No products in the cart.
ചാണക ഗന്ധമായിരുന്നു പണ്ട് വീടിന്. ചുമരുകള്‍ വിണ്ട് പൊളിഞ്ഞ് ഒരു ഭൂപടം പോലെ. പുകയുന്ന അടുപ്പിന് ഊതിത്തളര്ന്ന, കരിപുരണ്ടൊരു അമ്മ മുഖം. എല്ലാം പുതുക്കണം. അടുപ്പ് മുതല്‍...
Read moreനഗരം കഴിഞ്ഞ് ഭൂതമെന്നും വര്‍ത്തമാനമെന്നുമുള്ള രണ്ടേ രണ്ടു വളവു കഴിഞ്ഞാല്‍ പഴയ മാര്‍ക്കറ്റായി.... പൊടിയുയര്ത്തിപ്പാഞ്ഞ രഥങ്ങളെല്ലാം ചക്രങ്ങളൂരി ജയിച്ചു കിടക്കുന്നുണ്ടവിടെ തേര്‍ത്തട്ടില്‍ കിടന്ന് വാല് നിവര്‍ന്നു വരുന്ന...
Read moreചുളിവോടെയല്ലോ വിരിപ്പ് 'പുഴമെത്തയില്‍,' കണ്ടോ നിലാവേ ഒടിവും മടക്കും, ഇഴകള്‍ പിന്നിയപോലെയിരിപ്പൂ! നീസ്വര്ണ്ണവര്ണ്ണം പകര്‍ന്ന് 'നിഴല്‍ പൂക്കളിലകള്‍' വരച്ച് ഭംഗിയേകി, പകിട്ടോടെ വരിച്ചുള്ളതോ കാണ്മൂയീചേലില്
Read moreഏര്ണാകുളത്തുണ്ടൊരു പാടിവട്ടം, അടുത്തു വേറൊന്നു ചളിക്കവട്ടം, നടുക്കു ലോകാത്ഭുതമായ് ലസിപ്പൂ; പാലാരിവട്ടം പണമൂറ്റിവട്ടം! രാഷ്ട്രീയ വട്ടാല്‍ പല പാര്ട്ടിവട്ടം, ജാതീയ വട്ടാല്‍ പല ജാതിവട്ടം, ഉദ്യോഗ-വാണിജ്യ കുതന്ത്രവട്ടം,...
Read more''പാള പഴുത്തു തണുങ്ങോടെ വീഴുന്നു; നാളേറെയായി നടക്കുമസംബന്ധ- നാടകം; നാം പ്രതിഷേധ പ്രകടനം നീളന്‍ പരമ്പരയായിത്തുടങ്ങണം''. പാര്ട്ടിനേതാവറിയിച്ചൂ- സഖാക്കളും കൂട്ടരും ബാനറെഴുതിച്ചു കല്പ്പിച്ചു എല്ലാക്കവുങ്ങിന്റെ മൂട്ടിലും വെയ്ക്കുന്നു...
Read moreചാരുസുസ്മിതം മാഞ്ഞുപോയ്, സൗവര്‍ണ്ണ- ശോഭയോലും നിലാവസ്തമിച്ചുപോയ്! ഭാരതത്തിന് മുഖശ്രീ, നിരാശയില്‍- പ്പെട്ടവര്‍ക്കോ പ്രതീക്ഷതന്‍ കൈത്തിരി. പാതിരാവിലും മക്കളെ കാക്കുവാന്‍ കണ്ണുചിമ്മാതിരിക്കുന്ന ''സൂപ്പര്‍മോം''. നെഞ്ചിലേറ്റിയോരാദര്ശദീപ്തിയെ അന്ത്യകാലംവരെ കാത്ത ധന്യത....
Read moreഉണ്ണീ ഉണര്ന്നെഴുന്നേല്ക്കണം നാളെ നീ ഏറെപ്പുലര്ച്ചയെന്നമ്മ ചൊല്ലുന്നിതാ.... നാളെയാണഷ്ടമിരോഹിണി കൃഷ്ണന്റെ കോവിലില്‍ നിര്മ്മാല്യദര്ശനമുണ്ടുപോല് അമ്മ കല്പിച്ചാലിളക്കമില്ലച്ഛനും ബ്രഹ്മാവുപോലും മറുത്തുപറഞ്ഞിടാ... വെണ്ണമേടിക്കാനയല്വീടുപോകണം ഉണ്ണിയപ്പംചുടാനൊപ്പമുണ്ടാകണം... അമ്മയങ്ങേറെ തിരക്കിലടുക്കള ശുദ്ധിചെയ്തെല്ലാമൊരുക്കയാണിപ്പൊഴെ... പാലടപഞ്ചാമൃതങ്ങളൊരുക്കുവാന്...
Read moreആറെഴുന്നേറ്റു, വഞ്ചിമുടി പാറി, ആറാട്ടുകൈവഴി പിടിച്ചെടുത്തു. വാകമരപ്പൂങ്കൊമ്പ് ചാടിപ്പിടിച്ചു, ചാട്ടത്തിലഞ്ചാറു വീടിറുന്നു. ആറിറങ്ങി, വീടൊഴിപ്പിച്ചു, ചുവരിലൊരാള്പൊക്കമടയാളം മലമണ്ണു ചാലിച്ചു കോറി, അതില്തൊട്ടറിയുക പില്കാലം. ദഹിപ്പിച്ചൊരു നോട്ടം മുള...
Read moreഓണമേ നിലാവിന്റെ - താരകപൂന്തോട്ടത്തില്‍ ഓര്‍മ്മയില്‍ നിറഞ്ഞാടി - നിന്ന കാലമേ നന്ദി! ഇനിയുംവരാനാകില്ലെ - ങ്കിലും നിനക്കായി - ട്ടുദകം പകരുവാ- നാവില്ല ഞങ്ങള്‍ക്കൊന്നും നഗരം...
Read moreആടിപോയാവണി തേരിലെത്തി ഓണനിലാക്കുളിര്‍ തേടിയെത്തി. അത്തംപത്തോണത്തിന്‍ കേളികൊട്ടായ് മാവേലിക്കാലത്തിന്നോര്‍മ്മ നെഞ്ചില്‍. ഇല്ലായ്മ വല്ലായ്മ പോയൊഴിഞ്ഞു അക്ഷമരുത്രാടപ്പാച്ചിലായി. ചെന്താമര ചേറില്‍ കണ്‍തുറന്നു തുമ്പപ്പൂ വെണ്മയകം നിറച്ചു. പൂവേ പൊലി...
Read moreവിടചോദിയ്ക്കാന്‍ വന്നുനില്‍ക്കയാണെന്നോ മുന്നില്‍ കദനക്കടലായെന്‍ മാനസം തകരുമ്പോള്‍!.... അന്നൊരു പ്രഭാതത്തിലച്ഛന്റെ മുനിവാട- ത്തങ്ങതന്‍സമാഗമധന്യമാം മുഹൂര്‍ത്തത്തില്‍, കോള്‍മയിരണിഞ്ഞു ഞാന്‍ കാര്‍കണ്ട മയില്‍ പോലെ കാനനമനുരാഗഗാനങ്ങള്‍ ആലാപിച്ചു... പിന്നിട്ടദിനങ്ങളില്‍ നിന്നിലേയ്ക്കലിഞ്ഞു...
Read more(അകാലത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന് സമര്‍പ്പണം) പൊടുന്നനെ ഇടിമുഴക്കമാര്‍ന്നിരുള്‍ ഇടവപ്പാതിപോല്‍ പറന്നടുക്കുമ്പോള്‍ പ്രഹരമേറ്റെന്ന കണക്കെ ചോരവാര്‍- ന്നുറഞ്ഞപോല്‍ തല മരവിച്ചീടുമ്പോള്‍, ജ്വലിച്ചു വിണ്ണിന്റെ പതക്കമായ് നിന്ന വെളിച്ചത്തിന്...
Read moreകര്‍ക്കിടം പോയീകഞ്ജ- മെന്നപോല്‍ വിരിയുന്നൂ ഉള്ക്കുളിരേകാന് പൊന്നിന് ചിങ്ങത്തിന് തിരുവോണം. പ്രായമായെന്നാല് മനം പോകുന്നു കുട്ടിക്കാല- ത്തോണപ്പൂവുകള് തേടി നടന്നോരിടങ്ങളില്‍. കൂറളംവള്ളിക്കുന്നും കുന്നത്തായിയും വെള്ള- മ്പാടിയും ഓണപ്പൂക്ക-...
Read moreഇരയുടെ വാക്കുകളുടെ മിടിപ്പ് നിലച്ചിരിക്കുന്നു. നാവിലെ കുതിരകള്‍ ചടച്ച് എല്ലുന്തി ഇടറി നടക്കുന്നു. കാഴ്ച്ചയുടെ തുരുത്തില് ഇരുട്ടിന്റെ പ്രളയം. ഉടലിനെ ചുറ്റിപ്പിടിച്ച് ആത്മാവ് കിടക്കുന്നു. ഓര്മ മുനിഞ്ഞ്...
Read moreമരണ തീരത്തു വെറുതെ നില്ക്കുമ്പോള് ചിതയെരിയുന്ന മണം മനസ്സിന്റെ ഗുഹാമുഖങ്ങളിലലയടിയ്ക്കുമ്പോള് ഒരു കാറ്റു വന്നു കരിമ്പനകള്‍ തന് മുടിയാട്ടം കഴിഞ്ഞിറങ്ങി,യെന്നോട് ഹൃദയത്തില്‍ മുട്ടിയൊരു കഥ തന്നു. ഹരിചന്ദനത്തിന്റെ...
Read moreരാത്രിവണ്ടിയില്പ്പോവുകയാണയാള് വിജനമേകാന്ത വീഥികള്‍ പിന്നിട്ടു കുതികുതിക്കുന്നു വണ്ടി പലപ്പൊഴും. വ്യര്ത്ഥമാകുലചിന്തകള് തെരുതെരെ വന്നുദിക്കവേയസ്വസ്ഥനാണയാള്.......... വെയിലുചാഞ്ഞയിടവഴിത്താരയില് നിഴലുവന്നുപതിച്ചതായ് തോന്നവേ, 'വിഷ്ണുവന്നുവോ?'യെന്നായിരംവട്ട- മമ്മചോദ്യമുതിര്ത്തിട്ടുണ്ടാവണം വേപഥുവോടെയശാന്തമാം ചിത്തമോടെയിരിക്കിലു- 'മേട്ടനിങ്ങെത്തു'മെന്നമ്മയെ-സ്വയ- വുമാശ്വസിക്കുന്നുണ്ടാമനുജത്തി. 'കൂട്ടുകാരോടു...
Read moreകസ്തൂരി തേടുന്ന മാനായി മാനസം സ്വത്വബോധത്തെ തിരഞ്ഞിടുമ്പോള്‍... ആത്മാവിലാഴുന്നൊരന്ധകാരത്തിന്റെ ബന്ധനം നീക്കാനലഞ്ഞിടുമ്പോള്... ബോധോദയത്തിന്റെ ബോധനം കേള്‍ക്കാതെ ഹൃത്തടം നീറിപ്പുകഞ്ഞിടുമ്പോള്... ഉത്തരംകിട്ടാ സമസ്യയായ് ജീവിതം വ്യര്ത്ഥമെന്നോര്ത്തു കരഞ്ഞിടുമ്പോള്‍... ദുഃഖത്തിരകളാല്...
Read moreകളിപ്പൂ 'ചത്തും കൊന്നും' കളിയിക്കൂട്ടര്! - തല തിരിഞ്ഞോരുസ്താദിന്റെ വെളിവറ്റൊരു ശിഷ്യര്‍! കളിയിതെന്തുകളി! - കളിക്കാര്‍ ബോംബായ് പൊട്ടി- ത്തെറിച്ച്, മാലോകരെ പൊടിച്ചു പാറ്റും കളി! നരകത്തിയ്യില്...
Read moreആര്യനാം തുഞ്ചത്തെഴു ത്തച്ഛനെ, ശ്രീസ്വാതിയെ ധ്യാനിച്ചു തുടങ്ങ നീ നിന്കാവ്യഗാനാലാപം കാവ്യനിര്‍ഝരിയുടെ കാഞ്ചനചിലങ്കയും ഗാനകൈരളിയുടെ മാണിക്യവിപഞ്ചിയും കീര്ത്തനക്കിളിപ്പെണ്ണേ, നിന്മണിച്ചുണ്ടില് സ്വൈരം മേളിച്ചു തീര്‍ത്തീടട്ടെ സര്ഗ്ഗസംഗീതാമൃതം! കാകളി കളകാഞ്ചി...
Read moreകവിതേ നമുക്കിഷ്ടം ആകാശ,മമ്പിളി പിന്നെ കടലു- മാമ്പലും തീരവും കവിതേ പ്രണയം നറുചിരി കണ്ണിണക്കുള്ളില് തെളിയും നിലാവ്. കവിതേ മരണം ചിറകടി കത്തുന്ന സൂര്യന്റെ വിസ്മയ ചുംബനം...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies