കരുത്തുള്ള സൈന്യം അതിര്‍ത്തിയിലും ഉചിതമായ തീരുമാനമെടുക്കുന്ന കരുത്തുറ്റ നേതൃത്വം ഇന്ദ്രപ്രസ്ഥത്തിലും ഉണ്ടെന്നതാണ് വര്‍ത്തമാനകാല ഭാരതത്തിന്റെ സൗഭാഗ്യം.
Read moreഎല്ലാവര്ക്കും തൊഴില്‍ ലഭ്യമാകുന്ന വിധത്തിലുള്ള സ്വദേശി സമ്പദ് വ്യവസ്ഥയായിരിക്കണം ഭാരതത്തിന്റെ ലക്ഷ്യം.
Read moreഎല്ലാ സേവാഭാരതി പ്രവര്‍ത്തകര്‍ക്കും കേസരി വാരികയുടെ ഭാവുകങ്ങള്‍.
Read moreനരേന്ദ്രമോദി പ്രധാനമന്ത്രിയായി അവരോധിതനായതോടെ ഭാരതത്തിന്റെ ചരിത്രവും പുതിയൊരു കാലഘട്ടത്തിന് തുടക്കം കുറിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.
Read moreഗുരുവായൂരപ്പന്റെ സ്ഥിരനിക്ഷേപത്തില്‍ നിന്നും വകമാറ്റി ചെലവഴിക്കാന്‍ ദേവസ്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ തറവാട്ടു സ്വത്തല്ല എന്നു മനസ്സിലാക്കേണ്ടതുണ്ട്.
Read moreകൃത്യമായ ആസൂത്രണത്തോടുകൂടി പ്രവാസി പുനരധിവാസത്തിന് പദ്ധതികള്‍ തയ്യാറാക്കിയില്ലെങ്കില്‍ അത് കേരളത്തില്‍ ഉണ്ടാക്കാനിടയുള്ള സാമ്പത്തിക സാമൂഹ്യ പ്രശ്നങ്ങള്‍ ഗുരുതരമായിരിക്കും.
Read moreഅഖാഡകളിലെ സന്ന്യാസിമാര്‍ നാമം ജപിച്ചിരുന്നു കൊള്ളുമെന്ന തെറ്റിദ്ധാരണ ഉദ്ധവ് താക്കറേയ്ക്കുണ്ടെങ്കില്‍ വരുംനാളുകളില്‍ ആ ധാരണ മാറ്റേണ്ടിവരും.
Read moreഭാരതത്തിന്റെ നിയമങ്ങള്‍ ഒരു മതവിഭാഗത്തിലെ ചി ലര്‍ക്ക് ബാധകമല്ല എന്നു വരുന്നത് വലിയ അപകടത്തിലേയ്ക്കുള്ള സൂചനയാണ് നല്‍കുന്നത്.
Read moreനാട്ടിടവഴികളിലും നഗരചത്വരങ്ങളിലും കണിക്കൊന്ന ചിരിച്ചുനില്ക്കുകയാണ്. പീതപുഷ്പത്തിന്റെ ലാവണ്യം മലയാളിക്ക് സാന്ത്വനത്തിന്റെ കണിയൊരുക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. അതിര്‍ത്തിയില്ലാത്ത സ്വാതന്ത്ര്യത്തില്‍ പറന്നുനടന്ന മനുഷ്യരെല്ലാം പ്രതിരോധത്തിന്റെ കോട്ടകെട്ടി വീട്ടിലടച്ചിരിപ്പായിട്ട് മാസമൊന്നാകാന്‍ പോകുന്നു....
Read more'അടച്ചിരിക്കാം അതിജീവിക്കാം' എന്ന ആപ്തവാക്യത്തെ നമുക്ക് അച്ചടക്കത്തോടുകൂടി ഏറ്റെടുക്കാം.
Read moreക്ഷേത്രധ്വംസനം ഒരാദര്‍ശമായി കരുതുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇസ്ലാമിക ജിഹാദികള്‍ കഴിഞ്ഞാല്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതില്‍ ഏറെ പരിശ്രമം നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഭൂപരിഷ്ക്കരണത്തിന്റെ മറവില്‍...
Read moreആശങ്കകള്‍ പരത്താതെ ആത്മവിശ്വാസം കൊടുത്തുകൊണ്ട് നമുക്ക് ഒറ്റക്കെട്ടായി കൊറോണ ബാധയെ ചെറുത്തുതോല്‍പ്പിക്കാം.
Read moreതലസ്ഥാനനഗരത്തെ അഞ്ച് മണിക്കൂര്‍ സ്തംഭിപ്പിച്ചുകൊണ്ട് കെ.എസ്.ആര്.ടി.സിക്കാര്‍ നട ത്തിയ മിന്നല്‍ പണിമുടക്ക് രണ്ട് ദിവസം ചര്‍ച്ച ചെയ്ത് മൂന്നാം നാള് നാം മറക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല....
Read moreവിഘടന മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്ന വേദിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും മത്സരിക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്.
Read moreസംസ്ഥാന സര്‍ക്കാരിന്റെ മൂക്കിനു താഴെ ആഭ്യന്തരവകുപ്പിന്റെ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് റൈഫിളുകളും വെടിയുണ്ടകളും കാണാതായ സംഭവം അതീവ ഗൗരവമുള്ളതാണ്. ഇസ്ലാമിക തീവ്രവാദികളും മാവോവാദികളും വെവ്വേറെയും ഒന്നിച്ചും കേരളത്തിന്റെ മണ്ണില്‍...
Read moreഒരാളുടെ മരണം സംഭവിയ്ക്കുന്നത് അയാള്‍ ഓര്‍മ്മകളില്‍നിന്നും പടിയിറങ്ങുമ്പോഴാണ്. ആ നിലയ്ക്ക് പി.പരമേശ്വരന് എന്ന പരമേശ്വര്‍ജി മരണമില്ലാത്തവനാണ് എന്ന് പറയേണ്ടിവരും. ഇക്കഴിഞ്ഞ ഫെബ്രുവരി 9ന് മാഘപൗര്‍ണ്ണമിദിനത്തില്‍ തന്റെ 93-ാം...
Read moreനമ്പര്‍ വണ്‍ കേരളത്തിന്റെ 'ലോകോത്തര' ആരോഗ്യ മാതൃകയുടെ പൊള്ളത്തരത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ചീനയില്‍ നിന്നുള്ള പുതിയ ഇറക്കുമതിയായ കൊറോണ നമ്മുടെ സംസ്ഥാനത്തേക്കെത്തിയത്. കൊറോണ വൈറസ് മൂലമുള്ള രോഗത്തിന്...
Read moreപൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുകൊണ്ട് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടന്ന കലാപങ്ങള്‍ക്ക് വമ്പിച്ചതോതില്‍ സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. ചില ഇസ്ലാമിക ഭീകരസംഘടനകളുടെ അക്കൗണ്ടിലേക്ക്...
Read moreഈ ആസാദി മുദ്രാവാക്യം 1989-90 കാലത്ത് പാകിസ്ഥാന് പ്രധാനമന്ത്രി തന്നെ ഉയര്‍ത്തിയതാണ്.
Read moreഅല്‍ഉമയ്ക്ക് സമാനമായ ഭീകരസംഘങ്ങള്‍ കേരളത്തില്‍ നിശബ്ദപ്രവര്‍ത്തനം നടത്തുന്നു എന്നതിന്റെ സൂചനകളാണ് തമിഴ്നാട് പോലീസ് നല്‍കുന്നത്.
Read moreപശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എരിതീയില്‍ എണ്ണയൊഴിക്കുന്നതില്‍ ആരെല്ലാം പങ്കാളികളായി എന്നറിയുന്നതിനുതന്നെ ദശാബ്ദങ്ങളുടെ കണക്കെടുപ്പു വേണ്ടിവരും. സംഘര്‍ഷത്തിന്റെ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈയിടെ ഇറാനും അമേരിക്കയുമായി...
Read moreകേരള ചരിത്രത്തില്‍ 1921 ന് സവിശേഷമായ പ്രാധാന്യമുണ്ട്. ഇസ്ലാമിക ജിഹാദിന്റെ ഭീകരതയെന്തെന്ന് ഉത്തരമലബാറിലെ ഹിന്ദുക്കള്‍ നേരിട്ടറിഞ്ഞ വര്‍ഷമായിരുന്നു അത്. ഖിലാഫത്ത് സമരത്തിന്റെ മറവില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പൂക്കോട്ടൂര്‍...
Read moreകിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് സിന്ധുസാഗരവും അതിരിട്ട കേരളം കൃത്യമായ ഋതുചക്രങ്ങളില്‍ വേനലും മഞ്ഞും മഴയുമെത്തിയിരുന്ന സുന്ദരഭൂമിയായിരുന്നു. കാലവര്‍ഷവും തുലാവര്‍ഷവും മഞ്ഞുകാലവും വേനല്‍കാലവും ചിട്ടയോടെ വിരുന്നുവന്നിരുന്ന മലനാട്ടില്‍ ഇന്ന്...
Read moreപാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കുകയും രാഷ്ട്രപതി ഒപ്പിടുകയും ചെയ്തതോടെ നിയമമായി മാറിയ 2019ലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങുന്നത് അനുകൂല സാഹചര്യമുപയോഗിച്ച് സ്വന്തം ഒളിയജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരാണ്. ഭാരതത്തില്‍...
Read moreനാരിയെ പൂജിക്കുന്നിടത്ത് ദേവതകള്‍ വാഴുമെന്നു പറഞ്ഞ ഭാരതത്തില്‍ എവിടെ നിന്നും പെണ്ണിന്റെ നിലവിളികളാണ് ഇന്നു കേള്‍ക്കുന്നത്. നാരിയെ പൂജിക്കുന്നിടത്ത് ദേവതകള്‍ വാഴുമെങ്കില്‍, അവള് അപമാനിതയാകുന്നിടത്ത് ചെകുത്താന് വാഴുമെന്നും...
Read moreഅട്ടപ്പാടിയിലെ വനവാസി ഊരുകളില്‍ പട്ടിണികൊണ്ടും ചികിത്സ ലഭിക്കാതെയും കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന വാര്‍ത്തകളോട് മലയാളി പൊരുത്തപ്പെട്ടിട്ട് നാളേറെയായി. 2016ല്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ മാലിന്യകൂമ്പാരത്തില്‍ നിന്നും വനവാസിക്കുഞ്ഞുങ്ങള്‍ ഭക്ഷണം...
Read moreകേരളം ഒരു കമ്പപ്പുരയായി മാറിയിട്ട് കാലങ്ങളായി. ഉഗ്രസ്ഫോടനശേഷിയുള്ള വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന കമ്പപ്പുരയില്‍ എത്ര ജാഗ്രതയോടെയാണ് പണിക്കാര് പെരുമാറുക. ഒരാളുടെ അശ്രദ്ധകൊണ്ട് ഒരു പ്രദേശമാകെ കത്തിയമര്‍ന്ന് പോയേക്കാം....
Read moreഒരു രാജ്യം അതിന്റെ മൂലധനത്തിന്റെ മുഖ്യപങ്കും മുടക്കേണ്ടത് വിദ്യാഭ്യാസ മേഖലയിലാണ്. രാജ്യത്തിന്റെ ഭാവി ക്ലാസ്സ് മുറികളില്‍ രൂപപ്പെടുന്നു എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും യാഥാര്‍ത്ഥ്യങ്ങളുമായി കാര്യങ്ങള്‍ പൊരുത്തപ്പെടാത്ത അവസ്ഥയാണ്...
Read moreശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കാത്തതിനെതിരെ 2006ല്‍ യങ്ങ് ലോയേഴ്സ് അസോസിയേഷന് കോടതിയിലാരംഭിച്ച വ്യവഹാരം കേരളത്തിന്റെ എന്നല്ല ഭാരതത്തിന്റെ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നായിരുന്നു. ഭരണഘടന പൗരനനുവദിക്കുന്ന മൗലികാവകാശങ്ങള്‍, ലിംഗസമത്വം...
Read moreഭാരതത്തിന്റെ പരമോന്നത നീതിപീഠം അയോദ്ധ്യയിലെ രാമജന്മഭൂമി ഹിന്ദുക്കള്‍ക്കവകാശപ്പെട്ടതാണ് എന്ന് വിധിച്ചതോടെ കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി നടത്തിവന്ന ഒരു ധര്‍മ്മസമരത്തിന് വിജയകരമായ പരിസമാപ്തി കൈവന്നിരിക്കുകയാണ്. അതിര്‍ത്തികള്‍ ഭേദിച്ചെത്തുന്ന അധിനിവേശ...
Read more
പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]