ബാലഗോകുലം

മുത്തുമണികള്‍

മുറ്റത്തെ മന്ദാരപ്പൂവിതളില്‍ മുത്തുപോലുണ്ടൊരു മഞ്ഞുതുള്ളി! ആരുകണ്ടാലും കൊതിച്ചുപോകും കയ്യിലെടുത്തൊരു മുത്തമേകാന്‍! അമ്മിണി കൗതുകമോടതിനെ കണ്ണുചിമ്മാതങ്ങു കണ്ടുനില്‍ക്കെ, പമ്മിപ്പതുങ്ങിയവിടെയെത്തി പൂച്ചയെപ്പോലൊരു കുഞ്ഞുകാററ്! കാററിന്റെ കയ്യൊന്നു തൊട്ടനേരം അയ്യയ്യോ!താഴെപ്പോയ് മഞ്ഞുതുള്ളി!...

Read more

പുത്തൂരം വീട്ടിലേക്ക് (ആരോമർ ചേകവർ 36)

''അമ്മ ഖേദിക്കേണ്ട. അമ്മാവന്റെ മനസ്സെന്റെ കൂടെയുണ്ടെങ്കില്‍, ചന്തൂനോടു ഞാന്‍ പകരം ചോദിക്കും. അവന്റെ തല ഞാന്‍ കൊണ്ടുവരും. ആ തലകൊണ്ട് ഞാന്‍ കാറകൊട്ടും'' ''ഉണ്ണീ, പോകുന്നവഴി നീ...

Read more

കണ്ണനൂട്ട്

അഷ്ടമി രോഹിണി നാള് വന്നു ഒരു വട്ടം കൂടി ഞാന്‍ കണ്ണനായി. മയില്‍പ്പീലിയില്ലാതെ, മുരളികയില്ലാതെ ചമയങ്ങളണിയാതെ കണ്ണനായി. ശൈശവ ബാല്യകൗമാരകാലങ്ങളെന്‍ ഓര്‍മ്മയില്‍ പീലി നിവര്‍ത്തിയാടി. അഷ്ടമിരോഹിണി നാളിലെ...

Read more

പകരം ചോദിക്കാന്‍ (ആരോമര്‍ ചേകവര്‍ 35)

''ദേഹദണ്ഡം പാരമുണ്ടായിരുന്നെങ്കിലും എന്റെ ആങ്ങള അങ്കത്തട്ടില്‍നിന്നിറങ്ങി ആല്‍ത്തറയില്‍ കേറിയിരുന്നു. ഓലയും എഴുത്താണിയും വരുത്തി. നടന്നതെല്ലാം അതേപടി ഓലയില്‍ പകര്‍ത്തി. ഓലക്കെട്ട് നിന്റെ അമ്മയെ ഏല്‍പ്പിക്കാനായി വാഴുന്നോരുടെ കയ്യില്‍...

Read more

കൈക്കില

സഹായിക്കുന്നു നിസ്വാര്‍ത്ഥം അടുക്കളയിലമ്മയെ നിഷ്‌ക്കാമമാം കര്‍മ്മത്തിന്റെ പര്യായമായ കൈക്കില. കൈപൊള്ളാതെ ചോറുവാര്‍ക്കാന്‍ സ്വന്തം മെയ്‌പൊള്ളുമെങ്കിലും ഉപകരിക്കുന്നമ്മയ്ക്കീ കൈക്കില ത്യാഗശീല താന്‍. അടുക്കളപ്പോരായ്മകള്‍ അറിയിക്കാതമ്മയൊപ്പം പരാതികള്‍ പറയാതെ പെരുമാറുന്നു...

Read more

കാറാപ്പിള്ളേരുടെ വെല്ലുവിളി (ആരോമര്‍ ചേകവര്‍ 34)

കാറകളികാണാന്‍ കുരുക്കള്‍ അനുവാദം കൊടുത്തു. അരയാല്‍ത്തറയില്‍ കാത്തിരിപ്പുണ്ട് അടിയോടി. അടിയോടിയോടൊപ്പം ആരോമുണ്ണി കാറകളി നടക്കുന്ന പറമ്പിലേക്കു ചെന്നു. കാറകളിക്കുന്ന പിള്ളേര് രണ്ടു സംഘമായിത്തിരിഞ്ഞ് കളിതുടങ്ങി. കളി കണ്ടുകൊണ്ട്...

Read more

ആനയെ കണ്ടപ്പോള്‍

കരിമലയിളകി വരുന്നതുപോലെ കറുമ്പനാന വരുന്നുണ്ട് വടിയും തോട്ടിയുമായി പാപ്പാന്‍ പുറത്തു കയറിയിരിപ്പുണ്ട്. ആന വരുന്നതു കണ്ടിട്ടോടി- ക്കൂടുന്നു കുട്ടികള്‍ ചുറ്റും. ആഹ്ലാദിച്ചവര്‍ തുള്ളിച്ചാടി; ആഹാ, ഇവനൊരു വമ്പന്‍,...

Read more

ആരോമലുണ്ണി ( ആരോമര്‍ ചേകവര്‍ 33)

''പിന്നെന്താ മുത്തശ്ശീ ? '' ''നൊന്തുപെറ്റ മകനല്ലേ അപ്പൂ. പഴയ കഥകള്‍ മകന്റെ ചെകിട്ടിലെത്തിയാല്‍ അവന്‍ പകരം ചോദിക്കാന്‍ ചാടിപ്പുറപ്പെടുമെന്ന് അമ്മയ്ക്കു നല്ല പേടിയുണ്ടായിരുന്നു. അച്ഛനായ കുഞ്ഞിരാമനെപ്പോലെ...

Read more

ആര്‍ച്ചയ്ക്ക് പൊന്‍ പണക്കിഴി (ആരോമര്‍ ചേകവര്‍ 32)

''നിങ്ങടെ ആങ്ങള അല്ലിമലര്‍കാവില്‍നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് അറിവുകിട്ടി. ഇപ്പോള്‍ ഇവിടെ എത്തും. ചേകോര്‍ക്കു വെറ്റിലയും പാക്കും കാഴ്ചവെയ്ക്കാന്‍ വന്നതാണേ ഞാന്‍'' നേരാങ്ങള വരുന്നതുകണ്ട് ഉണ്ണിയാര്‍ച്ച ഉറുമി താഴെവെച്ചു. ഓടിച്ചെന്ന്...

Read more

എന്റെ വിദ്യാലയം

നല്ലതു കാണുവാന്‍, നല്ലതുകേള്‍ക്കുവാന്‍ നാളേയ്ക്കു നല്ല വഴിക്കാവലാകുവാന്‍ ചിത്തവിശുദ്ധിയും സന്മാര്‍ഗ്ഗബോധവും കൃത്യചാതുര്യവും ഭക്ത്യാദരങ്ങളും ദീനരില്‍ കരുണയും സ്‌നേഹവും വിനയവും ദാനമായേകിയ വിദ്യാനികേതനം അറിവിന്റെ അക്ഷയച്ചെപ്പു തുറക്കുവാന്‍ അക്ഷരത്താക്കോല്തന്ന...

Read more

ആര്‍ച്ചയെ അനുനയിപ്പിക്കാന്‍ (ആരോമര്‍ ചേകവര്‍ 31)

''കാഴ്ചയായിട്ടെന്തെങ്കിലും അവളുടെ കാല്‍ക്കല്‍ വെയ്ക്കണം കുഞ്ഞിപ്പൂമാ'' അങ്ങനെയാട്ടെ എന്നു സമ്മതിച്ചുകൊണ്ട് കുഞ്ഞിപ്പൂമ പൊന്നിന്‍തളികയൊന്ന് പൊടിതുടച്ചെടുത്തു. തളിര്‍വെറ്റില കെട്ടോടെ വെച്ചു. ചാപ്പാടന്‍പുകലയും നീലക്കവുങ്ങിന്റെ പാക്കും വെച്ചു. അങ്കക്കലിപൂണ്ടു നില്‍ക്കുന്ന...

Read more

അമ്പലപ്പുഴ കാച്ചുപ്പ്

അമ്പലപ്പുഴ പാല്‍പായസം പോലെ വളരെ പ്രശസ്തവും സവിശേഷതകളുള്ളതുമായ ഒന്നാണ് അമ്പലപ്പുഴ കാച്ചുപ്പ്. ചെമ്പകശ്ശേരി രാജ്യം ദേവനാരായണന്മാര്‍ വാണിരുന്ന കാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിത്യവും സദ്യയുണ്ടായിരുന്നു. പൂജാരികള്‍ക്കും സില്‍ബന്ധികള്‍ക്കും...

Read more

ജോനകരെ വിറപ്പിച്ചു (ആരോമര്‍ ചേകവര്‍ 30)

ഉണ്ണിയാര്‍ച്ചയും കുഞ്ഞിരാമനും നടന്ന് താനൂരങ്ങാടില്‍ ചെന്നു. അവിടത്തെ വാണിഭം കണ്ടു. അവിടന്നും നടന്ന് എടവട്ടത്തങ്ങാടിയില്‍ കയറി. അങ്ങാടിയിലുള്ള ആല്‍ത്തറയ്ക്കരികെയെത്താറായി. ആല്‍ത്തറയ്ക്കു മുമ്പില്‍ ജോനകര്‍ കൂട്ടംകൂടി നില്‍പ്പുണ്ടല്ലൊ! കുഞ്ഞിരാമന്‍...

Read more

അത്തംപത്തോണം

അത്തംപത്തോണത്തിന്‍ കേളികൊട്ടായ് മാവേലിക്കാലത്തിന്നോര്‍മ്മ നെഞ്ചില്‍. ആടിപോയാവണി തേരിലെത്തി ഓണനിലാക്കുളിര്‍ തേടിയെത്തി. ഇല്ലായ്മ വല്ലായ്മ പോയൊഴിഞ്ഞു അക്ഷമരുത്രാടപ്പാച്ചിലായി. ചെന്താമര ചേറില്‍ കണ്‍തുറന്നു തുമ്പപ്പൂ വെണ്മയകം നിറച്ചു. പൂവേ പൊലി...

Read more

വംശഗുണം

ചേറില്‍പ്പിറന്നു വളര്‍ന്നുവെന്നാകിലും ചെന്താമരപ്പൂവിനെന്തുഭംഗി കാക്കക്കുടുംബത്തിലംഗമാണെങ്കിലും കുയിലിന്‍സ്വരമെത്ര വെണ്മധുരം. കുപ്പക്കുഴിയില്‍ വളര്‍ന്നീടുമെങ്കിലും തൃത്താവിന്‍ മാഹാത്മ്യം പോയീടുമോ? ദുര്‍ജ്ജന സംസര്‍ഗ്ഗമുണ്ടാകിലും സജ്ജനമുണ്ടോ ദുഷിപ്പതുള്ളൂ?

Read more

ആര്‍ച്ച നാഗപുരത്തങ്ങാടിയില്‍ (ആരോമര്‍ ചേകവര്‍ 29)

ആര്‍ച്ച ഒരുങ്ങിക്കെട്ടിയിറങ്ങുന്നതുകണ്ട് കുഞ്ഞിരാമന് അരിശം വന്നു. ''മാനുഷ്യം കൊഞ്ചല്ലേ പെണ്ണേ. ചൂരക്കോലുകൊണ്ടു മയക്കും ഞാന്‍'' ''അച്ഛനും അമ്മയും എന്നെ അടിച്ചിട്ടില്ല. കുരുക്കളും എന്നെ അടിച്ചിട്ടില്ല. പിന്നല്ലെ-'' എന്നുംപറഞ്ഞ്...

Read more

ഉണ്ണിയാര്‍ച്ച അല്ലിമലര്‍ക്കാവിലേക്ക് (ആരോമര്‍ ചേകവര്‍ 28)

''ആരെത്തുണകൂട്ടിപ്പോകും? '' ''ഭര്‍ത്താവുണ്ടല്ലോ എനിക്കു തുണവരാനായിട്ട് '' ''അവനുണ്ടോ നിണക്കു തുണവരാന്‍ നേരം! പുതുശ്ശേരിക്കളരിയില്‍ പയറ്റു പഠിപ്പിക്കാന്‍ പോകണ്ടേ കുഞ്ഞിരാമന്. തുടങ്ങുമ്പോഴായിരവും നിറുത്തുമ്പോഴായിരത്തൊന്നും പണം കിട്ടും. എനിക്ക്...

Read more

കുറുമ്പത്തി ആര്‍ച്ച (ആരോമര്‍ ചേകവര്‍ 27)

ആരോമര്‍ചേകവരുടെ കഥ കേട്ട് അപ്പു കരഞ്ഞു. കഥ പറയുന്ന മുത്തശ്ശിയുടെ കണ്ണുകളും നനഞ്ഞിട്ടുണ്ടെന്ന് അപ്പു കണ്ടു. ''ചതിയന്‍ ചന്തു. ചന്തൂനെ വെറുതെ വിട്ട്വോ പുത്തൂരം വീട്ടുകാര് ?''...

Read more

കൃഷ്ണനോട്‌

ഉറീക്കലത്തിലുണ്ടല്ലോ; തൈരെന്‍ കൃഷ്ണാ, യഥേഷ്ടമായ്. വെണ്ണ കട്ടുണ്ണുന്നില്ലേ നീ? മോഷ്ടാവേ, പാര്‍ത്തുനില്പു ഞാന്‍. ഭക്തന്റെ ചിത്തം തന്നെ നിന്‍ മോഷണദ്രവ്യം മാധവാ. ഗോപീമാനസം തന്നെ നിന്‍ തൈര്‍ക്കുടം...

Read more

ആരോമര്‍ പുത്തൂരം വീട്ടില്‍ (ആരോമര്‍ ചേകവര്‍ 26)

''വാഴുന്നോരേ, അമ്മയും അച്ഛനും വീട്ടിലുണ്ട്. എന്നെ പല്ലക്കിലെടുത്തുകൊണ്ട് വീട്ടിലേക്കു കൊണ്ടുപോകരുത്. അവര് കല്ലോടു തലതല്ലി മരിക്കും'' ആരോമരെ പല്ലക്കില്‍നിന്നിറക്കി, നായന്മാര്‍ കൈത്താളംപൂട്ടി നടത്തി. ഏറെ പാരവശ്യത്തോടെ പൊന്നുമകന്‍...

Read more

കരിഞ്ചേമ്പിന്‍ തണ്ടറുത്തപോലെ (ആരോമര്‍ ചേകവര്‍ 25)

''അരിങ്ങോടരേ. ആയുധമില്ലാത്തവനോടങ്കം വെട്ടുന്നത് ആണുങ്ങള്‍ക്കു ചേര്‍ന്നതല്ല. ഞാനൊരു ചുരിക വാങ്ങട്ടെ'' ആ മൊഴികേട്ട് അരിങ്ങോടര്‍ ചീറ്റിക്കൊണ്ടടുത്തു. മിന്നല്‍വേഗത്തില്‍ ആരോമരുടെ നാഭിക്കുനേരെ ചുരിക നീട്ടി. ഒഴിഞ്ഞുമാറിയെന്നാലും ചുരികത്തലപ്പ് ആരോമരുടെ...

Read more

ആകാശക്കാഴ്ചകള്‍

ഏഴുനിറങ്ങള്‍ ചാലിച്ച് ചാരുത ചേരും മഴവില്‍ച്ചിത്രം ആരു വരച്ചു മാനത്ത്, ഏതു ചിത്രകാരന്‍? പുലര്‍വേളയിലാകാശം ഒരു ചെമ്പരത്തിക്കാട്! നട്ടുച്ചയ്‌ക്കോ ചെമ്മരിയാടുകള്‍ മേയും പുല്‍മേട് അന്തിയില്‍ മാനം സിന്ദൂരപ്പൊടി...

Read more

ഓണാഘോഷം

അത്തിപ്പൊത്തിലെ തത്തമ്മേ അത്തം പത്തിന് തിരുവോണം! തുള്ളിനടക്കും തുമ്പികളേ പൂക്കളിറുക്കാന്‍ കൂടേണം. തുമ്പപ്പൂവേ വെള്ളച്ചീ ഒരു വട്ടിച്ചോറ് നീ തരണം കാട്ടുകറുമ്പി കാക്കച്ചീ കറികളൊരുക്കാന്‍ നീ വരണം...

Read more

ചന്തു ചതിച്ചു (ആരോമര്‍ ചേകവര്‍ 24)

ചേകവന്മാര്‍ അങ്കത്തട്ടിലേറാനുള്ള സമയമായി. അപ്പോള്‍ നാടുവാഴി കല്‍പ്പിച്ചു: ''ആളങ്കത്തിനു മുമ്പ് കോഴിയങ്കം നടക്കട്ടെ'' കോഴിയങ്കംകൊണ്ടേ തീര്‍പ്പറിയാം. ചേകവന്മാര്‍ക്കു സമ്മതമാണെങ്കില്‍ ആളങ്കം ഒഴിവാക്കാമെന്നാണ് നാടുവാഴി നിരൂപിച്ചത്. കോഴിയങ്കം തുടങ്ങി....

Read more

ഭഗിനി നിവേദിത

സ്വാമി വിവേകാനന്ദന്‍ അനവധി പാശ്ചാത്യരുടെ ആരാധനാപാത്രമായി മാറി. മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന ഐറിഷ് വനിത സ്വാമിജിയുടെ ശിഷ്യയായി. ഇവരാണ് പില്‍ക്കാലത്ത് ഭഗിനി നിവേദിത എന്ന പേരു...

Read more

അങ്കത്തട്ടിന്റെ പൂജ (ആരോമർ ചേകവർ 23)

അങ്കത്തട്ടു പണിതീര്‍ത്ത് പണിക്കൂലിയും വാങ്ങിപ്പോന്നു. ഇപ്പോഴെന്തിനാണാവോ പണിയാളരേയും കൂട്ടി നഗരത്തിലേയ്‌ക്കെത്താന്‍ കല്‍പ്പിച്ചിരിക്കുന്നത്? അങ്കത്തട്ടിന്മേല്‍ മുളയാണിയിട്ട് മുറിപ്പലകവെച്ചു മുറുക്കിയ ചതി ആരാനും കണ്ടറിഞ്ഞിട്ടുണ്ടാകുമോ? അരിങ്ങോടരുടെ വാക്കു കേള്‍ക്കേണ്ടിയിരുന്നില്ല. ഇപ്പോഴിതാ...

Read more

അങ്കത്തട്ടിലേക്ക് (ആരോമര്‍ ചേകവര്‍ 22)

കടയിച്ചെടുത്ത ചുരിക നാലും കൊല്ലന്‍ ആരോമരുടെ കാല്‍ക്കല്‍വെച്ചു. നാലു ചുരികയില്‍ ഒരു ചുരികയുടെ ഇരുമ്പാണി മാറ്റി, മുളയാണിവെച്ച്, പൊന്‍കാരംകൊണ്ടു വിളക്കുന്നത് കൊല്ലത്തിപ്പെണ്ണു കണ്ടതാണ്. ചന്തുച്ചേകോര്‍ കണ്ടുനില്‍ക്കേയാണ് കെട്ടിയവന്‍...

Read more

വായനയും എഴുത്തും

വായന ഒരു സംസ്‌കാരമാണ്. അത് നല്ലശീല ഗുണവുമാണ്. ഒരു മോഹമാണ്... ദാഹമാണ്. വിശപ്പും ദാഹവുമുണ്ടാകുമ്പോള്‍ ആഹാരവും ജലവും ചോദിച്ചുവാങ്ങുന്നതുപോലെ. മനസ്സിന്റെ വിശപ്പും ദാഹവുമകറ്റി, ഓജസ്സും തേജസ്സും പകരാന്‍...

Read more

വാഴുന്നോരുടെ വീട്ടില്‍ (ആരോമര്‍ ചേകവര്‍ 21)

ആരോമരും സംഘവും പടിയും പടിപ്പുര കടന്ന് പെരുവഴിയിലിറങ്ങിയ നേരത്ത് അയല്‍വീട്ടില്‍ കൊടുക്കേണ്ട *മാറ്റുമായി ദേശത്തു മണ്ണാത്തി എതിരേ വന്നു. ദുശ്ശകുനം! പിന്‍വാങ്ങി, കുറഞ്ഞോരു നേരം ആരോമര്‍ പടിപ്പുരയില്‍തന്നെ...

Read more

മുളയാണിയിട്ട് കൊല്ലന്‍ (ആരോമര്‍ ചേകവര്‍ 20)

''ഈ വക ചതി എങ്ങനെ ഞാന്‍ ചെയ്യേണ്ടൂ ! ” ''അങ്കത്തില്‍ നീ എന്നെ ജയിപ്പിച്ചാല്‍ നിണക്ക് ഞാന്‍ തക്കപ്രതിഫലം തരും. എന്റെ മകള്‍ കുഞ്ചുണ്ണൂലിയും മരുമകള്‍...

Read more
Page 12 of 15 1 11 12 13 15

Latest