No products in the cart.
''നടന്നെത്ര നാഴികകള്‍ കടന്നുപോയ് കാല് കടഞ്ഞും ഇടനെഞ്ചു കിതച്ചും ഞാന്‍ വേച്ചുപോകുന്നു. പറകമ്മേ, ഇനിയെത്ര പാതിരാകള്‍ കഴിയണം സ്ഥലപത്മോജ്വലഹിമനദിയണയാന്‍'' (നീണ്ടയാത്ര) എന്നെഴുതിയ പി. നാരായണക്കുറുപ്പിനെത്തേടി പത്മശ്രീ എത്തിയിരിക്കുന്നു....
Read moreDetailsകെ-റെയിലിനെക്കുറിച്ച് കലാകൗമുദിയില്‍ ദിപിന് മാനന്തവാടി തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ ഷേക്സ്പിയറിന്റെ മാക്ബത്തിലെ 'വിച്ചു'കളെ (Witches) ആണ് ഓര്‍മ്മ വന്നത്. ആ നാടകത്തിന്റെ ഓപ്പണിങ് സീനില്‍ മൂന്നു വിച്ചുകള്‍...
Read moreDetailsകൃഷ്ണനും-രാധയും തമ്മിലുള്ള പ്രണയകഥ പല രൂപത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. വ്യാസവിരചിതമെന്നു കരുതപ്പെടുന്ന ഹരിവംശത്തില്‍ നിന്നാണ് ആ കഥ ആരംഭിച്ചത് (പുരാണകൃതികളിലൊന്നും രാധയെക്കുറിച്ച് വിശദമായ പരാമര്‍ശങ്ങള്‍ ഇല്ല). പിന്നീട് 12-ാം...
Read moreDetails'കവി ക്രാന്തദര്‍ശനഃ' എന്ന് നിര്‍വ്വചിച്ചത് നിരുക്തത്തിന്റെ സ്രഷ്ടാവായ യാസ്കനാണെന്നാണ് കേട്ടിട്ടുള്ളത്. പഴയകാലത്ത് കവിതയെഴുതുന്നവര് മാത്രമല്ല കവികള്‍. മന്ത്രദ്രഷ്ടാക്കളായ ഋഷിമാരും പണ്ഡിതന്മാരുമെല്ലാം കവികള്‍ തന്നെ. എന്നാല്‍ കവി എന്നുള്ളപദം...
Read moreDetails"Patriotism is the last refuge of the scoundrel"എന്നു ഡോക്ടര്‍ ജോണ്സണ് പറഞ്ഞത് ദേശസ്നേഹത്തിന്റെ തെറ്റായ പ്രയോഗത്തെ ഉദ്ദേശിച്ചാണ്. ലോകത്തിലെ വലിയ അഴിമതിക്കാരും സ്വേച്ഛാചാരികളുമായ ഭരണാധികാരികളില്‍...
Read moreDetailsഅകാലത്തില്‍ ഭാര്യ മരിച്ചു പോയ ഒരാളുടെ ഏകാന്തതയും ദുഃഖവും ആവിഷ്കരിച്ചിരിക്കുന്ന എത്രയോ കഥകളും സിനിമകളും നമ്മള് ആസ്വദിച്ചിരിക്കുന്നു. എന്നാല്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'മൂന്നാമതൊരാള്‍' എന്ന കഥ നമ്മളിലുണ്ടാക്കുന്ന...
Read moreDetailsമാതൃഭൂമി (ഡിസം.5)യില്‍ കണിമോള്‍ എഴുതിയിരിക്കുന്ന കവിത 'അന്യോന്യം' മോശം കവിതയാണ്. തലവാചകത്തോട് കവിതയുടെ ഉള്ളടക്കം നീതി പുലര്‍ത്തുന്നില്ല. കവിതയുടെ ആദ്യ പകുതി കടല്‍ക്കരയിലാണെങ്കില്‍ അടുത്ത പകുതി കാട്ടുവഴിയിലാണ്....
Read moreDetailsകേരളത്തിന്റെ വിദ്യാഭ്യാസം താറുമാറായിട്ടു കാലം കുറെയായി. ശാസ്ത്രസാഹിത്യ പരിഷത് വിദഗ്ദ്ധന്മാര് ഏതാനും പാശ്ചാത്യ ചിന്തകന്മാരുടെ ഭാഷാപഠന സിദ്ധാന്തങ്ങളെക്കുറിച്ചുള്ള കേട്ടറിവുമാത്രം വച്ചുകൊണ്ടു നടത്തിയ പരിഷ്കാരങ്ങളാണ് മലയാളിയുടെ വിദ്യാഭ്യാസത്തെ താറുമാറാക്കിയത്....
Read moreDetailsഭാഷാപോഷിണി നവംബര്‍ ലക്കത്തില്‍ എം.എം. മോനായിയുടെ 'കേരളത്തിന്റെ കോമിക്സ് ചരിത്രം' വായിച്ചു. രസകരമായ പഠനം. പുസ്തകരൂപത്തില്‍ വിപുലമായ ഒരു പഠനമായി വൈകാതെ പ്രസിദ്ധീകരിക്കപ്പെടും എന്നു നമുക്ക് ആശിക്കാം....
Read moreDetailsഅറുപതുവയസ്സെങ്കിലും പ്രായമെത്തിയാലേ മനുഷ്യന് ജീവിതമെന്തെന്ന് ഏകദേശമെങ്കിലും പഠിക്കൂ! ജീവിതത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച്, വ്യക്തിബന്ധങ്ങളുടെ വൈചിത്ര്യങ്ങളെക്കുറിച്ച്, പ്രണയം, രതി എന്നിവയുടെ ക്ഷണികതയെക്കുറിച്ച് ഒക്കെ അറിഞ്ഞു കഴിയുമ്പോഴേയ്ക്കും ജീവിതം ഏതാണ്ട് അവസാനിക്കാറായി...
Read moreDetailsഎല്‍.എസ്. ബിനു എന്ന നോവലിസ്റ്റ് ആദ്യമായി പ്രസിദ്ധീകരിച്ച നോവലാണ് 'പ്രിചോയി'. വളരെ സവിശേഷമായ പേരുതന്നെ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുന്നതാണ്. പുതിയ എഴുത്തുകാരുടെ കൃതികള്‍ ആരും അത്ര ഗൗരവമായി...
Read moreDetailsകുരിശുയുദ്ധങ്ങള്‍ ക്രിസ്ത്യന്‍ - മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ എ.ഡി. ആയിരത്തിനടുത്തു തന്നെ ആരംഭിച്ച യുദ്ധങ്ങളാണ്. ക്രിസ്ത്യാനികള്‍ യൂറോപ്പില്‍ സംഘടിതമായി നടത്തിയിരുന്ന യുദ്ധങ്ങളെയെല്ലാം കുരിശുയുദ്ധങ്ങള്‍ എന്നു തന്നെയായിരുന്നു വിളിച്ചുപോന്നിരുന്നത്....
Read moreDetailsഭാവനയ്ക്ക് അതിരില്ല എന്ന് എനിക്കു മനസ്സിലായത് ബെന്യാമിന്റെ രണ്ടു നോവലുകള്‍ വായിച്ചപ്പോഴാണ്; മഞ്ഞവെയില്‍ മരണങ്ങളും മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങളും. നോവലെഴുത്തുകാരന് എന്തും സങ്കല്പിക്കാം. കൃത്രിമമായി ഒരു...
Read moreDetails"The only constant in life is change" എന്ന് ആദ്യം പറഞ്ഞത് ഗ്രീക്കു ചിന്തകനായ (Hera Clitus) ഹെരാക്ലിറ്റസ് ആണ്. പ്ലേറ്റോയും ഇതേകാര്യം സൂചിപ്പിച്ചിട്ടുണ്ട്. മാറ്റം...
Read moreDetailsലോകത്തെല്ലായിടത്തും ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്; ശ്രീലങ്കയിലും. 2011ലെ സെന്‍സസില്‍ 12.6% മാത്രമാണിവിടെ ഹിന്ദുക്കള്‍. അതില്‍തന്നെ വലിയൊരു വിഭാഗം ക്രിസ്ത്യന്‍, മുസ്ലീം മതവിശ്വാസികളാണ്. പുറമെ ഹിന്ദുക്കളായിരിക്കുമ്പോഴും അവര്‍ രഹസ്യമായി...
Read moreDetailsഎ.ബി. രഘുനാഥന് നായര്‍ എന്ന നിരൂപകനെ എത്രപേര്‍ ഓര്‍ക്കുന്നുണ്ടെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ ഓര്‍മ്മയില്‍ അദ്ദേഹം പച്ചപിടിച്ചു നില്‍ക്കുന്നത് 'ഉപ്പുപ്പാന്റെ കുയ്യാനകള്‍' എന്ന കൃതിയുടെ പേരിലാണ്. 1989-ല്‍...
Read moreDetails"I shut my eyes in order to see" എന്നു പറഞ്ഞത് ഫ്രഞ്ച് പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരനായ പോള്‍ ഗോഗിനാണ്(Paul Gauguin).- കാണാനായി അദ്ദേഹം മിഴികള്‍...
Read moreDetailsഒരു കാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്നത് മലയാള മനോരമ, മംഗളം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കായിരുന്നു. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത സാധാരണസ്ത്രീകള്‍ മറ്റു വിനോദോപാധികള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രസിദ്ധീകരണങ്ങളിലെ...
Read moreDetailsഈ പംക്തി ആരംഭിച്ചതിനുശേഷം ചില എഴുത്തുകാര്‍ അവരുടെ പുസ്തകങ്ങള്‍ എനിക്ക് അയച്ചുതരാറുണ്ട്. അങ്ങനെ അയച്ചുകിട്ടിയ പുസ്തകങ്ങളില്‍ ചിലതിനെക്കുറിച്ച് ഞാന്‍ മുന്‍ ലക്കങ്ങളില്‍ സൂചപ്പിച്ചിട്ടുണ്ട്. തീരെ സാഹിത്യ മൂല്യമില്ലാത്തവയെ...
Read moreDetailsജോസ് സരമാഗോ 1998ല്‍ സാഹിത്യത്തിനു നൊബേല്‍ സമ്മാനം നേടിയ പോര്‍ച്ചുഗീസ് എഴുത്തുകാരനാണ്. പല നിരൂപകരും ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും അനുഗൃഹീതനായ നോവലിസ്റ്റെന്ന് അദ്ദേഹത്തെ പുകഴ്ത്താറുണ്ട്. സരമാഗോയുടെ...
Read moreDetails''അവക്ഷിപ്തപരവും ആധിപത്യപരവും ആവിര്‍ഭാവപരവുമായ ബലങ്ങള്‍ ആ കാവ്യപഠത്തില്‍ എങ്ങനെ സന്നിഹിതമായിരിക്കുന്നു എന്നും അവ തമ്മിലുള്ള വിനിമയങ്ങള്‍ സീതാകാവ്യത്തെ ജീവിക്കുന്ന വൈരുദ്ധ്യാത്മകതയായി എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നും തിരിച്ചറിഞ്ഞാലാണ് അതെക്കുറിച്ച്...
Read moreDetailsബാലചന്ദ്രന് ചുള്ളിക്കാടിന്റേത് അനുഗൃഹീതമായ തൂലികയാണ്. എന്തെഴുതിയാലും അതില്‍ കവിതയുടെ സ്പര്ശമുണ്ടാകും; ജീവിതത്തിന്റെ കയ്പ്പും. ജീവിതത്തിന്റെ ഇരുണ്ട വശങ്ങളിലാണ് ബാലചന്ദ്രന് എപ്പോഴും ചെന്ന് സ്പര്‍ശിക്കുന്നത്. ''പട്ടി നക്കിയ പിണ്ഡംപോലെ...
Read moreDetailsദാമോദര്‍ ധര്‍മ്മാനന്ദ് കൊസാംബി ബഹുമുഖ പണ്ഡിതനായിരുന്നു. അദ്ദേഹം കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 1966-ല്‍ അന്തരിച്ച കൊസാംബി ഗണിതം, തത്വചിന്ത, ചരിത്രം, ജനിറ്റിക്സ് എന്നീ മേഖലകളിലൊക്കെ...
Read moreDetails''മന്നില്‍ വിണ്ണിലെവിടെ നിന്നൂറി വന്നിടുന്നതാണീ വേണുഗാനം മന്ദമങ്ങിങ്ങു വീര്‍പ്പിട്ടുലാത്തും തെന്നലിന് മുഗ്ദ്ധ ഹൃത്തില്‍ നിന്നാമോ? അദ്രിശൃംഗത്തിലെത്തിയലയു മഭ്രഖണ്ഡ ശതത്തില്‍ നിന്നോ? കര്‍മപുഷ്പിതമായിടുമേതോ നര്‍മസങ്കേതസൂചനയോടെ പൊന്നുഷസ്സിന്റെ നാട്ടില്‍ നിന്നൂറി...
Read moreDetailsഎം. രാജീവ് കുമാര്‍ ഒരു നല്ല കഥാകൃത്ത് മാത്രമല്ല നിരൂപകന് കൂടിയാണ്; ''മാനവ പ്രശ്നങ്ങള്‍ തന് മര്‍മ്മകോവിദന്മാരെ ഞാ നൊരു വെറും സൗന്ദര്യാത്മക കവി മാത്രം'' (വൈലോപ്പിള്ളി...
Read moreDetails''വലിയോര്‍കളെപ്പോലെ ചെറിയോര്‍കളും മണ്ണില്‍ മരണത്തിനു ശേഷം മാലോകര്‍ക്കിഷ്ടംചേര്‍പ്പൂ'' മരിച്ചു കഴിഞ്ഞാല്‍ പിന്നെ വിചാരണകള്‍ വീട്ടിനുള്ളില്‍ മാത്രമാണ്. ബന്ധുക്കള്‍ക്കിടയില്‍ എപ്പോഴും പ്രശ്നങ്ങള്‍ ആരംഭിക്കുന്നതു മരണത്തോടെയാണ്. എന്നാല്‍ സമൂഹം, മരിച്ചാല്‍...
Read moreDetailsഈ ലേഖകന്‍ വിവാഹിതനാകുന്ന കാലത്താണ് വിഴിഞ്ഞം - കഴക്കൂട്ടം നാലുവരി പാതയുടെ പണി തുടങ്ങിയത്. എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ടും പാതയുടെ പണി മുഴുവനായും തീര്‍ന്നിട്ടില്ല. പാലക്കാട്...
Read moreDetailsജൂണ്‍ 6ന്റെ മാതൃഭൂമിയില്‍ വിനില്‍പോള്‍ കേരളത്തില്‍ അടിമത്തവും അടിമവ്യാപാരവും ഉണ്ടായിരുന്നു എന്നു സ്ഥാപിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്നു, 'അടിമ കേരളത്തിന്റെ വിചാരണത്തെളിവുകള്‍' എന്ന ലേഖനത്തിലൂടെ. 'Slavery in Ancient India'...
Read moreDetailsപരിസ്ഥിതിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നവര്‍ മലയാളികളാണ്. എന്നാല്‍ ഒന്നും പ്രവര്‍ത്തിക്കാത്തവരും മലയാളികള്‍ തന്നെ. ദേശീയതലത്തില്‍ വനവിസ്തൃതി 24% കൂടിയപ്പോള്‍ കേരളത്തില്‍ അതു പഴയതിനേക്കാളും താഴോട്ടു പോവുകയാണുണ്ടായത്. വനസംരക്ഷണം,...
Read moreDetailsസ്വപ്നങ്ങളെ അത്ഭുതാദരങ്ങളോടെയാണ് പ്രാചീനകാലം മുതല്‍ തന്നെ മനുഷ്യന് നോക്കിക്കണ്ടത്. ഭാരതത്തിലും ഗ്രീസിലും ഒക്കെ പലതരത്തിലുള്ള സ്വപ്നവ്യാഖ്യാനങ്ങള്‍ നടന്നിട്ടുണ്ട്. ഗ്രീക്കുകഥകളില്‍ പലപ്പോഴും സ്വപ്നങ്ങള്‍ ഭാവിയുടെ സൂചനകളായി പ്രത്യക്ഷപ്പെടാറുണ്ട്. ഷേക്സ്പിയറിന്റെ...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies