No products in the cart.
പുഴയായിരുന്നു ഞാന്‍; ഇന്നലെ കാലത്തിന്റെ, കുറുകെ നടക്കുവാന്‍ വെറുതെ ധൃതിപ്പെട്ടോന് പുഴയായിരുന്നു ഞാന്‍ ഇന്നലെയപാരമാം കടലില്‍ പതിച്ചുപ്പു രസമായ് അലിയുവാന്.. ഹരിതം വാരിപ്പുത- ച്ചുറങ്ങും മഹിയുടെ ചരണങ്ങളില്‍...
Read moreDetailsസുനീതം മനമോരോന്നും ശാസ്ത്രത്തിന് വിജയോത്സവം കൃത്യം തത്ത്വം തെളിക്കുന്നൂ പഞ്ചഭൂതപ്രപഞ്ചകം ഭൂമിയില്‍ നിന്നുയര്ന്നിട്ട- ങ്ങഗ്നിയിന്ധനമാക്കിയും കുതിച്ചുയര്‍ന്ന റോക്കറ്റിന് ഗതിയുന്നതിതന്നെയായ് വായുവെക്കൂട്ടിയത്തോള- ത്തൊരു കൈയിട്ട്, ശബ്ദമേ- കേള്ക്കാത്തതാമിടത്തെത്തി- യപ്പോളാകാശഭേദിയായ്....
Read moreDetailsഅലകടല്‍ പോലെന്റെ മനമിടറുന്നതെന്തേ, അലകടല്‍ പോലെന്റെ മനമീ നിദ്രാവിഹീനമുണര്ച്ചയില് ഇടറുന്നതെന്തിനാവാം രാത്രിശലഭം ചിറകറ്റു വീഴുമീ രാവിന്റെയന്ത്യയാമത്തില് കൂമന്റെ മൂളലുകള്‍ നേര്‍ത്തു നേര്‍ത്തു നിലയ്ക്കുമീ പുലരി വന്നുദിക്കുന്നതിന്റെ തൊട്ടു...
Read moreDetailsനോവുമുള്ളൊന്നു തോര്‍ന്നിരുന്നെങ്കില്‍ ഞാന്‍, സൗമ്യസാരംഗിയില്പ്പാടിനേര്ത്തേനെ, സന്ധ്യപോയിമറയാതിരുന്നെങ്കില്, ചാരുദീപമണയാതെ കാത്തേനെ. വേഗമേറുമീ ജീവിതവീഥിയില്‍, ഏറെവൈകിത്തണുത്തു ഞാന്‍ നില്ക്കിലും, നിന്വിളിതന് വിരല്ത്തുമ്പുനീളുന്നു കണ്ണിലാഴുന്ന നന്മവിളക്കായി. മോഹസാഗരം തേടുമീ യാത്രയില്‍, വേദനതന്‍...
Read moreDetailsസുരേന്ദ്രന്, വിളിച്ച് വിളിച്ച് സുര ആയി സുരേ...... എവിടെ പോണടാ അക്കര ഇത്തിപൂരം പണി കോടാലി തോളില്‍ കൈയിലൊരു സഞ്ചി നീളന്‍ കൈ നീളന്‍ കാല് നീളന്‍...
Read moreDetailsനിശബ്ദമാക്കപ്പെടുന്ന ഒരു ദിവസത്തെ കണ്ടുകൊണ്ടുവേണം നീ ഉച്ചത്തില്‍- സംസാരിക്കുവാന്‍. ഒരു നിമിഷം കൊണ്ട് നിശ്ചലമാക്കപ്പെടാവുന്ന കാലുകളെ ഓര്മ്മിച്ചുവേണം അതുയര്‍ത്തി ചവിട്ടുവാന്‍ ചാടുവാന്‍, നടക്കുവാന്‍. ഒരു വേള ആലിലപോലെ...
Read moreDetailsഅസ്തമിയ്ക്കാത്ത നിലാവിലൂടൊറ്റയ്ക്ക് മുറ്റത്തിറങ്ങി നടക്കുന്നൊരോര്മ്മ നീ. യാത്ര പറഞ്ഞു നടന്നതാണെങ്കിലും വിട്ടൊഴിയാതെ നടക്കും നിഴലുനീ. കണ്ണുനീര് മഞ്ഞു ചൊരിഞ്ഞ പുലരിയില്‍ സൂര്യരേണുക്കള്‍ കൊളുത്തിയ വെണ്മ നീ, മാസ്മരമായ...
Read moreDetailsപൂക്കുംകൊന്നകള്, പാടി വന്നു കിളികള്‍, പാടത്തു പച്ചപ്പുമായ്, വേനല്പ്പെയ്ത്തുമണഞ്ഞിടുന്നു വിളകള്‍ പാകത്തിനായ്ക്കൊയ്യുവാന്; മാവും പ്ലാവുമൊരുങ്ങി, കായ്ഫലവുമായ്- ക്കേരങ്ങള്തിങ്ങുന്നൊരി- ത്തീരം സ്വര്‍ഗ്ഗസമാനമായ് വിഷുവതിന് പുണ്യങ്ങള്‍ മായുമ്പൊഴും! പാരിന്നൊക്കെയുമംശ്ശുമാന് കണി-...
Read moreDetailsഅസഹ്യം കുംഭച്ചൂട്! ഉണങ്ങിവരളുന്നൂ വസുന്ധര; യെങ്കിലും തൊടിയില്‍ കണിക്കൊന്ന സ്വര്ണ്ണത്താലവുമേന്തി ഋതുലക്ഷ്മിയെപ്പോലെ മധുരസ്മേരത്തോടെ സലജ്ജം നില്ക്കുന്നല്ലോ. എത്രമേല്‍ പണിത്തരം തങ്കവള, മോതിരം പൂത്താലി, പാദസരം വിലയേറുമിക്കാലം പേടിയാവില്ലേ,...
Read moreDetailsഉച്ചത്തിലാര്ക്കൊക്കെയോ വേണ്ടി നിത്യവും നിര്‍ത്താതെ കൈവിരല്‍ ചൂണ്ടി ശബ്ദിച്ചവന്‍ വാക്കിനാലാഗ്നിബാണം തൊടുത്തോനൊരാള് വാക്കിനാല്‍ സ്നേഹ മരുന്നായി നിന്നവന്.. എന്തേ ക്ഷണം മൗനവല്മീകമേറുവാന് എന്തേ നിശബ്ദ നിസംഗനായ് തീരുവാന്‍.....
Read moreDetailsനമോസ്തുഭാരതാംബികേ! നമോസ്തു ലോകനായികേ നമോസ്തു പുണ്യദായികേ, നമോസ്തു മംഗളാത്മികേ നമിച്ചു നിന്റെ പാദപൂജ ചെയ്യുവന്‍ മഹാംബികേ അനുഗ്രഹിച്ചിടേണമേ മഹേശയാം മമാംബികേ മോഹനം മഹോന്നതം ഹിമാദ്രിയാംകിരീടവും ചൂടി, ലാസ്യഭാവമോടെ...
Read moreDetailsമേഘമാമലക്കാട്ടില്‍ മറഞ്ഞൂ ദിവസ്പതി ഘോരകാന്താരം പോലെയിരുള്‍ മൂടുന്നൂ ചുറ്റും കുഴയും കഴല്, കണ്ണീര് പൊഴിയും നേത്രങ്ങളും വഴിയില്‍ നിഴല്‍പോലെ താതന്റെ സന്ത്രാസങ്ങള്‍ പതിവില്ലിതേവരെ, പ്രായത്തില്‍ കവിഞ്ഞുള്ള പരിപക്വത...
Read moreDetailsപവിത്രമാമീ മണ്ണില്‍ പാദം പതിഞ്ഞ നിമിഷത്തില്‍. പ്രപഞ്ചനാഥന് പ്രകാശമായിട്ടകത്തു മേവുന്നു.. പ്രയാഗരാജിന് പ്രചണ്ഡതാളം അഖണ്ഡ നാമം പോല്‍.. ഉയര്ന്നുവാനില് പരന്നു പാരില്‍ പ്രസാദമാകുന്നു.. കൊടും തണുപ്പില്‍ ജനിച്ച...
Read moreDetailsകട്ടിപ്പുതപ്പു മറനീക്കി! പ്രയാഗഗംഗാ- ഘാട്ടില്ക്കുളിച്ചുതൊഴുവാനണയുന്നു സൂര്യന്! മുട്ടറ്റമുള്ളൊരുടുമുണ്ടു പിഴിഞ്ഞുടുത്തി- ട്ടുത്സാഹമോടെയുരുവിട്ടു വിഭാതമന്ത്രം! ചുറ്റും നിറഞ്ഞ മുനിസഞ്ചയമേറ്റുപാടും ഹുങ്കാരമാര്ന്ന ശിവശങ്കരപുണ്യനാമം! കൊട്ടിത്തളര്ന്നമുകില് വൃന്ദമുടുക്കു വാനില്‍ കെട്ടുന്നു ഭസ്മമഴയില്...
Read moreDetailsവിദ്യ ശക്തി സമ്പത്താദി സമസ്ത മേഖലകളില്‍ ലോകരെല്ലാം വാഞ്ഛയോടെ വീക്ഷിച്ച നാട്ടില്‍ സാഹോദര്യം മറന്നിട്ട് തമ്മില്‍ തമ്മില്‍ കലഹിച്ച് അടിമത്തം വരിച്ചൊരു ജനതയ്ക്കായി അവതാരപുരുഷനാം ഭഗവാന്റെ നാമധാരി...
Read moreDetailsപ്രേമമുണ്ടെങ്കില്‍ ഏതു തീയിലൂടെയും നടക്കാമെന്നൊരു കൂട്ടുകാരി വെയിലെരിച്ച നട്ടുച്ചക്കിറുക്കോ അറിയില്ല പലര്‍ക്കും തീക്കളിയായ പ്രേമമാണതോര്ക്കണം നിന്നു ചിരിച്ചയെന്നോടു കലപില കൂട്ടിയവള്‍ വന്ന ബസ്സിനു കയറി ഞാന്‍ ഇടവഴിപിടിച്ചു...
Read moreDetailsആടിനും ആരാച്ചാർക്കും മോഹം ബിരിയാണിയതായിത്തീരാൻ, തന്നത്താൻ തിന്നണമെന്നും ജീവൽ സാഹിത്യം വെൽവൂ... മത്സരിക്കുവാൻ ഒട്ടേറെ ജീവികൾ; പോത്ത്, പന്നി, കലമാൻ, കഴുകൻ, കോഴി, കാട, പെരുമ്പാമ്പ്, പ്രാവ്,...
Read moreDetailsഒരിടത്ത് ആര്‍ത്തനാദം നെഞ്ചുകീറുന്ന നിലവിളികള്‍, ശവഘോഷയാത്രകള്‍.... ഒരിടത്ത് അട്ടഹാസം കൊലവിളി രക്തദാഹം പൂണ്ട വെട്ടുകത്തികളുടെ നിര്‍ദയ ഭാഷ. ഒരിടത്ത് സായുധസേനകളുടെ റൂട്ട് മാര്‍ച്ച് ആംബുലന്‍സുകളുടെ ചീറിപ്പാച്ചില്‍ റെഡ്ക്രോസുകളുടെ...
Read moreDetailsപുറമേ നിന്നും ഒരു വീടിനെ വരയ്ക്കുക വളരെ എളുപ്പമാണ്. പക്ഷേ ഉള്ളിലേക്ക് കയറി ചെന്ന് അതിന്റെ ഹൃദയവാല്‍വുകളില്‍ തൊട്ട് വരയ്ക്കാന്‍ ശ്രമിക്കുമ്പോഴായിരിക്കും അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന്...
Read moreDetailsജലം അരൂപിയാണെങ്കിലും എന്റെ ദാഹം ശമിപ്പിക്കുന്നുണ്ട് ജലം വര്‍ണരഹിതമാണെങ്കിലും ഇലകളില്‍ പച്ചയായി കിളിര്‍ക്കുന്നുണ്ട്. സമുദ്രങ്ങളില്‍ നീലയായി ഇളകുന്നുണ്ട്. മരണത്തിന്റെ മഹാഗുഹയിലേയ്ക്കു പോകുന്ന ആത്മാവുകളുടെ കണ്ഠനാളത്തെ കുളിര്‍പ്പിക്കുന്നുണ്ട്. മഹാവനങ്ങളുടെ...
Read moreDetailsകളഭ ഗന്ധം! അര മണി- ക്കിലുക്കങ്ങള്‍! ചിതറും ചിരിച്ചാര്‍ത്തുകള്‍ തിളച്ചു മറിയും പാല്‍ക്കുടം! കള്ള നോടി വന്നിടും കാലമായ് മണ്ണു വാരിയുണ്ടോ കണ്ണാ വായ് തുറന്നു കാണേണ്ട!...
Read moreDetailsപുഴയൊരു വിപ്ലവകാരിയാണ് പഴയ പാരമ്പര്യങ്ങളെ തച്ചുടച്ച് അതെപ്പോഴും മുന്നോട്ടു മാത്രം ഒഴുകിക്കൊണ്ടിരിക്കും ഇരുട്ടോര്‍മ്മകള്‍ നിറച്ചും വെളിച്ചത്തിന്റെ കറയുമായി വരുന്ന നിലാവിനെ കണ്ടോ എന്നും കറുത്ത പുതുവസ്ത്രം ധരിച്ചു...
Read moreDetails(നൂറുവര്‍ഷം മുമ്പ് നടന്ന വൈക്കം സത്യഗ്രഹസമരം ഹിന്ദുക്കളിലെ സകല ജാതിക്കാര്‍ക്കും ക്ഷേത്രത്തിലെ പൊതുവഴിയിലൂടെ നടക്കാനുള്ള അവകാശത്തിനായിരുന്നു. ജാതിയില്‍ അവര്‍ണരെന്ന് ചിലര്‍ നിര്‍ണ്ണയിച്ചവര്‍ക്ക് ക്ഷേത്രവഴി വിലക്കിക്കൊണ്ടുള്ള തീണ്ടല്‍പ്പലകകള്‍ അവിടവിടെ...
Read moreDetailsഭദ്രേ നശിക്കരുത് ചീനചതിച്ചിടുന്നോര് ചാരത്തുദാര സഹജാതമഹാമനസ്ക്ക! നിര്ത്തു! കൃതഘ്നത! മുടിഞ്ഞു നശിച്ചുപോകും തായ്വേരറുത്തവനി വാഴുക സാധ്യമല്ല! ഗംഗാതരംഗമഹനീയ നദീതടങ്ങള്‍! നിന്നെവളര്ത്തി വലുതാക്കിയ ബ്രഹ്മപുത്ര! തോളോടുരുമ്മിയടരാടി ജയിച്ചു നമ്മള്...
Read moreDetailsവിജനതയിലെരിവേനല് വിരചിപ്പതെന്താണ് വിജയത്തിനുരുകിയേ വിളയാവൂ എന്നാണ് വിവശാന്ധകാരങ്ങള്ക്കൊടുവില് വിഭാകരന്‍ വിടരുന്നപകലിന്റെ വിലയേറുമെന്നാണ് വിമലമാകാതെ തലങ്ങും, വിലങ്ങുമീ വിധിയെന്നുവിലപിച്ച ശോകവിന്ന്യാസങ്ങള് വിലയംകൊതിയ്ക്കയാണെങ്കിലും വിലപേശല്‍ വിട്ടുമാറാതുള്ള ചാപല്യവേലകള് വിനയമില്ലാത്ത വിധങ്ങളെലാളിച്ചു...
Read moreDetailsപറന്നിറങ്ങി പലരേയും പതിവുകാരാക്കി ആത്മാവിന്റെ സംഗീതം വിരലുകള്‍ക്ക് നടനമാടാന്‍ വിട്ടുകൊടുത്ത മാന്ത്രികന്. ചിരിയ്ക്കും മധുരമുണ്ടെന്ന് തെളിയിച്ച കലയുടെ ചക്രവര്‍ത്തി. വിരലില്‍ നിന്ന് ഒരു സാമ്രാജ്യം ഉയര്‍ന്നു വരുന്നത്...
Read moreDetailsകാളിന്ദിയാറ്റിന്‍ കരയില്‍ കടമ്പിന്റെ നീലത്തണലില് കാല് പിണച്ചൊരു ബാലകന് നില്ക്കുന്നു കോലക്കുഴല്‍ വിളിച്ച് മേഘവര്‍ണ്ണം ധരിച്ച് ആ മുകിലിന് മിഴിയില്‍ നിറയും കാരുണ്യസാഗരമല്ലോ വേനലുകള്ക്കെല്ലാം ദാഹം ശമിക്കുവാന്‍...
Read moreDetailsപടിയിറങ്ങുന്ന നേരത്തു നിത്യവും പറയുമെന്നേ വിളിക്കണം ചെന്നു നീ വിറ പുരണ്ടൊരക്കയ്യാലനുഗ്രഹം ചൊരിയുമെന്നെയമ്മാറോടുചേര്‍ത്തുടന്‍ നിറയുമെന്‍ മിഴി രണ്ടും തുടച്ചിട്ടു- കരതലം കൊണ്ടു കെട്ടിപ്പുണരുവാന്‍- തുനിയു, മപ്പൊഴാ ഗദ്ഗദങ്ങള്‍...
Read moreDetailsകാവുപൂക്കുന്ന കാലം മദം കൊണ്ട പാലതന്‍ ഗന്ധമൂറുംനിശീഥിനി നാഗദന്തങ്ങളില് നിന്നഗ്നിയൂറുന്ന പുറ്റു മൂടിക്കിടന്ന കാലങ്ങളെ തൊട്ടുണര്‍ത്തി തലോടുവാനെന്നുമെ- ന്നോര്‍മ്മയില്‍ വന്നു നില്ക്കുന്നു മുത്തശ്ശി! കാലമേറെ കടന്നുവെന്നാകിലും കാഴ്ചയേറെ...
Read moreDetailsപുറത്തു നിലാവില്ല; ദൂരെയായ് ഇരുട്ടിന്റെ നനഞ്ഞ മുടിക്കെട്ടില്‍ നാലഞ്ചു നക്ഷത്രങ്ങള്‍... പാതിചാരിയ വാതില്‍ തുറന്നു വരുന്നില്ല; പാതിരാ കഴിഞ്ഞിട്ടും പാര്‍വണ ചന്ദ്രക്കല. ഇത്തിരി പ്രസാദവും പൂവുമായ് ഇടയ്ക്കിടെ...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies