വാരാന്ത്യ വിചാരങ്ങൾ

അധികാരവും എഴുത്തുകാരനും

കേസരി ഓണം വിശേഷാല്‍പ്പതിപ്പില്‍ ഏറ്റവും ശ്രദ്ധേയമായിത്തോന്നിയത് ജി.കെ. സുരേഷ് ബാബു ഓ.വി. ഉഷയുമായി നടത്തിയ അഭിമുഖമാണ്. ഓ.വി. വിജയനില്‍ ഒരു കമ്മ്യൂണിസ്റ്റിനേയോ ഹിന്ദുത്വവാദിയേയോ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരെഴുത്തുകാരനിലും...

Read moreDetails

ജാതികൊണ്ടു ജീവിക്കുന്നവര്‍

ഈ ലേഖകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അധ്യാപകരുടെ സംഘടനയ്ക്ക് വേണ്ടി ഒരു തെരുവുനാടകം എഴുതുകയുണ്ടായി. അധ്യാപക സംഘടനയുടെ എന്തോ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലെ തെരുവുകളില്‍ കളിക്കുന്നതിനുവേണ്ടിയായിരുന്നു ആ നാടകം....

Read moreDetails

കലയ്ക്കു ജാതിയില്ല; സന്ന്യാസത്തിനും

''Seeing is believing'' എന്ന ചൊല്ല് വെറുതെ രൂപപ്പെട്ടതല്ല എല്ലാ പഴഞ്ചൊല്ലുകളും പോലെ ഇതും അനുഭവങ്ങളുടെ ചൂളയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. പൊതുസമൂഹം ഒന്നിന്റെയും യുക്തിയുടെ പിറകെ പോകാറില്ല....

Read moreDetails

കായികവിദ്യാഭ്യാസത്തിലധിഷ്ഠിതമായ സ്‌പോര്‍ട്‌സ് സംസ്‌കാരം വേണം

പാരീസ് ഒളിമ്പിക്‌സ് കൊടിയിറങ്ങി. പതിവുപോലെ അമേരിക്ക 40 സ്വര്‍ണ്ണമുള്‍പ്പെടെ 126 മെഡലോടെ ഒന്നാം സ്ഥാനത്തെത്തി. ചൈന രണ്ടാംസ്ഥാനത്തും. സ്വര്‍ണ്ണമില്ലാതെ 6 മെഡലുകളോടെ നമ്മുടെ സ്ഥാനം 71-ാമത് ആണ്....

Read moreDetails

ധാര്‍മികത ഏട്ടിലെ പശുവോ?

ഹിന്ദുമതം ആരുടെ മതമാണ്? ആര്യന്മാരുടേതോ ദ്രാവിഡരുടേതോ? ആര്യന്മാരുടേതാണെന്നു വരുത്താനാണ് കുറെക്കാലമായി രാജ്യവിരുദ്ധ ചരിത്രകാരന്മാരും രഹസ്യ അജണ്ടയുമായി ചരിത്രത്തെ സമീപിക്കുന്ന, മറ്റാരുടേയോ താല്പര്യങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍...

Read moreDetails

അല്പം ആംഗലവൃത്ത വിചാരം

ആസിഫലി എന്ന നടനെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ പേരിലല്ല. എങ്കിലും തെളിഞ്ഞ ആ ചിരി അയാളുടെ മനസ്സിലെ നന്മയെ കാണിക്കുന്നുണ്ട്. ഇപ്പോള്‍ മലയാള സിനിമ അടക്കിവാഴുന്ന...

Read moreDetails

ഭാഷാസ്വത്വബോധമല്ല; സങ്കുചിത രാഷ്ട്രീയം മാത്രം

മഹാഭാരതം ഏവര്‍ക്കുമറിയുന്നതുപോലെ കഥകളുടേയും കഥാപാത്രങ്ങളുടേയും ഒരു സാഗരമാണ്. അതിലെ ഉപാഖ്യാനങ്ങള്‍ എത്രയോ കൃതികള്‍ക്ക് ജന്മം കൊടുത്തിരിക്കുന്നു. ഇനിയുമിനിയും ഈ മഹത്തായ ഇതിഹാസത്തെ ഉപജീവിച്ച് പുതിയ പുതിയ രചനകള്‍...

Read moreDetails

വൈകി വന്ന വിവേകം

സാഹിത്യം ഒരു പാഴ്‌വസ്തുവാണെന്നു വായനക്കാരനു തോന്നിപ്പിക്കുന്നവിധം ആന്തരികവൈരുദ്ധ്യങ്ങള്‍ അതില്‍ ചേര്‍ത്തു വയ്ക്കാന്‍ എഴുത്തുകാരനൊരുങ്ങുന്നത് ആത്മഹത്യാപരമാണ്. എല്ലാ എഴുത്തുകാരിലും അവരറിയാതെ ചില വൈരുദ്ധ്യങ്ങള്‍ കടന്നുകൂടാറുണ്ട്. മലയാളത്തില്‍ അത് ഏറ്റവും...

Read moreDetails

യോഗയുടെ ശാസ്ത്രീയത

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇംഗ്ലീഷ് ചികിത്സാരീതിയൊഴികെ മറ്റെല്ലാം അശാസ്ത്രീയമെന്നു പ്രചരിപ്പിക്കുന്നവരാണ്. ഇതെഴുതുന്നയാളുള്‍പ്പെടെ ലക്ഷക്കണക്കിന് പേരുടെ അനുഭവങ്ങള്‍ അതു ശരിവച്ച് തരുന്നതല്ല. വളരെക്കാലം ഇംഗ്ലീഷ് മരുന്നുകള്‍ പരീക്ഷിച്ചു ഗതികെട്ടശേഷം...

Read moreDetails

മനുഷ്യമസ്തിഷ്‌ക്കമെന്ന അത്ഭുത പ്രതിഭാസം

'മാനസമിത്രവടകം' മാനസിക രോഗത്തിന് ആയുര്‍വ്വേദത്തില്‍ നല്‍കുന്ന ഒരു തരം മരുന്നാണ്. ആ പേരില്‍ തനൂജ ഭട്ടതിരി കലാകൗമുദിയില്‍ (ജൂണ്‍ 16-23) ഒരു കഥ എഴുതിയിരിക്കുന്നു. പേര് വ്യത്യസ്തതയുള്ളതായതുകൊണ്ട്...

Read moreDetails

മലയാളി സമൂഹത്തിലെ പാരഡൈം ഷിഫ്റ്റ്

ഒഎന്‍വിയും എം.മുകുന്ദനും തമ്മില്‍ ഒരു സാദൃശ്യമുണ്ട് എന്നു പറഞ്ഞാല്‍ സംശയം തോന്നാം. ഒഎന്‍വി കവിയും മുകുന്ദന്‍ കഥാകാരനുമാണല്ലോ. ആദ്യപേരുകാരന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. പിന്നെവിടെയാണു സാമ്യം. രണ്ടുപേരും തങ്ങളുടെ...

Read moreDetails

രാജ്യവിരുദ്ധത ആഘോഷമാക്കുമ്പോള്‍

ഏഷ്യയിലെ ഏറ്റവും വലിയ നോവല്‍ മലയാളിയുടേതാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. വിലാസിനിയുടെ അവകാശികള്‍ക്ക് ലോകത്തിലെ മറ്റു വലിയ നോവലുകള്‍ക്കില്ലാത്ത ഒരു പ്രത്യേകതയുണ്ട്. വായനയെ നിരുത്സാഹപ്പെടുത്തുന്നില്ല എന്നതാണ് അതിന്റെ...

Read moreDetails

ഹിറ്റ്‌ലറെ സ്‌നേഹിക്കാന്‍ വിധിക്കപ്പെട്ടവര്‍

കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ ഗാന്ധിജിയെക്കാള്‍ കൂടുതല്‍ ഹിറ്റ്‌ലറെ സ്‌നേഹിച്ചു പോയാല്‍, ആ മനുഷ്യനെ മാതൃകയാക്കിയാല്‍, ഒരിക്കലും ആ വ്യക്തിയെ കുറ്റംപറയാന്‍ പറ്റില്ല. കാരണം ഈ നാട്ടില്‍ ഗാന്ധിജിയേക്കാള്‍...

Read moreDetails

വര്‍ഗ്ഗീയ ചേരിതിരിയുന്ന സാംസ്‌കാരിക ലോകം

ഹാരുകി മുറാകാമി (Haruki Murakami) ഇന്നത്തെ ജാപ്പനീസ് സാഹിത്യത്തിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാണ്. ജാപ്പനീസ് ഭാഷയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും നമുക്കു വലിയ പരിചയമൊന്നുമില്ലാത്തതിനാല്‍ ഇംഗ്ലീഷിലൂടെ കിട്ടുന്ന ചെറിയ ചില അറിവുകളേയുള്ളൂ....

Read moreDetails

സ്വയം നവീകരണത്തിന് വിധേയനാകുന്ന മുകുന്ദന്‍

1974ലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ആധുനികതയും അല്പം കാല്പനികതയും ചാലിച്ചെഴുതിയ ആ കൃതി അക്കാലത്തെ യുവജനങ്ങളെ വായനയിലേയ്ക്ക് വലിച്ചടുപ്പിച്ച ഒന്നായിരുന്നു. ചെറിയ ക്ലാസില്‍ പഠിച്ചിരുന്ന ഞാനും 78ലോ...

Read moreDetails

കവിയുടെ നിലപാട് മാറ്റം

എഡ്മണ്ട് വാലര്‍ (Edmund Waller) 1600കളില്‍ ബ്രിട്ടണില്‍ ജീവിച്ചിരുന്ന ഒരു കവിയായിരുന്നു. കവി എന്നതിനേക്കാള്‍ പാര്‍ലമെന്റേറിയന്‍ എന്ന നിലയിലാണ് വാലറുടെ പ്രശസ്തി. വളരെക്കാലം പാര്‍ലമെന്റ് അംഗമായിരുന്ന വാലര്‍...

Read moreDetails

ഗാന്ധിജി എന്ന പ്രഹേളിക

ഈ ലേഖകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ദേശാഭിമാനി വാരികയില്‍ എഴുതിയ ഒരു കവിതയാണ് 'പ്രഹേളിക.' കവിത നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ചാണ്. അത് ആരംഭിക്കുന്നത് 'ദളിതനും സവര്‍ണനുമിടയില്‍ ഒരു ചോദ്യചിഹ്നംപോലെ...

Read moreDetails

അപഹാസ്യമാകുന്ന ബ്രാഹ്‌മണവിരോധം

കര്‍ണാടക സംഗീതം അതിന്റെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ടി.എം. കൃഷ്ണയെപ്പോലുള്ള ഗായകര്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ കൊണ്ട് ഒരിക്കലും ഈ മഹത്തായ സംഗീതരീതിയെ സംരക്ഷിക്കാനാവില്ല....

Read moreDetails

രതിവൈകൃതത്തിന്റെ കഥ

പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം നിഗൂഢമാണ്. അവയെ ഒരിക്കലും സമ്പൂര്‍ണ്ണമായി തിരിച്ചറിയാനോ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനോ മനുഷ്യനു കഴിയില്ല. മനുഷ്യന്റെ പരിമിതമായ ഇന്ദ്രിയജ്ഞാനത്തിലൂടെ ലഭിക്കുന്നവയെ മാത്രമേ നമുക്കു തിരിച്ചറിയാന്‍ കഴിയുന്നുള്ളൂ. അതിനുമപ്പുറം...

Read moreDetails

ഹൃദയത്തെ മഥിക്കുന്ന കഥകള്‍

ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ മുഖ്യമായും അനുകരിച്ചത് ഫാന്‍സ് കാഫ്കയെയാണ്. മാര്‍കേസ് കാഫ്കയെ കൂടാതെ ജാപ്പനീസ് എഴുത്തുകാരനായ യാസുനാരി കാവാബത്തയേയും അമേരിക്കന്‍ എഴുത്തുകാരനായ വില്യം ബോക്‌നറേയും കുറച്ചൊക്കെ അനുകരിച്ചു. എന്നാല്‍...

Read moreDetails

മാപ്പുസാക്ഷിയാകുന്ന എഴുത്തുകാര്‍

""Taj Mahal The True Story'''എന്നത് പി.എന്‍.ഓക്ക് എന്ന മറാത്തി ചരിത്രകാരന്‍ എഴുതിയ ചരിത്രഗ്രന്ഥമാണ്. ആ കൃതിയുടെ പിഡിഎഫ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതില്‍ അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന...

Read moreDetails

ദാരിദ്ര്യം എന്ന സാഹിത്യരൂപം

ഇതെഴുതുന്നയാളിന്റെ കുട്ടിക്കാലത്ത് വിശപ്പ് ഇന്നത്തേതിലും വലിയ പ്രശ്‌നമായിരുന്നു. വിവാഹസദ്യ കഴിഞ്ഞ് എച്ചിലില എറിയുന്നയിടത്ത് അതിന്റെ അവകാശത്തിനായി ആളുകള്‍ കടിപിടികൂടുന്നത് അക്കാലത്ത് പതിവായിരുന്നു. ഇന്നത്തെ തലമുറ അതുപറഞ്ഞാല്‍ വിശ്വസിക്കാനിടയില്ല....

Read moreDetails

സാഹിത്യവാരഫലം ഇനി ആവര്‍ത്തിക്കില്ല

ഈ പംക്തിയില്‍ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതുപോലെ മലയാളത്തിലെ ഏറ്റവും ദൂര്‍ബ്ബലമായ സാഹിത്യശാഖ നിരൂപണമാണ്. കേസരി ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാര്‍, സി.പി. ശ്രീധരന്‍, സഞ്ജയന്‍, എം. പി.ശങ്കുണ്ണിനായര്‍ കെ.പി....

Read moreDetails

പൊതുവിദ്യാഭ്യാസനയം മാറണം

മരണത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമാണ് ഏറ്റവും കൂടുതല്‍ കവിതകള്‍ ഉണ്ടായിട്ടുള്ളത്. ഒന്നാലോചിച്ചാല്‍ എല്ലാ സാഹിത്യ സൃഷ്ടികളും ഏതെങ്കിലും തരത്തില്‍ ഈ രണ്ടിനോടും ബന്ധപ്പെട്ടിരിക്കുന്നു. മലയാളം വാരിക (ഫെബ്രുവരി...

Read moreDetails

ജീവിതത്തെ യാന്ത്രികമായി പകര്‍ത്തുന്നതല്ല സാഹിത്യം

ക്രിസ്തു ജനിക്കുന്നതിനും നാന്നൂറിലധികം വര്‍ഷം മുന്‍പ് പാലകാപ്യമുനി രചിച്ച കൃതിയാണത്രേ പാലകാപ്യം അഥവാ ഹസ്തായുര്‍വേദം. അതിനെ അടിസ്ഥാനപ്പെടുത്തി, തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ് 15-16 ശതകങ്ങളില്‍ മാതംഗലീല രചിച്ചു....

Read moreDetails

പഴമയുടെ തടവുകാര്‍

അംബികാസുതന്‍ മാങ്ങാടും മാങ്ങാട് രത്‌നാകരനും ഒരു നാട്ടുകാരാണോ എന്നറിയില്ല. രണ്ടുപേരും മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരാണെന്നറിയാം. അംബികാസുതന്‍ അദ്ദേഹത്തിന്റെ 'എന്‍മകജെ' എന്ന കൃതിയില്‍ ആഗോള പ്രശസ്തി നേടി. എന്‍ഡോസള്‍ഫാന്‍...

Read moreDetails

അല്പം പാശ്ചാത്യസംഗീതവിചാരം

സംഗീതത്തിനു ഭാഷയോ രാജ്യത്തിന്റെ അതിരുകളോ ഒന്നും ബാധകമല്ല. ലോകത്തെവിടെയുള്ള സംഗീതവും ഭാഷയറിയാതെ തന്നെ ആസ്വദിക്കപ്പെടാറുണ്ട്. ബീഥോവന്‍, മൊസാര്‍ട്ട്, വാഗ്‌നര്‍ എന്നിവരൊക്കെ പടിഞ്ഞാറന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ ഇതിഹാസങ്ങളാണ്. ബീഥോവന്‍...

Read moreDetails

Latest