ആകാംക്ഷയുടെ മുഖമുള്ള ആള്‍ക്കൂട്ടത്തിനേറ്റവും പിന്നിലായി ചിന്നന്‍ ഒരു മരത്തിന്റെ തടിച്ച വേരില്‍ ഇരുന്നു. കാടിന്റെ തണുപ്പുള്ള കാറ്റ് വന്ന് അവന്റെ എണ്ണമയമില്ലാത്ത മുടി താറുമാറാക്കിയത് അവന്‍ ശ്രദ്ധിച്ചതേയില്ല....
Read moreDetailsതൊട്ടടുത്ത അമ്പലത്തില്‍നിന്നുള്ള മണിനാദം കേട്ടപ്പോഴേയ്ക്കും കറിയാച്ചന്‍ കുളികഴിഞ്ഞിറങ്ങിയിരുന്നു.... പെന്‍ഷന്‍ പറ്റിയ കാലം മുതലുള്ള ജീവിതക്രമാണ് സന്ധ്യയ്ക്കു പള്ളിയില്‍ പോകുക. കഷ്ടിച്ചു നടക്കാനുള്ള ദൂരമേയുള്ളു. സന്ധ്യമണി അടിക്കണം. അതു...
Read moreDetails''എന്തെങ്കിലും കഴിച്ചിട്ട് പോയാല്‍ പോരെ കല്യാണിചേച്ചി, നേരം ഒന്നരമണിയായില്ലേ?'' ''ശരിയാണ്, ന്നാല് വെശപ്പില്ല എന്തെങ്കിലും കഴിക്കാന്‍.'' കോടതിയില്‍ നിന്നും കിട്ടിയ ഇന്‍ഷുറന്‍സ് തുകയുടെ ചെക്ക് ബാങ്കില്‍ ഡെപ്പോസിറ്റ്...
Read moreDetailsമൂന്നാമത്തെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് കൃഷ്‌ണേട്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പണ്‍ സര്‍ജറിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഉടനെ വേണമെന്നും പറഞ്ഞു. കൃഷ്‌ണേട്ടന്‍ ഓരോന്നോര്‍ത്ത് അന്തം വിട്ട് കിടക്കുമ്പോഴാണ് കറുത്തു തടിച്ച ഒരാള്‍...
Read moreDetailsദേവമ്മയുടെ വേര്‍പാടിന്റെ വിവരമറിഞ്ഞ് ഭവാനിയേയും കൂട്ടി പാലോറയിലെത്തുമ്പോള്‍ അവിടെ അന്തിവെയില്‍ ചാഞ്ഞിരുന്നു. ധൃതി പിടിച്ച് പാലോറകുന്നിറങ്ങുമ്പോള്‍ ഭവാനി പറഞ്ഞു ''മെല്ലെ, കുത്തനെള്ള ഇറക്കമാണ്.'' ആ മുറ്റത്തേക്കുള്ള ഇറക്കം...
Read moreDetailsസഞ്ചയനം കഴിഞ്ഞ് ഉച്ചയോടും കൂടി ബന്ധുക്കള്‍ ഓരോരാളായ് അവരവരുടെ വീട്ടിലേക്ക് പോകാന്‍ തുടങ്ങുകയാണ്... അവിടവിടെയായി ദു:ഖം തളം കെട്ടിയ കണ്ണുകള്‍ നിര്‍വികാരമായ് പരസ്പരം കാണാതെ ചിമ്മിക്കൊണ്ടിരുന്നു.. മരണവീടിന്റെ...
Read moreDetailsബാലമോഹനന്‍ ഒന്നാം തീയതി കാലത്ത് തന്നെ തന്റെ നാട്ടില്‍ നിന്ന് നഗരത്തിലേക്കുള്ള ഫസ്റ്റ് ബസ്സില്‍ കയറി, സബ്ബ് ട്രഷറിയിലെത്തി. അപ്പോഴേക്കും പെന്‍ഷന്‍ വാങ്ങാനായി എത്തിയവര്‍ സ്വയം ക്യൂ...
Read moreDetailsവില്പനക്കുള്ള പുതിയ പുസ്തകങ്ങള്‍ നിരത്തി വെച്ച, ബുക്ക് സ്റ്റാളിലെ ചില്ലു കൗണ്ടറിനു മുകളില്‍ പതിവു പോലെ രമേശന്‍ തന്റെ മൊബൈല്‍ ഫോണ്‍ വെച്ചിട്ടുണ്ടായിരുന്നു. എന്റെ ഫോണും ഞാന്‍...
Read moreDetailsമിനി സിവില്‍ സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരനായ നൈറ്റ് വാച്ച്മാന്‍ രാമകൃഷ്ണന് ലോട്ടറി അടിച്ചുവത്രെ. പുള്ളി ആറു മാസത്തേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് ജോലിയില്‍ എത്തിയത്. ജോലിയില്‍ കയറുന്നതും...
Read moreDetailsരാവിലെ പാലുകാരി അമ്മിണി പറഞ്ഞിട്ട്, അവള്‍ അടുത്ത വീടിന്റെ ഗെയിറ്റിനെ ലക്ഷ്യമാക്കി സൈക്കിള്‍ ചവിട്ടി നീങ്ങി. പാല്‍ക്കുപ്പിയുമായി തിരികെ നടക്കുമ്പോള്‍ ആ വാക്കുകള്‍ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ''എന്നാ......
Read moreDetailsഇന്നലെ തികച്ചും അപ്രതീക്ഷിതമായാണ് ഗോവിന്ദരാജനെ കാണാനിടയായത്, രമേശ്വരത്ത് വെച്ച്. ആകസ്മികമായ സമാഗമം - വര്‍ഷങ്ങള്‍ക്ക് ശേഷം... തലേദിവസം തന്നെ രാമേശ്വരത്ത് എത്തിയതുകൊണ്ട് രാവിലെ നേരത്തെ തന്നെ അമ്പലത്തിലെത്തി....
Read moreDetails'ഉണ്ണ്യേട്ടാ...!' ഒരു പതുങ്ങിയ ശബ്ദം! ആരേലും വിളിച്ചോ..., ശാരദയാണോ..? ഒന്നു ഞെട്ടിയുണര്‍ന്നു. ഒരു തണുപ്പ് മുറിയിലേക്ക് ഇഴഞ്ഞു വന്ന പോലെ! ശബ്ദം ശാരദേടെ പോലെ തോന്നി! ഹേയ്......
Read moreDetailsഅക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടിയ പട്ടണം, പില്‍ക്കാലത്ത് അക്ഷരനഗരി എന്ന നാമത്തില്‍ അറിയപ്പെടുവാന്‍ അരനൂറ്റാണ്ട് വേണ്ടിവന്നു. നാട്ടില്‍ ചെറിയാന്‍ എന്നു പേരുള്ള ഒരാള്‍ തകരയോടൊപ്പം പൊട്ടിമുളച്ചു. വീടും നാടും...
Read moreDetailsതെയ്യാമ്മ രണ്ടായിരം രൂപ എന്നോട് കടം ചോദിച്ചു. ഞാന്‍ കൊടുത്തില്ല. ശമ്പളം കൈപ്പറ്റിയ ദിവസമാണ് സംഭവം. എന്നിട്ടും കൊടുക്കാതിരുന്നത് അറുത്തകയ്യിക്ക് ഉപ്പ് തേയ്ക്കാത്ത സ്വഭാവം എനിക്കുള്ളതുകൊണ്ടല്ല. കാശ്...
Read moreDetailsരാധികാ മേനോന്‍ വാതില്‍ തുറന്നു പുറത്തേക്കു നോക്കി. ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്തേക്ക് സപ്പോട്ട മരങ്ങളും ചെറുപ്പത്തിലേ കായ്ക്കുന്ന തരത്തിലുള്ള മാവുകളും ബദാം മരങ്ങളുമൊക്കെ തണല്‍ വിരിച്ചിട്ടുണ്ട്. മുറ്റത്തെ...
Read moreDetailsപുറത്ത് മരച്ചില്ലകളില്‍ നിന്നും ഉയരുന്ന കിളികളുടെ വൈവിധ്യമാര്‍ന്ന നാദങ്ങളും പൂവന്‍ കോഴിയുടെ കൂവലും ക്ഷേത്രത്തിലെ ശംഖനാദവും കേട്ട് ശ്രീധരനുണ്ണി കിടക്കയില്‍ ഒന്നു കൂടി മൂരിനിവര്‍ത്തി ചരിഞ്ഞു കിടന്നു....
Read moreDetailsരംഗം-17 (തിരുവിതാംകൂര്‍ രാജകൊട്ടാരം.അസ്വസ്ഥനായി ഉലാത്തുന്ന ബാലരാമവര്‍മ്മ. ഉമ്മിണിത്തമ്പി ഓരോലയും എഴുത്താണിയുമായി ഭവൃതയോടെ നില്‍ക്കുന്നു...) ഉമ്മിണിത്തമ്പി :- ഇനിയും നാം വൈകിയിട്ടില്ല തമ്പുരാന്‍... ആരുവാമൊഴിക്കോട്ട ഭേദിച്ച് കമ്പനി സൈന്യം...
Read moreDetailsരംഗം-15 (ആലപ്പുഴയിലെ ദളവക്കച്ചേരി .. അവിടേയ്ക്ക് കൊടുങ്കാറ്റുപോലെ കടന്നു വരുന്ന വൈക്കം പത്മനാഭപിള്ള... അദ്ദേഹം ആകെ അസ്വസ്ഥനാണ്) വൈക്കം പത്മനാഭപിള്ള :-(ഉറക്കെ വിളിക്കുന്നു) ദളവ യങ്ങുന്നേ... ദളവയങ്ങുന്നേ......
Read moreDetailsരംഗം-13 (തിരുവിതാംകൂര്‍ കൊട്ടാരം. അകത്തളത്തില്‍ നിന്ന് ചിന്താകുലനായി ഇറങ്ങി വരുന്ന ബാലരാമവര്‍മ്മ മഹാരാജാവ് ) ബാലരാമവര്‍മ്മ :- (ദീര്‍ഘനിശ്വാസത്തോടെ നെഞ്ചില്‍ കൈവച്ച്) ശ്രീപത്മനാഭാ... നീയേ... തുണ (അല്‍പ്പം...
Read moreDetailsരംഗം-11 (തലക്കുളത്തു ഭവനത്തിന്റെ പൂമുഖം. വളളിയമ്മപ്പിളളത്തങ്കച്ചി വേളിമല മുരുകനു ചാര്‍ത്താനുള്ള മാലകെട്ടിക്കൊണ്ടിരിക്കുന്നു. ചുണ്ടില്‍ ഏതോ മുരുക കീര്‍ത്തനം സദാതത്തിക്കളിക്കുന്നു) വളളിയമ്മപ്പിള്ളത്തങ്കച്ചി :-(അകത്തേക്ക് നോക്കി) പപ്പുത്തമ്പി..... മോനെ പപ്പുത്തമ്പി...
Read moreDetailsരംഗം-9 (കൊട്ടാരക്കെട്ടില്‍ ഉലാത്തുന്ന ബാലരാമവര്‍മ്മ. അവിടേയ്ക്ക് കടന്നു വരുന്ന സുബ്ബയ്യന്‍..) സുബ്ബയ്യന്‍ :- വാഴ്ക വാഴ്ക മഹാ രാജന്‍ വാഴ്ക.... ബാലരാമവര്‍മ്മ:- ങ... സുബ്ബയ്യനോ.. വാങ്കോ... വാങ്കോ......
Read moreDetailsരാത്രി വൈകിയാണ് സുമ നായര്‍ ഉറങ്ങാന്‍ കിടന്നത്. മയക്കം കണ്‍പോളകളിലൂടെ ഊര്‍ന്നിറങ്ങി കണ്‍പീലികള്‍ കൂട് കൂട്ടിയ നേരം. മൊബൈല്‍ മുഴങ്ങി. ഗൗരികൈമളുടെ ശബ്ദം. ''എന്നെയൊന്ന് സഹായിക്കാമോ.'' 'എന്റെ...
Read moreDetailsരംഗം-7 (അഞ്ചുതെങ്ങു കോട്ടയില്‍ കേണല്‍ മെക്കാളെയുമൊത്ത് പാനോത്സവത്തില്‍ മുഴുകി ഇരിക്കുന്ന ഉമ്മിണിത്തമ്പി ) മെക്കാളെ :- (പാനോപചാരം ചൊല്ലുന്നു ) ദിസ് ഈസ് ഫോര്‍ ദ സെയ്ക്ക്...
Read moreDetailsരംഗം-6 (വേദിയില്‍ വെളിച്ചം വരുമ്പോള്‍ കൊട്ടാരത്തില്‍ ചതുരംഗപ്പലകയുമായി ഒറ്റയ്ക്കിരിക്കുന്ന ബാലരാമവര്‍മ്മ. കളിക്കാനാളില്ലാത്തതിന്റെ മുഷിവ് മുഖത്ത് വ്യക്തം. അവിടേയ്ക്ക് വേലുത്തമ്പി കടന്നു വരുന്നു) വേലുത്തമ്പി :- ശ്രീപത്മനാഭ ജയം......
Read moreDetailsഎല്ലാവരും ഒരു ദിവസം പിരിഞ്ഞുപോകുന്നു. ജോലിയില്‍ നിന്നും, ബന്ധങ്ങളില്‍ നിന്നും, ജീവിതത്തില്‍ നിന്നും. ചിലരെല്ലാം കുറേ നാളുകള്‍ കൂടി ഓര്‍മ്മയില്‍ ജീവിക്കുന്നു. എന്നാല്‍ അതിനും സ്ഥായീഭാവമില്ല. അവസാനപ്രളയത്തില്‍...
Read moreDetailsഒരു ഞായറാഴ്ച. ഇന്ന് നമുക്ക് ഒന്ന് അടുക്കള സന്ദര്‍ശിക്കാം - ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു. ഏറെ കഴിഞ്ഞിട്ടും ഒരു മറുപടിയും വന്നില്ല. പ്രഖ്യാപനം വീണ്ടും. ഞാനില്ല, ഭാര്യ...
Read moreDetailsരംഗം-4 (പ്രകാശം വരുമ്പോള്‍ തലസ്ഥാന നഗരിയില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിലെ അന്ത:പുരം. ഇരുപത് വയസ് തോന്നുന്ന ബാലരാമവര്‍മ്മ മഹാരാജാവും അറുപത് വയസ് തോന്നുന്ന ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും രാജകീയ...
Read moreDetailsരംഗം-2 (പ്രഭാത സമയം. തലക്കുളത്ത് വലിയ വീടിന്റെ പൂമുഖം. വാര്‍ദ്ധക്യത്തിലേക്ക് കടന്നു തുടങ്ങിയ വേലുത്തമ്പിയുടെ മാതാവ് വള്ളിയമ്മപ്പിള്ള തങ്കച്ചി കസവ് മുണ്ടും മുലക്കച്ചയും ധരിച്ച് കൈയില്‍ പൂപ്പാലികയും...
Read moreDetailsവൈദേശിക അടിമത്തത്തെ സ്വാഭിമാനത്തിന്റെ വജ്രായുധംകൊണ്ട് തകർത്തെറിയാൻ പരിശ്രമിച്ച് ബലിദാനിയായ വീരവേലുത്തമ്പിയുടെ ഉജ്ജ്വല ജീവിതഗാഥ നാടകരൂപത്തില്‍ ഡോ.മധു മീനച്ചിലിന്റെ തൂലികത്തുമ്പിലൂടെ വായനക്കാരിലേക്ക്..... പ്രധാന കഥാപാത്രങ്ങള്‍ 1. വേലുത്തമ്പി കട്ടി...
Read moreDetailsനിഴല്‍പ്പാടുകള്‍ നീളുന്നില്ല. സൂര്യന്‍ പകലിന്റെ നെറുകയില്‍ വന്നു നില്‍ക്കുകയാണ്. പനമ്പട്ടകളില്‍ വീണ വെയില്‍ നാളങ്ങള്‍ നാലുപാടും ചിതറുന്നു. ഉണങ്ങാന്‍ വിരിച്ചിട്ട തോര്‍ത്തുമുണ്ട് പോലെ പകല്‍ നിഴല്‍പ്പാടുകളില്‍ പതിയെ...
Read moreDetailsKesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]