വാരാന്ത്യ വിചാരങ്ങൾ

യാത്ര അനുഭവമാകുമ്പോള്‍

കുറച്ചുകാലം കമ്മ്യൂണിസ്റ്റ് ആയിരിക്കുകയും പെട്ടെന്നു തന്നെ അതുപേക്ഷിക്കുകയും ചെയ്ത ഫ്രഞ്ച് എഴുത്തുകാരനാണ് ആന്ദ്രി ഗിഡേ (Andre Gide). 1947 ല്‍ നൊബേല്‍ സമ്മാനം ലഭിച്ച ഗിഡേയുടെ കൃതികള്‍...

Read moreDetails

പ്രാസത്തിന്റെ പ്രസക്തി

പ്രണയം എത്ര എഴുതിയിട്ടും തീരാത്ത വിഷയമാണ്. പ്രണയത്തിന്റെ സൂക്ഷ്മഭാവം കാമം ആണെന്ന് ഏവര്‍ക്കുമറിയാമെങ്കിലും അതിനെ മറച്ചു പിടിച്ചാണ് എല്ലാവരും എഴുതാറുള്ളത്. എന്നാല്‍ ചിലര്‍ അതിനു മിനക്കെടാറില്ല. വന്യമായ...

Read moreDetails

നിലവാരം പുലര്‍ത്തുന്ന ആഖ്യായിക

നാനോ (Nano) എന്ന വാക്കിന്റെ ഉദ്ഭവം ഗ്രീക്കുഭാഷയില്‍ നിന്നാണത്രേ! കുള്ളന്‍ (dwarf) എന്നര്‍ത്ഥം വരുന്ന "nanos'-ല്‍ നിന്നാണ് ഇംഗ്ലീഷില്‍ ഈ വാക്കെത്തിയത്. വളരെ ചെറിയ അളവുകളെ സൂചിപ്പിക്കാനാണ്...

Read moreDetails

കവിതയുടെ നിര്‍വ്വചനം

കവിത എന്നാലെന്ത് എന്ന ചോദ്യത്തിന് അനവധി നിര്‍വ്വചനങ്ങള്‍ പലരും നല്‍കിയിട്ടുണ്ട്. അവയൊന്നും പൂര്‍ണ്ണ സംതൃപ്തി നല്‍കുന്നവയല്ല. പാശ്ചാത്യ നിര്‍വ്വചനങ്ങളെന്ന പേരില്‍ നമ്മള്‍ കൊട്ടിഘോഷിക്കുന്ന പലതും കവിതയുമായി ഒരു...

Read moreDetails

കവിതയുടെ ലാവണ്യഭൂമിക

കേരളത്തിലെ പ്രമുഖനായ ഒരെഴുത്തുകാരന്‍ കഴിഞ്ഞ ഒരു പംക്തിയില്‍ ടാഗൂറിനെക്കുറിച്ച് എഴുതിയതില്‍ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനായി ഒരു വോയിസ് ക്ലിപ്പ് അയച്ചിരുന്നു. കൂടാതെ മലയാളത്തിലെ ചില എഴുത്തുകാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ...

Read moreDetails

ദുര്‍ഗ്രാഹ്യമായ സ്ത്രീഹൃദയം

പെരുമ്പടവം ശ്രീധരന്റെ മൂന്ന് നോവലുകള്‍ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ; 'ഒരു സങ്കീര്‍ത്തനം പോലെ', 'അഷ്ടപദി', 'കാല്‍വരിയിലേയ്ക്കു വീണ്ടും'. അതില്‍ ഏറ്റവും മെച്ചപ്പെട്ടതായി തോന്നിയത് 'അഷ്ടപദി'യാണ്. 'ഒരു സങ്കീര്‍ത്തനം...

Read moreDetails

കവിത തുളുമ്പുന്ന തലക്കെട്ടുകള്‍

ഡബ്ല്യു.ബി യേറ്റ്‌സിനെ ഇന്ത്യക്കാര്‍ക്കൊക്കെ അറിയാം. ടാഗൂറിന്റെ ഗീതാഞ്ജലിയില്‍ ഭാഷാപരമായ തിരുത്തലുകള്‍ വരുത്തിയതിലും സ്വീഡിഷ് അക്കാദമിയുടെ മുമ്പില്‍ അദ്ദേഹത്തെ അവതരിപ്പിച്ചതിലും മുഖ്യപങ്കുവഹിച്ചത് ഈ ഐറിഷ് കവിയാണ്. യേറ്റ്‌സിന്റെ പരിശ്രമം...

Read moreDetails

മുകുന്ദന്റെ നോവലും കല്പറ്റയുടെ കവിതയും

ആര്‍.പി.സി നായര്‍ റിട്ടയേര്‍ഡ് ഡിജിപിയാണ്. അദ്ദേഹത്തെ എനിക്ക് മുന്‍പരിചയമില്ല. ഈ പംക്തി മുടങ്ങാതെ വായിക്കാറുണ്ടെന്നും നന്നായിട്ടുണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ ഒരു സന്ദേശം എനിക്കു കിട്ടി. ഉയര്‍ന്ന പദവിയിലിരുന്ന ഒരാള്‍...

Read moreDetails

ചലച്ചിത്രത്തിന്റെ അമിത പ്രാധാന്യം

കേരളം പോലെ കടുത്ത സാമ്പത്തിക കുഴപ്പങ്ങളില്‍ പെട്ടുഴലുന്ന ഒരു സംസ്ഥാനം ഒരു അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവം നടത്തേണ്ടതുണ്ടോ? സിനിമ മാത്രമാണ് സമൂഹത്തിന്റെ ഒരേയൊരു വിനോദോപാധി എന്ന രീതിയില്‍ സമൂഹത്തെ...

Read moreDetails

എഴുത്തിന് പിന്നിലെ അനിവാര്യത

''പൊതുവില്‍ ഗുണമാക്കിടാം ജനം ചതുരന്മാരുടെ ചാപലങ്ങളും'' ചിന്താവിഷ്ടയായ സീതയില്‍ നിന്നുള്ള വളരെ പരിചിതമായ വരികളാണിവ. ഒരാള്‍ കീര്‍ത്തിമാനായിക്കഴിഞ്ഞാല്‍ അയാള്‍ ചെയ്യുന്ന എന്തിനേയും സമൂഹം പുകഴ്ത്തിക്കൊണ്ടിരിക്കും. വീഴ്ചകളെപ്പോലും നേട്ടമായെണ്ണുന്ന...

Read moreDetails

പക്ഷപാതികളുടെ ഗീര്‍വ്വാണങ്ങള്‍

രാഷ്ട്രീയം ഈ പംക്തിയുടെ വിഷയമല്ല. എങ്കിലും മാതൃഭൂമി (മാര്‍ച്ച് 27)യിലെ രാമചന്ദ്രഗുഹയുടെയും എസ്.ഗോപാലകൃഷ്ണന്റെയും ലേഖനങ്ങള്‍ വായിക്കുമ്പോള്‍ അതിനോടു പ്രതികരിക്കാതെ വയ്യ. ഒരു മാധ്യമത്തിന് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടു...

Read moreDetails

അനുഭവക്കുറിപ്പുകളും അതിശയോക്തിയും

പ്രശസ്തി നേടിക്കഴിഞ്ഞാല്‍ തങ്ങളുടെ ബാല്യകൗമാരങ്ങള്‍ വലിയ ദരിദ്രമായ ചുറ്റുപാടില്‍ ആയിരുന്നു എന്നു പ്രചരിപ്പിക്കുക ഇപ്പോള്‍ ഒരു 'ട്രെന്റ്' ആണെന്നു പറയാം. ചിലതൊക്കെ സത്യമായിരിക്കാം. പക്ഷെ കൂടുതലും നുണയാണെന്നതാണ്...

Read moreDetails

ഒരു കലാപം രണ്ടുകൃതികള്‍ വ്യത്യസ്ത നോട്ടങ്ങള്‍

ധാരാളം രചനകള്‍ക്കും ചലച്ചിത്രങ്ങള്‍ക്കുമൊക്കെ വിഷയീഭവിച്ച ഒരു ചരിത്ര സംഭവമാണ് 1921-ലെ മലബാര്‍ മാപ്പിള കലാപം. ആശാന്റെ ദുരവസ്ഥയുടെ പശ്ചാത്തലം ഏറനാടുകലാപ ഭൂമികയാണെങ്കില്‍ സുന്ദരികളും സുന്ദരന്മാരും, ഒരു ദേശത്തിന്റെ...

Read moreDetails

മലയാളിയുടെ ആധുനിക വായനയെ പുനര്‍നിര്‍ണ്ണയിക്കണം

ചരിത്രകാരനായ രാജന്‍ ഗുരുക്കള്‍ സാമൂഹ്യശാസ്ത്രജ്ഞനു വേണ്ട ഉള്‍ക്കാഴ്ചയോടെ കേരളം ഒരു നോളജ് എക്കണോമി ആയി അഥവാ ജ്ഞാനസമ്പദ് വ്യവസ്ഥയായി പരിണമിക്കാന്‍ പോകുന്നു എന്ന് മാതൃഭൂമിയില്‍ (ഫെബ്രു. 27-...

Read moreDetails

‘കാദംബരി’ എന്ന ആദ്യനോവല്‍

പി. ലീല അനുഗൃഹീത ഗായികയാണ്. ജ്ഞാനപ്പാന പലരും പാടിയിട്ടുണ്ടെങ്കിലും പി. ലീല പാടി അവതരിപ്പിച്ചിരിക്കുന്നതാണ് ഏറ്റവും മനോഹരം. നാരായണീയം ഏറ്റവും മനോഹരമായി പാടിയത് യേശുദാസാണ്. നാരായണീയവും പലരും...

Read moreDetails

നെരൂദയെ ആഘോഷിക്കുന്നവര്‍

കലാകൗമുദി (ഫെബ്രുവരി 6) യില്‍ കാമുവിന്റെ നോവലായ 'ദ പ്ലേഗിനെ' ക്കുറിച്ച് കെ. ജയകുമാറും പാബ്ലോ നെരൂദയെക്കുറിച്ച് മധുവാസുദേവനും എഴുതിയിരിക്കുന്നു. കെ.ജയകുമാര്‍ ലേഖനമാണെഴുതിയിരിക്കുന്നതെങ്കില്‍ മധുവാസുദേവന്‍ കവിതയാണെഴുതിയിരിക്കുന്നത്. റിക്കാര്‍ഡോ...

Read moreDetails

ബുദ്ധിജീവിയാകാന്‍ ഇടയ്ക്ക് എഴുതിക്കൊണ്ടിരിക്കണോ?

കുട്ടിക്കാലത്ത് പാഠപുസ്തകങ്ങളില്‍ പഠിച്ചത് 'കേരളം' എന്നു പേരുണ്ടായത് കേരവൃക്ഷങ്ങള്‍ ധാരാളം വളരുന്നതുകൊണ്ടാണ് എന്നായിരുന്നു. മുതിര്‍ന്നപ്പോഴാണ് മനസ്സിലാക്കിയത് കേരവൃക്ഷങ്ങള്‍ ഇവിടേയ്ക്കു വിരുന്നുവന്നതാണെന്ന്. കേരളം എന്ന പേരുണ്ടായി നൂറ്റാണ്ടുകള്‍ കഴിഞ്ഞതിനുശേഷമാണ്...

Read moreDetails

തിരിച്ചറിയപ്പെടേണ്ട പ്രതിഭ

''നടന്നെത്ര നാഴികകള്‍ കടന്നുപോയ് കാല്‍ കടഞ്ഞും ഇടനെഞ്ചു കിതച്ചും ഞാന്‍ വേച്ചുപോകുന്നു. പറകമ്മേ, ഇനിയെത്ര പാതിരാകള്‍ കഴിയണം സ്ഥലപത്മോജ്വലഹിമനദിയണയാന്‍'' (നീണ്ടയാത്ര) എന്നെഴുതിയ പി. നാരായണക്കുറുപ്പിനെത്തേടി പത്മശ്രീ എത്തിയിരിക്കുന്നു....

Read moreDetails

കെ-റെയിലും ചില കാവ്യചിന്തകളും

കെ-റെയിലിനെക്കുറിച്ച് കലാകൗമുദിയില്‍ ദിപിന്‍ മാനന്തവാടി തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ ഷേക്‌സ്പിയറിന്റെ മാക്ബത്തിലെ 'വിച്ചു'കളെ (Witches) ആണ് ഓര്‍മ്മ വന്നത്. ആ നാടകത്തിന്റെ ഓപ്പണിങ് സീനില്‍ മൂന്നു വിച്ചുകള്‍...

Read moreDetails

കൃഷ്ണപക്ഷത്തേക്ക് മാറുന്ന ഉത്തരാധുനികന്‍

കൃഷ്ണനും-രാധയും തമ്മിലുള്ള പ്രണയകഥ പല രൂപത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. വ്യാസവിരചിതമെന്നു കരുതപ്പെടുന്ന ഹരിവംശത്തില്‍ നിന്നാണ് ആ കഥ ആരംഭിച്ചത് (പുരാണകൃതികളിലൊന്നും രാധയെക്കുറിച്ച് വിശദമായ പരാമര്‍ശങ്ങള്‍ ഇല്ല). പിന്നീട് 12-ാം...

Read moreDetails

കവി ക്രാന്തദര്‍ശി

'കവി ക്രാന്തദര്‍ശനഃ' എന്ന് നിര്‍വ്വചിച്ചത് നിരുക്തത്തിന്റെ സ്രഷ്ടാവായ യാസ്‌കനാണെന്നാണ് കേട്ടിട്ടുള്ളത്. പഴയകാലത്ത് കവിതയെഴുതുന്നവര്‍ മാത്രമല്ല കവികള്‍. മന്ത്രദ്രഷ്ടാക്കളായ ഋഷിമാരും പണ്ഡിതന്മാരുമെല്ലാം കവികള്‍ തന്നെ. എന്നാല്‍ കവി എന്നുള്ളപദം...

Read moreDetails

രാജ്യം ഒരു യാദൃച്ഛികതയല്ല

"Patriotism is the last refuge of the scoundrel"എന്നു ഡോക്ടര്‍ ജോണ്‍സണ്‍ പറഞ്ഞത് ദേശസ്‌നേഹത്തിന്റെ തെറ്റായ പ്രയോഗത്തെ ഉദ്ദേശിച്ചാണ്. ലോകത്തിലെ വലിയ അഴിമതിക്കാരും സ്വേച്ഛാചാരികളുമായ ഭരണാധികാരികളില്‍...

Read moreDetails

അവഗണിക്കപ്പെട്ട പ്രതിഭ

അകാലത്തില്‍ ഭാര്യ മരിച്ചു പോയ ഒരാളുടെ ഏകാന്തതയും ദുഃഖവും ആവിഷ്‌കരിച്ചിരിക്കുന്ന എത്രയോ കഥകളും സിനിമകളും നമ്മള്‍ ആസ്വദിച്ചിരിക്കുന്നു. എന്നാല്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'മൂന്നാമതൊരാള്‍' എന്ന കഥ നമ്മളിലുണ്ടാക്കുന്ന...

Read moreDetails

ദാരിദ്ര്യത്തെ മാടിവിളിക്കുന്ന കമ്മ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രം

മാതൃഭൂമി (ഡിസം.5)യില്‍ കണിമോള്‍ എഴുതിയിരിക്കുന്ന കവിത 'അന്യോന്യം' മോശം കവിതയാണ്. തലവാചകത്തോട് കവിതയുടെ ഉള്ളടക്കം നീതി പുലര്‍ത്തുന്നില്ല. കവിതയുടെ ആദ്യ പകുതി കടല്‍ക്കരയിലാണെങ്കില്‍ അടുത്ത പകുതി കാട്ടുവഴിയിലാണ്....

Read moreDetails

ഭാഷാപഠനത്തിന്റെ പ്രതിസന്ധി

കേരളത്തിന്റെ വിദ്യാഭ്യാസം താറുമാറായിട്ടു കാലം കുറെയായി. ശാസ്ത്രസാഹിത്യ പരിഷത് വിദഗ്ദ്ധന്മാര്‍ ഏതാനും പാശ്ചാത്യ ചിന്തകന്മാരുടെ ഭാഷാപഠന സിദ്ധാന്തങ്ങളെക്കുറിച്ചുള്ള കേട്ടറിവുമാത്രം വച്ചുകൊണ്ടു നടത്തിയ പരിഷ്‌കാരങ്ങളാണ് മലയാളിയുടെ വിദ്യാഭ്യാസത്തെ താറുമാറാക്കിയത്....

Read moreDetails

പ്രകൃതിസ്‌നേഹത്തിന്റെ കവിത

ഭാഷാപോഷിണി നവംബര്‍ ലക്കത്തില്‍ എം.എം. മോനായിയുടെ 'കേരളത്തിന്റെ കോമിക്‌സ് ചരിത്രം' വായിച്ചു. രസകരമായ പഠനം. പുസ്തകരൂപത്തില്‍ വിപുലമായ ഒരു പഠനമായി വൈകാതെ പ്രസിദ്ധീകരിക്കപ്പെടും എന്നു നമുക്ക് ആശിക്കാം....

Read moreDetails

എഴുത്തിന്റെ വൈകാരിക ഭാവങ്ങള്‍

അറുപതുവയസ്സെങ്കിലും പ്രായമെത്തിയാലേ മനുഷ്യന്‍ ജീവിതമെന്തെന്ന് ഏകദേശമെങ്കിലും പഠിക്കൂ! ജീവിതത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച്, വ്യക്തിബന്ധങ്ങളുടെ വൈചിത്ര്യങ്ങളെക്കുറിച്ച്, പ്രണയം, രതി എന്നിവയുടെ ക്ഷണികതയെക്കുറിച്ച് ഒക്കെ അറിഞ്ഞു കഴിയുമ്പോഴേയ്ക്കും ജീവിതം ഏതാണ്ട് അവസാനിക്കാറായി...

Read moreDetails

പുതിയ കാലത്തിന്റെ പ്രതീക്ഷകള്‍

എല്‍.എസ്. ബിനു എന്ന നോവലിസ്റ്റ് ആദ്യമായി പ്രസിദ്ധീകരിച്ച നോവലാണ് 'പ്രിചോയി'. വളരെ സവിശേഷമായ പേരുതന്നെ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുന്നതാണ്. പുതിയ എഴുത്തുകാരുടെ കൃതികള്‍ ആരും അത്ര ഗൗരവമായി...

Read moreDetails

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.