ബാലഗോകുലം

കൊത്തങ്കല്ലാടല്‍, സന്ധ്യയ്ക്കു വന്ന വിരുന്നുകാരന്‍, തള്ളേ തല്ലിയാലും രണ്ടു പക്ഷം

കൊത്തങ്കല്ലാടല്‍ മുത്തശ്ശിയെ കാണാന്‍ ഇടയ്ക്ക് വലിയമ്മയും മക്കളും വരും. മൂത്തവളുടെ പേര് സതി. സതിക്കും എനിക്കും ഒരേ പ്രായം. സതിയുടെ താഴെയാണ് പ്രഭാവതി. ഒളിച്ചു കളി, തായം...

Read more

നിര്‍ബന്ധബുദ്ധി വരുത്തിയ വിന (കൊമരന്‍ ചങ്കു 7)

അമ്പലം റോഡില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനടുത്താണ് മേനോന്‍ ചേട്ടന്റെ വീട്. അച്ഛന്‍ മുകുന്ദന്‍ മേനോന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എഞ്ചിനീയറായിരുന്നു. അമ്മ മാലിനി മേനോന്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറും. മേനോന്‍...

Read more

പൊട്ടുകുന്നന്‍ മലയിലേക്ക്‌ (കൊമരന്‍ ചങ്കു 6)

പൊട്ടുകുന്നന്‍ മലയുടെ അടിവാരത്തിലാണ് കൊമരന്‍ ചങ്കു താമസിക്കുന്നത്. പുറത്തുപോയി ജോലി ചെയ്ത് ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ കിടന്നുറങ്ങാന്‍ വേണ്ടി ഒരിടം. അയാളെ അന്വേഷിച്ച് ആരും അവിടെ എത്താറില്ല. നേരം...

Read more

ഏറെക്കുത്തിയാല്‍ ചേരയും കടിക്കും

'മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല' എന്നാണത്രെ ചൊല്ല്. ചേര കടിച്ചൂന്ന് ഈ വയസ്സിനിടക്ക് മുത്തശ്ശി കേട്ടിട്ടില്ല. 'ഏറെക്കുത്തിയാല്‍ ചേരയും കടിക്കും' എന്നുപറയും പണ്ടുള്ളോര്. ചില ആള്‍ക്കാരില്ലേ...

Read more

നിധിശേഖരം (കൊമരന്‍ ചങ്കു 5)

'ഫോര്‍ട്ടുകൊച്ചിയില്‍ താമസിച്ചിരുന്ന ചില സാധാരണക്കാരായ ആളുകള്‍ പെട്ടെന്ന് ധനവാന്മാരായി. പഴയകെട്ടിടങ്ങള്‍ പൊളിച്ച് പുതിയവ പണിയാന്‍ മണ്ണുമാന്തിയപ്പോള്‍ അവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ നിറച്ചചെമ്പു കുടങ്ങള്‍ കിട്ടിപോലും! അപ്പുകഥ തുടരുകയായിരുന്നു. കേള്‍വിക്കാരായ...

Read more

മുത്തപ്പന്റെ പാള

രാമന്‍മൂത്താശാരി മരിച്ച വിവരം ശങ്കരനാണ് മുത്തശ്ശിയോടു വന്നു പറഞ്ഞത്. ''എപ്പഴായിരുന്നു ശങ്കരാ?'' ''ഇന്ന് വെളുപ്പിനാ വല്യമ്രാളെ'' ''നന്നായി.'' കോലായില്‍ കാലു നീട്ടിയിരിക്കുന്ന മുത്തശ്ശിയോടു ചേര്‍ന്നിരിക്കുകയായിരുന്നു ഞാന്‍. ''കഷ്ടായി...

Read more

ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)

'ഫോര്‍ട്ടുകൊച്ചിയില്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കുഞ്ഞുണ്ണി പല പ്രാവശ്യം വന്നിട്ടുണ്ടല്ലോ.' അപ്പു ചോദിച്ചു. 'ഉവ്വ്'. 'പതിനാലു നിലകളുള്ള ആ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ മുമ്പിലുള്ള റോഡിനപ്പുറം തുറസ്സായ സ്ഥലം...

Read more

പഞ്ചയ്ക്കു വേലി കെട്ടരുത്‌

ഒരു ദിവസം വര്‍ത്തമാനത്തിനിടക്ക് മുത്തശ്ശി പറയുകയായിരുന്നു. 'പഞ്ചക്ക് വേലികെട്ടരുത.് അമ്മക്ക് ചെലവിന് കൊടുക്കരുത്.' ഞാന്‍ അതിശയിച്ചുപോയി. എന്തൊക്കെയാണ് ഈ മുത്തശ്ശി പറയുന്നത്! എന്റെ മുഖഭാവം കണ്ട് മുത്തശ്ശി...

Read more

അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)

പറഞ്ഞു കേട്ടതാണ് എന്ന മുഖവുരയോടെ വീണ കൊമരന്‍ ചങ്കുവിനെപ്പറ്റി പറയാന്‍ തുടങ്ങി. കേള്‍വിക്കാര്‍ അപ്പുവും കുഞ്ഞുണ്ണിയും. 'കുഞ്ഞുണ്ണിക്ക് അറിയോ... ആറ്റുപുറത്തെ ഭവാനിവെല്ല്യമ്മയെ?' 'എനിക്കറിയാം. പാലത്തിനടുത്ത് സ്‌കൂള്‍ ബസ്സ്...

Read more

എണ്ണയും പിണ്ണാക്കും

''ആട്ടിക്കൊണ്ടു പോകുമ്പൊ പിണ്ണാക്കു തരാത്തോന്‍ വീട്ടീച്ചെന്നാ എണ്ണതര്വോ?'' ഇല്ലെന്നാണ് മുത്തശ്ശി പറയുന്നത.് മരച്ചക്കില്‍ എണ്ണയാട്ടിയിരുന്ന ആ പഴയ കാലം മുത്തശ്ശി വിസ്തരിച്ചു. ഒരു ഭീമന്‍ മര ഉരല്....

Read more

ദൈവത്തിന്റെ പാതി

''ഈശ്വരവിശ്വാസം വേണം. ഏതു നല്ല കാര്യത്തിനിറങ്ങുമ്പോഴും ഈശ്വരനെ മനസ്സില്‍ വിചാരിക്കണം. പരീക്ഷ എഴുതാന്‍ കേറുമ്പോ ദൈവത്തിനെ പ്രാര്‍ത്ഥിക്കണം. 'താന്‍ പാതി ദൈവം പാതി' എന്നല്ലേ അപ്പൂ പ്രമാണം?...

Read more

ദിവ്യശക്തി (കൊമരന്‍ ചങ്കു 2)

അപ്പുവിന്റെ കണ്ണ് പൊത്തിയത് കുഞ്ഞുണ്ണിയായിരുന്നു. അവന്റെ അമ്മ സുധര്‍മ്മയുടെ മൂത്ത സഹോദരി സുലോചനയുടെ മകന്‍. അവര്‍ തൊട്ടടുത്തു തന്നെയാണ് താമസം. 'രണ്ടു ദിവസം ഞാന്‍ കുരീക്കാട് ജയന്‍...

Read more

കൊമരന്‍ ചങ്കു

മുട്ടിനു താഴെവരെ മാത്രം എത്തുന്ന കീറി പഴകിയ കാക്കിപാന്റ്‌സും വലിപ്പം കൂടിയ കാക്കിഷര്‍ട്ടുമാണ് വേഷം. അരയില്‍ പട്ടാളക്കാര്‍ ഉപേക്ഷിച്ച വീതികൂടിയ ബെല്‍റ്റ്. തലയില്‍ പഴയകാല പോലീസുകാരുടേതുപോലെ കൂമ്പന്‍...

Read more

അമ്മ

''പെറ്റു വളര്‍ത്താന്‍ അമ്മമാരുവേണ്ടേ അപ്പൂ. എന്നാലല്ലേ ലോകം നിലനില്‍ക്കൂ.'' ശരിയാണ് മുത്തശ്ശി പറഞ്ഞ തെന്ന് എനിക്കും തോന്നി. മുത്തശ്ശിയുടെ അമ്മ മുത്തശ്ശിയെ പെറ്റു. മുത്തശ്ശി എന്റെ അമ്മയെ...

Read more

തലച്ചെറുമന്‍

''സത്യമേ പറയാവൂ അപ്പൂ. മറ്റുള്ളോരെപ്പേടിച്ച് ഉള്ളതു പറയാതിരിക്കരുത്. 'കണ്ടതു പറഞ്ഞാ കഞ്ഞില്ല്യ' എന്നും പറയും പണ്ടുള്ളോര്. 'ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും.' അങ്ങനേയും ഒരു ചൊല്ലുണ്ട്. കേള്‍ക്കുന്നോര്‍ക്ക്...

Read more

കൃഷികാര്യങ്ങള്‍

കൃഷിപ്പണി വലിയ ഇഷ്ടമാണ് മുത്തശ്ശിക്ക്. ആയ കാലത്ത് എല്ലായിടത്തും മുത്തശ്ശിയുടെ കണ്ണെത്തിയിരുന്നു. വടിയും കുത്തിപ്പിടിച്ച് ചില നേരങ്ങളില്‍ മുത്തശ്ശി മുറ്റത്തേക്കിറങ്ങും. ഞാന്‍ കയ്യുപിടിക്കും. പടിക്കലോളം നടക്കും മുത്തശ്ശി....

Read more

ആന

കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്‌കൂളടച്ചു. ഇനി രണ്ടുമാസം സുഖം. സതിയും പ്രഭാവതിയും നാളെ എത്തും. കാവിലെ താലപ്പൊലി കഴിഞ്ഞിട്ടേ രണ്ടാളും തിരിച്ചുപോവൂ. ബാംഗ്ലൂരുനിന്ന് അമ്മായിയും മക്കളും വരുന്നുണ്ട്. എല്ലാവരും...

Read more

കുരങ്ങന്മാര്‍

ചക്കയും മാങ്ങയും പഴുത്തു മണം പരത്തുന്ന കുംഭ-മീനമാസ കാലത്താണ് അനങ്ങന്‍മലയില്‍ നിന്ന് കുരങ്ങന്മാരിറങ്ങുന്നത്. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കല്ലെടുത്തെറിഞ്ഞും ആളുകള്‍ വാനരപ്പടയെ ഓടിക്കാന്‍ നോക്കും. എന്നാലും വന്നകാര്യം...

Read more

നാറാണത്തു ഭ്രാന്തന്‍

''തെമ്മാടിക്കും തേക്കുന്തടിക്കും എവിടേയും കിടക്കാം. മഴയത്തായാലും വെയിലത്തായാലും, വെള്ളത്തിലായാലും ചെളിയിലായാലും, തേക്കുന്തടിക്ക് ഒരുകേടും വരില്ല.'' അതുപോലെയാണത്രേ തെമ്മാടികളും. എന്തും ആവാം. കേള്‍പ്പോരും കേള്‍വിയുമില്ല. 'എന്തും ചെയ്യാം മഹതാ...

Read more

വൃന്ദാവനത്തിലെ യശോദാ നന്ദനന്‍ (ശ്രീകൃഷ്ണകഥാരസം 29)

ഗോപികാവല്ലഭനായി ലീലകളാടിയിരുന്ന കണ്ണന് തന്റെ അവതാരോദ്ദേശ്യം നടപ്പിലാക്കാനുള്ള സമയമായി. കംസനും ഭൂമിയിലെ കര്‍മ്മം പൂര്‍ത്തിയാക്കി മടങ്ങാനുള്ള നേരമായി. മഥുരാധിപതിയായ കംസ മഹാരാജാവ് അതിവിപുലമായ ഒരു ആഘോഷത്തിന് തുടക്കം...

Read more

ഗോപികമാരുടെ കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 28)

ഗോപികമാര്‍ക്ക് എപ്പോഴും കണ്ണനെ കണ്ടുകൊണ്ടേയിരിക്കണം. ഓരോരുത്തര്‍ക്കും, ശ്രീകൃഷ്ണന്‍ തങ്ങളുടേതു മാത്രമാണ് എന്ന ചിന്തയാണ്. അതിന് പ്രായഭേദങ്ങളില്ല. അവരുടെ പ്രഭുവായ നന്ദഗോപരുടെ പുത്രന്‍, ഗോപികമാര്‍ക്കെല്ലാം പ്രാണപ്രിയനായിരുന്നു. ചിലര്‍ക്ക് മകനെപ്പോലെയാണെങ്കില്‍...

Read more

കാട്ടിലെ തടി

''അമ്പലത്തിന്റെ കിഴക്കേഗോപുരം തൊട്ട് ഒറ്റപ്പാലംവരേള്ള റോഡ് കഴിഞ്ഞ കൊല്ലല്ലേ ടാറിട്ടത്?'' ''അതെ മുത്തശ്ശീ'' ''ശങ്കരന്‍ പറയ്ാ, മഴക്കാലം കഴിഞ്ഞപ്പൊ റോഡു മുഴുവന്‍ കുണ്ടും കുഴിയും ആയീന്ന്. ശരിയാണോ...

Read more

ചന്ദനം ചാരിയാല്‍

''നല്ല കുട്ടികളുമായിട്ടേ കൂട്ടു കൂടാവൂ. ചീത്ത കൂട്ടു കെട്ട് നല്ലകുട്ടികളേയും വഴിതെറ്റിക്കും. വലിയോരുടെ കാര്യത്തിലും അതാ ശരി. ചീത്ത ചങ്ങാതിമാരായിട്ടാവും പണ്ട് മധുരയില്‍ നിന്റെ അമ്മാമന്റെ കൂട്ട്....

Read more

സ്‌നേഹപാശം (ശ്രീകൃഷ്ണകഥാരസം 27 )

ഒരു ദിവസം യശോദയമ്മ കണ്ണനെ മടിയിലിരുത്തി വാത്സല്യത്തോടെ തഴുകിയശേഷം തൈര് കടയാനാരംഭിച്ചു. ഉണ്ണിക്കണ്ണനേറെയിഷ്ടമുള്ള കാഴ്ചയാണത്. മാത്രമല്ല ഇടയ്ക്കിടെ ഓരോ ഉരുള വെണ്ണയും അമ്മയുടെ കയ്യില്‍ നിന്നും അവന്‍...

Read more

നിഴല്‍ക്കുത്ത് (ശ്രീകൃഷ്ണകഥാരസം 26)

കൗരവജ്യേഷ്ഠനായ ദുര്യോധനന്‍ പാണ്ഡവരെ ഉന്മൂലനാശം ചെയ്യാന്‍ പലതും ചെയ്തു പക്ഷേ ഒന്നും ഫലിച്ചില്ല. അപ്പോഴാണ് നിഴല്‍ക്കുത്തു വശമുള്ള ഒരു മലയനുണ്ടെന്നും അയാള്‍ വിചാരിച്ചാല്‍ പാണ്ഡവരെ നാമാവശേഷമാക്കാമെന്നും അറിഞ്ഞത്....

Read more

കരുവാന്റെ മൂരി

തുലാമാസത്തിലെ ഇടി സൂക്ഷിക്കണം. ഓര്‍ക്കാതിരിക്കുമ്പോഴാണ് സന്ധ്യയ്ക്ക് മാനത്ത് മഴക്കാറ് ഉരുണ്ടുകൂടുക. മിന്നലും ഇടിയും ഒന്നിച്ചുകഴിയും. ഇടി മുരളാന്‍ തുടങ്ങുമ്പോഴേ മുത്തശ്ശി അകത്തേക്കു വലിയും. ''അപ്പൂ വാ കോലായിലിരിക്കണ്ട.''...

Read more

ജരിതാവിലാപം (ശ്രീകൃഷ്ണകഥാരസം 25)

ഖാണ്ഡവവനത്തിനു സമീപമുള്ള ഒരിടത്തുവച്ച് അഗ്നിദേവന്‍ ശ്രീകൃഷ്ണനെയും അര്‍ജ്ജുനനെയും കണ്ടു. 'അല്ലയോ വില്ലാളി വീരന്മാരേ ഞാന്‍ അഗ്നിയാണ്. ശ്വേതകീ മഹാരാജാവ് നടത്തിയ യാഗത്തിന്റെ ഹവിസ്സു ഭക്ഷിച്ചതുമൂലം എനിക്ക് അജീര്‍ണ്ണം...

Read more

മിഠായിത്തെരുവ്‌

'നനഞ്ഞ മുണ്ട് വലത്തേ തോളത്തിടരുത്' മുത്തശ്ശി എപ്പോഴും പറയും. മഴയായാലും മഞ്ഞായാലും രാവിലെ എണീറ്റാലുടനെ ഞാന്‍ പാടത്തുള്ള കുളത്തില്‍ പോയി കുളിച്ചു വരും. എന്നിട്ടേ ചായയും പലഹാരവും...

Read more

കുചേലന്റെ അവില്‍പ്പൊതി (ശ്രീകൃഷ്ണകഥാരസം 24)

ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന, ഒരു സാധുബ്രാഹ്‌മണനായിരുന്നു സുദാമാവ്. കുചേലന്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹം, ഇല്ലായ്മയുടെ കൂടാരമായിരുന്നു. ദാരിദ്ര്യദുഃഖം, സഹിക്കവയ്യാതായപ്പോള്‍, അദ്ദേഹത്തിന്റെ പത്‌നി, ഭര്‍ത്താവിനോടപേക്ഷിച്ചു. ''നോക്കൂ...…ഇവിടെ ഒരു മണി ധാന്യമോ,...

Read more

നരസിംഹം

ബാംഗ്ലൂരുനിന്ന് വലിയമ്മാവന്റെ മക്കളു വന്നാലും പാലക്കാട്ടുനിന്ന് വലിയമ്മയുടെ മക്കളു വന്നാലും മുത്തശ്ശിക്കു പണിയായി. കുട്ടികളെ എപ്പോഴും ഓര്‍മ്മിപ്പിക്കണം: 'തൃസന്ധ്യനേരത്ത് ഉമ്മറ പ്പടീലിരിക്കരുത്.' എന്നോടു പറയേണ്ടി വരാറില്ല. ഞാന്‍...

Read more
Page 2 of 15 1 2 3 15

Latest