ബാലഗോകുലം

വിദ്യാധിരാജന്‍

കേവലം 27 വയസ്സ് പ്രായത്തിനുള്ളില്‍ ഹിമാലയ സദൃശമായ അറിവിന്റെ ഉടമയായിത്തീര്‍ന്ന ചട്ടമ്പി സ്വാമികള്‍ ഏവര്‍ക്കും ആരാധ്യനായി. ഈ അറിവുകള്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു....

Read more

സസ്‌പെന്‍ഡഡ് കോഫി

സസ്‌പെന്‍ഡഡ് കോഫി എന്താണെന്ന് അറിയാമോ? ഒരു സ്ത്രീ നോര്‍വേയിലെ ഒരു റസ്റ്റോറന്റ് കൗണ്ടറില്‍ പണം നല്‍കി പറഞ്ഞു. ''അഞ്ചു കോഫി, രണ്ടു സസ്‌പെന്‍ഡഡ്''. അഞ്ചു കോഫികള്‍ക്കു പണം നല്‍കുന്നു....

Read more

ബാലിയുടെ സുഗ്രീവ വേട്ട (വീരഹനുമാന്റെ ജൈത്രയാത്ര 21)

കുരങ്ങന്മാര്‍ മാത്രം ജീവിക്കുന്ന ഒരു നാടായിരുന്നു കിഷ്‌ക്കിന്ധ. അവിടത്തെ ശക്തിമാനായ രാജാവായിരുന്നു ബാലി. ബാലിയുടെ സഹോദരനായിരുന്നു സുഗ്രീവന്‍. ജ്യേഷ്ഠന്റെ തണലില്‍ ഒരു യുവരാജാവിന്റെ പ്രൗഢിയോടും അന്തസ്സോടും കൂടിയാണ്...

Read more

നാരദമഹര്‍ഷിയുടെ മണിവീണ (വീരഹനുമാന്റെ ജൈത്രയാത്ര 20)

ബ്രഹ്‌മാവിന്റെ പുത്രനായിരുന്നു നാരദമഹര്‍ഷി. ബ്രഹ്‌മാവിന്റെ മടിത്തട്ടില്‍ നിന്നാണ് അദ്ദേഹം പിറവിയെടുത്തത്. വലിയ വിഷ്ണുഭക്തനായ നാരദന്‍ ''നാരായണാ; നാരായണാ!'' എന്നുരുവിട്ടുകൊണ്ട് സദാസമയവും ഊരുചുറ്റിക്കൊണ്ടിരിക്കും. എപ്പോഴും കൈയിലൊരു വീണയുണ്ടാകും. ഇടയ്ക്കിടെ...

Read more

ഉറുമ്പു സ്‌നേഹം

നമുക്ക് നിത്യപരിചയമുള്ള ജീവിയാണല്ലോ ഉറുമ്പുകള്‍. ഇവ നമ്മുടെ ശരീരത്തിലും ഭക്ഷണസാധനങ്ങളിലും കിടക്കയിലും തറയിലും ചുമരിലും മേശപ്പുറത്തും കസേരയിലും കയറിക്കൂടുന്നവരാണ്. ഇവയുടെ വിഹാരങ്ങള്‍ കാണാന്‍ കൗതുകമുണ്ടെങ്കിലും നമുക്ക് ശല്യമായിട്ടേ...

Read more

ലവകുശന്മാരുടെ കുസൃതി (വീരഹനുമാന്റെ ജൈത്രയാത്ര 19)

സീതാദേവി തന്റെ മക്കളായ ലവകുശന്മാരോടൊപ്പം വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ കഴിയുന്ന കാലം. ശ്രീരാമഭക്തനായ ഹനുമാന് ആ കുസൃതിക്കുട്ടന്മാരെ നേരില്‍ കാണണമെന്ന് ഒരാഗ്രഹമുണ്ടായി. ഒരുദിവസം ഹനുമാന്‍ അവരെ കാണാനായി...

Read more

സദ്യയ്ക്കിടയിലെ കുരങ്ങാട്ടം (വീരഹനുമാന്റെ ജൈത്രയാത്ര 18)

രാമ-രാവണ യുദ്ധം കഴിഞ്ഞ് ശ്രീരാമലക്ഷ്മണന്മാരും ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരവീരന്മാരും മറ്റു സഹായികളുമെല്ലാം സീതാദേവിയേയുംകൊണ്ട് നാട്ടില്‍ തിരിച്ചെത്തി. എല്ലാവര്‍ക്കും വലിയ സന്തോഷമായിരുന്നു. നാട്ടിലെത്തിയപ്പോള്‍ ശ്രീരാമന്‍ അനുജനോടു പറഞ്ഞു: ''ലക്ഷ്മണാ,...

Read more

പാതാളരാക്ഷസന്റെ കുതന്ത്രങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 17 )

ശ്രീരാമന്റെ മുന്നില്‍ നാണംകെട്ടുപോയ രാവണന്‍ തനിക്കുണ്ടായ അനുഭവങ്ങളെല്ലാം അന്നുതന്നെ പാതാളരാവണനെ അറിയിച്ചു. രാവണന്റെ ഏറ്റവുമടുത്ത ചങ്ങാതിയും സഹായിയുമായിരുന്നു പാതാള രാവണന്‍. പാതാളത്തില്‍ താമസിച്ചിരുന്നതുകൊണ്ടാണ് അയാള്‍ക്ക് പാതാളരാവണന്‍ എന്നു...

Read more

മേഘനാദന്റെ മരണം (വീരഹനുമാന്റെ ജൈത്രയാത്ര 16)

ഒരുകയ്യില്‍ ഹരിതാഭമായ മലയും മറുകയ്യില്‍ ഗദയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വീരഹനുമാന്‍ പിറ്റേന്ന് പ്രഭാതത്തിനുമുമ്പുതന്നെ ലങ്കയിലെ പോരാട്ടഭൂമിയില്‍ വന്നിറങ്ങി. അതുകണ്ട് രാവണനും രാക്ഷസസേനാനികളും മറ്റു രാക്ഷസപ്പരിഷകളും അവിടെ നിന്ന് അകന്നുമാറി...

Read more

സൂര്യദേവന്‍ ഒളിവില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 15)

ലക്ഷ്മണനേയും വാനരന്മാരേയും പുനര്‍ജീവിപ്പിക്കാനായി ഹനുമാന്‍ മൃതസഞ്ജീവനി തേടി ഹിമാലയത്തിലേക്കു പുറപ്പെട്ട കാര്യം രാക്ഷസരാജാവായ രാവണനും അയാളുടെ കിങ്കരന്മാരും അറിഞ്ഞു. ''ഏയ് കൂട്ടരേ, ഹനുമാന്‍ ഔഷധച്ചെടിയുമായി സൂര്യോദയത്തിനുമുമ്പേ വന്നെത്തിയാല്‍...

Read more

മഹാബലി

  കുടവയറില്ല, കോമാളിയല്ല മടിയില്ലൊരോലക്കുട പിടിക്കാന്‍ തേരില്ല, പല്ലക്കിലല്ല യാത്ര നേര്‍വഴി വിട്ടു നടന്നതില്ല. പൊന്നിന്‍ കിരീടവും പൊന്‍വളയും മിന്നുന്ന മാലയും ചേലകളും ഭൂഷണമല്ലെന്നറിഞ്ഞ മന്നന്‍ വേഷമൊരാഘോഷമാക്കിയില്ല....

Read more

വൈദ്യവിശാരദന്‍

ചട്ടമ്പി സ്വാമികള്‍ ഒരു മദ്ധ്യാഹ്നത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും കാല്‍നടയായി പെരുമ്പാവൂരിലെത്തി. ദാഹം കലശലായിരുന്നതു കൊണ്ട് അവിടെ ഒരു വീട്ടില്‍ കയറി കുടിക്കാനെന്തെങ്കിലും വേണമെന്നാവശ്യപ്പെട്ടു. ആ സ്ഥലത്ത് വിഷൂചിക...

Read more

ഹനുമാന്‍ ഹിമാലയത്തിലേക്ക്‌ (വീരഹനുമാന്റെ ജൈത്രയാത്ര 14)

രാമേശ്വരത്തെ ശിവലിംഗ പ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ ശ്രീരാമന്‍ തന്റെ വിശ്വസ്തദാസനായ ഹനുമാനോടു ചോദിച്ചു: ''പ്രിയ ആഞ്ജനേയാ, ഇപ്പോള്‍ നമ്മള്‍ക്കിവിടെ പൂജനടത്താനും പ്രാര്‍ത്ഥിക്കാനും ഒരു ക്ഷേത്രമായി. പക്ഷേ അതുകൊണ്ടുമാത്രം എന്തുകാര്യം?...

Read more

നാലുമണിപ്പൂവ്‌

അന്തിനേരത്തു നീ വിരിഞ്ഞെങ്കിലും ചന്തമേറെയുണ്ടിന്നു കണ്ടീടുവാന്‍! അത്തിവൃക്ഷച്ചുവട്ടിലായ് രാത്രിയില്‍ പേടിയില്ലേ തനിച്ചിരുന്നീടുവാന്‍? അല്പമൊന്നു നീ നേരത്തെയെത്തുകില്‍ സ്വസ്ഥമീ പകലാസ്വദിക്കാം സഖേ! മറ്റുപൂവുകള്‍ക്കില്ലാത്ത കൃത്യത തെറ്റിടാതെ നീ കാത്തെതെന്തത്ഭുതം...

Read more

അഹന്തയ്ക്കൊരു കൊട്ട് (വീരഹനുമാന്റെ ജൈത്രയാത്ര 13)

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ത്തന്നെ ഹനുമാന്‍ ശ്രീരാമലക്ഷ്മണന്മാരുടെ അരികില്‍ തിരിച്ചെത്തി. ലങ്കയിലെത്തിയപ്പോള്‍ രാവണനുമായി ഏറ്റുമുട്ടിയതിനെക്കുറിച്ചും സീതാദേവിയെകണ്ടതിനെക്കുറിച്ചുമെല്ലാം ഹനുമാന്‍ രാമലക്ഷ്മണന്മാരുമായി സംസാരിച്ചു. സീതാദേവി കൊടുത്തയച്ച ചൂഡാരത്‌നവും ഹനുമാന്‍ ശ്രീരാമനെ ഏല്പിച്ചു....

Read more

സീതാദേവിയുടെ ചൂഡാരത്‌നം (വീരഹനുമാന്റെ ജൈത്രയാത്ര 12)

അധികം വൈകാതെ ഹനുമാന്‍ ലങ്കയില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചു. കുറേദൂരം സഞ്ചരിച്ച ശേഷം മന്ത്രഗിരിയുടെ താഴ്‌വരയിലെത്തി. അപ്പോഴേക്കും നേരം സന്ധ്യമയങ്ങിക്കഴിഞ്ഞിരുന്നു. 'ഇന്നത്തെ രാത്രി ഇവിടെ ഏതെങ്കിലും മുനിമാരുടെ...

Read more

ലങ്കയിലൊരു തീക്കളിയാട്ടം (വീരഹനുമാന്റെ ജൈത്രയാത്ര 11)

രാവണന്‍ അന്തഃപുരത്തിലേക്ക് ഓടിക്കയറിയതോടെ ഹനുമാന്‍ തീയാളുന്ന തന്റെ വാലുമുയര്‍ത്തിപ്പിടിച്ചുക്കൊണ്ട് പുറത്തേക്കു ചാടി. ആ വാല്‍പ്പന്തവുമായി ആഞ്ജനേയന്‍ ലങ്കാനഗരിയിലെങ്ങും തലങ്ങും വിലങ്ങും പാഞ്ഞുനടന്നു. നഗരിയിലെ കടകമ്പോളങ്ങളും പ്രഭുമന്ദിരങ്ങളും അലങ്കാരമണ്ഡപങ്ങളും...

Read more

കൊടി പാറട്ടെ

മാനത്ത് പാറുന്നതെന്താണ് ? മാനത്ത് മൂവര്‍ണക്കൊടിയല്ലോ! അക്കൊടി ചൊല്ലുവതെന്താണ്? ഉച്ചത്തിലതുചൊല്‍വൂ: സ്വാതന്ത്ര്യം! സ്വാതന്ത്ര്യത്തിന്‍ പൊരുളെന്താണ്? സ്വാശ്രയത്വംതന്നെ സ്വാതന്ത്ര്യം! 'താനുണര്‍ന്നാല്‍ തന്റെ നാടുണരും താനുയര്‍ന്നാല്‍ സ്വന്തം നാടുയരും' സത്യവും...

Read more

പത്തുമീശയും നഷ്ടപ്പെട്ട രാവണന്‍ ( വീരഹനുമാന്റെ ജൈത്രയാത്ര 10)

സീതാദേവിയോടു യാത്രപറഞ്ഞശേഷം ഹനുമാന്‍ നേരെ കയറിച്ചെന്നത് രാവണന്റെ പൂന്തോട്ടത്തിലേക്കാണ്. അകത്തേക്കു പ്രവേശിച്ച ഉടനെ ഹനുമാന്‍ ഉച്ചത്തില്‍ ഒരു സ്വരമുണ്ടാക്കി. ഇടിമുഴക്കംപോലുള്ള ആ സ്വരം കേട്ട് കൊട്ടാരത്തിന്റെ തളത്തിലും...

Read more

അശോകവനിയിലെ സീത (വീരഹനുമാന്റെ ജൈത്രയാത്ര)

ലങ്കാലക്ഷ്മിയെ യാത്രയാക്കിയശേഷം ഹനുമാന്‍ സീതാദേവിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായി. രാവണന്റെ കൊട്ടാരവളപ്പിലുള്ള വൃക്ഷങ്ങള്‍ക്കു മുകളിലൂടെ ഓടിയും ചാടിയും തൂങ്ങിയാടിയും ഹനുമാന്‍ മുന്നോട്ടു നീങ്ങി. ഇതിനിടയിലാണ് അശോകവനിയിലെ ശിംശപാവൃക്ഷത്തിന്റെ ചുവട്ടില്‍...

Read more

ഉണരൂ!

കൗസല്യാനന്ദനാ, രാമാ! ഉണരൂ കര്‍മ്മസൂര്യനായ്, പൊന്‍പട്ടണിഞ്ഞിതാ ദേവന്‍ വിളിപ്പൂ, എഴുന്നേല്‍ക്കുക! എഴുന്നേല്‍ക്കുക എന്‍ കുഞ്ഞേ, നീയീ നാടിന്റെ നായകന്‍; ഇക്കാണും നദിയും കാടിന്‍ ഭംഗിയും കാത്തിടേണ്ടവന്‍! ജ്വലിപ്പിക്കുക...

Read more

രാമനവമി

രാമാ നിന്‍ ജന്മദിനം ഇന്നു ഞാനാഘോഷിക്കെ- ശ്രീമന്‍! നീ മുന്നില്‍ പൂത്ത- കര്‍ണ്ണികാരമായ് നില്പൂ! ആയിരമായിരമാ- ണ്ടപ്പുറം ജീവിച്ച നീ- യതുല്യപ്രതിഭയാ- യാരാദ്ധ്യസ്വരൂപനായ് മാമക മനസ്സില്‍ വാ-...

Read more

ലങ്കാലക്ഷ്മിയ്ക്ക് ശാപമോക്ഷം (വീരഹനുമാന്റെ ജൈത്രയാത്ര 8)

സിംഹിക എന്ന ദുഷ്ടരാക്ഷസിയെ വകവരുത്തിയ വീരഹനുമാന്‍ ഒട്ടും സമയം കളയാതെ ലങ്കാപുരിയിലേക്കുള്ള തന്റെ പ്രയാണം തുടര്‍ന്നു. ഏതുവിധേനയും സീതാദേവിയെ കണ്ടെത്തുക എന്ന ഒരേയൊരു വിചാരം മാത്രമേ ഹനുമാന്റെ...

Read more

സിംഹികയുടെ പതനം (വീരഹനുമാന്റെ ജൈത്രയാത്ര 7)

മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് വീരഹനുമാന്‍ ലങ്കയിലേക്കുള്ള തന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. നീലാകാശത്തേയും നീലക്കടലിനേയും സാക്ഷിയാക്കിക്കൊണ്ടുതന്നെയായിരുന്നു ഹനുമാന്റെ മുന്നോട്ടുള്ള പ്രയാണം. ഇതിനിടയില്‍ പെട്ടെന്ന് ആരോ തന്നെ പിടികൂടി...

Read more

രാമനാമം

ഓരോ പദത്തിലും ചേര്‍ന്നിരിക്കും അര്‍ത്ഥമതെന്നപോല്‍ സത്യമായി നിന്‍നാമമുള്ളില്‍ ലയിച്ചിടേണം പൂവില്‍ മധുവെന്നപോലെയെന്നും. ലോകാഭിരാമ! നിന്‍ പുണ്യനാമം രാമനാമം, ജന്മമോക്ഷമന്ത്രം ഓരോ പകലിലും സൂര്യാംശുപോല്‍ നേരിന്‍വെളിച്ചം വിതറിടേണം. ഓരോ...

Read more

മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)

നാഗമാതാവായ സുരസയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട ഹനുമാന്‍ കൂടുതല്‍ ഉത്സാഹത്തോടും ഉണര്‍വ്വോടും കൂടിയാണ് മുന്നോട്ടു നീങ്ങിയത്. മുകളില്‍ വിശാലമായ നീലാകാശം! താഴെ അലയടിക്കുന്ന മഹാസമുദ്രം! അതിനിടയിലൂടെയുള്ള യാത്ര വളരെ...

Read more

വ്യാകരണ സംവാദം

ഇരിങ്ങാലക്കുടയില്‍ വച്ച് ഒരു വലിയ സംസ്‌കൃത വൈയാകരണനുമായി ചട്ടമ്പി സ്വാമികള്‍ ഒരു സംവാദത്തില്‍ ഏര്‍പ്പെട്ടു. ആഗതനായ പണ്ഡിതന്‍ അനാര്‍ഭാടനായ സ്വാമിജിയെ അത്ര കാര്യമായി കണക്കാക്കിയിട്ടില്ലായിരുന്നു. വ്യാകരണ വിഷയത്തില്‍...

Read more

സംഗീതജ്ഞന്‍

ഉത്തരതിരുവിതാംകൂറില്‍ ഒരു ഗൃഹസ്ഥശിഷ്യന്റെ ഭവനത്തില്‍ ചട്ടമ്പി സ്വാമികള്‍ വിശ്രമിക്കുകയായിരുന്നു. ആ അവസരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള, വിവിധയിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച് പ്രശസ്തിയും പണവും സമ്മാനങ്ങളും നേടിയ ഒരു സംഗീതജ്ഞന്‍...

Read more

ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)

അയോധ്യയിലെ പ്രശസ്തനായ രാജകുമാരനും വീരയോദ്ധാവുമായിരുന്നു ശ്രീരാമന്‍. ശ്രീരാമന്റെ സഹധര്‍മ്മിണിയായിരുന്നു സുന്ദരിയും സുശീലയുമായ സീതാദേവി. ഒരിക്കല്‍ ആ സൗന്ദര്യധാമത്തെ രാക്ഷസരാജാവായ രാവണന്‍ തന്ത്രപൂര്‍വ്വം തട്ടിയെടുത്ത് അദ്ദേഹത്തിന്റെ രാജ്യമായ ലങ്കയിലേക്ക്...

Read more

വിരുന്നുകാര്‍

ഒരുതുള്ളി ചെറുതുള്ളി പലതുള്ളിയായ് വിണ്ണില്‍നിന്നരുമകള്‍ വരികയായി! മിഴിനട്ടുനില്‍ക്കുവോരെല്ലാവരും കൈനീട്ടിയലിവോടു വരവേല്ക്കണേ! കണ്ണിനും കാതിനും ഉത്സവമായ് മഴ, മുത്തുമണികളായ് നൃത്തമാടും! ഉടലാകെ വാരിവാരിപ്പുണരും കരളിലും കുളിരവര്‍ കോരിയിടും! മുത്തുപൊഴിയുന്നപോല്‍...

Read more
Page 5 of 15 1 4 5 6 15

Latest