No products in the cart.
''നമുക്കു കൊരങ്ങന്മാരെ കല്ലെറിഞ്ഞോടിക്കാം'' ആരവ് പതുക്കെപ്പറഞ്ഞു. ദേവൂന് അക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു ''മമ്മ പറഞ്ഞത്, കൊരങ്ങന്മാര് ഹനുമാന് സ്വാമീടെ ആളുകളാണെന്നാ.'' അപ്പോഴേക്കും ഊഞ്ഞാലാട്ടം നിര്‍ത്തി ഓടിയടുത്തെത്തിയിരുന്നു ഫര്‍ഹാനും ദില്ബീറും...
Read moreDetailsനിലത്ത് അട്ടിയട്ടിയായിക്കിടക്കുന്ന ഇലകള്‍ പച്ചയും മഞ്ഞയും തവിട്ടും ചുവപ്പും നിറമില്ലാത്തവയുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. നിലത്തു ചിലയിടത്തു കുഴികളുണ്ടാവും. കുഴികള്‍ മൂടിയിട്ടുണ്ട്. ഇലകളുള്ളത് കൊണ്ട്, കുഴിയെവിടെയാണെന്നറിയില്ല. ചിലപ്പോള്‍ അത്തരം ചെറുകുഴികളില്‍...
Read moreDetailsദേവേശി മമ്മയുടെ വീട്ടിലെത്തിയിട്ടിപ്പോള്‍ പത്തുദിവസമായിരിക്കുന്നു. അഞ്ചുദിവസം കഴിഞ്ഞാല്‍ അച്ഛന് സിംഗപ്പൂരില്‍ നിന്നു തിരിച്ചെത്തും. ദല്‍ഹിയില്‍ നിന്ന് നേരേ കൊച്ചിയിലിറങ്ങി ദേവേശിയെ കാണാന്‍ വരും. ഒന്നോ രണ്ടോ ദിവസം...
Read moreDetailsഭാവിയില്‍ ചെയ്യേണ്ടിയിരുന്ന പല പ്രവര്‍ത്തനങ്ങളിലേക്കും സ്വാമിജിയെ ഒരുക്കിയെടുക്കുന്നതിന് ഹിമാലയന്‍ യാത്രകള്‍ കാരണമായിട്ടുണ്ട്. 1890 ആഗസ്റ്റ് മാസം അവസാനം സ്വാമിജി അല്‍മോറയിലെത്തി. അവിടെ ലാല ബാദിഷാ എന്ന ഭക്തന്...
Read moreDetailsരാമകൃഷ്ണ ദേവന് ഗംഗാമാതാവിന്റെ ഒരു ഭക്തനായിരുന്നു. ഗംഗയെ അദ്ദേഹം എന്നും ആരാധനയോടെയാണ് കണ്ടിരുന്നത്. അതുപോലെ സ്വാമി വിവേകാനന്ദന് ഹിമാലയത്തെ അകമഴിഞ്ഞ ആരാധനയോടെയും ആകര്‍ഷണീയതയോടെയുമാണ് കണ്ടിരുന്നത്. അതിന് ഉദാഹരണമാണ്...
Read moreDetailsദേവു പേടിച്ചു മിണ്ടാനാവാതെ നിന്നുപോയി! സത്യത്തില്‍ ശ്വാസം വിടാന്‍ പോലുമാവാതെയാണവള് നിന്നത്. പക്ഷേ മമ്മയുടെ ധൈര്യം കണ്ടപ്പോഴാണവള് ശരിക്കും ഞെട്ടിപ്പോയത്. നിലത്തു കൂടി ഇഴഞ്ഞു നീങ്ങിച്ചെന്ന്, തൂണിനു...
Read moreDetailsരണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ദേവു കുറേ കാര്യങ്ങള്‍ മനസ്സിലാക്കി. ചെമ്പൂവട്ടമെന്ന ആ നാട്ടിലുളള പ്രായമായ മറ്റു സ്ത്രീകളെപ്പോലെയല്ല തന്റെ മമ്മ എന്നതായിരുന്നു അതിലാദ്യത്തേത്. മറ്റു സ്ത്രീകളുടെയെല്ലാം വേഷം...
Read moreDetailsദേവു നിലത്തുനിന്നു തപ്പിപ്പിടഞ്ഞെഴുന്നേല്ക്കാന് ശ്രമിച്ചെങ്കിലും പേടി കാരണം അവള്‍ക്കതിനു കഴിഞ്ഞില്ല. ആനക്കൊമ്പന് ഇപ്പോള്‍ തന്നെ ചവിട്ടിച്ചമ്മന്തിയാക്കുമെന്നു ഭയന്ന് കണ്ണുകളിറുക്കിയടച്ചാണവള് നിലത്തു കമിഴ്ന്നു കിടന്നത്. ആനക്കൊമ്പനിപ്പോ തന്റെയടത്തേക്കു പതിയെപ്പതിയെ...
Read moreDetails'വാ, ഇനി നമുക്കു കഴിക്കാം. വിശക്കുന്നൂന്ന് പറയാമ്പറ്റാത്തോര്ക്ക് കൊടുത്തിട്ടേ നമ്മടെ വെശപ്പു മാറ്റാവൂ' ദേവേശിയും മമ്മയും ഡൈനിംഗ് ടേബിളിനരികിലിരുന്നു. മമ്മ കാസറോളില്‍ നിന്ന് ചൂടുള്ള, മൃദുലമായ ഇഡ്ഡലി...
Read moreDetailsരാത്രിയായി. രണ്ടാംനിലയിലെ ചുവപ്പന്‍ തറയോടു പാകിയ മുറിയിലെ കട്ടിലിലാണ് മമ്മയും ദേവുവും ഉറങ്ങാന്‍ കിടന്നത്. ദേവുവിന് തീരെ ഉറക്കം വന്നില്ല. ഓര്മ്മയിലാദ്യമായാണ് താനൊറ്റയ്ക്കല്ലാതെ ഉറങ്ങാന്‍ കിടക്കുന്നത്. വസന്ത്...
Read moreDetailsവളരെ വലിയൊരു മുറ്റത്ത് കാര്‍ നിര്‍ത്തി. ചുറ്റുപാടും വലിയ മരങ്ങള്‍, മരക്കൊമ്പുകളില്‍ നിന്നു തൂങ്ങിക്കിടക്കുന്ന വമ്പന്‍ കാട്ടുവള്ളികള്‍. മുറ്റത്തിന്റെ അങ്ങേയറ്റത്തൊരു വലിയ വീട്, ഓടുമേഞ്ഞ രണ്ടുനിലവീടാണത്. ചന്ദ്രപ്പൂപ്പന്‍...
Read moreDetailsനീണ്ട വെള്ളത്താടിയും കറുത്ത ജൂബ്ബായും. തൂവെളള മുടി തോളൊപ്പം. തൂവെള്ള കൊമ്പന് മീശ. അതാണ് ചന്ദ്രപ്പൂപ്പന്‍. അച്ചയോടുമമ്മയോടുമൊക്കെ വീഡിയോ കോളില്‍ സംസാരിക്കുന്നതു കണ്ടുളള പരിചയമേയുളളൂ ദേവുവിന് ചന്ദ്രപ്പൂപ്പനെ....
Read moreDetailsഹാറ്റാചുപ്പായുടെ മായാലോകം നോവല്‍ ആരംഭിക്കുന്നു... 'ഇവിടെത്തന്നെ നിക്കണമെനിക്ക്. ഞാമ്പോവില്ല' ഏഴു വയസ്സുകാരിയായ ദേവേശി മുഖം കൂര്പ്പിച്ചുകൊണ്ടാണതു പറഞ്ഞത്. പറച്ചിലിനൊപ്പം, മുന്പിലിരുന്ന ബ്രെഡ് ഓംലറ്റിന്റെ പ്ലേറ്റ് തള്ളി മാറ്റുകയും...
Read moreDetails'അമ്മേ! ഞങ്ങളുടെ ക്ലാസിലെ റിനുവിന്റെ അച്ഛന്റെ അക്കൗണ്ടിലെ പൈസ മുഴുവനും നഷ്ടമായി.' കിച്ചുമോന് അമ്മയോട് പറഞ്ഞു. 'അതെങ്ങനെയാ മോനേ?' 'അവന് ഗെയിംവഴി പരിചയപ്പെട്ട ഒരാള്‍ക്ക് പുതിയ ഗെയിമുകള്‍...
Read moreDetailsമുത്തശ്ശിയാണ് ആദ്യം അതു കാണുന്നത്. മുറ്റത്ത് വേലിയോടു ചേര്‍ന്ന് ഒരു മുരങ്ങച്ചെടി വളര്‍ന്നു വരുന്നു. വിരല്‍ വണ്ണത്തിലുള്ള ചെടിക്ക് കഷ്ടിച്ച് ഒരാളുടെ പൊക്കവുമുണ്ട്. വിത്തു വീണ് മുളച്ചതാണ്....
Read moreDetailsപിറ്റേന്ന് പതിവിലും നേരത്തെ ഉണ്ണി ഉണര്‍ന്നു. പല്ലുതേപ്പും കുളിയുമൊക്കെ ധൃതിയില്‍ പൂര്‍ത്തിയാക്കിയശേഷം അച്ഛന്റെ ടൂള്‍ബോക്സില്‍ നിന്നും ചുറ്റികയെടുത്ത് പറമ്പിലെ മാവിന് ചുവട്ടിലേയ്ക്കുനടന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം അവന്...
Read moreDetailsപ്രസവിക്കുന്ന പാമ്പുവര്ഗ്ഗത്തില്പ്പെട്ടതാണ് ചുരുട്ടമണ്ഡലി. ഇവയ്ക്ക് മണലിന്റെ നിറമോ, ചാരനിറമോ, തവിട്ടുനിറമോ ആയിരിക്കും. കഴുത്തിനേക്കാള്‍ വിശാലമായ തലയുള്ള ഇവയ്ക്ക് വീര്‍ത്ത ശരീരഘടനയാണുള്ളത്. ഒപ്പം വലിയ കണ്ണുകളുമുണ്ട്. മണല്‍ കൂടുതലുളള...
Read moreDetails'പിടിച്ചതിലും വലുതായിരുന്നു കടിച്ചത്' എന്ന അവസ്ഥയിലായി ഞാന്‍. ആദ്യത്തെ മാറാപ്പുകാരന്‍ അരക്കിറുക്കനായിരുന്നെങ്കില് രണ്ടാമത്തെ മാറാപ്പുകാരന്‍ മുഴുക്കിറുക്കനായിരുന്നു. മൂന്നാലുമാസം അയാളെന്നെ ആ മുഷിഞ്ഞുനാറുന്ന മാറാപ്പിലിട്ടു കൊണ്ടുനടന്നു. ഒടുവില്‍ ഒരുനാള്‍...
Read moreDetailsഏറ്റവും വലിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഇലാപിഡേ കുടുംബത്തില്‍പ്പെടുന്ന ഇവയുടെ ശാസ്ത്രനാമം 'ഒഫിയോഫാഗസ്ഹന്ന' എന്നാണ്. ഇന്ത്യയില്‍ ഇവ ദുര്‍ലഭമാണ്. പശ്ചിമഘട്ടത്തിലെ ഇടതുര്‍ന്ന വനങ്ങളിലും, ആസ്സാമിലും ഇവ കാണപ്പെടുന്നു. ബംഗാള്‍,...
Read moreDetails''പറയൂ മൂക്കന് ചാത്താ. പിന്നീടെന്തുണ്ടായി'' കണ്ണനുണ്ണി ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട് ചോദിച്ചു. പേരാലിന് ചുവട്ടില്‍ മൂക്കന് ചാത്തനായി ഏതാണ്ടൊരു മൂന്നുകൊല്ലക്കാലം. ഞാന്‍ കുഴപ്പക്കാരനാണെന്ന മുന്‍വിധിയായിരുന്നു പലര്‍ക്കും. അതുകൊണ്ടുതന്നെ ആളുകള്‍...
Read moreDetails'നജനജ' എന്നു ശാസ്ത്രനാമമുള്ള 'ഇലാപിഡേ' കുടുംബത്തില്‍പ്പെട്ട പാമ്പുവര്‍ഗ്ഗമാണ് മൂര്‍ഖന്‍. ഇടത്തരം വലിപ്പമുള്ള ശരീരം. പത്തിയുണ്ട്. കഴുത്തിനടിയില്‍ കറുത്ത വരകളുളള ഇവയ്ക്ക് കറുത്ത കണ്ണുകളാണുള്ളത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകമായ...
Read moreDetailsകുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പുവര്‍ഗ്ഗമാണ് അണലികള്‍. വളരെ വീര്യമുളള വിഷമാണ് ഇവയുടേത്. രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ഇവയുടെ കടിയേറ്റാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുന്നു. 'ചേനത്തണ്ടന്‍' എന്ന പേരില്‍ അറിയപ്പെടുന്നത്...
Read moreDetailsഞരമ്പുകളെ ബാധിച്ച് തളര്‍ത്തുന്ന മാരകമായ വിഷമുള്ളശംഖുവരയന്‍ വെള്ളിക്കെട്ടനെന്നും മോതിരവളയനെന്നും അറിയപ്പെടുന്നു. 'ഇലാപിഡേ' കുടുംബത്തിലാണ് ഇവയുള്ളത്. തിളങ്ങുന്ന നീലിമനിറഞ്ഞ കറുപ്പുനിറം വാലു മുതല്‍ ശരീരത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെളുത്ത...
Read moreDetailsഅന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം ആ പഞ്ചായത്തു കിണര്‍ വറ്റിച്ചു. പക്ഷേ, അവര്‍ ഉദ്ദേശിച്ച വിഗ്രഹം കിണറ്റിലുണ്ടായിരുന്നില്ല. വെള്ളം വറ്റിച്ച സ്ഥിതിക്ക് ചെളിനീക്കി കിണര്‍ വൃത്തിയാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു....
Read moreDetailsശരീരം നിറയെ പുള്ളികളുള്ള പെരുമ്പാമ്പ് 'മലമ്പാമ്പ്' എന്ന പേരിലും അറിയപ്പെടുന്നു. 'ബോയിഡേ' കുടുംബത്തിലുള്ള ഇവയുടെ ശാസ്ത്രനാമം പൈതണ്‍ മൊളൂറസ് എന്നാണ്. വിഷമില്ലാത്ത പെരുമ്പാമ്പുകള്‍ മരപ്പൊത്തുകള്‍, ജലാശയങ്ങള്‍ക്കടുത്തുള്ള പാറക്കെട്ടുകള്‍,...
Read moreDetailsമെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇവയ്ക്ക് ഒരു മരക്കൊമ്പില്‍ നിന്നും മറ്റൊന്നിലേയ്ക്ക് അനായാസം ചാടുവാന്‍ കഴിയും. നല്ല കറുപ്പു നിറമുള്ള ഈയിനം പാമ്പുകളുടെ ശരീരത്തില്‍ വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍...
Read moreDetailsപതിവുപോലെ പുഴയില്‍ പശുവിനെ കുളിപ്പിക്കാനെത്തിയതായിരുന്നു കണ്ടമുത്തന്‍. മുട്ടോളം വെള്ളത്തില്‍ ഇറക്കിനിര്‍ത്തി തേച്ചുകഴുകുന്നതിനിടയില്‍ അയാളുടെ മോതിരം വെള്ളത്തില്‍ വീണു. അതു തിരയുന്നതിനിടയിലാണ് ഞാന്‍ അയാളുടെ കൈയില്‍ തടയുന്നത്. എന്നെ...
Read moreDetailsമിനുസമുള്ള ശല്ക്കങ്ങള് ഉളളവയാണ് ചേരകള്‍. ശാസ്ത്രീയനാമം 'റ്റിയാസ് മ്യൂക്കോസസ്' എന്നാണ്. കറുപ്പുകലര്‍ന്ന മഞ്ഞ നിറത്തിലാണ് ഇവയെ നാം കൂടുതലും കാണാറുള്ളത്. ഇടുങ്ങിയ കഴുത്തുള്ള ചേരകള്‍ക്ക് സ്വര്‍ണ്ണനിറമുള്ള കണ്ണുകളാണുള്ളത്....
Read moreDetails''അങ്ങനെ വീണ്ടും പുഴയില്‍....'' താടിക്കു കൈകൊടുത്തുകൊണ്ട് കണ്ണനുണ്ണി പറഞ്ഞു. ''അതെ'' കുഞ്ഞുണ്ണി തുടര്‍ന്നു. ആ ജലശയനം പക്ഷേ, അധികനാള്‍ നീണ്ടുനിന്നില്ല. മണലുകോരാനെത്തിയ ഒരു സ്ത്രീയുടെ കൈയിലാണ് പിന്നീട്...
Read moreDetails'ആംഫിയെസ്മ സ്റ്റൊളേറ്റ' എന്ന ശാസ്ത്രനാമമുള്ള ഇവയും നാട്രിസിഡേ കുടുംബത്തിലെ അംഗങ്ങളാണ്. മൂര്‍ഖന്റെ കുഞ്ഞെന്നു കരുതി ഇവയെ കൊന്നൊടുക്കാറുണ്ട്. വിഷമില്ലാത്ത പുല്‍പ്പാമ്പുകള്‍ കടിക്കാറില്ല. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളാകുന്നു. പരുക്കന്‍ ശല്ക്കങ്ങളുളള...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies