ലോകത്തില്‍ മൗലികമായതിനെ അറിയുവാനും ആദരവോടെ കാക്കുവാനും കഴിയുന്ന ഒരു സംസ്കൃതി ഭാരതത്തിനുണ്ട്. ഐഹികമായ ലോകത്തിന്റെ കാഴ്ചപ്പാട് എകാത്മകവും സമഗ്രവുമായിരുന്നു. വിദ്യാഭ്യാസം ചെയ്തവനും, വിദ്യാവിഹീനനും, ധനവാനും, ദരിദ്രനും, ഭിക്ഷാടനം...
Read moreസാഹിത്യത്തിനുള്ള വിശ്വവിഖ്യാതമായ നൊബേല്‍ സമ്മാനം ഏറെ ആദരവോടെയും ശ്രേഷ്ഠതയോടെയുമാണ് വിശ്വജനത ഇന്നും എന്നും നെഞ്ചിലേറ്റി സ്വീകരിക്കുന്നത്. ഈ സമ്മാനത്തിന്റെ രൂപകല്പന തന്റെ മരണപത്രത്തിലൂടെ ലോകജനതയ്ക്ക് നല്കിയ മഹാനാണ്...
Read moreമഴയും കാറ്റും വരുന്നൊരുമിച്ച്, ചൊരിയുന്നൂ, വീശുന്നൂ കൈകോര്‍ത്ത് തോളുരുമ്മി. പറമ്പില്‍, പാടത്ത് രാ- പ്പകല്ച്ചിന്ത തീണ്ടാതെ നിറയുന്നൂ ആനന്ദ- ക്കുളിരൊഴുക്കി.... മരങ്ങളെ ആട്ടി ക്കറക്കി, വഴികളി- ലിരമ്പിയാര്ത്തുശിരു-...
Read more''കപടലോകത്തിലാത്മാര്ത്ഥമായൊരു ഹൃദയമുണ്ടായതാണെന് പരാജയം'' എന്ന് ചങ്ങമ്പുഴ ഹൃദയവേദനയോടെയാണ് പാടിയത്. പുറംമോടി നോക്കി ആളുകളെ വിലയിരുത്താനും വിശ്വസിക്കാനും കഴിയില്ല. മുഖം പത്മദളാകാരം വചസ് ചന്ദനശീതളം ഹൃദയം വഹ്നിസന്തപ്തം ത്രിവിധം...
Read moreഭാരതം ബ്രിട്ടീഷ് ഭരണത്തിലായിരുന്ന കാലത്തെ സംഭവമാണ്. സര് ഗുരുദാസ് വന്ദോപാധ്യയ അക്കാലത്ത് കല്‍ക്കത്താ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു. അന്നദ്ദേഹം കല്‍ക്കത്താ വിശ്വവിദ്യാലയത്തിലെ ചാന്‍സലര്‍ കൂടിയായിരുന്നു. ഒരു ദിവസം...
Read moreചോളം എന്ന ചെടിയുടെ മറ്റൊരു പേരാണ് തിന. ചോളം കഴിച്ചാല്‍ ശരിരം തടിയ്ക്കുമെന്ന് കരുതപ്പെടുന്നു. വാതത്തെ വര്‍ദ്ധിപ്പിക്കുമെങ്കിലും പിത്തത്തേയും കഫത്തേയും കുറയ്ക്കുവാന്‍ ചോളത്തിന് കഴിയും. പാലുമായി ചേര്‍ത്ത്...
Read moreമഴയെ സ്നേഹിക്കുന്ന മലയാളി മഴ പെയ്യരുതേ എന്ന് ആഗ്രഹിക്കുന്ന മാസമാണ് മകരമാസം. മകരം പകുതി ജ്യോതിഷ വിധി അനുസരിച്ച് ജലരാശി ആയിട്ടും നാം മഴ പെയ്യാതിരിക്കാന്‍ ആഗ്രഹിക്കുന്നു....
Read moreഉണ്ണി ഒറ്റ മോനായിരുന്നു അച്ഛനും അമ്മയ്ക്കും. ഉണ്ണിയുടെ വീടും ഒറ്റപ്പെട്ടതായിരുന്നു. നാലുപാടും തൊടികളും ഇടവഴികളും. അവ കടന്നു വേണം അയല്‍പ്പക്കങ്ങളി ലെത്താന്‍. പൂത്തുലഞ്ഞ വള്ളിച്ചെടികള്‍ തോരണം തൂക്കുന്ന...
Read more''പഴഞ്ചൊല്ലില്‍ പതിരില്ല'' എന്നാണല്ലോ നമ്മുടെ വിശ്വാസം. മനുഷ്യമനസ്സില്‍ ആഴത്തില്‍ പതിഞ്ഞ സത്യസങ്കല്പങ്ങളുടെ പ്രതിസ്ഫുരണമാണ് പഴഞ്ചൊല്ലുകള്‍. പച്ചയായ മനുഷ്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്ക്കുന്നവയാണ് പ്രചാരക്ഷമമായ ഇത്തരം പ്രയോഗങ്ങള്‍....
Read moreപുഴ കയറി ഇറങ്ങിയ വീട്ടില്‍ തിരികെ നാം ചെല്ലുമ്പോള്‍ മഴ കൂര്‍പ്പിച്ചെഴുതിയ പാഠം പലതല്ലോ കാണുന്നൂ പലതല്ലോ കാണുന്നൂ.... മലമോളില് നമ്മള് നിരത്തിയ വേരില്ലാ ദൈവങ്ങള്‍ നിലതെറ്റിയൊലിച്ചു...
Read moreവീടിന്റെ മുന്‍ഭാഗത്തെയാണ് കോലായില്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കളം വരയ്ക്കുക എന്നത് ഒരാചാരമാണ്. ഈശ്വരാനുഗ്രഹത്തിനായി കുളിച്ച് ഈറനായി വറപൊടിയോ അരിപ്പൊടിയോ ഉപയോഗിച്ചാണ് കളം വരയ്ക്കുന്നത്. ഏതൊരു പൂജ നടത്തുന്നതിനു...
Read more
പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies