ഡോ. പ്രമീളാദേവി

ഡോ. പ്രമീളാദേവി

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

'ദേവുമോളേ, കരിന്തൂറുകണ്ണന്മാര് നാടുമുടിക്കും. അവറ്റേടെ എണ്ണം പെരുകിക്കൊണ്ടിരിക്ക്യാ. അവറ്റകളെ ഇല്ലായ്മ ചെയ്യണോങ്കില് ഈ ചുപ്പായും മോളും ഞാനും കൂടെ പരിശ്രമിച്ചാലേ പറ്റൂ... അതിന് ആദ്യമായി ഞങ്ങളു രണ്ടാള്‍ടേം...

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

അത്താഴം കഴിക്കുമ്പോള്‍ മമ്മ പറഞ്ഞു: ''മോളേ, ഞാന്‍ നിന്റെ അച്ഛനെ വിളിച്ചു പറയാം നിന്നെ വന്നു കൊണ്ടുപോകണമെന്ന്... ഇനീമെന്റെ കുട്ടി ഇവിടെ നില്‍ക്കണ്ട... എന്തൊക്കെ അപകടങ്ങളാ ഉണ്ടാകുന്നത്!...

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

ജീപ്പ് വീട്ടുമുറ്റത്തെത്തി നിര്‍ത്തിയതും ദേവേശി ചാടിയിറങ്ങി - മുയല്‍ക്കുട്ടികളെ വെച്ചിരിക്കുന്ന കൂടയുമായി! കൂടയുടെ വാതില്‍ തുറന്ന് അവള്‍ അവയെ സ്വതന്ത്രരാക്കി. വരാന്തയിലും മുറ്റത്തും പുല്‍ത്തകിടിയിലുമൊക്കെ അവരോടിക്കളിയ്ക്കാന്‍ തുടങ്ങി....

ധര്‍മ്മസങ്കടം (ഹാറ്റാചുപ്പായുടെ മായാലോകം 57)

ധര്‍മ്മസങ്കടം (ഹാറ്റാചുപ്പായുടെ മായാലോകം 57)

ദേവേശിയ്ക്ക് ആദിമൂപ്പന്റെ സമ്മാനമായി മുയല്‍ക്കുട്ടികളെ കിട്ടിയതോടെ അവള്‍ സന്തോഷം കൊണ്ടു മതിമറന്നു. ആറു മുയല്‍ക്കുട്ടികള്‍! എന്തൊരു ഓമനത്തമാണ് അവയ്ക്ക്! പഞ്ഞിപോലെയുള്ള രോമക്കുപ്പായം. ചുവന്ന ചില്ലുകള്‍ പോലെ തിളങ്ങുന്ന...

എന്തൊരു പരീക്ഷണം (ഹാറ്റാചുപ്പായുടെ മായാലോകം 56)

എന്തൊരു പരീക്ഷണം (ഹാറ്റാചുപ്പായുടെ മായാലോകം 56)

ദേവേശിയും മുയല്‍ക്കുഞ്ഞുങ്ങളും മുറ്റത്തോടിക്കളിയ്ക്കുകയാണ്. അവരെ നോക്കിക്കൊണ്ട് ആദിമൂപ്പന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു. ''മാന്ത്രികത്തൊപ്പീം ചുപ്പായും തട്ടിന്‍പൊറത്ത് അടച്ചിരുന്നാല്‍, കൊഴപ്പങ്ങളൊന്നും പരിഹരിക്കാന്‍ പറ്റില്ല. അവരു പൊറത്തെറങ്ങി സഞ്ചരിക്കണം. മഴ നനഞ്ഞും...

സ്വാതന്ത്ര്യത്തിന്റെ വെളിച്ചം (ഹാറ്റാചുപ്പായുടെ മായാലോകം 55)

സ്വാതന്ത്ര്യത്തിന്റെ വെളിച്ചം (ഹാറ്റാചുപ്പായുടെ മായാലോകം 55)

തേന്‍പോലെ മധുരിക്കുന്ന കാട്ടുമുന്തിരിപ്പഴങ്ങളും കനലില്‍ ചുട്ടെടുത്ത ചെറുകിഴങ്ങും പിഞ്ചുമുളങ്കൂമ്പു മൊക്കെ വലിയ തേക്കിലകളില്‍ വിളമ്പിയാണ് ആദിമൂപ്പന്‍ അതിഥികളെ സല്‍ക്കരിച്ചത്. ദേവേശിക്ക് വളരെ ഇഷ്ടപ്പെട്ടു അതെല്ലാം; എന്തു രുചിയാണ്!...

അഭിമാനക്കണ്ണീര്‍ (ഹാറ്റാചുപ്പായുടെ മായാലോകം 54)

അഭിമാനക്കണ്ണീര്‍ (ഹാറ്റാചുപ്പായുടെ മായാലോകം 54)

''ആരോഗ്യവകുപ്പിലെ സാറമ്മാരും പോലീസുകാരും ഒക്കെ വന്നിട്ടൊണ്ട്. പക്ഷേ, ആരു വന്നിട്ടെന്താ കാര്യം? എണ്ണിയാല് തീരാത്ത അത്രേമല്ലേ?'' ''ഇവറ്റയൊക്കെ എവിടുന്നു വന്നു? അതാ മനസ്സിലാകാത്തത്? ഇത്രയും കാലം കണ്ടിട്ടില്ലാത്ത...

തട്ടിന്‍പുറത്തുണ്ട് ഉത്തരം (ഹാറ്റാചുപ്പായുടെ മായാലോകം 53)

തട്ടിന്‍പുറത്തുണ്ട് ഉത്തരം (ഹാറ്റാചുപ്പായുടെ മായാലോകം 53)

'മാളികേലമ്മേ, നമ്മടെ ഇച്ചാപ്പൂന്റെ പലചരക്കുകടേടെയുള്ളില് കരിന്തൂറുകണ്ണനെ കണ്ടു... ഒന്നല്ല, കൊറേയെണ്ണം...' കൊച്ചുമ്മന്‍ എന്ന അയല്‍ക്കാരന്‍ നേരംപുലര്‍ന്നപ്പൊഴേ ഓടി വന്നിരിക്കുകയാണ് സങ്കടം പറയാന്‍. നീളന്‍ വരാന്തയിലെ തൂണില്‍ ചാരിയിരുന്നു...

പോകാനാവില്ല (ഹാറ്റാചുപ്പായുടെ മായാലോകം 52)

പോകാനാവില്ല (ഹാറ്റാചുപ്പായുടെ മായാലോകം 52)

'ദേവൂ, സ്‌കൂള്‍ തുറക്കാനിനി രണ്ടാഴ്ചയേയുള്ളൂ. ഞാന്‍ നാളെ വൈകുന്നേരത്തെ ഫ്‌ളൈറ്റിന് അങ്ങോട്ടു വരും. നമുക്ക് പുതിയ ബുക്‌സും ബാഗുമൊക്കെ വാങ്ങണ്ടേ?' അച്ഛന്റെ ഫോണ്‍ കോള്‍ കണ്ടപ്പോള്‍ത്തന്നെ ദേവേശിയുടെ...

എല്ലാവരുടേയും ഭാഷ (ഹാറ്റാചുപ്പായുടെ മായാലോകം 51)

എല്ലാവരുടേയും ഭാഷ (ഹാറ്റാചുപ്പായുടെ മായാലോകം 51)

നേരം വെളുത്തിരുന്നു അപ്പോള്‍. താന്‍ കേട്ടത് സ്വപ്നത്തിലാണോ അതോ സത്യമോ എന്ന ആലോചനയിലാണ് ദേവേശി. പതിയെ കോവണിപ്പടികളിറങ്ങി അവള്‍ താഴെയെത്തിയെങ്കിലും മമ്മയെ അവിടെയെങ്ങും കണ്ടില്ല. ഇത്ര രാവിലെ...

ചെമ്പൂക്കാവിലേയ്ക്ക് (ഹാറ്റാചുപ്പായുടെ മായാലോകം 50)

ചെമ്പൂക്കാവിലേയ്ക്ക് (ഹാറ്റാചുപ്പായുടെ മായാലോകം 50)

തൊപ്പി ചോദിച്ചു: 'മോളേ നിനക്കു കഥ കേട്ടു മുഷിഞ്ഞോ? എങ്കില്‍ നീ താഴെ പോയി കുളിച്ചു ഭക്ഷണമൊക്കെ കഴിച്ചു വന്നിട്ടു ബാക്കി പറയാം.' ദേവേശി ഇല്ലെന്നു തലയാട്ടി....

തൊപ്പിക്കഥ (ഹാറ്റാചുപ്പായുടെ മായാലോകം 49)

തൊപ്പിക്കഥ (ഹാറ്റാചുപ്പായുടെ മായാലോകം 49)

ദേവേശിയുടെ പേടിയും സങ്കടവുമൊക്കയുള്ള മുഖത്തു നോക്കി തൊപ്പി പുഞ്ചിരിച്ചു ''ദേവേശിക്കുഞ്ഞേ, സമാധാനിക്കൂ. ഒരു കുഴപ്പവും വരില്ല, കേട്ടോ'' അവള്‍ തലകുലുക്കി സമ്മതിച്ചു. എന്നിട്ടു ചോദിച്ചു ''ബാക്കി കഥ...

പ്രകൃതിയുടെ ദൂതന്മാര്‍ (ഹാറ്റാചുപ്പായുടെ മായാലോകം 48)

പ്രകൃതിയുടെ ദൂതന്മാര്‍ (ഹാറ്റാചുപ്പായുടെ മായാലോകം 48)

''മാജിക് ഹാറ്റോ?'' രൈരൂ നാലുപാടും നോക്കിക്കൊണ്ടു ചോദിച്ചു. ''അതേ... ഞാനാണ് മാജിക് ഹാറ്റ്. ദാ, ഇവിടെയീ മരക്കുറ്റിയില്‍ ഞാനിരിപ്പുണ്ട്.'' രൈരൂ എന്നെക്കണ്ടു! 'ഞാന്‍ ചോദിച്ചതിനുത്തരം പറയൂ' ഞാന്‍...

ഇരുട്ടില്‍ രണ്ടുപേര്‍ (ഹാറ്റാചുപ്പായുടെ മായാലോകം 47)

ഇരുട്ടില്‍ രണ്ടുപേര്‍ (ഹാറ്റാചുപ്പായുടെ മായാലോകം 47)

ഇരുട്ടും ദുര്‍ഗന്ധവും നിറഞ്ഞ ഗുഹയ്ക്കുള്ളിലേക്ക്, ആദ്യം ബര്‍ത്തൊയും പിറകെ രൈരൂവും കയറിയതും, ആരോ വാതില്‍ ആഞ്ഞടച്ചു, തൊപ്പി കഥ തുടരുകയാണ്. അടുത്ത നിമിഷം ഇരുട്ടിലൊളിച്ചിരിയ്ക്കുകയായിരുന്ന മന്ത്രവാദി നൊക്‌ചേണോ...

പ്രതീക്ഷ കൈവെടിയാതെ (ഹാറ്റാചുപ്പായുടെ മായാലോകം 46)

പ്രതീക്ഷ കൈവെടിയാതെ (ഹാറ്റാചുപ്പായുടെ മായാലോകം 46)

മമ്മ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. തന്റെ നെഞ്ചില്‍ ചേര്‍ന്നു കിടന്നുറങ്ങുകയായിരുന്ന ദേവേശിയെവിടെ? മമ്മ ചാടിയെഴുന്നേറ്റു ലൈറ്റിട്ടു. ഇല്ല, മുറിയിലെവിടെയുമില്ല. അവര്‍ കോവണിപ്പടികള്‍ ഓടിയിറങ്ങി താഴെയെത്തി. ഊണുമുറിയിലും അടുക്കളയിലും പൂജാമുറിയിലുമൊന്നും...

ചതിയന്‍ ബര്‍ത്തൊ (ഹാറ്റാചുപ്പായുടെ മായാലോകം 45)

ചതിയന്‍ ബര്‍ത്തൊ (ഹാറ്റാചുപ്പായുടെ മായാലോകം 45)

ദേവേശി പേടിച്ച് രണ്ടു കൈകള്‍ കൊണ്ടും കണ്ണു പൊത്തി ഇരുന്നു - അവളുടെ തൊട്ടുമുന്‍പില്‍ വെച്ച് മന്ത്രവാദി നൊക്‌ചേണോ, ബര്‍ത്തൊയെ കൊല്ലുന്നത് കാണാന്‍ കഴിയാതെ എന്ന മട്ടില്‍!...

ചോരക്കളിയുടെ ഒടുവില്‍ (ഹാറ്റാചുപ്പായുടെ മായാലോകം 44)

ചോരക്കളിയുടെ ഒടുവില്‍ (ഹാറ്റാചുപ്പായുടെ മായാലോകം 44)

ദേവേശി പൊട്ടിക്കരഞ്ഞുപോയി അതു കേട്ടപ്പോള്‍. ചുപ്പാകാബ്രാ, ഒരു സ്‌നേഹമുള്ള നായ്ക്കുട്ടിയെപ്പോലെ അവളുടെ കൈകളിലും കവിളിലുമൊക്കെ മൃദുവായി നക്കി. മനോഹരമായ നീലപ്പച്ച തൂവലുകള്‍ കൊണ്ട് അവളെ തലോടി ആശ്വസിപ്പിക്കാന്‍...

പാവം ചുപ്പാകാബ്രാകൾ (ഹാറ്റാചുപ്പായുടെ മായാലോകം 43)

പാവം ചുപ്പാകാബ്രാകൾ (ഹാറ്റാചുപ്പായുടെ മായാലോകം 43)

തൊപ്പി കഥ തുടര്‍ന്നു... 'അങ്ങനെ ബര്‍ത്തൊ ആടുകളെ കൊന്ന് നൊക്‌നു കൊടുക്കും. നൊക്, ബര്‍ത്തോയ്ക്ക് ധാരാളം കാശ് കൊടുക്കും. കൂടുതല്‍ കൂടുതലാളുകള്‍ പാവം ചുപ്പാകാബ്രാകളെ വേട്ടയാടിക്കൊല്ലും. അവയെല്ലാം...

സ്വപ്നം പോലെ (ഹാറ്റാചുപ്പായുടെ മായാലോകം 42)

സ്വപ്നം പോലെ (ഹാറ്റാചുപ്പായുടെ മായാലോകം 42)

ദേവേശി, മമ്മയുടെ ദേഹത്തോടു ചേര്‍ന്നു കിടന്നുറങ്ങുകയാണ്, മാജിക് ഹാറ്റും ചുപ്പാകാബ്രായും താനും കൂടി ആകാശത്തു പറന്നു നടക്കുന്ന സ്വപ്‌നം കണ്ടുകൊണ്ട്! നക്ഷത്രങ്ങളെ തൊട്ട്, മേഘങ്ങളിലേയ്ക്ക് ചാടിക്കയറി, ചിലപ്പോള്‍...

മലങ്കൂടത്തി (ഹാറ്റാചുപ്പായുടെ മായാലോകം 41)

മലങ്കൂടത്തി (ഹാറ്റാചുപ്പായുടെ മായാലോകം 41)

'മാളികേലമ്മേ, ഇദ് അവന്‍ തന്ന്യാ.... സംശയിക്കണ്ട' ചന്ദ്രപ്പൂപ്പന്‍ മമ്മയോടു പിറുപിറുക്കുന്നത് ദേവേശി കേട്ടു. മമ്മ എന്തോ ആലോചിച്ചിരിക്കുകയാണ്. ''ഇപ്പോ ഇദ്ങ്ങനെ ചാടിവര്ന്നതെന്താന്ന് ഞാമ്പോയി ആ മലങ്കൂടത്ത്യോടു ചോയ്ച്ചപ്പഴാ...

തട്ടിന്‍പുറത്തുണ്ടോ ഉത്തരം? (ഹാറ്റാചുപ്പായുടെ മായാലോകം 40)

തട്ടിന്‍പുറത്തുണ്ടോ ഉത്തരം? (ഹാറ്റാചുപ്പായുടെ മായാലോകം 40)

മമ്മ പറഞ്ഞതിന്റെയര്‍ത്ഥമൊന്നും ദേവേശിയ്ക്കു മനസ്സിലായില്ലെങ്കിലും ആകപ്പാടെ അവള്‍ക്കൊരു സന്തോഷം തോന്നി. താനെന്തോ വലിയ കാര്യം ചെയ്യാന്‍ പോകുന്നുവെന്ന്, എന്തൊക്കെയോ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ തനിക്കു കഴിയുമെന്നാണോ മമ്മയുദ്ദേശിച്ചത്? ആവോ?...

വേട്ടക്കാരും ഇരകളും (ഹാറ്റാചുപ്പായുടെ മായാലോകം 37)

കരിന്തൂറുകണ്ണൻ (ഹാറ്റാചുപ്പായുടെ മായാലോകം 38)

ദേവേശി താഴെയെത്തിയപ്പോള്‍ കണ്ടത് ദല്‍ബീറും ആരവും ഫര്‍ഹാനും ദര്‍പ്പണയും ജാന്‍വിയുമൊക്കെ കാത്തുനില്‍ക്കുന്നതാണ്! അവള്‍ സന്തോഷത്തോടെ അവരുടെയടുത്തേയ്‌ക്കോടിച്ചെന്നു. കയ്യില്‍ പിടിച്ചു. കളിക്കാനായി അവര്‍ പുറത്തിറങ്ങി. കല്‍ക്കണ്ടമാഞ്ചുവട്ടിലാണ് കളി. 'നമുക്ക്...

ഒരു തുള്ളി വെള്ളം (ഹാറ്റാചുപ്പായുടെ മായാലോകം 39)

ഒരു തുള്ളി വെള്ളം (ഹാറ്റാചുപ്പായുടെ മായാലോകം 39)

മമ്മ വിചാരിച്ചത് കുട്ടികളുടെ വഴക്ക് എളുപ്പം പരിഹരിക്കാന്‍ പറ്റുമെന്നായിരുന്നു. എന്നാല്‍ കാര്യങ്ങളങ്ങനെയായിരുന്നില്ല. എന്തൊക്കെ പറഞ്ഞു സമാധാനിപ്പിച്ചിട്ടും ആരും ശാന്തരാകുന്നില്ല. എന്നുമാത്രമല്ല, ഇതിനിടയില്‍ ആരവിന്റെ നഖം കൊണ്ട് ഇവാനായുടെ...

വേട്ടക്കാരും ഇരകളും (ഹാറ്റാചുപ്പായുടെ മായാലോകം 37)

വേട്ടക്കാരും ഇരകളും (ഹാറ്റാചുപ്പായുടെ മായാലോകം 37)

ദേവേശി പുഞ്ചിരിയോടെ പറഞ്ഞു: ''നമ്മുടെ ചുപ്പാകാബ്രാ ഒരു സുന്ദരക്കുട്ടപ്പനാണ്. മറ്റു മൃഗങ്ങളുടെ ചോരകുടിക്കുന്ന ഡ്രാക്കുളയൊന്നുമല്ല... പിന്നെയോ...? അത്രയുമാണ് അന്നു പറഞ്ഞു നിര്‍ത്തിയത്.'' തൊപ്പി അതുകേട്ടു പൊട്ടിച്ചിരിച്ചു: ''കൊള്ളാം,...

ചുണ്ടെലി പറഞ്ഞാൽ (ഹാറ്റാചുപ്പായുടെ മായാലോകം 36)

ചുണ്ടെലി പറഞ്ഞാൽ (ഹാറ്റാചുപ്പായുടെ മായാലോകം 36)

ങ്്‌ഹേ!! കാല്‍പ്പാദത്തിലൂടെ ചാടിയോടിപ്പോയ ചുണ്ടെലിയെ നോക്കിക്കൊണ്ട് മമ്മ അറിയാതെ പറഞ്ഞു. ചുണ്ടെലി ഉറക്കെ, പതിവിലും വളരെയുറക്കെ ചിലച്ചുകൊണ്ടാണ് മമ്മയുടെ പാദങ്ങളിലൂടെയോടിപ്പോയത്. എല്ലാ മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ഭാഷ നന്നായി...

ശാഠ്യക്കുട്ടി (ഹാറ്റാചുപ്പായുടെ മായാലോകം 35 )

ശാഠ്യക്കുട്ടി (ഹാറ്റാചുപ്പായുടെ മായാലോകം 35 )

മമ്മ സങ്കടത്തിലായി. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളും പോലും തമ്മില്‍ത്തമ്മില്‍ കലഹിക്കുന്നു. സ്‌നേഹമില്ലാതെയാകുന്നു; ആകെപ്പാടെ നിരാശാജനകമായ അന്തരീക്ഷം. ഒരു പരിഹാരം തേടി ആദിമൂപ്പനെ കണ്ടെങ്കിലും കൃത്യമായൊരു മറുപടി...

കലഹകാലം (ഹാറ്റാചുപ്പായുടെ മായാലോകം 34)

കലഹകാലം (ഹാറ്റാചുപ്പായുടെ മായാലോകം 34)

മമ്മയുടെ വീടിനു ചുറ്റുമുള്ള ചെറുകാട്ടിലെ കുരങ്ങന്മാരെല്ലാവരും തമ്മില്‍ത്തമ്മില്‍ സ്‌നേഹവും സഹകരണവുമുള്ളവരാണ്. മമ്മ ഭക്ഷണം കൊടുക്കുമ്പോള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ അവര്‍ തയ്യാറാണ്. തമ്മില്‍ വഴക്കു കൂടുന്നതുപോലും കളിയായി മാത്രം....

മഴവെള്ളത്തിലുറങ്ങിപ്പോയി! (ഹാറ്റാചുപ്പായുടെ മായാലോകം 33)

മഴവെള്ളത്തിലുറങ്ങിപ്പോയി! (ഹാറ്റാചുപ്പായുടെ മായാലോകം 33)

ഫയര്‍ഫോഴ്‌സെത്തി. ആഞ്ഞിലിയുടെ പൊത്തിനുള്ളിലേയ്ക്കിറക്കിയ ട്യൂബ് എത്രയിറക്കിയിട്ടും അറ്റത്തെത്തിയില്ല. രണ്ടുപേര്‍ - നസീറും പ്രേമനും ആഞ്ഞിലിയുടെയുള്ളിലെ പൊത്തിലേയ്ക്കിറങ്ങി. ആദ്യമിറങ്ങിയ ചെറിയാന്റേയും സുഗുണന്റേയും പോലെ തന്നെ നസീറിന്റെയും പ്രേമന്റേയും തിരിച്ചുവരവു...

കടംകഥയുത്തരങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 32)

കടംകഥയുത്തരങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 32)

മൂപ്പന്‍ ആരമ്പമരത്തിന്റെ ചുവട്ടിലിരുന്നു. തൊട്ടടുത്തൊരു വെള്ളാരങ്കല്ലില്‍ മമ്മയും. ചുവന്നുതുടുത്ത ഒരു ആരമ്പപ്പഴം തൊലി അടര്‍ത്തി മാറ്റിയിട്ട് മമ്മയ്ക്കു നേരേ നീട്ടി. ''ഇതു കഴിച്ചാല്‍ വിശപ്പും ദാഹോം ക്ഷീണോമെല്ലാം...

അഞ്ചറിവുകള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 31)

അഞ്ചറിവുകള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 31)

നാട്ടുകാര്‍ സ്‌നേഹത്തോടെ മാളികേലമ്മയെന്നു വിളിക്കാറുള്ള മമ്മ - അതേ, ദേവേശിയുടെ സ്വന്തം മമ്മ - അന്നു രാവിലെ പോയത് പാണ്ഡവന്‍കാട്ടിലേയ്ക്കായിരുന്നു. കടും പച്ചനിറത്തിലുള്ള ഇലപ്പടര്‍പ്പുകള്‍ തിങ്ങിനിറഞ്ഞ വന്‍മരങ്ങളും...

Page 1 of 3 123

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.