No products in the cart.

No products in the cart.

ബാലഗോകുലം

സ്‌നേഹപാശം (ശ്രീകൃഷ്ണകഥാരസം 27 )

ഒരു ദിവസം യശോദയമ്മ കണ്ണനെ മടിയിലിരുത്തി വാത്സല്യത്തോടെ തഴുകിയശേഷം തൈര് കടയാനാരംഭിച്ചു. ഉണ്ണിക്കണ്ണനേറെയിഷ്ടമുള്ള കാഴ്ചയാണത്. മാത്രമല്ല ഇടയ്ക്കിടെ ഓരോ ഉരുള വെണ്ണയും അമ്മയുടെ കയ്യില്‍ നിന്നും അവന്‍...

Read more

നിഴല്‍ക്കുത്ത് (ശ്രീകൃഷ്ണകഥാരസം 26)

കൗരവജ്യേഷ്ഠനായ ദുര്യോധനന്‍ പാണ്ഡവരെ ഉന്മൂലനാശം ചെയ്യാന്‍ പലതും ചെയ്തു പക്ഷേ ഒന്നും ഫലിച്ചില്ല. അപ്പോഴാണ് നിഴല്‍ക്കുത്തു വശമുള്ള ഒരു മലയനുണ്ടെന്നും അയാള്‍ വിചാരിച്ചാല്‍ പാണ്ഡവരെ നാമാവശേഷമാക്കാമെന്നും അറിഞ്ഞത്....

Read more

കരുവാന്റെ മൂരി

തുലാമാസത്തിലെ ഇടി സൂക്ഷിക്കണം. ഓര്‍ക്കാതിരിക്കുമ്പോഴാണ് സന്ധ്യയ്ക്ക് മാനത്ത് മഴക്കാറ് ഉരുണ്ടുകൂടുക. മിന്നലും ഇടിയും ഒന്നിച്ചുകഴിയും. ഇടി മുരളാന്‍ തുടങ്ങുമ്പോഴേ മുത്തശ്ശി അകത്തേക്കു വലിയും. ''അപ്പൂ വാ കോലായിലിരിക്കണ്ട.''...

Read more

ജരിതാവിലാപം (ശ്രീകൃഷ്ണകഥാരസം 25)

ഖാണ്ഡവവനത്തിനു സമീപമുള്ള ഒരിടത്തുവച്ച് അഗ്നിദേവന്‍ ശ്രീകൃഷ്ണനെയും അര്‍ജ്ജുനനെയും കണ്ടു. 'അല്ലയോ വില്ലാളി വീരന്മാരേ ഞാന്‍ അഗ്നിയാണ്. ശ്വേതകീ മഹാരാജാവ് നടത്തിയ യാഗത്തിന്റെ ഹവിസ്സു ഭക്ഷിച്ചതുമൂലം എനിക്ക് അജീര്‍ണ്ണം...

Read more

മിഠായിത്തെരുവ്‌

'നനഞ്ഞ മുണ്ട് വലത്തേ തോളത്തിടരുത്' മുത്തശ്ശി എപ്പോഴും പറയും. മഴയായാലും മഞ്ഞായാലും രാവിലെ എണീറ്റാലുടനെ ഞാന്‍ പാടത്തുള്ള കുളത്തില്‍ പോയി കുളിച്ചു വരും. എന്നിട്ടേ ചായയും പലഹാരവും...

Read more

കുചേലന്റെ അവില്‍പ്പൊതി (ശ്രീകൃഷ്ണകഥാരസം 24)

ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന, ഒരു സാധുബ്രാഹ്‌മണനായിരുന്നു സുദാമാവ്. കുചേലന്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹം, ഇല്ലായ്മയുടെ കൂടാരമായിരുന്നു. ദാരിദ്ര്യദുഃഖം, സഹിക്കവയ്യാതായപ്പോള്‍, അദ്ദേഹത്തിന്റെ പത്‌നി, ഭര്‍ത്താവിനോടപേക്ഷിച്ചു. ''നോക്കൂ...…ഇവിടെ ഒരു മണി ധാന്യമോ,...

Read more

നരസിംഹം

ബാംഗ്ലൂരുനിന്ന് വലിയമ്മാവന്റെ മക്കളു വന്നാലും പാലക്കാട്ടുനിന്ന് വലിയമ്മയുടെ മക്കളു വന്നാലും മുത്തശ്ശിക്കു പണിയായി. കുട്ടികളെ എപ്പോഴും ഓര്‍മ്മിപ്പിക്കണം: 'തൃസന്ധ്യനേരത്ത് ഉമ്മറ പ്പടീലിരിക്കരുത്.' എന്നോടു പറയേണ്ടി വരാറില്ല. ഞാന്‍...

Read more

പൊള്ളാച്ചിയിലെ പുതപ്പ്

ഒരു ദിവസം ഉള്ളിലുള്ള ഒരു മോഹം മുത്തശ്ശിയോടു പറയുകയായിരുന്നു അമ്മ. ''അമ്മേ നമുക്ക് കാറുവാങ്ങണം. ഗുരുവായൂര്‍ക്കും പഴനിക്കും പോണം.'' ''കാറു വാങ്ങാനൊക്കെ ശേഖരന്റെ കയ്യില് കാശുണ്ടാവ്വോ ശാരദേ?''...

Read more

കാറ്റിന്റെ ഊറ്റം ശമിപ്പിച്ച കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 23)

യശോദയമ്മ പതിവുപോലെ കണ്ണനെ മടിയിലിരുത്തി താലോലിക്കുകയായിരുന്നു. അയ്യോ! എന്തായിത് കുഞ്ഞിന് ഭാരം കൂടിക്കൂടി വരുന്നതുപോലെ ... അമ്മയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് എന്തെന്നറിയാത്ത ഒരു ഭാരം പെട്ടെന്ന് കണ്ണനുണ്ടായി ..... എന്താണെന്ന്...

Read more

വെണ്ണക്കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 22)

ഗോകുലത്തിന് ആനന്ദം പകര്‍ന്നു കൊണ്ട് ശ്രീകൃഷ്ണന്‍, നന്ദഗോപരുടെയും യശോദയുടെയും പുത്രനായി വളര്‍ന്നു. കാണുന്നവരുടെ കണ്ണിന് ആനന്ദം പകരുന്ന ഉണ്ണിയെ എല്ലാവരും ഉണ്ണിക്കണ്ണന്‍ എന്ന് വിളിച്ചു. പാലും വെണ്ണയും...

Read more

പൊന്നു കായ്ക്കുന്ന മരം

വീടിന്റെ വടക്കേമുറ്റത്തോടു ചേര്‍ന്ന് ഒരു തെങ്ങുണ്ട്. ആ തെങ്ങിന്റെ ചോട്ടിലാണ് കല്യാണി പാത്രം കഴുകുന്നത്. ചകിരിയും വെണ്ണീറുംകൊണ്ട് തേച്ചുരച്ചാണ് കല്യാണി ചെമ്പും പാത്രങ്ങളും വെളുപ്പിക്കുന്നത്. കഴുകിവെച്ചു കഴിഞ്ഞാല്‍...

Read more

ശ്രീകൃഷ്ണലീല ( ശ്രീകൃഷ്ണകഥാരസം 21)

ഒരു ദിവസം, നാരദമഹര്‍ഷി ദ്വാരകയിലെത്തി, ഭഗവാന്റെ കുടുംബജീവിതം നേരിട്ടു കണ്ട് മനസ്സിലാക്കാനുള്ള മോഹവും, പതിനായിരത്തിലേറെ പത്‌നിമാരെ ഒരുമിച്ച് സന്തോഷിപ്പിയ്ക്കുന്നതിന്റെ രഹസ്യവും തേടിയാണ് വരവ്. പലതും ചിന്തിച്ച് ദ്വാരകാപുരിയുടെ,...

Read more

ഒരട്ട നിനക്കും

പാക്കനാരുടെ കഥപറയാന്‍ വലിയ ഇഷ്ടമാണ് മുത്തശ്ശിക്ക്. കേള്‍ക്കാന്‍ എനിക്കും. ഒരുദിവസം കുടിലിന്റെ മുറ്റ ത്തിരുന്ന് വട്ടിയും മുറവും ഉണ്ടാക്കുകയായിരുന്നു പാക്കനാരും കെട്ടിയവളും. വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കെട്ടിയവള്‍...

Read more

സത്യഭാമ (ശ്രീകൃഷ്ണകഥാരസം 20)

യാദവപ്രമുഖനായ സത്രാജിത്ത് പുത്രിയായ സത്യഭാമയെ ശ്രീകൃഷ്ണന് വിവാഹം ചെയ്തു കൊടുത്തു. ഒപ്പം സ്യമന്തകവും ഭഗവാന് ലഭിച്ചു. സത്യഭാമയുടെ വരവ് ശ്രീകൃഷ്ണന്റെ ആദ്യഭാര്യയായ രുഗ്മിണീദേവിക്ക് രസിച്ചില്ലെങ്കിലും, കുലസ്ത്രീയായ അവര്‍...

Read more

മകന്റെ അമ്മ

മധുരയിലുള്ള അമ്മാമന്റെ കാര്യം ഇടക്കു വല്ലപ്പോഴും ഓര്‍മ്മിക്കും മുത്തശ്ശി. പുറമേക്കു കാണിച്ചില്ലെങ്കിലും മകനെപ്പറ്റി പറയുമ്പോള്‍ മുത്തശ്ശിയുടെ കണ്ണുകള്‍ ഈറനാവാറുണ്ടെന്ന് എനിക്കറിയാം. എന്നിട്ടും, 'അമ്മാമെ മുത്തശ്ശിക്ക് വല്യേ ഇഷ്ടാല്ലേ'’എന്നു...

Read more

പടനായന്മാര്‍

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ കളരി എനിക്കൊരു അത്ഭുത ലോകമായിരുന്നു. ബാംഗ്ലൂരമ്മാമന്റെ കയ്യുംപിടിച്ച് ദേശത്തുള്ള കളരിയില്‍ പോയതും വടിപ്പയറ്റു കണ്ടതും ഓര്‍മ്മയുണ്ട്. അമ്മാമനും കുട്ടിക്കാലത്ത് കളരി പഠിച്ചിട്ടുണ്ടത്രെ. കളരിയെപ്പറ്റി കുറേ കാര്യങ്ങള്‍...

Read more

കാളിയനും ശ്രീഗരുഡനും (ശ്രീകൃഷ്ണകഥാരസം 19)

വിനതാദേവിയുടെ പുത്രനായ ഗരുഡന്‍ ദേവലോകത്തെത്തി ദേവേന്ദ്രനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച്, അമൃതുമായി ഭൂമിയിലെത്തി. അമൃതകലശം സമര്‍പ്പിച്ച് സര്‍പ്പമാതാവായ കദ്രുവിന്റെ ദാസ്യത്തില്‍ നിന്ന് അമ്മയെ മോചിപ്പിക്കുന്നു. ഈ തക്കത്തിന്...

Read more

മണ്ടന്മാര്‍

മണ്ടന്മാരും തിരുമണ്ടന്മാരുമായ ആളുകളുണ്ട്. വിഡ്ഢിത്തമേ പറയൂ. വിവരക്കേടേ കാണിക്കൂ. അങ്ങനെയുള്ളവരെപ്പറ്റി മുത്തശ്ശി ചില രസികന്‍ പഴഞ്ചൊല്ലുകള്‍ പറയും: 'പിന്നുക്കുടുമീം പൂണൂലും കണ്ടപ്പൊ ശങ്കരവാര്‌രാ നിരീച്ചു. അടുത്തു വന്നപ്പഴല്ലെ,...

Read more

യഥാര്‍ത്ഥ ജ്ഞാനം (ശ്രീകൃഷ്ണകഥാരസം 18)

താപസശ്രേഷ്ഠനായ ഉതംഗമഹര്‍ഷി ശ്രീകൃഷ്ണ ഭഗവാന്റെ സുഹൃത്തും പരമഭക്തനുമായിരുന്നു. ഒരു ദിവസം അദ്ദേഹം വഴിയില്‍ വച്ച് കൃഷ്ണനെ കണ്ടുമുട്ടി. ''ഭഗവാനേ കൃഷ്ണാ എത്ര കാലമായി അടിയന്‍ ഈ രൂപം...

Read more

ചാടായി വന്ന അസുരന്‍ (ശ്രീകൃഷ്ണകഥാരസം 17)

ഉണ്ണിക്കണ്ണന്‍ വന്നതോടെ ഗോകുലത്തില്‍ എന്നും ഉത്സവമാണ്. കണ്ണന്റെ പിറവിയുടെ തൊണ്ണൂറാം ദിനം ആഘോഷപൂര്‍വ്വം നടത്താന്‍ ഗോപകുലം മത്സരിച്ചു. അതിരാവിലെ കണ്ണനെ കുളിപ്പിച്ച് സുന്ദരനാക്കി ഗോപിക്കുറി തൊടുവിച്ചു. കണ്ണെഴുതി...

Read more

ശകുനം

'ശകുനറിയാത്തോന്‍ ചെന്നറിയും' എന്നാണ് പഴമക്കാരുടെ ചൊല്ല്. ''ഇന്നത്തെക്കാലത്ത് ശകുനം നോക്കീട്ടൊന്നും യാത്രക്കിറങ്ങാന്‍ പറ്റില്ലാന്നു കൂട്ടിക്കോളൂ അപ്പൂ'' എന്ന് മുത്തശ്ശി പറയും. കത്തി, കൊടുവാള്, കൈക്കോട്ട്, ചൂല്, മുറം,...

Read more

ഈശ്വര നിശ്ചയം (ശ്രീകൃഷ്ണകഥാരസം 16)

ഭീമസേനന്‍ ഒരിക്കല്‍ കാനന മദ്ധ്യത്തിലൂടെ നടന്നു പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു. പൂര്‍ണ്ണഗര്‍ഭിണിയായ ഒരു മാന്‍പേട പ്രസവവേദനയാല്‍ പുളയുകയാണ്. ആ മാനിനെ ലക്ഷ്യം വച്ച് വില്ലുകുലയ്ക്കുകയാണ് ഒരു...

Read more

ഉപ്പ്

ചെറിയ കാശുകൊടുത്താല്‍ ഒരു പാക്കറ്റ് ഉപ്പുകിട്ടും. ഏതു കടയിലും കിട്ടും ഉപ്പ.് ഉപ്പില്ലാത്ത കറിയില്ല. കഞ്ഞി കുടിക്കാനും വേണം ഉപ്പ.് വിലകുറവായതു കൊണ്ടാണ് ഉപ്പിനെ ആരും ശ്രദ്ധിക്കാത്തത്....

Read more

കാല്‍പ്പൊടി ( ശ്രീകൃഷ്ണകഥാരസം 15)

ഒരിക്കല്‍ നാരദമഹര്‍ഷി ഭഗവാനോട് ചോദിച്ചു. 'കൃഷ്ണനെ ഏറ്റവുമധികം സ്‌നേഹിക്കുന്നതാര്? രുഗ്മിണിയോ, സത്യഭാമയോ? അതോ? മറ്റു പത്‌നിമാരോ? ആരാണ്?' കണ്ണന്‍ ഒന്നും മിണ്ടിയില്ല. മറ്റൊരു ദിവസം മഹര്‍ഷി ദ്വാരകയിലെത്തിയപ്പോള്‍...

Read more

പാമ്പും പകയും

എത്ര വര്‍ഷം കഴിഞ്ഞാലും ആനയുടേയും മുതലയുടേയും പാമ്പിന്റേയും പക ഒടുങ്ങില്ലെന്നു പറയും മുത്തശ്ശി. വേദനിപ്പിച്ചവരോട് പ്രതികാരം ചെയ്യാന്‍ കാത്തു കഴിയുമത്രെ ഈ മൂന്നു ജീവികളും. പാമ്പിനും മുതലയ്ക്കും...

Read more

ആലങ്ങോട്ടുനായരുവീട്

ആലങ്ങോട്ടുനായരുവീട്ടുകാരുടെ കഥ പറയുകയായിരുന്നു മുത്തശ്ശി. ''ആലങ്ങോട്ടുതറവാട് എട്ടുകെട്ടാണ്. നാലുകെട്ടിന് ഒരു നടുമുറ്റം. എട്ടുകെട്ടാണെങ്കില്‍ രണ്ടു നടുമുറ്റമുണ്ടാവും. ആലങ്ങോട്ടുകാരാണ് ദേശത്തെ അധികാരികള്‍. ഒരു വെട്ടിക്കൊല നടന്നാലും ആലങ്ങോട്ടുനായരുടെ സമ്മതം...

Read more

രുഗ്മാംഗദചരിതം (ശ്രീകൃഷ്ണകഥാരസം 14)

നീതിമാനും ധര്‍മ്മിഷ്ഠനും മഹാവിഷ്ണുവിന്റെ പരമഭക്തനുമായിരുന്നു ശ്രീരുഗ്മാംഗദ മഹാരാജാവ്. ധര്‍മ്മപത്‌നിയായ സന്ധ്യാവലിയോടും പുത്രനായ ധര്‍മ്മാംഗദനോടും കൂടി അദ്ദേഹം രാജ്യം വാണു. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് ശാന്തിയും സമാധാനവും കളിയാടി....

Read more

സന്താനഗോപാലം (ശ്രീകൃഷ്ണകഥാരസം 13)

ഭഗവാന്‍ കൃഷ്ണന്റെ ഭരണത്തിന്‍ കീഴില്‍ ദ്വാരകാവാസികള്‍ യാതൊരു അല്ലലും അലട്ടലുമില്ലാതെ വസിച്ചുപോന്നു. ഒരു ദിവസം ദ്വാരകാവാസിയായ ഒരു ബ്രാഹ്‌മണന്‍ തന്റെ കുഞ്ഞിന്റെ മൃതശരീരവുമായി ദ്വാരകാപുരി കവാടത്തിലെത്തി ഉറക്കെ...

Read more

എങ്ങുമെവിടെയും കൃഷ്ണന്‍

എന്നുമെല്ലായ്‌പ്പൊഴുമെവിടെയുമെത്തുന്നു നന്ദാത്മജ ഭക്തര്‍ നിന്റെ മുന്നില്‍ ആടലകറ്റുവാന്‍ നീയല്ലാതാരുണ്ട് കോടക്കാര്‍വര്‍ണ്ണാ ധരാതലത്തില്‍. ആരും കൊതിക്കും നിന്നോമന വിഗ്രഹം കാണുവോര്‍ക്കൊന്നും മതിവരില്ല പിന്നെയും പിന്നെയും കാണുവാനാഗ്രഹം ഇന്ദിരാവല്ലഭ എന്തുമായം?...

Read more

നിഷ്‌ക്കളങ്ക സ്‌നേഹം (ശ്രീകൃഷ്ണകഥാരസം 12)

നിഷ്‌ക്കളങ്കവും കാപട്യമില്ലാത്തതുമായ ഭക്തിയ്ക്ക് ഉടന്‍ ഫലം ലഭിക്കും. നേരേമറിച്ച് സ്വാര്‍ത്ഥലാഭമോഹികള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഫലപ്രാപ്തി എളുപ്പമല്ല. ഇതിന് ഉദാഹരണമായ ഒരു കഥ ഭാഗവതത്തിലുണ്ട്. ശ്രീകൃഷ്ണനും ബലരാമനും ഗോപബാലന്മാരുംകൂടി...

Read more
Page 2 of 14 1 2 3 14

Latest