No products in the cart.
കുരുവി... കുരുവി.. കുഞ്ഞിക്കുരുവീ... കൂട്ടിന് ഞാനും കൂടട്ടെ...? കുഞ്ഞിച്ചിറകുകള്‍ തന്നു കഴിഞ്ഞാല്‍- കൂടെ ഞാനും പാറീടാം ! ആകാശത്തില്‍ പോകാം താരക മുത്തുകള്‍ വാരി എടുത്തീടാം ഒഴുകി...
Read moreടോയ്ട്രെയിനാണ്. പക്ഷെ കളിപ്പാട്ടമല്ല. ശരിക്കുമുള്ള യാത്രാവണ്ടി. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍. വലിയ പര്‍വതങ്ങളും അതിന്റെ ചെരിവുകളും താഴ്വരകളും അടങ്ങിയ വടക്കന്‍ ജില്ല. ഹിമാലയത്തിലെ ശിവാലിക് മലനിരകളില്‍ ഉള്ള നഗരം....
Read moreകുഞ്ഞിക്കാലാല്‍ ചിക്കിനടക്കും കുഞ്ഞിക്കോഴി വിരുതത്തി കുഞ്ഞിക്കൊക്കാല് കൊത്തിയെടുക്കും കുഞ്ഞി പ്രാണിക്കെന്തുരസം പിയ്യോ പിയ്യോ കൊഞ്ചിപ്പാടി പമ്മിനടക്കും പാവത്തി നെല്ലും പുല്ലും കൊത്തിത്തിന്ന് വയറുനിറക്കും വമ്പത്തി കൊഞ്ചുകുറുമ്പാ കൊച്ചുവെളുമ്പാ...
Read moreകൊക്കിക്കൊക്കി നടന്ന് കുക്കുടമിങ്ങനെ ചൊല്ലി:- ''ഉച്ചത്തില്‍ ഞാന്‍ കൂവീട്ടല്ലേ ഉദിച്ചുയരുന്നതു സൂര്യന്'' കേട്ടപ്പോള്‍ ചിരിവന്നൂ, ചങ്ങല- ക്കെട്ടു കിലുക്കിമൊഴിഞ്ഞു ശുനകന്:- ''ഉള്ളതു ഞാന്‍ പറയട്ടെ, കൊള്ളാമിവന്റെയഹങ്കാരം! 'ഠ'...
Read moreതൊണ്ണൂറ് വയസ്സ് കഴിഞ്ഞ ഒരു ഉന്നത വ്യക്തി. അദ്ദേഹത്തോടൊപ്പം ഞാന്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പോയ അവസരം. സംഘാടകര്‍ ഞങ്ങള്‍ക്ക് ഓരോ ചായ സല്ക്കരിച്ചു. ചായകുടി കഴിഞ്ഞതും...
Read moreഇതിഹാസപുരാണങ്ങളുടെ വായന പുസ്തകത്താളുകളില്‍ മാത്രമല്ല സാധ്യമാവുന്നത്. ഭാരതത്തില്‍ ഏതു കോണില്‍ ഏതു നാട്ടില്‍ ച്ചെല്ലുമ്പോഴും അവിടത്തെ ഏതെങ്കിലും സ്ഥലങ്ങളുമായോ നദീപര്വതങ്ങളുമായോ ക്ഷേത്രങ്ങളുമായോ സമൂഹങ്ങളുമായോ ഗോത്രങ്ങളുമായോ കലകളുമായോ ബന്ധപ്പെട്ട...
Read moreഅമ്പലമുററത്താന നിരന്നു കൊമ്പന്മാരവരില്കേമന്മാര് കൊമ്പുംകുഴലും കാഹളമൂതി വമ്പന്മാരുടെ മേളമുതിര്ന്നു കണ്ണിമചിമ്മിയ നേരമിതാ വര്‍ണ്ണക്കുടകള്‍ മിന്നിമറഞ്ഞു കമ്പക്കെട്ടിനെ തീയും തൊട്ടു ഗുണ്ടുകള്‍ പൊട്ടി നാടു നടുങ്ങി വിണ്ണില്വിരിഞ്ഞു മായാജാലം...
Read moreസത്രാജിത്ത് തന്റെ കൈയിലെ സ്യമന്തകമാല ശ്രീകൃഷ്ണന്റെ കരങ്ങളില്‍ വെച്ചുകൊടുത്തു. പക്ഷെ, കൃഷ്ണന് അതേപടി അത് തിരികെ സത്രാജിത്തിന്റെ കൈയില്‍ തന്നെ ഏല്പിച്ചുകൊണ്ടു പറഞ്ഞു: ''സങ്കടപ്പെടാതിരിക്കൂ സുഹൃത്തേ! നാട്ടില്‍...
Read moreബാപ്പു-ബോക്ക്-ന്യുക്രിക്ക് വാല്‍നക്ഷത്രം' Bappu-Bock-Nukrik Comet). കണ്ടെത്തിയത് വേണുബാപ്പു എന്ന ജ്യോതിശാസ്ത്രജ്ഞന്‍. 1949ല്‍ അ മേരിക്കയിലെ ഹാര്‍വാര്‍ഡില്‍(Harvard) വച്ച് തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ അതിന്റെ യാത്രാവഴിയും വിശദാംശങ്ങളും...
Read moreജാംബവാനോടു യാത്ര പറഞ്ഞു, സ്യമന്തകമാല ധരിച്ച കൃഷ്ണന് ജാംബവതിക്കൊപ്പം ഗുഹാമുഖത്തേയ്ക്കു നടപ്പായി. അപ്പൊഴും കൃഷ്ണന്റെ കണ്ണുകള്‍ ഇടതുവശത്തെ ഭിത്തിയിലുള്ള ചിത്രങ്ങളിലൂടെയാണ് മുന്നോട്ടു നീങ്ങിയത്. മാറിലെ രത്നമാലയുടെ വെളിച്ചത്തില്‍...
Read moreവീണേടത്തു കിടന്നു കണ്ണുകളടച്ചു, മനസ്സില്‍ രാമനെ വിളിച്ചു കരഞ്ഞു, ജാംബവാന്! ''ഹേ, ശ്രീരാമചന്ദ്രപ്രഭോ! അവിടുത്തെ പാദദാസനിതാ പരാജിതനായി വീണു കിടക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? അവിടുന്നു ഈ ദാസനെ...
Read moreമഞ്ഞപ്പൂവേ മഞ്ഞപ്പൂവേ മഞ്ഞിന് മെത്തയില്‍ വിരിയും പൂവേ പച്ചപുതച്ചൊരു പൂന്തോട്ടത്തില്‍ നീലാകാശക്കുടയുടെ ചോട്ടില് പുഞ്ചിരിതൂകിച്ചാഞ്ചാടീടും ചാരുതയാര്‍ന്നൊരു പൊന്‍പൂവേ ആഹാ! നിന്നുടെ മഞ്ഞച്ചന്തം കാണും കണ്ണില്‍ പൂക്കാലം എന്നും...
Read moreകൃഷ്ണന്റെ ചിരി ജാംബവാനെ കൂടുതല്‍ കുപിതനാക്കി. അവന് ഓടിച്ചെന്നു കൃഷ്ണനെ ഇടിച്ചു. അതില്‍ കൃഷ്ണനൊന്നുലഞ്ഞു മാറിയെങ്കിലും അടുത്ത ഇടി ഉടനെ വരികയായി. അപ്പോള്‍ കൃഷ്ണന് വളരെ തന്ത്രപൂര്‍വ്വം...
Read moreസുവര്‍ണ്ണ ഗോപുരമുയരുകയായ് സരയൂതീരത്തഭിരാമം സ്തുതിഘോഷാദികളുയരുകയായ് സീതാപതിയുടെ നാമത്തില്‍. മുഗളാധീശത്തിന് കരവാളാല്‍ അരിഞ്ഞു തള്ളിയ ഗാത്രങ്ങള്‍ ചിതകളില്‍ നിന്നു ചിരംജീവികളായ് പുനര്ജനിപ്പതു കാണുമ്പോള്‍. ഉദിക്കയാണൊരു സൂര്യന് ഹൃത്തില്‍ ജ്വലിക്കയാണഭിമാനത്താല്...
Read moreഗുഹയ്ക്കകത്തേയ്ക്കു കയറിയ കൃഷ്ണന് തെല്ലൊന്നു അമ്പരക്കാതിരുന്നില്ല. ഉദ്ദേശിച്ചതിനേക്കാള്‍ വളരെ വലിയ ഗുഹയാണ്. നല്ല പ്രകാശം വരുന്നുണ്ട്. എങ്ങനെയെന്നു മനസ്സിലാകുന്നില്ല. കൃഷ്ണന് ഏതാനും അടി മുന്നോട്ടു നടന്നു. അപ്പോള്‍...
Read moreജീന്‍ ക്രിസ്റ്റഫിനു പുറമെ കോളാസ്ബ്രൂഞ്ഞോണ്, ക്ലെറാംബോ എന്നീ നോവലുകളും റോളാണ്ട് രചിച്ചിരിക്കുന്നു. ലൈഫ് ഓഫ് ബെയ്ഥോവന്, മൈക്കലാഞ്ജലോ, ഹാന്‍ഡെല്‍, ലൈഫ് ഓഫ് ടോള്‍സ്റ്റോയി, ലൈഫ് ഓഫ് രാമകൃഷ്ണ,...
Read more''ഇനി നാം സിംഹത്തിനെ പിന്തുടരേണ്ടിയിരിക്കുന്നു.'' കൃഷ്ണന് തന്റെ സഹായികളായി വന്നവരോടു പറഞ്ഞു: ''നാം വന്ന കുതിരകളെ സംരക്ഷിച്ച് രണ്ടുപേര്‍ ഇവിടെ നില്ക്കു. രണ്ടുപേര്‍ എന്റെ കൂടെ വരണം....
Read moreസ്കൂള്‍ മുറ്റത്തെ നെല്ലിമരം എന്നു കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ വികാരഭരിതനാകാറുണ്ട്. ആ നെല്ലി മരങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. അതേസമയം നിര്ഭാഗ്യവാന്മാരുമാണ്. യു.പി. സ്കൂള്‍ മുറ്റത്തെ നെല്ലിമരത്തിന്റെ താഴെ നിന്നാണ്...
Read moreജര്‍മ്മനിക്കാരനായ ജീന്‍ ക്രിസ്റ്റഫ് എന്ന സംഗീതജ്ഞന്റെ കഥയാണീ പുസ്തകം. റൊമൈന്‍ റോളണ്ടാണ് ഗ്രന്ഥകാരന്. മഹത്തായ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ച പ്രതിഭ. കൊട്ടാരം ഗായകസംഘത്തലവനായ ജീന്‍ മൈക്കല്‍...
Read moreദ്വാരകവാസികള്‍ അടുത്ത ദിവസം നേരത്തേ ഉണര്‍ന്നതുപോലെ തോന്നി. ഒരു യുവാവിനെ കാണാതായിരിക്കയല്ലേ? അവര്‍ അവിടവിടെ കൂട്ടംകൂടി സ്വകാര്യമായും ഉറക്കെയും സംസാരിച്ചു തുടങ്ങി. ''അറിഞ്ഞില്ലേ? സ്യമന്തക രത്നത്തിന്മേല് കൃഷ്ണന്റെ...
Read moreഅടുത്ത പ്രഭാതം. സ്വഭവനത്തിന്റെ മുറ്റത്ത് ഉല്‍ക്കണ്ഠയോടെ നടക്കുകയാണ് സത്രാജിത്ത്. ബന്ധുക്കളോടും സഹായികളോടുമായി അയാള്‍ വിഷമത്തോടെ പറഞ്ഞു: ''ഇന്നലെ കാട്ടില്‍ നായാട്ടിനു പോയ എന്റെ അനിയന് ഇതുവരെ തിരിച്ചുവന്നില്ല....
Read moreപാതി മറഞ്ഞെന്നെ നോക്കുന്നല്ലോ ! ചന്ദനം കയ്യില്‍ തീര്‍ന്നു പോയോ, സങ്കടം കൊണ്ട് മുഖം മറച്ചു?! ആമ്പല്‍ കുളങ്ങരെ ഞങ്ങള്‍ നില്പ്പൂ, തങ്കക്കുടത്തിനെ കാത്തു നില്പൂ. മുകിലിന്...
Read moreവിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോള്‍ അവനവന് സ്വയം സംവിധാനം ചെയ്ത് ജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീര്ക്കേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറയാറുണ്ട്. ഇതെക്കുറിച്ചൊന്ന് ചിന്തിക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ അവനവനില്‍ വന്നുചേരും: ഭാവന...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies