ഭജനസംസ്‌കാരം ഭാരതത്തില്‍
ഈ ഭൂമിയില്‍ ആത്മീയതയ്ക്ക് പരമപ്രാധാന്യം കൊടുക്കുന്ന ജനങ്ങള്‍ ഭാരതത്തിലേത് പോലെ മറ്റെവിടെയെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ആത്മീയതയുടെ മേമ്പൊടി കൂടാതെ ഭാരതീയര്‍ ഒന്നും ഉള്‍ക്കൊള്ളില്ലെന്ന സ്വാമി വിവേകാനന്ദന്റെ നിരീക്ഷണം...
ഈ ഭൂമിയില്‍ ആത്മീയതയ്ക്ക് പരമപ്രാധാന്യം കൊടുക്കുന്ന ജനങ്ങള്‍ ഭാരതത്തിലേത് പോലെ മറ്റെവിടെയെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ആത്മീയതയുടെ മേമ്പൊടി കൂടാതെ ഭാരതീയര്‍ ഒന്നും ഉള്‍ക്കൊള്ളില്ലെന്ന സ്വാമി വിവേകാനന്ദന്റെ നിരീക്ഷണം...
ഒരു കരയില്‍ നിന്നക്കരക്കെത്തുവാന്‍ തുഴയെറിഞ്ഞെത്ര കാലം കടന്നു പോയ്... കടവുവഞ്ചിക്കു പോലും ജരാനര മരണ ഗന്ധങ്ങള്‍ വന്നുപോകുന്നുവോ... ഇവിടെയെന്നുമൊരേതുഴക്കാരനീ... കടവിലെത്തിയാല്‍ കാലം നിലയ്ക്കയായ്... ജനിമൃതിച്ചുറ്റിലെത്രയോ തലമുറ കടവിലെത്തിക്കടന്നു...
കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന ചടുല വ്യതിയാനങ്ങളും ഭാവുകത്വ പരിണാമങ്ങളും നിരീക്ഷിക്കുന്നവര്‍ക്ക് വരാന്‍ പോകുന്ന വലിയ സാമൂഹ്യ രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ മുന്നോടിയാണിതൊക്കെ എന്ന് അനുമാനിക്കാവുന്നതാണ്. വേടന്‍ എന്ന പേരില്‍...
ഓണത്തിനൂഞ്ഞാലുകെട്ടുമ്പൊഴൊക്കെയും എന്‍ കളിത്തോഴന്‍ വിളിച്ചിരുന്നെന്നെയും തെക്കേപ്പുറത്തെ പുളിങ്കൊമ്പിനുച്ചിയില്‍ അച്ഛനവന്നായ് ചമച്ചൊരൂഞ്ഞാലുകള്‍ ആടിത്തിമിര്‍ത്ത സായന്തനക്കൂട്ടുകള്‍... ആടിത്തൊടാനാഞ്ഞ ചില്ലതന്നോര്‍മ്മകള്‍ എത്തിപ്പിടിക്കുവാനാവാത്ത കൊമ്പുകള്‍ കുത്തിനോവിച്ചു തുടങ്ങിപിന്നെപ്പിന്നെ കാലംകടന്നു വളര്‍ന്ന നോവാറുവാന്‍ ഒറ്റക്കയറില്‍...
നിത്യമംഗളേ ഭാരതാംബികേ നിന്‍ സീമന്തം മുഗ്ദ്ധമാം കാശ്മീരത്തിന്‍ ചാറിനാല്‍ ശോഭിക്കുന്നു... വിശ്വമാതാവാണെന്നും ഭാരതം സ്‌നേഹത്തിന്റെ ദുഗ്ധ മൂട്ടുവാന്‍ മാറില്‍ കാരുണ്യം നിറച്ചവള്‍... അന്ധകാരത്തിന്‍ ജ്ഞാനഹീനതയ്ക്കന്ത്യം കണ്ടോള്‍ ബന്ധുവായ്...
രംഗം-17 (തിരുവിതാംകൂര്‍ രാജകൊട്ടാരം.അസ്വസ്ഥനായി ഉലാത്തുന്ന ബാലരാമവര്‍മ്മ. ഉമ്മിണിത്തമ്പി ഓരോലയും എഴുത്താണിയുമായി ഭവൃതയോടെ നില്‍ക്കുന്നു...) ഉമ്മിണിത്തമ്പി :- ഇനിയും നാം വൈകിയിട്ടില്ല തമ്പുരാന്‍... ആരുവാമൊഴിക്കോട്ട ഭേദിച്ച് കമ്പനി സൈന്യം...
രംഗം-15 (ആലപ്പുഴയിലെ ദളവക്കച്ചേരി .. അവിടേയ്ക്ക് കൊടുങ്കാറ്റുപോലെ കടന്നു വരുന്ന വൈക്കം പത്മനാഭപിള്ള... അദ്ദേഹം ആകെ അസ്വസ്ഥനാണ്) വൈക്കം പത്മനാഭപിള്ള :-(ഉറക്കെ വിളിക്കുന്നു) ദളവ യങ്ങുന്നേ... ദളവയങ്ങുന്നേ......
രംഗം-13 (തിരുവിതാംകൂര്‍ കൊട്ടാരം. അകത്തളത്തില്‍ നിന്ന് ചിന്താകുലനായി ഇറങ്ങി വരുന്ന ബാലരാമവര്‍മ്മ മഹാരാജാവ് ) ബാലരാമവര്‍മ്മ :- (ദീര്‍ഘനിശ്വാസത്തോടെ നെഞ്ചില്‍ കൈവച്ച്) ശ്രീപത്മനാഭാ... നീയേ... തുണ (അല്‍പ്പം...
രംഗം-11 (തലക്കുളത്തു ഭവനത്തിന്റെ പൂമുഖം. വളളിയമ്മപ്പിളളത്തങ്കച്ചി വേളിമല മുരുകനു ചാര്‍ത്താനുള്ള മാലകെട്ടിക്കൊണ്ടിരിക്കുന്നു. ചുണ്ടില്‍ ഏതോ മുരുക കീര്‍ത്തനം സദാതത്തിക്കളിക്കുന്നു) വളളിയമ്മപ്പിള്ളത്തങ്കച്ചി :-(അകത്തേക്ക് നോക്കി) പപ്പുത്തമ്പി..... മോനെ പപ്പുത്തമ്പി...
രംഗം-9 (കൊട്ടാരക്കെട്ടില്‍ ഉലാത്തുന്ന ബാലരാമവര്‍മ്മ. അവിടേയ്ക്ക് കടന്നു വരുന്ന സുബ്ബയ്യന്‍..) സുബ്ബയ്യന്‍ :- വാഴ്ക വാഴ്ക മഹാ രാജന്‍ വാഴ്ക.... ബാലരാമവര്‍മ്മ:- ങ... സുബ്ബയ്യനോ.. വാങ്കോ... വാങ്കോ......
രംഗം-7 (അഞ്ചുതെങ്ങു കോട്ടയില്‍ കേണല്‍ മെക്കാളെയുമൊത്ത് പാനോത്സവത്തില്‍ മുഴുകി ഇരിക്കുന്ന ഉമ്മിണിത്തമ്പി ) മെക്കാളെ :- (പാനോപചാരം ചൊല്ലുന്നു ) ദിസ് ഈസ് ഫോര്‍ ദ സെയ്ക്ക്...
രംഗം-6 (വേദിയില്‍ വെളിച്ചം വരുമ്പോള്‍ കൊട്ടാരത്തില്‍ ചതുരംഗപ്പലകയുമായി ഒറ്റയ്ക്കിരിക്കുന്ന ബാലരാമവര്‍മ്മ. കളിക്കാനാളില്ലാത്തതിന്റെ മുഷിവ് മുഖത്ത് വ്യക്തം. അവിടേയ്ക്ക് വേലുത്തമ്പി കടന്നു വരുന്നു) വേലുത്തമ്പി :- ശ്രീപത്മനാഭ ജയം......
രംഗം-4 (പ്രകാശം വരുമ്പോള്‍ തലസ്ഥാന നഗരിയില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിലെ അന്ത:പുരം. ഇരുപത് വയസ് തോന്നുന്ന ബാലരാമവര്‍മ്മ മഹാരാജാവും അറുപത് വയസ് തോന്നുന്ന ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും രാജകീയ...
രംഗം-2 (പ്രഭാത സമയം. തലക്കുളത്ത് വലിയ വീടിന്റെ പൂമുഖം. വാര്‍ദ്ധക്യത്തിലേക്ക് കടന്നു തുടങ്ങിയ വേലുത്തമ്പിയുടെ മാതാവ് വള്ളിയമ്മപ്പിള്ള തങ്കച്ചി കസവ് മുണ്ടും മുലക്കച്ചയും ധരിച്ച് കൈയില്‍ പൂപ്പാലികയും...
വൈദേശിക അടിമത്തത്തെ സ്വാഭിമാനത്തിന്റെ വജ്രായുധംകൊണ്ട് തകർത്തെറിയാൻ പരിശ്രമിച്ച് ബലിദാനിയായ വീരവേലുത്തമ്പിയുടെ ഉജ്ജ്വല ജീവിതഗാഥ നാടകരൂപത്തില്‍ ഡോ.മധു മീനച്ചിലിന്റെ തൂലികത്തുമ്പിലൂടെ വായനക്കാരിലേക്ക്..... പ്രധാന കഥാപാത്രങ്ങള്‍ 1. വേലുത്തമ്പി കട്ടി...
ഉച്ചത്തിലാര്‍ക്കൊക്കെയോ വേണ്ടി നിത്യവും നിര്‍ത്താതെ കൈവിരല്‍ ചൂണ്ടി ശബ്ദിച്ചവന്‍ വാക്കിനാലാഗ്‌നിബാണം തൊടുത്തോനൊരാള്‍ വാക്കിനാല്‍ സ്‌നേഹ മരുന്നായി നിന്നവന്‍.. എന്തേ ക്ഷണം മൗനവല്‍മീകമേറുവാന്‍ എന്തേ നിശബ്ദ നിസംഗനായ് തീരുവാന്‍.....
സനാതന ധര്‍മ്മം അനാദിയും കാലാതിവര്‍ത്തിയുമാകുന്നത് അതിലെ വിശ്വാസ സങ്കല്‍പ്പങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് ഈ പ്രകൃതിയില്‍ നിന്നു തന്നെയാണെന്നുള്ളതുകൊണ്ടാണ്. ഈ ജീവപ്രപഞ്ചത്തിനാധാരമായിട്ടുള്ള മഹാ ചൈതന്യത്തിന്റെ സാന്ദ്ര സാന്നിദ്ധ്യം മണ്ണിലും...
ഇക്കഴിഞ്ഞ നവംബര്‍ 3ന് തലശ്ശേരി പാനൂരിലെ തറവാട്ട് വീട്ടില്‍ വച്ച് അന്തരിച്ച പി.വി.പത്മനാഭന്‍ (72) എന്ന പപ്പേട്ടനെ ഞാന്‍ പരിചയപ്പെടുന്നത് 2001 ല്‍ തിരുവനന്തപുരം മഹാനഗരത്തില്‍ ജില്ലാ...
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് എന്ന ഇസ്‌കോണ്‍ ശ്രീകൃഷ്ണ ഭക്തി പ്രചരിപ്പിക്കാനായി രൂപം കൊണ്ട ഒരു അന്താരാഷ്ട്ര സംഘടനയാണ്. ശ്രീല പ്രഭുപാദരാണ് ഈ സംഘടനയുടെ സ്ഥാപകന്‍....
രമണ്‍ രേതിയില്‍ നിന്ന് മടങ്ങുമ്പോള്‍ സൂര്യന്‍ പടിഞ്ഞാറ് ചാഞ്ഞു തുടങ്ങിയിരുന്നു. നിധി വനം എന്ന തുളസീവനമാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. ഗോപികമാരോടൊത്ത് ബാലകഭാവത്തിലുള്ള കൃഷ്ണന്‍ ആട്ടവും പാട്ടുമായി...
വെയില്‍ ചാഞ്ഞു തുടങ്ങിയ സമയത്താണ് ഞങ്ങള്‍ രമണ്‍ രേതിയിലെത്തുന്നത്. ഗോകുലത്തില്‍ ഭഗവാന്‍ മണ്ണ് വാരിക്കളിച്ചു എന്ന് ഭക്തര്‍ വിശ്വസിക്കുന്ന പവിത്രഭൂമിയാണ് രമണ്‍ രേതി. രമണ്‍ എന്നാല്‍ ദിവ്യ...
കൃഷ്ണനെ ബാല്യത്തില്‍ തന്നെ വധിച്ചു കളയുവാനായി പല രൂപത്തില്‍ വേഷപ്രച്ഛന്നരായി പല അസുരന്മാരും വന്നിരുന്നു. കാളയുടെ രൂപത്തില്‍ വന്ന അസുരനെ കൃഷ്ണന്‍ വധിച്ചതിന്റെ പാപം പരിഹരിക്കാനായി പുണ്യനദികളില്‍...
നന്ദ ഗ്രാമത്തില്‍ നിന്നും മടങ്ങും വഴിയാണ് ഞാന്‍ ആശീശ്വര്‍ മഹാദേവക്ഷേത്രത്തില്‍ കയറുന്നത്. നന്ദ ഗ്രാമത്തിലെ അഞ്ച് പ്രസിദ്ധ ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. മദ്ധ്യാഹ്നത്തോടടുത്തെങ്കിലും ക്ഷേത്രനട അടച്ചിരുന്നില്ല. ക്ഷേത്രത്തിനു ചുറ്റിലും...
ഭക്തിയും പ്രണയവും അഭിന്നമാകുന്ന ഇതിവൃത്തമാണ് വൃന്ദാവനത്തിലെ രാധാകൃഷ്ണബന്ധം വെളിപ്പെടുത്തുന്നത്. വൃന്ദാവനത്തില്‍ കൃഷ്ണനെ സര്‍വ്വസ്വമായി കണ്ട അനേകം ഗോപികമാരില്‍ ഒരുവളാണ് രാധ. എന്നാല്‍ രാധയുടെ നിഷ്‌കളങ്ക പ്രേമത്തിനു മുന്നില്‍...
ജീവിതം ആകസ്മികതകളുടെ വിളയാട്ട ഭൂമിയാണ്. ആസൂത്രണങ്ങളെ അപ്രസക്തമാക്കുന്ന അനാദിയുടെ ഇടപെടലിനെയാണ് പലപ്പോഴും നാം ജീവിതം എന്നു വിളിക്കുന്നത് തന്നെ. ഞാന്‍ ഇഷ്ടപ്പെടുന്ന പല യാത്രകളും ഇതുപോലെ അപ്രതീക്ഷിതമായാണ്...
ഇരുനൂറില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഒരു ഗവര്‍ണ്ണര്‍ ഭാരത ചരിത്രത്തില്‍ ബഹു. ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയെപ്പോലെ മറ്റൊരാള്‍ ഉണ്ടെന്ന് തോന്നുന്നില്ല. രാജ്ഭവനെ ജനസേവനത്തിന്റെ കേന്ദ്രമാക്കി മാറ്റിയ, അക്ഷരവഴികളില്‍ അദ്ഭുതം...
രംഗം - 21 (അഫ്‌സല്‍ഖാന്‍ തന്റെ പടകുടീരത്തില്‍ അസ്വസ്ഥനായി ഉലാത്തുന്നു. സമീപത്ത് കൃഷ്ണാജി ഭാസ്‌ക്കര്‍, ഊരിപ്പിടിച്ച വാളുമായി സയ്യദ ബന്ധാ എന്നിവര്‍) അഫ്‌സല്‍ഖാന്‍ :- എന്താണ് കൃഷ്ണാജി...
രംഗം - 19 (അഫ്‌സല്‍ഖാന്റെ പടകുടീരം. ഖാന്‍ ഉരുണ്ട തലയിണകളില്‍ ചാരിയിരുന്നുകൊണ്ട് ഹുക്ക വലിക്കുന്നു. സമീപത്ത് കൃഷ്ണാജി പന്ത് ശിവജിയുടെ ദൂതന്‍ നല്‍കിയ പത്രവുമായി നില്‍ക്കുന്നു) അഫ്‌സല്‍ഖാന്‍...
രംഗം - 17 (അഫ്‌സല്‍ഖാന്റെ പടകുടീരം. ഹുക്കയും വീഞ്ഞുമായി ഇരിപ്പിടത്തില്‍ ചാഞ്ഞിരിക്കുന്ന ഖാന്‍. അടുത്തു തന്നെ വീഞ്ഞു ഭരണി. കാല്‍ തടവിക്കൊണ്ടിരിക്കുന്ന റസിയ എന്ന ദാസി) അഫ്‌സല്‍ഖാന്‍:-...
രംഗം - 15 (വേദിയില്‍ മങ്ങിയ വെളിച്ചം. പൂക്കള്‍ കൊണ്ടലങ്കരിച്ച ഒഴിഞ്ഞ മരത്തൊട്ടില്‍ പശ്ചാത്തലത്തില്‍. അസ്വസ്ഥനായി നടക്കുന്ന ശിവജി. താനാജിമാല്‍സുറെ, മോറോപന്ത് പിംഗളേ, ബാജിപ്രഭു ദേശ്പാണ്ഡേ എന്നിവരെത്തി...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]