സത്യത്തിനും നീതിക്കും വേണ്ടി ജീവിതകാലം മുഴുവൻ നിലകൊണ്ട ആ മഹാമനീഷി വിഷ്ണുപദം പൂകുമ്പോൾ ഭാരതത്തിന്റെ സാംസ്കാരികവും ധൈഷണികവുമായ മണ്ഡലത്തിൽ നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നത്.
Read moreഅയോദ്ധ്യയിലെ ശ്രീരാമന്റെ ജന്മസ്ഥാനത്തുള്ള ക്ഷേത്രം തകര്‍ത്ത് അവിടെ മുഗള്‍ചക്രവര്‍ത്തിയായ ബാബര്‍ ഒരു മുസ്ലീംപള്ളി പണിതുവെന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്. മുസ്ലീം ആക്രമണകാരികളില്‍ നിന്ന് രാമജന്മഭൂമി വീണ്ടെടുക്കുവാന്‍ ഹിന്ദുക്കള്‍ അഞ്ചു നൂറ്റാണ്ടുകള്‍...
Read moreഈയിടെയായി നമ്മുടെ പത്രങ്ങളിലും നവമാധ്യമങ്ങളിലും കണ്ടുവരുന്ന വാര്‍ത്തകളും സംഭവങ്ങളും ഞെട്ടലുണ്ടാക്കുന്നവയാണ്. ദക്ഷിണഭാരതത്തിലൊട്ടുക്കും ഇന്ന് ഭീകരതയുടെ വലകള്‍ പിന്നപ്പെട്ടു വെച്ചിരിക്കുന്നു. ഇസ്ലാമികതീവ്രവാദികളും മാവോയിസ്റ്റുകളുമടങ്ങുന്ന ഒരു വലിയ 'വിപ്ലവസമൂഹം' എന്ന്...
Read moreഉമ്മറത്തിരുന്നു പത്രം വായിക്കുകയായിരുന്ന മുത്തശ്ശി അരിശം മൂത്തു പറഞ്ഞു. 'ഭഗവാനോടാണോ കാക്കകളുടെ കളി! അനുഭവിക്കും അവറ്റകള്!' മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മണിക്കുട്ടി ഇതുകേട്ട് ഓടിവന്നു ചോദിച്ചു. 'എന്താ മുത്തശ്ശി...
Read moreഞാനൊരു കഥ പറയാം. ഞങ്ങളുടെ നാട്ടിലെ ഒരു നാട്ടുപ്രമാണിയായിരുന്നു കലന്തന് ഹാജി. അദ്ദേഹത്തിന്റെ ബാപ്പ ബ്രിട്ടീഷുഭരണകാലത്ത് അധികാരി (തഹസില്‍ദാര്‍) ആയിരുന്നു. അന്ന് തന്റെ വീടിനു ചുറ്റുമുള്ള സ്ഥലങ്ങളൊക്കെ...
Read moreപാകിസ്ഥാനിലെ ആദ്യത്തെ നിയമമന്ത്രിയുടെ ജീവിതം ഭാരത ജനതയ്ക്കു മുമ്പിലെ പാഠമാണ്. ജോഗേന്ദ്രനാഥ മണ്ഡല് എന്ന ദളിത് നേതാവായിരുന്നു ആ വ്യക്തി. അസമിലെ സില്‍ഹെട്ട് ജില്ല പാകിസ്ഥാനു കിട്ടുന്നതിനു...
Read moreരാജഭരണം നിലനിന്ന ഗ്വാളിയോറില്‍ ആര്യസമാജത്തിന്റെ യുവവിഭാഗമായ ആര്യകുമാര്‍ സഭയിലൂടെ 1939-ലാണ് ഞാന്‍ ആര്‍എസ്എസ്സുമായി ബന്ധം സ്ഥാപിക്കുന്നത്. ശക്തമായ 'സനാതനി' കുടുംബാംഗമായിരുന്നു ഞാന്‍. പക്ഷേ ആര്യകുമാര്‍ സഭയുടെ ആഴ്ചതോറുമുള്ള...
Read moreഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ അറിയപ്പെടുന്ന ഒരു വിപ്ലവകാരിയാണ് രാം പ്രസാദ് ബിസ്മില്‍. കാക്കോരിയില്‍ വെച്ചു ഒരു തീവണ്ടി കൊള്ളയടിച്ചതിന്റെ പേരിലാണ് അദ്ദേഹം ബ്രിട്ടീഷുകാരുടെ പിടിയിലായത്. രാജ്യദ്രോഹക്കുറ്റം ചുമത്തി...
Read moreമാവോയിസ്റ്റുകളുടെ മുന്‍നിര പോരാളികളാണ് അര്‍ബന്‍ നക്സലുകള്‍. സിപിഐ മാവോയിസ്റ്റിന്റെ 2004-ലെ 'അര്‍ബന്‍ പെര്‍സ്പെക്ടീവ്' എന്ന പാര്‍ട്ടി രേഖ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളില്‍നിന്ന് വിദ്യാസമ്പന്നരായ നേതൃനിരയെ വളര്‍ത്തിയെടുക്കുകയാണ്...
Read moreപട്ടമരങ്ങളെ പാഴ്മരങ്ങളെന്ന് മുദ്രകുത്തി വെട്ടിമാറ്റുകയോ തീയിട്ട് ശിഷ്ഠഭാഗം വിറകിനും കരിയ്ക്കും ഉപയോഗിക്കുകയോ ചെയ്തുവരുന്ന പതിവ് ഉള്ളതുകൊണ്ടാണ് പട്ടമരങ്ങള്‍ എന്ന വായ്മൊഴി ഭാഷയില്‍ ഉണ്ടായിട്ടുള്ളത്. കായ്ഫലങ്ങള്‍ ഒന്നും തന്നെ...
Read moreഓണമേ നിലാവിന്റെ - താരകപൂന്തോട്ടത്തില്‍ ഓര്‍മ്മയില്‍ നിറഞ്ഞാടി - നിന്ന കാലമേ നന്ദി! ഇനിയുംവരാനാകില്ലെ - ങ്കിലും നിനക്കായി - ട്ടുദകം പകരുവാ- നാവില്ല ഞങ്ങള്‍ക്കൊന്നും നഗരം...
Read moreആടിപോയാവണി തേരിലെത്തി ഓണനിലാക്കുളിര്‍ തേടിയെത്തി. അത്തംപത്തോണത്തിന്‍ കേളികൊട്ടായ് മാവേലിക്കാലത്തിന്നോര്‍മ്മ നെഞ്ചില്‍. ഇല്ലായ്മ വല്ലായ്മ പോയൊഴിഞ്ഞു അക്ഷമരുത്രാടപ്പാച്ചിലായി. ചെന്താമര ചേറില്‍ കണ്‍തുറന്നു തുമ്പപ്പൂ വെണ്മയകം നിറച്ചു. പൂവേ പൊലി...
Read moreജാഥ അടുത്തുവരുന്നു. സാധാരണ പരിചിതമല്ലാത്ത ഒരു ഒഴുക്കന്‍ ജാഥ. മുദ്രാവാക്യങ്ങള്‍ക്ക് മിതത്വമുണ്ട്. ആക്രോശവും അട്ടഹാസങ്ങളുമില്ല. പതിഞ്ഞ സ്വരത്തിലുള്ള ചെറിയ ചെറിയ മുദ്രാവാക്യങ്ങള്‍. അവയുടെ കൂടെ മുദ്രകളോ മുഷ്ടി...
Read moreവിടചോദിയ്ക്കാന്‍ വന്നുനില്‍ക്കയാണെന്നോ മുന്നില്‍ കദനക്കടലായെന്‍ മാനസം തകരുമ്പോള്‍!.... അന്നൊരു പ്രഭാതത്തിലച്ഛന്റെ മുനിവാട- ത്തങ്ങതന്‍സമാഗമധന്യമാം മുഹൂര്‍ത്തത്തില്‍, കോള്‍മയിരണിഞ്ഞു ഞാന്‍ കാര്‍കണ്ട മയില്‍ പോലെ കാനനമനുരാഗഗാനങ്ങള്‍ ആലാപിച്ചു... പിന്നിട്ടദിനങ്ങളില്‍ നിന്നിലേയ്ക്കലിഞ്ഞു...
Read more(അകാലത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന് സമര്‍പ്പണം) പൊടുന്നനെ ഇടിമുഴക്കമാര്‍ന്നിരുള്‍ ഇടവപ്പാതിപോല്‍ പറന്നടുക്കുമ്പോള്‍ പ്രഹരമേറ്റെന്ന കണക്കെ ചോരവാര്‍- ന്നുറഞ്ഞപോല്‍ തല മരവിച്ചീടുമ്പോള്‍, ജ്വലിച്ചു വിണ്ണിന്റെ പതക്കമായ് നിന്ന വെളിച്ചത്തിന്...
Read moreചില കോടതിവിധികളില്‍ ഈ വാക്കുകാണാം ''അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം'' (Rarest of the rarest). ഇപ്പോള്‍ ഇതു വെള്ളത്തിന്റെ കാര്യത്തിലും യോജിച്ചു തുടങ്ങി. എന്നുമാത്രമല്ല മുന്നോട്ടു നോക്കുമ്പോള്‍ ഭയം...
Read moreപതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ജെയിംസ് വാട്ട് അവതരിപ്പിച്ച ആവിയന്ത്രത്തോടെയാണ് യൂറോപ്പില്‍ വ്യാവസായിക വിപ്ലവം തുടങ്ങുന്നത്. സര്‍വ്വ വ്യവസായ മേഖലകളിലും ഗതാഗത സംവിധാനങ്ങളിലുമെല്ലാം അതോടെ വന്‍തോതില്‍ യന്ത്രവല്‍ക്കരണം ആരംഭിച്ചു....
Read moreഹിമാലയത്തേക്കാള്‍ മാത്രമല്ല, ലോകത്തേറ്റവും പഴക്കമുള്ളതാണ് പശ്ചിമഘട്ട മലനിരകള്‍. പശ്ചിമഘട്ടത്തോട് കിടപിടിക്കുന്ന ജൈവവൈവിദ്ധ്യം കിഴക്കന്‍ ഹിമാലയത്തില്‍ മാത്രമെ ഉള്ളൂ. ജൈവവൈവിദ്ധ്യത്തില്‍ ലോകത്ത് 20 'ഹോട്ട് സ്പോട്ടുകള്‍' തിരഞ്ഞെടുത്തിട്ടുണ്ട്....
Read moreഎവിടെയൊക്കെ പ്രകൃതിക്ക് മുറിവേറ്റിട്ടുണ്ടോ അവിടെയൊക്കെ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും സംഭവ്യമായിട്ടുണ്ട്. പ്രകൃതിയോടും പ്രകൃതി ഘടകങ്ങളോടും ആദരം അര്‍പ്പിച്ചിരുന്ന ഭാരതീയ തത്വചിന്തയ്ക്ക് ബദലായി പാശ്ചാത്യ അധിനിവേശശക്തികള്‍ മുന്നോട്ടുവച്ച ഉപഭോഗ,...
Read moreകശ്മീരിന്റെ യഥാര്‍ത്ഥ അവകാശി ഭാരതമോ, പാകിസ്ഥാനോ? അതോ പണ്ട് ഇന്ത്യാ-ചീന യുദ്ധസമയത്ത് നമ്പൂരിപ്പാട് പറഞ്ഞപോലെ ഇന്ത്യ ഇന്ത്യയുടേതെന്നും പാകിസ്ഥാന് പാകിസ്ഥാന്റേതെന്നും കരുതുന്ന ഒരു തുണ്ട് ഭൂമിയാണോ കശ്മീര്‍?...
Read moreതെയ്യം അഥവാ തിറ എന്ന അനുഷ്ഠാന നൃത്തകലാരൂപം കാണാത്ത കേരളീയര്‍ ഉണ്ടായിരിക്കുകയില്ല. കേരളത്തില്‍ വടക്കെ മലബാറിലാണ് തെയ്യങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. വളര്‍പട്ടണം പുഴയ്ക്ക് തെക്ക് ഭാഗത്ത് പൊതുവെ...
Read moreകേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളില്‍ ഗവേഷണ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് പതിമൂന്നാം നൂറ്റാണ്ടിനോട് അനുബന്ധിച്ച് ഹൊയ്സാല രാജാക്കന്മാരുടെ കാലത്ത് നിര്‍മിച്ചു എന്ന് ചരിത്രകാരന്മാര് കണ്ടെത്തിയ ഗണപതിവട്ടത്തെ ദിഗംബര ജൈനമത...
Read more'ദേവിയെക്കണ്ടു തിരിയേ വരിക നീ രാവണനോടെതിര്‍ത്തീടുവാന്‍ പിന്നെയാം. പുഷ്കരമാര്‍ഗേണ പോകും നിനക്കൊരു വിഘ്നം വരായ്ക! കല്യാണം ഭവിക്ക തേ. മാരുതദേവനുമുണ്ടരികേ തവ ശ്രീരാമകാര്യാര്‍ത്ഥമായല്ലോ പോകുന്നു.' സമുദ്രലംഘനത്തിന് തയ്യാറായി...
Read more'രാമായണം' ആദികാവ്യമാണ്, വാല്മീകിയായി മാറിയ രത്നാകരനാണ് ആദികവി. തമസാ നദിയുടെ തീരത്ത് തപസ്സനുഷ്ഠിച്ച് 'രാമ' നാമ ജപത്തിലൂടെ മോക്ഷം നേടിയ രത്നാകരനില്‍ നിന്ന് ആദികാവ്യത്തിന് കാരണയായ ശ്ലോകം...
Read moreഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഭക്തിനിര്‍ഭരമാണ്. വായനക്കാരെ ശ്രീരാമഭക്തിയുടെ ഉന്നതശ്രേണികളില്‍ എത്തിക്കുന്ന ഈ കൃതിയിലെ കാവ്യഭംഗിയേറിയതും അതിഗഹനവുമായ തത്ത്വോപദേശങ്ങള്‍ അനേകം പണ്ഡിതശ്രേഷ്ഠന്മാരാല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആ...
Read moreകൂജന്തം രാമരാമേതി മധുരം മധുരാക്ഷരം ആരൂഹ്യ കവിതാശാഖാം വന്ദേ വാല്മീകി കോകിലം കവിതയാകുന്ന ശാഖയിലിരുന്ന് രാമരാമ എന്ന് മധുരാക്ഷരത്തെ മധുരമായി പാടുന്ന വാല്മീകി ആകുന്ന കുയിലിനെ ഞാൻ...
Read more
പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies