No products in the cart.
ടീച്ചര്‍ തലേദിവസം പഠിപ്പിച്ച പാഠഭാഗം ഒരോരുത്തരെക്കൊണ്ടും വായിപ്പിക്കുമ്പോഴും കണ്ണന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി. കുറച്ചുദിവസം കഴിഞ്ഞാല്‍ കറുമ്പിയുടെ പാലുകൊണ്ട് മോരും തൈരും ഉണ്ടാക്കുമെന്ന് അമ്മ പറഞ്ഞതാണ്...
Read moreകണക്കുകൊണ്ട് ഒരു കളി. ചെയ്യാന്‍ തയാറല്ലേ. എന്നാല്‍ തുടങ്ങിക്കോളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു നാലക്കസംഖ്യ മനസ്സില്‍ വിചാരിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരേ അക്കങ്ങള്‍ ആവര്‍ത്തിച്ച്...
Read moreക്ലാസ്സില്‍ കയറി പുസ്തകം ബഞ്ചില്‍ വച്ച് ഉണ്ണിയും രാജനും കണ്ണന്റെ കയ്യില്‍ പിടിച്ച് ഗ്രൗണ്ടിന്റെ വടക്കെ മൂലയില്‍ നില്ക്കുന്ന ഞാ വല്മരത്തിന്റെ ചുവട്ടിലേക്ക് ഓടി. കറുമ്പിപ്പശു പ്രസവിക്കുന്ന...
Read moreചേച്ചിയുടെ പിന്നാലെ സ്കൂളിലേക്കു പോകുമ്പോള്‍ പശു പ്രസവിക്കുന്നത് കണ്ടകാര്യം കൂട്ടുകാരോട് പറയണ്ടതിനെക്കുറിച്ചാണ് കണ്ണന് ആലോചിച്ചത്. സ്കൂളിലേയ്ക്കു പോകാന്‍ കണ്ണനെ കാത്ത് മധു അവന്റെ വീട്ടുപടിക്കല്‍ ചിലപ്പോള്‍ നില്‍ക്കാറുണ്ട്....
Read moreഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടികളായ നിങ്ങള്‍ അത് ക്ഷമയോടെ കേട്ടുകൊണ്ടിരിക്കുന്നു. ചിലര്‍ ഇടക്കിടെ ചിരിക്കുന്നുമുണ്ട്. എത്ര അനായാസമായിട്ടാണ് താങ്കള്‍ സംസാരിക്കുന്നത് എന്ന് ഒരു വിദ്യാര്‍ത്ഥി അത്ഭുതത്തോടെ ചോദിക്കുകയും ചെയ്തു....
Read more''കുഞ്ഞ് അമ്മയുടെ വയറ്റില്‍ കിടക്കുന്നത് ഒരു പ്രത്യേക സഞ്ചിയിലാണ്. കുഞ്ഞ് പുറത്തു വന്നു കഴിഞ്ഞാല്‍, ആ സഞ്ചികൂടി പുറത്തു പോകണം. അത് രണ്ടു മൂന്നു മണിക്കൂറിന് ശേഷമാവും...
Read moreകണ്ണാ നീയെന്‍ കനവിലൊരിക്കല് കടമ്പു മരമായ് പൂക്കാമോ? പൂത്ത കടമ്പിന് കൊമ്പില്‍ നിന്നൊരു നനുത്ത കാറ്റായ് വീശാമോ? വീശും കാറ്റത്തൂഞ്ഞാലാടും തുടുത്ത പൂവായ് ചിരിതൂകാമോ? പൂവിന് മണമായെല്ലാനാളും...
Read more''തള്ളപ്പശു, കുട്ടിയെ നന്നായി നക്കണം. നക്കുമ്പോള്കിട്ടുന്ന ചൂടുകൊണ്ടാ പശുക്കുട്ടിയുടെ ശരീരത്ത് നന്നായി രക്ത ഓട്ടം ഉണ്ടാകുന്നത്.'' അച്ഛന് പറഞ്ഞു. ''കണ്ണാ, നീ പോയി കുളിക്കാന്‍ നോക്ക്. ഞാന്‍...
Read moreവിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വരികളാണ് തലക്കെട്ട്. 'നീരാട്ട്' എന്ന കവിത. ചെറുപ്പത്തില്‍ ഒറ്റക്ക് പുഴയില്‍ കുളിക്കാന്‍ ആദ്യമായി അനുവാദം ലഭിച്ച കുട്ടി. ഇഞ്ചകീറി പതപ്പിച്ചും തളിര്ത്താളി തേച്ചും അരയ്ക്കൊപ്പമുള്ള...
Read moreരാവണന്റെ കൈയിലെ വാളിന്റെ പേരാണ് ചന്ദ്രഹാസം. ശിവന് നല്‍കിയതാണിത്. അതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ രാവണന് ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ തുടങ്ങി. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടില്ല....
Read moreഇഞ്ചിക്ക് ചാണകം കലക്കി ഒഴിച്ചുകൊണ്ട് അച്ഛന് പറമ്പില്‍ നില്ക്കുന്നതു കണ്ടപ്പോള്‍ കണ്ണന് അച്ഛന്റെ അടുത്തേക്ക് ചെന്നു. ''അച്ഛാ, കറുമ്പി പുല്ലൊന്നും തിന്നാതെ കരയുന്നു.'' കണ്ണന് പറഞ്ഞു. ''രാവിലെതന്നെ...
Read moreവെട്ടിനിരത്താന്‍ തുനിയരുതേ നട്ടുനനച്ചു വളര്‍ത്തിടണേ വെട്ടാനായുധമേന്തിവരുമ്പോള് ഓടിയടുത്തു തടഞ്ഞിടണേ തണലുകള്‍ നല്‍കും നല്ലമരങ്ങള്‍ നാടുമുഴുക്കെ വളര്‍ത്തിടണേ അതിനായ് നമ്മള്ക്കൊത്തൊരുമിക്കാം കൂട്ടത്തോടെ മുന്നേറാം.
Read more''മൂക്കു കുത്തിയാല്‍ അതിന് വേദനിക്കില്ലേ അച്ഛാ. കഷ്ടമല്ലേ..'' കണ്ണന് സങ്കടത്തോട് പറഞ്ഞു. ''മൂക്കുകയര്‍ നൂലുകൊണ്ടുള്ളതാ. അതുകൊണ്ട് അത്ര പരുക്കനല്ല. ഒരാഴ്ചകൊണ്ട് ശരിയായിക്കോളും'' അച്ഛന് കണ്ണനെ ആശ്വസിപ്പിച്ചു. കണ്ണന്...
Read more''രാജ്യം സൃഷ്ടിക്കേണ്ടത് കച്ചവടക്കാരും രാഷ്ട്രീയക്കാരുമല്ല. കലാകാരന്മാരും കവികളുമാണ്. '' വിഖ്യാതനായ ഒരു കലാചിന്തകന്റെ വാക്കുകളാണിത്. ആനന്ദ്. കെ കുമാരസ്വാമിയുടെ. തന്റെ 'Essays in National Idealism' (1909)...
Read moreഒരു ദിവസം അച്ഛന് കറുമ്പിയുടെ ചെറിയ മുലകള്‍ ഞെക്കിപ്പിഴിഞ്ഞു നോക്കുന്നത് കണ്ണന് കണ്ടു. കാളയെക്കൊണ്ട് ചവിട്ടിച്ച്, രണ്ടു മൂന്നുമാസം കഴിഞ്ഞിരുന്നു. അപ്പോള്‍ അത് കാലിളക്കി അച്ഛനെ തൊഴിക്കാന്‍...
Read moreതൊഴുത്തില്‍ നില്ക്കുമ്പോള് കറുമ്പിയുടെ അടുത്തേയ്ക്കു ചെന്നാല്‍ അത് തലയിളക്കി കുറുമ്പു കാട്ടുമ്പോള്‍ കാളകളെ നിയന്ത്രിക്കാന്‍ അച്ഛന് കൊണ്ടു വച്ച പൂട്ടുകമ്പ് എടുത്ത് കണ്ണന് അടിച്ചിട്ടുണ്ട്. അച്ഛന് പൂട്ടുമ്പോള്‍...
Read moreരണ്ടുമുറിയും അടുക്കളയും വലിയ ഒരു വരാന്തയും മാത്രമുള്ള വീടിന്റെ ഒരു മുറിയില്‍ വലിയ പത്തായം സ്ഥാനം പിടിച്ചിരുന്നു. രണ്ടു തട്ടൂടി* യുടെ (*പലക അടിച്ച കട്ടില്) അത്രയും...
Read moreഇക്കരെ മേയും പയ്യിനു തോന്നി അക്കരയല്ലോ കേമം പാറിയണഞ്ഞൊരു പരുന്തു ചൊല്ലീ പയ്യേ, അക്കരനല്ലൂ. പച്ചപ്പുല്ലുപരക്കേയുണ്ട് പച്ച മരത്തണലുണ്ട് തഴുകിയുറക്കാന്‍ കുളിര് കാറ്റുണ്ട് തെളിനീരുറവകളുണ്ട് ചങ്ങാത്തത്തിനു മാനും...
Read moreഭൂമി സൂര്യനെ ചുറ്റിത്തിരിയുമ്പോഴാണ് നമുക്ക് ദിവസങ്ങള്‍ ഉണ്ടാകുന്നത്. ദിവസത്തിനു രണ്ടു ചിറകുകള് ഉണ്ട്, അഥവാ ഭാഗങ്ങളുണ്ട്. രാത്രിയും പകലുമാണത്. ഉറക്കവും ഉണര്‍വ്വുമാണത്. അല്ലെങ്കില്‍ വിശ്രമവും ശ്രമവുമാണത്. അങ്ങനെ...
Read moreപാടത്തുപോയ അച്ഛന് വരാന്‍ വൈകിയപ്പോള്‍ ആലോചനയില്‍ നിന്ന് ഉണര്‍ന്ന് കണ്ണന് അടുക്കളയിലേക്ക് പോയി. പലഹാരം ഉണ്ടാക്കി കഴിഞ്ഞെങ്കിലും ചായപ്പാത്രം അമ്മ അടുപ്പത്ത് വച്ചിട്ടില്ല. അച്ഛന് വരാതെ പലഹാരത്തില്‍...
Read moreചില് ചില് ചില് ചില് എന്നുംപാടി- അണ്ണാന് കുഞ്ഞു മരം കയറും, ചില്ലകള്‍ തോറും ചാടിച്ചാടി- മാനത്തേക്ക് കുതിച്ചുയരും മുമ്പില്‍ കാണും മാമ്പഴമെല്ലാം കൈയിലെടുക്കുമകത്താക്കും, പുറത്തുവരയും, കൗതുകവാലും...
Read moreമഴക്കാലത്ത് കാളകളെ കുളിപ്പിക്കുന്നത് പാടത്തിനോട് ചേര്‍ന്നൊഴുകുന്ന ചെറിയ തോട്ടിലാണ്. ചെറിയ തോട്ടില്‍ മഴക്കാലത്തുമാത്രമേ കാളകളെ കുളിപ്പിക്കാനുള്ള വെള്ളം ഉണ്ടാവാറുള്ളു. പാടവരമ്പിനോടു ചേര്‍ന്നുള്ള തോടിന്റെ കരയില്‍ താമസിക്കുന്ന ചില...
Read moreമയില്‍പ്പീലി കാണേ മനസ്സിലെത്തീ, കണ്ണന്റെ പീലിത്തിരുമുടിയും; മുളങ്കാടുകാണേ, യൊഴുകിവന്നൂ വേണുഗാനത്തിന്നലയൊലികള്. ആകാശനീലത്തില്‍ നിന്റെ മേനി, മഞ്ഞമന്ദാരത്തില് നിന്റെ വസ്ത്രം കവിളില്‍ ചെന്താമരപ്പൂക്കള്‍ കണ്ടു, ആഭരണത്തില്‍ നക്ഷത്രശോഭ. കാല്ത്തളനാദത്തില്...
Read moreഒരു പിടി അവലായെന് ഹൃദയത്തെ ഞാന്‍ നിന്റെ തിരുമുന്നിലര്പ്പിച്ചിടട്ടെ കദനത്തിന്‍ കയ്പ്പാണു മധുരമില്ലെങ്കിലു മിതു നിനക്കെന്റെ സമ്മാനം ഇതു നിന്റെ തൃക്കയ്യില്‍ സ്വീകരിയ്ക്കു കണ്ണാ ഒഴുകുന്ന കണ്ണീര്...
Read moreപാടത്ത് വിത്ത് വിതച്ചു കഴിഞ്ഞാല്‍ അത് കൊയ്യുന്നതുവരെ, മുടങ്ങാതെ രാവിലെ എഴുന്നേറ്റ് പാടത്തേയ്ക്കു അച്ഛന് പോകും. വീട്ടില്‍നിന്നും അല്പം അകലെയാണ് പാടം. സൂര്യന് ഉദിച്ചു കഴിഞ്ഞാല്‍ പിന്നീട്...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies