കുരങ്ങന്മാര് മാത്രം ജീവിക്കുന്ന ഒരു നാടായിരുന്നു കിഷ്ക്കിന്ധ. അവിടത്തെ ശക്തിമാനായ രാജാവായിരുന്നു ബാലി. ബാലിയുടെ സഹോദരനായിരുന്നു സുഗ്രീവന്. ജ്യേഷ്ഠന്റെ തണലില്‍ ഒരു യുവരാജാവിന്റെ പ്രൗഢിയോടും അന്തസ്സോടും കൂടിയാണ്...
Read moreബ്രഹ്മാവിന്റെ പുത്രനായിരുന്നു നാരദമഹര്‍ഷി. ബ്രഹ്മാവിന്റെ മടിത്തട്ടില്‍ നിന്നാണ് അദ്ദേഹം പിറവിയെടുത്തത്. വലിയ വിഷ്ണുഭക്തനായ നാരദന് ''നാരായണാ; നാരായണാ!'' എന്നുരുവിട്ടുകൊണ്ട് സദാസമയവും ഊരുചുറ്റിക്കൊണ്ടിരിക്കും. എപ്പോഴും കൈയിലൊരു വീണയുണ്ടാകും. ഇടയ്ക്കിടെ...
Read moreനമുക്ക് നിത്യപരിചയമുള്ള ജീവിയാണല്ലോ ഉറുമ്പുകള്‍. ഇവ നമ്മുടെ ശരീരത്തിലും ഭക്ഷണസാധനങ്ങളിലും കിടക്കയിലും തറയിലും ചുമരിലും മേശപ്പുറത്തും കസേരയിലും കയറിക്കൂടുന്നവരാണ്. ഇവയുടെ വിഹാരങ്ങള്‍ കാണാന്‍ കൗതുകമുണ്ടെങ്കിലും നമുക്ക് ശല്യമായിട്ടേ...
Read moreസീതാദേവി തന്റെ മക്കളായ ലവകുശന്മാരോടൊപ്പം വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ കഴിയുന്ന കാലം. ശ്രീരാമഭക്തനായ ഹനുമാന് ആ കുസൃതിക്കുട്ടന്മാരെ നേരില്‍ കാണണമെന്ന് ഒരാഗ്രഹമുണ്ടായി. ഒരുദിവസം ഹനുമാന് അവരെ കാണാനായി...
Read moreരാമ-രാവണ യുദ്ധം കഴിഞ്ഞ് ശ്രീരാമലക്ഷ്മണന്മാരും ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരവീരന്മാരും മറ്റു സഹായികളുമെല്ലാം സീതാദേവിയേയുംകൊണ്ട് നാട്ടില്‍ തിരിച്ചെത്തി. എല്ലാവര്ക്കും വലിയ സന്തോഷമായിരുന്നു. നാട്ടിലെത്തിയപ്പോള്‍ ശ്രീരാമന് അനുജനോടു പറഞ്ഞു: ''ലക്ഷ്മണാ,...
Read moreശ്രീരാമന്റെ മുന്നില്‍ നാണംകെട്ടുപോയ രാവണന് തനിക്കുണ്ടായ അനുഭവങ്ങളെല്ലാം അന്നുതന്നെ പാതാളരാവണനെ അറിയിച്ചു. രാവണന്റെ ഏറ്റവുമടുത്ത ചങ്ങാതിയും സഹായിയുമായിരുന്നു പാതാള രാവണന്. പാതാളത്തില്‍ താമസിച്ചിരുന്നതുകൊണ്ടാണ് അയാള്‍ക്ക് പാതാളരാവണന് എന്നു...
Read moreഒരുകയ്യില്‍ ഹരിതാഭമായ മലയും മറുകയ്യില്‍ ഗദയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വീരഹനുമാന് പിറ്റേന്ന് പ്രഭാതത്തിനുമുമ്പുതന്നെ ലങ്കയിലെ പോരാട്ടഭൂമിയില്‍ വന്നിറങ്ങി. അതുകണ്ട് രാവണനും രാക്ഷസസേനാനികളും മറ്റു രാക്ഷസപ്പരിഷകളും അവിടെ നിന്ന് അകന്നുമാറി...
Read moreലക്ഷ്മണനേയും വാനരന്മാരേയും പുനര്‍ജീവിപ്പിക്കാനായി ഹനുമാന് മൃതസഞ്ജീവനി തേടി ഹിമാലയത്തിലേക്കു പുറപ്പെട്ട കാര്യം രാക്ഷസരാജാവായ രാവണനും അയാളുടെ കിങ്കരന്മാരും അറിഞ്ഞു. ''ഏയ് കൂട്ടരേ, ഹനുമാന് ഔഷധച്ചെടിയുമായി സൂര്യോദയത്തിനുമുമ്പേ വന്നെത്തിയാല്‍...
Read moreചട്ടമ്പി സ്വാമികള്‍ ഒരു മദ്ധ്യാഹ്നത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും കാല്‍നടയായി പെരുമ്പാവൂരിലെത്തി. ദാഹം കലശലായിരുന്നതു കൊണ്ട് അവിടെ ഒരു വീട്ടില്‍ കയറി കുടിക്കാനെന്തെങ്കിലും വേണമെന്നാവശ്യപ്പെട്ടു. ആ സ്ഥലത്ത് വിഷൂചിക...
Read moreരാമേശ്വരത്തെ ശിവലിംഗ പ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ ശ്രീരാമന് തന്റെ വിശ്വസ്തദാസനായ ഹനുമാനോടു ചോദിച്ചു: ''പ്രിയ ആഞ്ജനേയാ, ഇപ്പോള്‍ നമ്മള്‍ക്കിവിടെ പൂജനടത്താനും പ്രാര്‍ത്ഥിക്കാനും ഒരു ക്ഷേത്രമായി. പക്ഷേ അതുകൊണ്ടുമാത്രം എന്തുകാര്യം?...
Read moreഅന്തിനേരത്തു നീ വിരിഞ്ഞെങ്കിലും ചന്തമേറെയുണ്ടിന്നു കണ്ടീടുവാന്‍! അത്തിവൃക്ഷച്ചുവട്ടിലായ് രാത്രിയില്‍ പേടിയില്ലേ തനിച്ചിരുന്നീടുവാന്? അല്പമൊന്നു നീ നേരത്തെയെത്തുകില് സ്വസ്ഥമീ പകലാസ്വദിക്കാം സഖേ! മറ്റുപൂവുകള്ക്കില്ലാത്ത കൃത്യത തെറ്റിടാതെ നീ കാത്തെതെന്തത്ഭുതം...
Read moreഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ത്തന്നെ ഹനുമാന് ശ്രീരാമലക്ഷ്മണന്മാരുടെ അരികില്‍ തിരിച്ചെത്തി. ലങ്കയിലെത്തിയപ്പോള്‍ രാവണനുമായി ഏറ്റുമുട്ടിയതിനെക്കുറിച്ചും സീതാദേവിയെകണ്ടതിനെക്കുറിച്ചുമെല്ലാം ഹനുമാന് രാമലക്ഷ്മണന്മാരുമായി സംസാരിച്ചു. സീതാദേവി കൊടുത്തയച്ച ചൂഡാരത്നവും ഹനുമാന് ശ്രീരാമനെ ഏല്പിച്ചു....
Read moreഅധികം വൈകാതെ ഹനുമാന് ലങ്കയില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചു. കുറേദൂരം സഞ്ചരിച്ച ശേഷം മന്ത്രഗിരിയുടെ താഴ്വരയിലെത്തി. അപ്പോഴേക്കും നേരം സന്ധ്യമയങ്ങിക്കഴിഞ്ഞിരുന്നു. 'ഇന്നത്തെ രാത്രി ഇവിടെ ഏതെങ്കിലും മുനിമാരുടെ...
Read moreരാവണന് അന്തഃപുരത്തിലേക്ക് ഓടിക്കയറിയതോടെ ഹനുമാന് തീയാളുന്ന തന്റെ വാലുമുയര്‍ത്തിപ്പിടിച്ചുക്കൊണ്ട് പുറത്തേക്കു ചാടി. ആ വാല്‍പ്പന്തവുമായി ആഞ്ജനേയന് ലങ്കാനഗരിയിലെങ്ങും തലങ്ങും വിലങ്ങും പാഞ്ഞുനടന്നു. നഗരിയിലെ കടകമ്പോളങ്ങളും പ്രഭുമന്ദിരങ്ങളും അലങ്കാരമണ്ഡപങ്ങളും...
Read moreമാനത്ത് പാറുന്നതെന്താണ് ? മാനത്ത് മൂവര്ണക്കൊടിയല്ലോ! അക്കൊടി ചൊല്ലുവതെന്താണ്? ഉച്ചത്തിലതുചൊല്വൂ: സ്വാതന്ത്ര്യം! സ്വാതന്ത്ര്യത്തിന് പൊരുളെന്താണ്? സ്വാശ്രയത്വംതന്നെ സ്വാതന്ത്ര്യം! 'താനുണര്ന്നാല് തന്റെ നാടുണരും താനുയര്ന്നാല് സ്വന്തം നാടുയരും' സത്യവും...
Read moreസീതാദേവിയോടു യാത്രപറഞ്ഞശേഷം ഹനുമാന് നേരെ കയറിച്ചെന്നത് രാവണന്റെ പൂന്തോട്ടത്തിലേക്കാണ്. അകത്തേക്കു പ്രവേശിച്ച ഉടനെ ഹനുമാന് ഉച്ചത്തില്‍ ഒരു സ്വരമുണ്ടാക്കി. ഇടിമുഴക്കംപോലുള്ള ആ സ്വരം കേട്ട് കൊട്ടാരത്തിന്റെ തളത്തിലും...
Read moreലങ്കാലക്ഷ്മിയെ യാത്രയാക്കിയശേഷം ഹനുമാന് സീതാദേവിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായി. രാവണന്റെ കൊട്ടാരവളപ്പിലുള്ള വൃക്ഷങ്ങള്‍ക്കു മുകളിലൂടെ ഓടിയും ചാടിയും തൂങ്ങിയാടിയും ഹനുമാന് മുന്നോട്ടു നീങ്ങി. ഇതിനിടയിലാണ് അശോകവനിയിലെ ശിംശപാവൃക്ഷത്തിന്റെ ചുവട്ടില്‍...
Read moreസിംഹിക എന്ന ദുഷ്ടരാക്ഷസിയെ വകവരുത്തിയ വീരഹനുമാന് ഒട്ടും സമയം കളയാതെ ലങ്കാപുരിയിലേക്കുള്ള തന്റെ പ്രയാണം തുടര്‍ന്നു. ഏതുവിധേനയും സീതാദേവിയെ കണ്ടെത്തുക എന്ന ഒരേയൊരു വിചാരം മാത്രമേ ഹനുമാന്റെ...
Read moreമൈനാക പര്‍വ്വതത്തിന്റെ സ്നേഹസല്‍ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് വീരഹനുമാന് ലങ്കയിലേക്കുള്ള തന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. നീലാകാശത്തേയും നീലക്കടലിനേയും സാക്ഷിയാക്കിക്കൊണ്ടുതന്നെയായിരുന്നു ഹനുമാന്റെ മുന്നോട്ടുള്ള പ്രയാണം. ഇതിനിടയില്‍ പെട്ടെന്ന് ആരോ തന്നെ പിടികൂടി...
Read moreനാഗമാതാവായ സുരസയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട ഹനുമാന് കൂടുതല്‍ ഉത്സാഹത്തോടും ഉണര്‍വ്വോടും കൂടിയാണ് മുന്നോട്ടു നീങ്ങിയത്. മുകളില്‍ വിശാലമായ നീലാകാശം! താഴെ അലയടിക്കുന്ന മഹാസമുദ്രം! അതിനിടയിലൂടെയുള്ള യാത്ര വളരെ...
Read moreഇരിങ്ങാലക്കുടയില്‍ വച്ച് ഒരു വലിയ സംസ്കൃത വൈയാകരണനുമായി ചട്ടമ്പി സ്വാമികള്‍ ഒരു സംവാദത്തില്‍ ഏര്‍പ്പെട്ടു. ആഗതനായ പണ്ഡിതന് അനാര്‍ഭാടനായ സ്വാമിജിയെ അത്ര കാര്യമായി കണക്കാക്കിയിട്ടില്ലായിരുന്നു. വ്യാകരണ വിഷയത്തില്‍...
Read moreഉത്തരതിരുവിതാംകൂറില്‍ ഒരു ഗൃഹസ്ഥശിഷ്യന്റെ ഭവനത്തില്‍ ചട്ടമ്പി സ്വാമികള്‍ വിശ്രമിക്കുകയായിരുന്നു. ആ അവസരത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള, വിവിധയിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച് പ്രശസ്തിയും പണവും സമ്മാനങ്ങളും നേടിയ ഒരു സംഗീതജ്ഞന്...
Read moreഅയോധ്യയിലെ പ്രശസ്തനായ രാജകുമാരനും വീരയോദ്ധാവുമായിരുന്നു ശ്രീരാമന്. ശ്രീരാമന്റെ സഹധര്‍മ്മിണിയായിരുന്നു സുന്ദരിയും സുശീലയുമായ സീതാദേവി. ഒരിക്കല്‍ ആ സൗന്ദര്യധാമത്തെ രാക്ഷസരാജാവായ രാവണന് തന്ത്രപൂര്‍വ്വം തട്ടിയെടുത്ത് അദ്ദേഹത്തിന്റെ രാജ്യമായ ലങ്കയിലേക്ക്...
Read moreഒരുതുള്ളി ചെറുതുള്ളി പലതുള്ളിയായ് വിണ്ണില്നിന്നരുമകള് വരികയായി! മിഴിനട്ടുനില്ക്കുവോരെല്ലാവരും കൈനീട്ടിയലിവോടു വരവേല്ക്കണേ! കണ്ണിനും കാതിനും ഉത്സവമായ് മഴ, മുത്തുമണികളായ് നൃത്തമാടും! ഉടലാകെ വാരിവാരിപ്പുണരും കരളിലും കുളിരവര്‍ കോരിയിടും! മുത്തുപൊഴിയുന്നപോല്...
Read moreസൂര്യദേവന്റെ ഗുരുകുലത്തില്നിന്ന് പഠനം പൂര്‍ത്തിയാക്കിയ ബാലഹനുമാന് വളരെ വേഗം തന്നെ തന്റെ സങ്കേതത്തില്‍ തിരിച്ചെത്തി. ഏതുനേരവും കാട്ടിലും മേട്ടിലും വള്ളിക്കുടിലുകളിലും അലഞ്ഞു നടന്ന് കുസൃതിത്തരങ്ങള്‍ കാട്ടുന്നതിലായിരുന്നു ഹനുമാന്...
Read moreയാത്ര-മയില്‍പ്പീലിക്കൂട്ടം കേരളഗാന്ധി കേളപ്പജിയുടെ ജന്മംകൊണ്ട് പുണ്യമായി തീര്‍ന്ന മുചുകുന്നിലേക്കായിരുന്നു ഞങ്ങളുടെ ഈ വര്‍ഷത്തെ യാത്ര. മഹാത്മജിയെ ഞങ്ങള്‍ മനസ്സിലാക്കിയത് കെ.കേളപ്പനിലൂടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ സമകാലീനരായ പലരും പറഞ്ഞത്. സ്വാതന്ത്ര്യ...
Read more
പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies