ബാലഗോകുലം

അക്ഷരമധുരവുമായി മയില്‍പ്പീലി

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കുട്ടികള്‍ പുസ്തകങ്ങളില്‍ നിന്നും പിന്‍വലിഞ്ഞിരിക്കുന്ന അവസരത്തില്‍ ബാലഗോകുലം മയില്‍പ്പീലിയുടെ പ്രചാര പ്രവര്‍ത്തന സന്ദേശവുമായി എത്തിയത് രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കി. നവ മാധ്യമങ്ങളും കാര്‍ട്ടൂണ്‍...

Read more

സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)

ബാലഹനുമാന്‍ കുറേക്കൂടി വളര്‍ന്നു. ഹനുമാന് വിദ്യ അഭ്യസിക്കേണ്ട കാലമായി. 'തനിക്ക് ആരേക്കാളും കൂടുതല്‍ ശക്തിയുണ്ട്. വളരെ ദൂരത്തില്‍ ഓടാനും വളരെയധികം ഉയരത്തില്‍ ചാടാനും കഴിവുണ്ട്. പക്ഷേ അങ്ങനെ...

Read more

ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)

അമ്മ പോയതോടെ വാനരപ്പൈതല്‍ കൂടുതല്‍ സ്വതന്ത്രനായി. ഒരുദിവസം നന്നായി വിശപ്പുതോന്നിയപ്പോള്‍ അവന്‍ മേലോട്ടും താഴോട്ടുമെല്ലാം ഒന്നു കണ്ണോടിച്ചുനോക്കി: 'അമ്മ പറഞ്ഞതുപോലുള്ള ചുവന്നുതുടുത്ത പഴങ്ങള്‍ എവിടെയെങ്കിലുമുണ്ടോ?' എന്നായിരുന്നു ആ...

Read more

മഴക്കാഴ്ച

നീലക്കാര്‍മുകില്‍ മാലനിരന്നേ നീളെയമര്‍ന്നു പുണര്‍ന്നീടുന്നേ നീഹാരാര്‍ദ്രമഹാദ്രി കുളിര്‍ന്നേ നീലമലയ്ക്കണിമാറു തുടിച്ചേ വാടിമയങ്ങിയ മാമലനാടിന്‍ വാടികളാടലൊഴിഞ്ഞുണരുന്നേ മേടുകളില്‍ ഹരിതാഭ നിറഞ്ഞേ മോടിയിലാടി മദിച്ചീടുന്നേ മിഴിവൊടുമിന്നും മിന്നല്‍പ്പിണരിന്‍ മിഴിമുനചിന്നും തങ്കവെളിച്ചം...

Read more

അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)

ദേവലോകത്ത് പണ്ട് 'പുഞ്ജികസ്ഥല' എന്നു പേരുള്ള ഒരു അപ്‌സരകന്യകയുണ്ടായിരുന്നു. ആരെയും മോഹിപ്പിക്കുന്ന അംഗലാവണ്യമായിരുന്നു അവളുടേത്. ദേവഗുരുവായ ബൃഹസ്പതിയുടെ വിനീത ദാസിയും പരിചാരികയുമായിരുന്നു പുഞ്ജികസ്ഥല. ഗുരുവിനോടൊപ്പം ആശ്രമത്തില്‍ത്തന്നെയാണ് അവള്‍...

Read more

മനം കവരുന്ന മരുത്

ഉഷ്ണമേഖലാ പ്രദേശങ്ങളിലും, തെക്കേ ഇന്ത്യയില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലും 'മരുത്' ധാരാളമായി വളരുന്നു. കേരളത്തിലെ വനങ്ങളില്‍ വേനല്‍ക്കാലത്ത് മനോഹരമായി പുഷ്പിക്കുന്നതാണ് മരുതിന്റെ വൃക്ഷങ്ങള്‍. ഇതിന്റെ കൊമ്പുകള്‍ നിറഞ്ഞാണ് പൂക്കളുണ്ടാകുന്നത്....

Read more

കായാമ്പൂ എന്ന കരയാമ്പൂ

'മെമിസിലോണ്‍ മലബാറിക്കം' എന്ന ശാസ്ത്രീയ നാമമുള്ള ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് കായാമ്പൂ. മലന്തെറ്റിയെന്നും കാഞ്ഞാവ് എന്നും ഈ സുന്ദരിപ്പൂവിന് പേരുണ്ട്. കുന്നുകളിലാണ് സാധാരണയായി ഇവ വളരുന്നത്. ഒരു...

Read more

കോഴിയും കുറുക്കനും

എന്റെ കുട്ടിക്കാലത്ത് വീട്ടിലെന്നും കോഴികളുണ്ടായിരുന്നു. പടിഞ്ഞാറെ താഴ്‌വാരത്തോടു ചേര്‍ന്ന് മണ്ണുകൊണ്ട് മെനഞ്ഞുണ്ടാക്കിയതാണ് കോഴിക്കൂട്. വായു കടക്കാനുള്ള ദ്വാരം മാത്രം. കൊച്ചു മരവാതില്‍. അന്തിമയക്കത്തോടെ കോഴികള്‍ കൂട്ടില്‍ വന്നു...

Read more

കണികാണും കണിക്കൊന്ന

കേരളത്തിന്റെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന മറ്റൊരു പൂമരമാണ് കണിക്കൊന്ന. അതിനാലാണ് സംസ്ഥാന പുഷ്പമെന്ന പട്ടം കണിക്കൊന്നയ്ക്കു കിട്ടിയത്. വിഷുക്കണി കാണാന്‍ കണിക്കൊന്ന കൂടിയേതീരൂ. ഇതിന്റെ ശാസ്ത്രീയനാമം 'കാസ്സിയ ഫിസ്റ്റുല'...

Read more

നായ്ക്കള്‍

കോലായില്‍ ചുമരും ചാരിയിരിക്കുകയാണ് മുത്തശ്ശി. കാലു നീട്ടിയിരിക്കണം മുത്തശ്ശിക്ക്. ഞാന്‍ മുത്തശ്ശിയോടു ചേര്‍ന്നിരിക്കുന്നു. പാണ്ഡവരുടേയും കൗരവരുടേയും കഥയാണിന്ന് മുത്തശ്ശി പറഞ്ഞു തരുന്നത്. അങ്ങനെ കഥ കേട്ടു കൊണ്ടിരിക്കുമ്പോഴാണ്...

Read more

മാസവിശേഷങ്ങള്‍

മിഥുനവും കര്‍ക്കിടകവും പട്ടിണിമാസങ്ങളാണ്. 'ഉച്ചക്ക് ഇല്ലാ എന്നൊരു വെപ്പ്; രാത്രി കലം മോറി വെപ്പ്.' ഇതായിരുന്നുവത്രേ മുത്തശ്ശിയുടെ കുട്ടിക്കാലത്ത് നാട്ടുമ്പുറത്തെ അവസ്ഥ. കഞ്ഞി കുടിക്കാനില്ലെങ്കിലും കര്‍ക്കിടകത്തില്‍ എന്തായാലും...

Read more

അഴകൊഴുകും പവിഴമല്ലി

കവി ഹൃദയങ്ങളില്‍ ഒത്തിരി സ്ഥാനം പിടിച്ച പൂമരമാണ് പവിഴമല്ലി. ഇതൊരു ചെറിയമരമാണ്. നല്ലമണമുള്ള പവിഴമല്ലിപ്പൂക്കള്‍ തൂവെള്ള നിറത്തില്‍ കാണപ്പെടുന്നു. സന്ധ്യാനേരങ്ങളില്‍ വിടരുന്ന ഇവ സൂര്യനുദിച്ചു കുറച്ചു കഴിയുമ്പോള്‍...

Read more

വര്‍ണ്ണം വിതറും വാകമരം

പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും കൂട്ടുകാര്‍ കൂടുതലും കണ്ടിട്ടുള്ളത് ഒരുപക്ഷേ വാകമരങ്ങളായിരിക്കും. വേനല്‍ക്കാലങ്ങളില്‍ പൂചൂടുന്ന വാകപ്പൂവിന് ഹിന്ദിയില്‍ 'ഗുല്‍മോഹര്‍' എന്നും ഇംഗ്ലീഷില്‍ 'ഫ്‌ളെയിംട്രീ' എന്നും പേരുകളുണ്ട്. പടര്‍ന്നുപന്തലിക്കുന്ന മരമായതിനാല്‍...

Read more

ഞാറ്റുവേലകള്‍

ഞാനൊരു ഭാഗ്യംചെയ്ത കുട്ടിയായിരുന്നു. എനിക്കൊരു മുത്തശ്ശിയുണ്ടായിരുന്നു. മുത്തശ്ശി എനിക്ക് പാട്ടു പാടിത്തന്നു. കഥ പറഞ്ഞു തന്നു. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ ഞാന്‍ കോലായില്‍ മുത്തശ്ശിയോടു ചേര്‍ന്നിരിക്കും. അടക്ക തരങ്ങുകളഞ്ഞ്...

Read more

ദുഃഖമകറ്റും അശോകം

'അശോകം' എന്ന വാക്കിന് ശോകമില്ലാത്തത് (ദുഃഖമില്ലാത്തത്) എന്നാണര്‍ത്ഥം. അതുകൊണ്ട് അശോകമരം സന്തോഷം പ്രദാനം ചെയ്യുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ശാസ്ത്രീയനാമം 'സറാക്ക അശോക' എന്നാണ്. ഇന്ത്യയില്‍ മാത്രമല്ല...

Read more

കാളയ്ക്ക് കൈവല്യം നല്‍കിയത്

ഒരു സന്ധ്യാസമയം. ചട്ടമ്പിസ്വാമികള്‍ ഒരു യുവസുഹൃത്തുമൊത്ത് സായാഹ്ന സവാരി നടത്തുക യായിരുന്നു. ആളെകയറ്റിയ ഒരു ഒറ്റക്കാള വണ്ടി അവര്‍ക്കഭിമുഖമായി വരികയായിരുന്നു. വണ്ടി വലിക്കുന്നത് ഒരു കൂറ്റന്‍ കാള....

Read more

ഒരു വരം മാത്രം

  ലോചന്‍ ചെയ്യുന്നത് ചെറിയ ജോലികളാണ്. അതു കഴിഞ്ഞുവന്നാല്‍ എപ്പോഴും അയാള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കും. തന്റെ സങ്കടങ്ങള്‍ക്ക് പ്രാര്‍ത്ഥനയിലൂടെ പരിഹാരം ഉണ്ടാകുമെന്ന് അയാള്‍ വിശ്വസിച്ചു. ഒരുനാള്‍ ഭഗവാന്‍ അയാള്‍ക്കു...

Read more

”ഇലഞ്ഞിപ്പൂമണമൊഴുകിവരും”

ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിത വൃക്ഷമാണ് ഇലഞ്ഞി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ടവാസ കേന്ദ്രങ്ങള്‍. ഇംഗ്ലീഷില്‍ ''ബുളറ്റ് വുഡ് ട്രീ'' എന്നറിയപ്പെടുന്ന ഇലഞ്ഞി-എരിഞ്ഞി, മുകുര,...

Read more

അമ്മാളു മുത്തശ്ശി

എന്റെ അയല്‍പക്കത്തെ അമ്മാളു മുത്തശ്ശി മരിച്ചു. തിങ്കളാഴ്ച രാവിലെ എണീറ്റതും കേട്ടത് മുത്തശ്ശിയുടെ മരണവാര്‍ത്തയും അതുശരിവയ്ക്കുന്ന കൂട്ടക്കരച്ചിലുമായിരുന്നു. 'സങ്കടപ്പെടാന്‍ ഒന്നുമില്ല. വയസ്സ് തൊണ്ണൂറായി. കിടന്നു നരകിക്കുന്നതിലും നല്ലത്...

Read more

അമ്പലപ്പറമ്പിലെ ചെമ്പകം

അമ്പലപ്പറമ്പുകളില്‍ സുഗന്ധം പരത്തുന്ന സുന്ദരിപ്പൂക്കളാണ് ചെമ്പകങ്ങള്‍. ശാസ്ത്രീയ നാമം 'പ്ലമേറിയ ഒബ്റ്റിയൂസ് എന്നാകുന്നു. ഈ സുന്ദരിപ്പുവ് ജന്മം കൊണ്ട് മധ്യ അമേരിക്കക്കാരിയാണെങ്കിലും നമുക്ക് സ്വന്തം നാട്ടുകാരി തന്നെയാണ്....

Read more

കൂട്ടുകുടുംബം( കാമധേനു-48)

മുത്തശ്ശിയും മുത്തശ്ശനും കണ്ണന്റെ വായന കേട്ട് അത്ഭുതത്തോടെ യാണ് അവനെ നോക്കി ചിരിച്ചത്. താന്‍ വായിച്ചതില്‍ വല്ല തെറ്റും പറ്റിയിട്ടുണ്ടോ എന്ന് അവന്‍ സംശയിച്ചു. ''കണ്ണന് ഒരു...

Read more

കണ്ണന്റെ പ്രിയപ്പെട്ട കടമ്പുമരം

ഭാരതീയ പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ഒരു വൃക്ഷമാണ് കടമ്പ്. പുഴയോരങ്ങളില്‍ വളരുന്നത് കൊണ്ട് ഇതിന് 'ആറ്റുതേക്ക്' എന്നൊരു പേരുമുണ്ട്. ''കൃഷ്ണന്‍ കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്ന അവസരങ്ങളില്‍ അവയെ മേയാന്‍...

Read more

മൊഴിയാളം വന്നേ….

നെയ്യൊട്ടും ചേര്‍ക്കാത്ത നെയ്യപ്പം പോലെ, നെയ്യൊട്ടും തേക്കാത്ത നെയ്‌ദോശ പോലെ, മലമാഞ്ഞുപോയൊരു മലയാളം വന്നേ, അക്ഷരം പോയ്‌പോയ മൊഴിയാളം വന്നേ! കേരം വളര്‍ത്താത്ത കേരളം പോലെ പേപ്പര്‍ലസ്സാകുന്നൊരാപ്പീസു...

Read more

രാമായണവായന (കാമധേനു-47)

സന്ധ്യയ്ക്ക് പൂജാമുറിയില്‍ വിളക്ക് കത്തിച്ചപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ചേച്ചിയോടൊപ്പം മുത്തശ്ശനും മുത്തശ്ശിയും വന്നിരുന്നു. ''ഇത് രാമായണമല്ലേ...?'' വിളക്കിനു മുന്നിലെ ഉയരമില്ലാത്ത ചെറിയ സ്റ്റൂളില്‍ ഇരുന്ന പുസ്തകമെടുത്ത് മുത്തശ്ശന്‍ ചോദിച്ചു....

Read more

അടപ്രഥമന്‍ (കാമധേനു-46)

അച്ഛന്‍ എന്തോ കാര്യമായി ഉണ്ടാക്കുകയാണെന്ന് കണ്ണന് മനസ്സിലായി. വിശേഷപ്പെട്ട എന്തെങ്കിലും ഉണ്ടാക്കുമ്പോഴാണ് അച്ഛന്‍ അടുക്കളയില്‍ ഉണ്ടാവുക. ''പായസം ഉണ്ടാക്കുകയാണോ?'' ചേച്ചി ചോദിച്ചു. ''അട പ്രഥമനാ...'' അമ്മ പറഞ്ഞു....

Read more

കാട്ടിലെ കല്യാണം !

കൊട്ടും കുരവയുമില്ലാതെ പട്ടും പൊന്നും വാങ്ങാതെ പൊട്ടും വളയും അണിയാതെ കാട്ടില്‍ ഇന്നൊരു കല്യാണം കുട്ടിക്കറുമ്പിയുടെ കല്യാണം കുട്ടിക്കൊമ്പന്‍ മണവാളന്‍!

Read more

ചക്കയപ്പം (കാമധേനു-45)

ഒരുദിവസം കണ്ണന്‍ സ്‌കൂളില്‍നിന്നു വരുമ്പോള്‍ വീട്ടുമുറ്റത്തെടുത്തിട്ട അച്ഛന്റെ ചൂരലുകൊണ്ടുവരിഞ്ഞ ചാരുകസേരയില്‍ തലമുടി നരച്ച ഒരാള്‍ ഇരിക്കുന്നതാണ് കണ്ടത്. അത് മുത്തശ്ശനാണെന്ന് കണ്ണന്‍ ഊഹിച്ചു. അവന്‍ ഒന്നും പറയാതെ...

Read more

ധൃതരാഷ്ട്രാലിംഗനം

(സ്‌നേഹം നടിച്ച് ചതിപ്രയോഗം നടത്തുന്നത് അഥവാ നശിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഒരാളോട് കാണിക്കുന്ന സ്‌നേഹപ്രകടനമാണ് ധൃതരാഷ്ട്രാലിംഗനം). പന്ത്രണ്ട് വര്‍ഷത്തെ വനവാസവും ഒരു വര്‍ഷത്തെ അജ്ഞാതവാസവും കഴിഞ്ഞ് പാണ്ഡവര്‍ കൊട്ടാരത്തിലെത്തി....

Read more

കവി സ്മൃതികള്‍

പ്രകൃതി സ്‌നേഹമേറുന്ന പ്രകൃതക്കാരനാം കവി പിയെ നിത്യം സ്മരിക്കുന്നൂ കേരള പ്രകൃതീശ്വരി കുന്നില്‍ മേയുന്നു മേഘങ്ങള്‍ കന്നുകാലികള്‍ പോലവേ കാവ്യകാരനെ ദര്‍ശിപ്പാന്‍ വേണ്ടിയാം മുകില്‍ യാത്രകള്‍ പൊന്തിപ്പൂ...

Read more

മുത്തശ്ശനെ കാത്ത് കണ്ണന്‍ (കാമധേനു-44)

വീട്ടില്‍ വന്നു കയറിയതും മുത്തശ്ശനും മുത്തശ്ശിയും വരുന്ന വാര്‍ത്ത കണ്ണന്‍ ചേച്ചിയോടു പറഞ്ഞു. ചേച്ചി അമ്മയെ ഒളികണ്ണിട്ടുനോക്കി ചിരിച്ചു. ''അവര് വരുന്നുണ്ടെന്ന് ആരാ പറഞ്ഞത്..?'' അച്ഛന്‍ ചോദിച്ചു....

Read more
Page 6 of 15 1 5 6 7 15

Latest