No products in the cart.
രംഗം-7 (അഞ്ചുതെങ്ങു കോട്ടയില്‍ കേണല്‍ മെക്കാളെയുമൊത്ത് പാനോത്സവത്തില്‍ മുഴുകി ഇരിക്കുന്ന ഉമ്മിണിത്തമ്പി ) മെക്കാളെ :- (പാനോപചാരം ചൊല്ലുന്നു ) ദിസ് ഈസ് ഫോര്‍ ദ സെയ്ക്ക്...
Read moreDetailsരംഗം-6 (വേദിയില്‍ വെളിച്ചം വരുമ്പോള്‍ കൊട്ടാരത്തില്‍ ചതുരംഗപ്പലകയുമായി ഒറ്റയ്ക്കിരിക്കുന്ന ബാലരാമവര്‍മ്മ. കളിക്കാനാളില്ലാത്തതിന്റെ മുഷിവ് മുഖത്ത് വ്യക്തം. അവിടേയ്ക്ക് വേലുത്തമ്പി കടന്നു വരുന്നു) വേലുത്തമ്പി :- ശ്രീപത്മനാഭ ജയം......
Read moreDetailsഎല്ലാവരും ഒരു ദിവസം പിരിഞ്ഞുപോകുന്നു. ജോലിയില്‍ നിന്നും, ബന്ധങ്ങളില്‍ നിന്നും, ജീവിതത്തില്‍ നിന്നും. ചിലരെല്ലാം കുറേ നാളുകള്‍ കൂടി ഓര്‍മ്മയില്‍ ജീവിക്കുന്നു. എന്നാല്‍ അതിനും സ്ഥായീഭാവമില്ല. അവസാനപ്രളയത്തില്‍...
Read moreDetailsഒരു ഞായറാഴ്ച. ഇന്ന് നമുക്ക് ഒന്ന് അടുക്കള സന്ദര്‍ശിക്കാം - ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു. ഏറെ കഴിഞ്ഞിട്ടും ഒരു മറുപടിയും വന്നില്ല. പ്രഖ്യാപനം വീണ്ടും. ഞാനില്ല, ഭാര്യ...
Read moreDetailsരംഗം-4 (പ്രകാശം വരുമ്പോള്‍ തലസ്ഥാന നഗരിയില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിലെ അന്ത:പുരം. ഇരുപത് വയസ് തോന്നുന്ന ബാലരാമവര്‍മ്മ മഹാരാജാവും അറുപത് വയസ് തോന്നുന്ന ജയന്തന് ശങ്കരന് നമ്പൂതിരിയും രാജകീയ...
Read moreDetailsരംഗം-2 (പ്രഭാത സമയം. തലക്കുളത്ത് വലിയ വീടിന്റെ പൂമുഖം. വാര്‍ദ്ധക്യത്തിലേക്ക് കടന്നു തുടങ്ങിയ വേലുത്തമ്പിയുടെ മാതാവ് വള്ളിയമ്മപ്പിള്ള തങ്കച്ചി കസവ് മുണ്ടും മുലക്കച്ചയും ധരിച്ച് കൈയില്‍ പൂപ്പാലികയും...
Read moreDetailsവൈദേശിക അടിമത്തത്തെ സ്വാഭിമാനത്തിന്റെ വജ്രായുധംകൊണ്ട് തകർത്തെറിയാൻ പരിശ്രമിച്ച് ബലിദാനിയായ വീരവേലുത്തമ്പിയുടെ ഉജ്ജ്വല ജീവിതഗാഥ നാടകരൂപത്തില്‍ ഡോ.മധു മീനച്ചിലിന്റെ തൂലികത്തുമ്പിലൂടെ വായനക്കാരിലേക്ക്..... പ്രധാന കഥാപാത്രങ്ങള്‍ 1. വേലുത്തമ്പി കട്ടി...
Read moreDetailsനിഴല്‍പ്പാടുകള്‍ നീളുന്നില്ല. സൂര്യന് പകലിന്റെ നെറുകയില്‍ വന്നു നില്‍ക്കുകയാണ്. പനമ്പട്ടകളില്‍ വീണ വെയില് നാളങ്ങള്‍ നാലുപാടും ചിതറുന്നു. ഉണങ്ങാന്‍ വിരിച്ചിട്ട തോര്‍ത്തുമുണ്ട് പോലെ പകല്‍ നിഴല്പ്പാടുകളില് പതിയെ...
Read moreDetailsനാട്ടിലെ വായനശാലയില്‍ നിന്ന് പ്രശസ്തരുടെ കനത്ത ബുക്കുകള്‍ വിട്ട് തിരഞ്ഞപ്പോള്‍ ചെറിയതൊന്നു തടഞ്ഞു. ആകെ ഓടിച്ചു നോക്കി. ഒന്നുകൂടി വായിക്കണം. അറുപതോളം പേജുകള്‍. അകലെയല്ലാത്ത പരിചിതനാണല്ലോ ഓതറെന്ന്...
Read moreDetailsമഴയുടെ ശക്തി സ്വല്പം കുറഞ്ഞിരിക്കുന്നു. സന്ധ്യയായിട്ടും തിരികെ തൊഴുത്തിലേക്ക് മടങ്ങാന്‍ മടിക്കുന്ന പശുക്കളെയും അടിച്ച് തെളിച്ച് പോകുന്നതിനിടയില്‍ ഒതേനേട്ടന്‍ ഉറക്കെ ചോദിക്കുന്നുണ്ട് മോന്തിയായല്ലോ ചാത്തൂ, നിനക്ക് പോവാറായില്ലേ......
Read moreDetailsഒരു മെഡിക്കല്‍ ഷോപ്പും അതിനടുത്തായി ഒരു ക്ലിനിക്കും കുറച്ചു മാറി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഒരു കടയും ആ നാടിന്റെ മുഖച്ഛായ അത്ര വലുതല്ലാത്ത വിധം മാറ്റിയിരിക്കുന്നത് ശിവന്...
Read moreDetailsഓട്ടോയില്‍ നിന്നും ഇറങ്ങുമ്പോള്‍ കുമാര്‍ വര്‍മ്മ മാലതിയോട് പറഞ്ഞു. 'ആ പച്ച ബാഗ് കയ്യിലെടുത്തോളൂ.' 'അതെന്തിനാ നമുക്കറിയാവുന്ന ഓട്ടോക്കാരനല്ലേ'. 'എങ്കിലും എടുത്തോളൂ. പാസ്പോര്‍ട്ടും ഫോണുമെല്ലാം അതിലാണല്ലോ.' മനസ്സില്ലാ...
Read moreDetails'ഞാന്‍ പേര്‍ഷ്യേലൊന്നും പോയിട്ടില്ല. അതോണ്ടന്നെ അവ്ടെത്തെ കാര്യങ്ങളൊന്നും എനിയ്ക്കറീല്ല്യ... ഇങ്ങളും ഇങ്ങടെ ജീവിതവും പ്രയാസ്സങ്ങളും ഒന്നും. ഉണ്ണ്യേ... നീയ്യന്നെ ഒന്ന് പറയ്... അല്ല, ഇങ്ങനേംണ്ടാവോ മനുഷ്യജാതിയില്‍ പിറന്നോര്...'...
Read moreDetailsമുറിയുടെ ജനാലയിലൂടെ അതിരുപങ്കിടുന്ന പറമ്പിലേക്കുള്ള മണ്‍റോഡ് നന്നായി കാണാം. അതൊരു വിവാദ വഴികൂടിയാണ്. കഴിഞ്ഞ രണ്ടുമൂന്നു കൊല്ലമായി നാട്ടിലെ വിവാദ വിഷയമായ ഒരു തെങ്ങ് ആ വഴിയിലാണ്....
Read moreDetails"ആകാശവാണി വാർത്തകൾ വായിക്കുന്നത് ശങ്കരനാരായണൻ "- വൈകിട്ടുള്ള റേഡിയോ വാർത്തകൾ കേൾക്കാൻ ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ നിന്നും വലിയച്ഛന്റെ വീട്ടിലേക്കു സദാനന്ദൻ എത്താറുണ്ട്...അക്കരെയുള്ള കുന്നിൻ മുകളിലാണ്...
Read moreDetailsമഴ പെയ്തിറങ്ങിയ ഒരു സായാഹ്നത്തിലാണ് സുമ നായര്‍ തറവാട്ടിലെത്തിച്ചേര്‍ന്നത്. നാല്പതുവര്ഷത്തെ നീണ്ട പ്രവാസ ജീവിതത്തിനുശേഷമാണ് അവള് എത്തിയത്. ഭര്‍ത്താവും മക്കളും വന്നില്ല. അവര്‍ക്ക് ഇതൊന്നും കാണാന്‍ ആഗ്രഹവുമില്ല....
Read moreDetailsകുറ്റ്യാടിപ്പുഴക്കടവ്. തെക്കുംകിഴക്കും ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തുന്ന ചെറുപുഴകള്‍ മുക്കണ്ണന്‍കുഴിയുടെ നീലക്കയത്തില്‍ വിലയംകൊണ്ടു വലിയൊരു പുഴയായി പടിഞ്ഞാറോട്ടൊഴുകി. പണ്ട് കോട്ടയംതമ്പുരാന്റെ അനന്തന് എന്ന കുട്ടിക്കൊമ്പനാന വടംകൊണ്ട് കഴുത്തില്‍കെട്ടി വലിപ്പിച്ച മരവുമായി...
Read moreDetailsഅന്ന് എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടിയായിരുന്നു ഞാന്‍. നല്ല വക തിരിവുണ്ടായിരുന്നില്ലെങ്കിലും എന്റെ ലോല മനസ്സില്‍ ആ പ്രായത്തില്‍ ചില ഭാവങ്ങള്‍ കടന്നുവന്നു. കുറെ കുട്ടികള്‍...
Read moreDetailsഇരുളടച്ച് ഒരു ഇരമ്പത്തോടെയാണ് ആ വരവ്. പടിഞ്ഞാറ് പകുതിയോളമെത്തിയ സൂര്യന് പൊടുന്നനെ മറഞ്ഞു. സന്ധ്യയായതു പോലെ. അടുത്തടുത്തു വന്ന ആ ഇരമ്പം ഒടുവില്‍ വെള്ളാരങ്കല്ലു വാരിവിതറും പോലെ...
Read moreDetails''നമ്മുടെ പാറു ഇന്നലെ രാത്രി പോയീത്രെ, വല്യമ്പ്രാളെ... ഉറങ്ങാന്‍ കിടക്കുമ്പോളൊന്നും ഉണ്ടായിരുന്നിലാത്രെ... രാവിലെ കൃഷ്ണാമണി വിളിച്ചപ്പോള്‍ മിണ്ടാട്ടല്യ... ഗോവിന്ദന് വൈദ്യര് വന്ന് നോക്കീട്ടാണ്....'' മുറ്റമടിക്കാരി വയര്‍ലസ്സ് ചിരുതയാണ്...
Read moreDetailsമക്കള്‍ അമ്മയുടെ അടുത്ത് ഓടിയെത്തിയത് സ്വത്ത് ഭാഗിച്ചുകിട്ടണമെന്ന് ആവശ്യപ്പെടാനാണ്. പ്രായാധിക്യംകൊണ്ട് കാഴ്ച നഷ്ടപ്പെട്ട അമ്മ, അവശതയോടെ മക്കളെ നോക്കി. എല്ലാം ഒരേ നിഴല്‍പോലെ. കണ്ണിലെ ഇരുട്ടോടെ അമ്മ...
Read moreDetailsഇന്ന് ഓണത്തിരുവോണം. ഇപ്പോള്‍ സ്വാമി സദ്യ കൊണ്ടുവരുമല്ലൊ എന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അയ്യര്‍കാറ്ററിങ്ങില്‍നിന്ന് ഫോണ്‍ വന്നത്. ''ഞാന്‍ ശങ്കരയ്യരുടെ മകള്‍ ശിവകാമി. അപ്പാവുക്ക് സായംകാലം നെഞ്ചുവേദന വന്നു. ഉടനേ...
Read moreDetailsഅച്ഛനും അമ്മയോടും പിണങ്ങി വാതിലടച്ച് കുറച്ചുനേരം മുറിയില്‍ തന്നെ ഇരുന്നു. എല്ലാവരോടും അവള്‍ക്ക് ദേഷ്യം തോന്നി. പ്ലസ്ടുവിന്റെ റിസള്‍ട്ട് വന്നപ്പോള്‍ മുതല്‍ അച്ഛനും അമ്മയും ഓരോ കോഴ്സ്...
Read moreDetailsതന്റെ സാമ്രാജ്യമായ നീളന്‍ വരാന്തയില്‍ കരിവീട്ടി കൊണ്ട് കടഞ്ഞെടുത്ത ചാരു കസേരയിലിരുന്ന് മുറ്റത്ത് പെയ്യുന്ന മഴ കാണുകയായിരുന്നു കുഞ്ചെറിയ. ഈ തിണ്ണയും വരാന്തയും എന്റെയാകുന്നു. എന്റേതു മാത്രമാകുന്നു...
Read moreDetailsപുലര്‍ച്ചെ നാലുമണിക്ക് അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അലാറം ഉണര്‍ന്ന് പതിവുപോലെ തലക്കിട്ട് തട്ടി വിളിച്ചതാണ്. സെക്കന്റുകളുടെ പിന്‍ബലത്തില്‍ ഉറക്കത്തിന്റെ പിടിയിലേക്ക് വീണ്ടും ഊര്‍ന്നിറങ്ങുമ്പോള്‍ പെട്ടെന്ന് ഒരു ഉള്‍വിളിയുടെ...
Read moreDetailsചോപ്പിന്റെ ഉച്ചയില്‍ ഗോപ വെളിച്ചപ്പാട് കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ച് തുള്ളുമ്പോഴാണ് കുടുംബ കാവില്‍ തൊഴുതു നില്ക്കുന്ന ഉണ്ണിമായയിലേക്ക് അമ്മ കേറിയത്. അവളുടെ ശരീരം വല്ലാതെ വിറച്ചു തുടങ്ങിയപ്പോള്‍ വെളിച്ചപ്പാടിന്റെ...
Read moreDetails'ദഫാ ഹോ ജാ മേരെ ഘര്‍ സെ (ഇറങ്ങിപ്പോകൂ എന്റെ വീട്ടില്‍ നിന്ന്)'. 'തുജ് ജൈസേ ആദ്മി കെ സാത് കോന്‍ രഹേഗാ (നിങ്ങളെപ്പോലുള്ളവരുടെ കൂടെ ആര്...
Read moreDetailsബാങ്കിന്റെ ഡെപ്പോസിറ്റു കൂടിക്കൂടിവരികയും വായ്പകളില്‍ നല്ല വര്‍ദ്ധനവുണ്ടാവുകയും കിട്ടാക്കടങ്ങള്‍ കുറഞ്ഞു കുറഞ്ഞുവരികയും - ഇങ്ങനെ നല്ലതു മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന അക്കാലത്തൊരു പ്രഭാതത്തില്‍ മുണ്ടൂര്‍ ബ്രാഞ്ചിന്റെ മാനേജര്‍ ചന്ദ്രഹാസന്‍...
Read moreDetailsപാരമ്പര്യത്തൊഴില്‍ അഭയമാണ്. അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ തണുത്ത സ്പര്‍ശം പോലെ... ജന്മജന്മാന്തരങ്ങളില്‍ ആരോ കരുതിവച്ച നിയോഗം. പ്രകാശന് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയത് ഈയടുത്ത കാലത്താണ്. നഗരത്തിലെ മഹാക്ഷേത്രത്തിന്റെ...
Read moreDetailsഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലായി ആ ശബ്ദം മൊബൈലിലൂടെ വന്നെത്തിയപ്പോള്‍ ആശ്ചര്യവും, അമ്പരപ്പും, സന്തോഷവും നിറഞ്ഞ സമ്മിശ്ര വികാര വിചാരങ്ങള്‍ തന്നെയായിരുന്നു മനസ്സിനെ മഥിച്ചത്....
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies