്കയാല്‍ അങ്ങുപൊക്കത്തിലായ്...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies