കഥ

ഒരു മംഗോളിയന്‍ യക്ഷി

ബസ്സ്റ്റാന്‍ഡ് വിജനമായിരുന്നു. അവിടവിടെ മുനിഞ്ഞുകത്തുന്ന വൈദ്യുതവിളക്കുകള്‍ ഇരുട്ടിനെ അകറ്റിനിര്‍ത്താന്‍ പാടുപെട്ടു. ഇരുട്ട് ബസ്സ്റ്റാന്‍ഡു കെട്ടിടത്തിന്റെ മൂലകളിലും തൂണുകള്‍ക്കു പിറകിലും പതുങ്ങി നിന്നു. ഒരു നക്ഷത്രം പോലും തെളിയാത്ത...

Read moreDetails

പുഴയൊഴുകുന്ന വഴി

കാലത്ത് കാക്ക വിരുന്നു വിളിച്ചിരുന്നു. ആരാവും വരികയെന്ന് കൗതുകപൂര്‍വ്വം ആലോചിച്ചു. ഉണ്ണിമാങ്ങകള്‍ ഉപ്പിലിടുന്ന ജോലിത്തിരക്കിനിടയിലും ആര്‍ക്കോവേണ്ടി കാത്തിരുന്നു. സൂര്യനസ്തമിച്ചതും പതിവുപോലെ സന്ധ്യ വന്നു. അവള്‍ വിരുന്നുകാരിയല്ലല്ലോ! വിളക്കു...

Read moreDetails

ചിത്രശലഭം

'കാലാന്തരത്തില്‍ നമുക്ക് നമ്മുടെ മാതാപിതാക്കളുടെ പ്രായമായി...' കാവിലെ ദൈവങ്ങള്‍ക്ക് മുന്നില്‍ തൊഴുതിറങ്ങുമ്പോള്‍ അയാള്‍ക്ക് അപ്പോള്‍ അവളോട് അങ്ങനെ പറയാനാണ് തോന്നിയത്. പ്രസാദമായി കിട്ടിയ മഞ്ഞള്‍ കുറി നെറ്റിയില്‍...

Read moreDetails

യാത്ര

പഴകിയ ഭാണ്ഡക്കെട്ടുകള്‍ ഒന്നുകൂടി അമ്മ അടുക്കിപ്പെറുക്കി വച്ചു. എന്തെങ്കിലുമുണ്ടായിട്ടല്ല, എന്നാലും ഒരു കരുതലാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നുറപ്പു വരുത്തുന്നതുപോലെ. നേരം എത്രയായെന്ന് മനസ്സിലാകുന്നില്ല. കണ്ണ് മൂടുന്ന ഇരുട്ടാണ്...

Read moreDetails

അവളും ഞാനും ഒരു താത്വിക അവലോകനത്തിലൂടെ

ചില കാര്യങ്ങളില്‍ ഓര്‍മ്മകള്‍ നീന്തിക്കളിച്ചു കൊണ്ടേയിരിക്കും, ഏഴാം ക്ലാസ്സിലാണ്... ഉച്ചക്കഞ്ഞിയുടെ ആലസ്യം ഉറക്കത്തിലേക്ക് വഴുതിപ്പോവാതിരിക്കാനാവണം വത്സല ടീച്ചര്‍ ഒരു കഥയിലേക്ക് നുഴഞ്ഞു കയറിയത്. കഥ ഏതോ വിശ്വാസ...

Read moreDetails

അച്ചുതണ്ട്

എന്നത്തേയും പോലെ രാത്രി വൈകിയാണ് ഹരി വീട്ടില്‍ എത്തിയത്. മുനിഞ്ഞു കത്തുന്ന മഞ്ഞവെളിച്ചം ദൂരെ നിന്നു കണ്ടപ്പോഴേ ഈര്‍ഷ്യ തോന്നി. അമ്മ ഇനിയും ഉറങ്ങിയിട്ടില്ല. താന്‍ വൈകി...

Read moreDetails

അപ്പര്‍ഡണ്‍ വെറിഗെറ്റ

വെളുപ്പിന് മൂന്ന് മണിക്ക് ലിവിംങ്ങ് റൂമില്‍ നിന്നും ബെഡ് റൂമിലേയ്ക്ക് വെളിച്ചത്തിന്റെ കണികകള്‍ അനുവാദമില്ലാതെ പ്രവേശിച്ചപ്പോഴാണ് ജിതേന്ദ്രന്‍ ഉറക്കമുണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ കണ്ടത് വിചിത്രമായ കാഴ്ച്ച ആയിരുന്നു....

Read moreDetails

ഖാന്തം അഥവാ കാന്തം

'കോറന്റൈന്‍ കാലത്തെ കഥകള്‍' പ്രതിലിപി മത്സരം സംഘടിപ്പിച്ചാല്‍ മിനിമം ഒരു കഥയെഴുതണമെന്നാണ്. ദാ പിടിച്ചോ മ്മളെ കഥ ന്ന് കരുതി പെന്നെടുത്ത് കുലച്ച്! ഛെ, മൂടി തുറന്ന്...

Read moreDetails

എലിക്കെണി

രാത്രി ലൈറ്റ് ഓഫ് ചെയ്ത് കിടന്നാല്‍ തുടങ്ങും, ബഹളം. തട്ടിന്‍പുറത്ത് നിന്നും, അടുക്കളയില്‍ നിന്നും. ഓട്ടം ചാട്ടം അങ്ങിനെ ഓരോരോ കായിക ഇനങ്ങള്‍, കോലാഹലങ്ങള്‍. എണീറ്റ് പോയി...

Read moreDetails

ഇവിടെ ഗുല്‍മോഹര്‍ പൂക്കുന്നില്ല

''ഓ... മാം... ഭൂഖ് ലഗ്താ ഹൈ.., രോട്ടീ ദേദോ...'' മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഛോട്ടൂ വിശന്ന് കരയാന്‍ തുടങ്ങി... ബെയ്ഞ്ചിയുടെ കണ്ണുകള്‍ അവളറിയാതെ നിറഞ്ഞു... എന്തു...

Read moreDetails

സാനിറ്റൈസര്‍

വാഹനങ്ങളൊന്നും നിരത്തില്‍ കാണാതായപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ പൊടുന്നനെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആകും എന്നാണ് രാമേട്ടന്‍ കരുതിയത്. മാനുട്ടിയുടെയും കുഞ്ഞാപ്പുട്ടിയുടെയും പലചരക്ക് കടകളും ചില മെഡിക്കല്‍...

Read moreDetails

പരല്‍ മീനുകള്‍

വെള്ളാറക്കോളനിയിലെ പഴയ തറവാടുകളില്‍ വെള്ളാറക്കളത്തിനുമാത്രം അവകാശപ്പെടാവുന്ന ഒന്നാണ് രണ്ടു വലിയ കുളങ്ങള്‍. എട്ട് ഏക്കറില്‍ സ്ഥിതിചെയ്യുന്ന വെള്ളാറക്കളം തറവാടിന്റെ കൈവേലിയ്ക്കുള്ളിലാണ് മറപ്പുരകെട്ടി വേര്‍തിരിച്ച പായല്‍ക്കുളം. വേലിയ്ക്കുപുറത്തുള്ള താമരക്കുളം...

Read moreDetails

ആ പഴയ ലോക്ഡൗണ്‍ കാലം

ഒരു തരം ലോക്ഡൗണ്‍ കാലം തന്നെയായിരുന്നു ആറുപതിറ്റാണ്ടു മുമ്പത്തെ ഞങ്ങളുടെ പായിപ്രയില്‍. വാഹനങ്ങളുടെ ഇരമ്പലോ വൈദ്യുതിയോ ആ ഗ്രാമീണസ്വച്ഛതയെ, വിജനതയെ ബാധിച്ചിരുന്നില്ല. പായിപ്രയുടെ ഭൂപ്രകൃതി തന്നെ ഇത്തരമൊരൊറ്റപ്പെടുത്തലിനിണങ്ങുന്നതായിരുന്നു....

Read moreDetails

ഉരുള

ഉണ്ണാനിരിക്കുന്ന അച്ഛന്റെ അടുത്തുചെന്ന്, ഒരുരുള വാങ്ങിക്കഴിക്കുമ്പോഴുള്ള സ്വാദിന്റെ ഓര്‍മ്മയില്‍ വായില്‍ വെള്ളമൂറിക്കൊണ്ടാണ് രവി ചൂടുള്ള ഉണക്കച്ചോറുരുട്ടി പിണ്ഡം തൂശനിലയുടെ നടുവില്‍ വച്ചത്. എള്ളുകൊണ്ട് മൂന്നു നീര് ഉരുളയില്‍...

Read moreDetails

പതിനെട്ടാം കര്‍മ്മം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ അവസാന ഭാഗം)

രാത്രി ഓര്‍മ്മപ്പുതപ്പിനകത്ത് ചുരുണ്ടുകൂടി കിടക്കുന്നത് സ്‌കന്ദനു പണ്ടും പ്രിയങ്കരമാണ്. എന്നാല്‍ ചിലപ്പോള്‍ സുഗന്ധിയല്ലാത്ത ചില ഓര്‍മ്മകള്‍ വന്ന് അരോചകമായി മൂളിപ്പാട്ടു പാടും. അതാണ് സഹിയ്ക്കാന്‍ കഴിയാത്തത്. രാവിലെ...

Read moreDetails

വെളിച്ചപ്പെടാത്ത വെളിപാടുകള്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 21)

വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ വീണു കിടന്നിരുന്നുവെങ്കിലും ആണ്ടവന്റെ മുഖത്തിന് എന്തോ ഒരു ദിവ്യചൈതന്യമുള്ളതുപോലെ സ്‌കന്ദനു തോന്നി. പാതിയും നരച്ചതെങ്കിലും തോളറ്റം വരെ ചുരുണ്ട് നീണ്ടു കിടക്കുന്ന മുടിയും കുഴിഞ്ഞതെങ്കിലും...

Read moreDetails

തിരുത്തപ്പെടുന്ന തോറ്റങ്ങള്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 20)

ചുറ്റും കാടുപിടിച്ചു കിടക്കുന്ന ചെറിയ ആ ഓട് മേഞ്ഞ വീട് ദൂരെ നിന്നു കാണുന്നവര്‍ക്ക് ഒരു പ്രേത ഭവനം പോലെ തോന്നും. പണ്ടെങ്ങോ ചാണകം തേച്ച മുറ്റത്ത്...

Read moreDetails

ഉണ്ണിക്കുട്ടന്റെ സ്വപ്‌നങ്ങള്‍

ഉണ്ണിക്കുട്ടാ... മഴയത്ത് ഇറങ്ങല്ലേ...’ ഇരമ്പിയാര്‍ത്തു പെയ്യുന്ന മഴയ്ക്കും മീതെയായ് അമ്മയുടെ ശബ്ദം ഉണ്ണിക്കുട്ടന്‍ കേട്ടു. മഴയത്തൊന്നു കളിക്കണമെന്നുണ്ട്. പക്ഷെ അമ്മ കണ്ടാല്‍... അമ്മയ്ക്ക് ദേഷ്യം വരും... തല്ലു...

Read moreDetails

മരണം തേടുന്ന മനസ്സ് (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 19)

ആണ്ടവന് രോഗം അധികവും കാണാറുള്ളത് കുംഭം മീനം മാസങ്ങളിലാണ്. എല്ലാ കുംഭം മീനത്തിലും അങ്ങനെ ഉണ്ടാകാറുമില്ല. രോഗമില്ലാത്ത കാലങ്ങളില്‍ ഉത്സവങ്ങള്‍ക്ക് അച്ഛനെ സഹായിക്കുന്ന രീതി ജോലി കിട്ടിയതിനു...

Read moreDetails

സീഗള്‍ പക്ഷിയെയും കാത്ത്

സമയം 5.30 AM ഭൂഗോളത്തിന്റെ ഒരു ഭാഗത്ത് സൂര്യന്‍ മഞ്ഞിന്റെ നീണ്ട രേഖാചിത്രങ്ങളെ മാത്രം കണ്ട് ഉദിച്ചുയര്‍ന്നു. വിഷാദം പടര്‍ന്നു പിടിച്ച മരങ്ങളുടെ ഇലകള്‍ തണുത്ത് മരവിച്ചു...

Read moreDetails

അവശിഷ്ടങ്ങള്‍ക്കിടയിലൂടെ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 18)

സ്‌കന്ദന്‍ നമ്പൂതിരി ഒരുങ്ങിയിരിക്കുകയായിരുന്നു. പത്തായപ്പുരയില്‍ നിന്ന് അയ്യപ്പന്‍ നായര്‍ വന്ന് വിളിക്കുന്നതും കാത്ത്. രാവിലെ അമ്മ ഉണ്ടാക്കിയ ഇഡ്ഢലിയും സാമ്പാറും കഴിക്കുമ്പോള്‍ അയാള്‍ പറഞ്ഞു. 'വെറുത, വിളിച്ചുവരുത്തി....

Read moreDetails

പകവീട്ടുന്ന ഉന്‍മാദം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 17)

ആണ്ടവന് സര്‍ക്കാര്‍ ജോലി കിട്ടി എന്ന് കേട്ടപ്പോള്‍ കല്യാണിയ്ക്കും വേലായുധനുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്നാല്‍ പൊന്നാനിയില്‍ ആണ് നിയമനം എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് സങ്കടമായി. ദിവസവും...

Read moreDetails

തോറ്റി പാടാത്ത ജീവിതം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 16)

കരക്കാരുടേയും കമ്മറ്റിക്കാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി കലശം എഴുന്നള്ളിപ്പിന് ആണ്ടവന്‍ തന്നെ വെളിച്ചപ്പെടാന്‍ തീരുമാനിച്ചു. വേലായുധന് അത്ര താല്പര്യമൊന്നുമുണ്ടായിരുന്നില്ല, എന്ന് മാത്രമല്ല അല്പം ഭയവും ഉണ്ടായിരുന്നു. എങ്കിലും കരക്കാരുടെ...

Read moreDetails

അശോപ്പിയുടെ സ്വര്‍ഗ്ഗലോകം

അശോകന്‍ എന്ന അശോപ്പി ആത്മഹത്യ ചെയ്തതിന്റെ ആറാം ദിവസം അവന്റെ ഭാര്യ റോസമ്മയ്ക്ക് ഒരു കത്ത് കിട്ടി. ആ കത്തില്‍ ഇപ്രകാരമായിരുന്നു എഴുതിയിരുന്നത്, സ്‌നേഹം നിറഞ്ഞ റോസ്സമ്മയ്ക്ക്,...

Read moreDetails

ഉത്സവത്തിന്റെ മുന്നൊരുക്കം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 15)

അന്ത്രുവിന്റെ ചായക്കടയിലിരുന്ന് ബീഡി വലിയ്ക്കുകയായിരുന്നു ഗോവിന്ദന്‍. രാവിലെത്തെ കച്ചവടമൊക്കെ കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു പോയിരിക്കുന്നു. ഗ്ലാസും പ്ലെയിറ്റും കഴുകി കൊണ്ടിരിക്കുകയായിരുന്നു അന്ത്രു. അപ്പോഴാണ് കാക്കി ചേത്ത്യാര് വടിയും...

Read moreDetails

വീണ്ടുമൊരു കൂടിച്ചേരല്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 14)

മനയുടെ പടിപ്പുരയില്‍ ചടഞ്ഞിരിക്കുകയായിരുന്നു ഭവത്രാതന്‍ നമ്പൂതിരി. ഏതോ കാല്പനിക ലോകത്താണെന്ന് തോന്നിയേക്കാമെങ്കിലും അങ്ങനെയായിരുന്നില്ല. ആണ്ടവന്‍ പാടവരമ്പ് കഴിഞ്ഞ് വരുന്നത് അദ്ദേഹം കണ്ടിരുന്നു. അത് തന്നെ നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം....

Read moreDetails

ഓര്‍മ്മകളിലൂടെ ഒരു സഞ്ചാരം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 13)

ആണ്ടവനേയും വേലായുധനേയും കണ്ടപ്പോള്‍ ചേനാരുടെ കണ്ണുകള്‍ നിറഞ്ഞു. കാലത്തിന്റെ ഏതോ ഗിരിശൃംഗങ്ങളില്‍ നിന്നുമെന്ന പോലെയുള്ള ഓര്‍മ്മകളുടെ നിരന്തര പ്രവാഹങ്ങള്‍ അയാള്‍ക്ക് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തതുപോലെ തോന്നി. ആണ്ടവന്റെ...

Read moreDetails

ജാഗരൂകന്‍

ആമുഖം:- ജാഗ്രത്സ്ഥിതിയില്‍ ജീവിക്കുന്നവനാണല്ലൊ ജാഗരൂകന്‍. വിപരീതദിശക്കാരന്‍ അജാഗ്രതനും...... ഇക്കഥയിലെ കഥാപാത്രങ്ങള്‍ക്ക്, അഥവാ കഥയില്ലാ പാത്രങ്ങള്‍ക്ക്, പരേതരായൊ വര്‍ത്തമാനകാല ജീവികളായൊ വല്ല സാമ്യമൊ സാദൃശ്യമൊ മറ്റൊ വായനക്കാര്‍ക്ക് അനുഭവവേദ്യമൊ...

Read moreDetails

പഴക്കമില്ലാത്ത ചില കാഴ്ചകള്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 12)

കഴിയുമെങ്കില്‍ ആണ്ടവനെ ഒന്നു കാണാനാഗ്രഹമുണ്ടെന്ന് അറിയിച്ചു കൊണ്ട് കുമാരന്‍ ചേനാര് ഒരാളെ വിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ കാര്യം വേലായുധന്‍ ഓര്‍ത്തതു തന്നെ. കുമാരന്‍ പൂശാരി എന്ന് നാട്ടുകാര്‍ അല്പം...

Read moreDetails
Page 5 of 7 1 4 5 6 7

Latest