No products in the cart.
ഭഗവന്‍, പരാത്മനേ നിന്റെവീണയില്‍ക്കൂടി, ഒഴുകും സ്വരധാരയിന്നന്നെ കുളിര്‍പ്പിയ്ക്കേ, പ്രാണന്റെ നിലാമരം പൂത്തുപൂങ്കിനാവിന്റെ, വേദിയില്‍ക്കരക്കാറ്റ് കൊണ്ടുഞാനിരിക്കുന്നു. ശാന്തിതീര്‍ത്ഥത്തില്‍ മുങ്ങിപ്പൊങ്ങിയ പ്രകൃതിയില്‍, സപ്തരാഗത്തിന്‍ക്കൊടിക്കൂറകള്‍പ്പറക്കുമ്പോള്‍, ആരണ്യവനിയില്നിന്നല്ലയോ ഭവാനന്ന്, അംഭോജരഥമേറിവന്നന്നെ ക്ഷണിച്ചത്? കാമരൂപിയാംനീലമേഘത്തിന്‍ച്ചോട്ടില്‍നിന്നെ,...
Read moreവാര്ന്നെടുത്തതാമോലയില് തിരുനാരായത്തിന് വായ്ത്തല, ഓം, ഹരിശ്രീ മന്ത്രങ്ങള്‍ വായ്ത്താരിയായ് അച്ഛനിന്നൊ'രെഴുത്തച്ഛനാ'യ്, മകനേ! നിന- ക്കക്ഷരം പകരുവാനിരിപ്പൂ ഹൃഷ്ടാത്മാവായ്. അഷ്ടമംഗലത്തളിക; യരിക്കിണ്ണം, ചുറ്റു- മിഷ്ടബന്ധുക്കള്, ഇതു മറ്റൊരു മാമുണ്ണലോ?...
Read moreനാട്ടുമാമ്പഴമണമുള്ള കാറ്റിന്റെ പാട്ടിലിന്നു വിരുന്നുവരുന്നൊരു നവ്യഹര്ഷപ്രദായകമാകുമീ ദിവ്യ ചൈത്രത്തിന് സങ്കീര്‍ത്തനങ്ങളെ എത്രമേല്‍ ഞാന്‍ പുകഴ്ത്തുന്നതിന് മേലേ ചിത്രവര്ണ്ണാങ്കിതം വിഷുക്കാഴ്ചകള്‍ സ്വര്ണ്ണഭൂഷിതം വെള്ളരിക്കായ്കളും മിന്നിയാടുന്ന കൊന്നക്കതിര്കളും വീട്ടുമുറ്റം സുഗന്ധം...
Read moreഎന്റെ കൊന്നയും പൂത്തിരിയ്ക്കുന്നൂ വന്നുകാണുമോ ശ്രീധരമേനോന്, ആ മരക്കൊമ്പില്‍ പാട്ടു പാടുന്ന പൂങ്കുയിലുകള്‍ വന്നിരിക്കുന്നു ഏതു രാഗത്തിലാവണം ഗാന ധാരയെന്നു നിനച്ചിരിക്കുന്നൂ എന്തിനീക്കൊന്നയിത്ര നേരത്തെ പൂത്തതെന്നു മനസ്സിലാക്കാതെ,...
Read moreകുഞ്ഞുവിളക്കിന്റെ ദീപ്തിയെന്നെ ചുറ്റിപ്പിടിച്ചു ചിരിച്ചുപോകും ദുഃഖക്കിനാവിന്റെ രാത്രി മുന്നില്‍ പക്ഷം വിരിച്ചു പറന്നു മായും പെണ്ണെന്നു ചൊല്ലിപ്പരിഹസിച്ചാല് കണ്ണിലെ ഭൂതമെരിഞ്ഞു നില്ക്കും മണ്ണായ മണ്ണിനെ പെറ്റുപോറ്റും വിണ്ണിന്റെ...
Read moreപറഞ്ഞതങ്ങനെന്നാലും വരുന്നതെങ്ങനായാലും തുഴയെറിഞ്ഞുറഞ്ഞേതാനിവര്ക്കു ശീലം അമരം കൈവിടില്ലൊട്ടും അണിയത്തും മുടങ്ങില്ല വെടിത്തടിക്കിടിപോലീ ഹൃദയതാളം വരുംകൊല്ലോമറിയില്ല, വരാം കൊല്ലമറിയില്ല വരുന്നതെന്തതായാലും തുഴഞ്ഞു കേറും കരയ്ക്കും കായലിന്നും പൊന്‍ കതിര്‍ക്കും...
Read moreപനിനീര് മണക്കുന്ന വാക്കുകള്‍ ചെമ്പകപ്പൂപോലെ പൊട്ടിച്ചിരിക്കണം. പരലുപോല്‍ തുഴയെറിഞ്ഞൊഴുകണം കതിര്ക്കുലകള്പോല് തലചെരിച്ചാടണം. കനലായെരിയണം വാക്കുകള്‍ ഹൃദയത്തിലെവിടെയോ നീറ്റലായ് മാറണം. പുലരിപോല്‍ കുളിരു നിറയ്ക്കണം നട്ടുച്ച വെയിലായി വെട്ടിത്തിളങ്ങണം....
Read moreനാട്ടിടവഴിയിലൊരു പെരുമഴക്കാലത്ത് ചേമ്പിലക്കുടയിലൊപ്പമരികു ചേര്‍ന്നെന്റെ കൈകളില്‍ തൂങ്ങിനടന്നവള് പെങ്ങള്... ഇടിമുഴക്കങ്ങളില്‍, മിന്നലില്‍ ഭയചകിതയായ് പൊട്ടിക്കരഞ്ഞവള്‍. ആര്ദ്രമാനസതീരങ്ങളില് കുഞ്ഞു വളപ്പൊട്ടുകള്‍ നിരത്തി മധുസ്മിതങ്ങളില് പെയ്തു തോര്‍ന്നവള്‍... പ്രകാശവേഗത്തിനുമപ്പുറം സ്നേഹവിഭ്രാന്തിയില്...
Read moreഇടുങ്ങിയ തുരങ്കത്തിനുള്ളില്‍ നീണ്ടുനിവര്‍ന്ന് കിടക്കലാണ് ഒറ്റപ്പെടലുകളുടെ ഉഷ്ണഭൂമിയില്‍ വിത്തെറിഞ്ഞ് വെള്ളം തേവി ഉറ്റുനോക്കലാണ് വിരല്കോര്ത്തിടങ്ങളോട് പോറലേറ്റിട്ടും പരിഭവമില്ലാതെ പല്ലിളിക്കലാണ് ഒറ്റുകാരുടെ ചെക്ക്പോസ്റ്റുകളിലൂടെ ഒളിച്ചുകടക്കാന്‍ തന്ത്രങ്ങള്‍ മെനയലാണ് എണ്ണിയാലൊടുങ്ങാത്ത...
Read moreഈ രാത്രിയിരുണ്ടു വെളുക്കാന്‍ ഇനിയെത്ര കാതം പോണം ഈ മൗനമുടച്ചു തകര്‍ക്കാന്‍ ഇനിയെത്ര നേരം വേണം ഈ ഭീതിയൊഴിഞ്ഞു വസിയ്ക്കാന്‍ ഇവിടാരേ തുണയാവേണം അറിയില്ലാ, അറിയില്ലെന്നു- ള്ളറിവാണെന്...
Read moreകണ്ണനെക്കണ്ട കണ്ണുകള്‍ നിറഞ്ഞു, നിര്‍വൃതി തന്പൂക്കാലങ്ങള് വിതുമ്പി വിറയാര്‍ന്നു സുഗതയാംസുഭഗയൊരു സുസ്മേരവുമായ് കണ്ണനെ താലോലിക്കാന്‍ പോയീ കൃതാര്‍ത്ഥയായ് രാത്രിമഴയില്‍ നനഞ്ഞൊട്ടി വന്നൊരു കണ്ണനെ മാതൃവാത്സല്യത്തിന് തോര്ത്താല്തുടച്ചൂ...
Read moreഅമ്മയും പകലും തനിച്ചായിരിക്കുമ്പോള്‍ തന്‍മക്കളെല്ലാം പുറത്തായിരിക്കുമ്പോള്‍ അമ്മയെ കൈപിടിച്ചൊപ്പം നടത്തുവാന്‍ വന്നിടുമോരോ പകല്‍; ദൈവമെന്നപോല്‍ എന്തൊരു സൂക്ഷ്മതയാണാ കരംപിടി - ച്ചമ്മ നടക്കാനിറങ്ങുന്ന വേളയില്‍ ചട്ടിയില്‍ നിന്നുവളരാന്‍...
Read moreഅശരീരികള്‍ ദൈവം, ആകാശത്തിലില്ല ഭൂമിയിലുമില്ല പാതാളത്തില്‍ കാണാനേയില്ല തെരഞ്ഞ് തെരഞ്ഞ് കണ്ണ് കഴച്ചു പല വഴി താണ്ടി പലരോടും അന്വേഷിച്ചു അറിയാ ഭാഷകള്‍ അന്വേഷകരായി ഒടുവിലൊടുവില്‍ ഉറക്കെ,...
Read moreഅതിനെന്നമ്പാടി, യതിലെ തൈര്വറ്റാ ലുരുട്ടിവെച്ചതും പരത്തിവെച്ചതും വറത്തിട്ടുപ്പേരി പതിച്ചിട്ടുംപഴം നുറുക്കിനെ തേനില്‍ നനച്ചതും തെക്കേ- വരിക്കപ്ലാവിന്റെ പഴംചുളേം, തരി മണിയന് മാവിന്റെ ചുവട്ടില്‍ നിന്നുഞാന്‍ പെറുക്കിവെച്ചിട്ടു ണ്ടൊരുവട്ടി...
Read moreഅച്ചുതം കാവ്യം ആര്ഷോക്തിനിര്മ്മലം ആനന്ദ നിര്‍വൃതി പരമാനന്ദപൂരിതം കാലം തെളിയിച്ചൊരാ അച്ചുതാക്ഷരം പ്രജ്ഞാനപ്രകാശ പ്രഭാപൂരപ്രയാണം വിപ്ലവത്തിനപ്പുറം വിഗ്രഹവിസ്മയമാകുമീ പ്രജ്ഞാവബോധത്തെ ഭാഗവതമായി തനി തങ്കമാക്കിതന്നെ വിശ്വപുരുഷന് കണ്ണീരില്‍ അല്പവും...
Read more''തുഞ്ചന്‍, കുഞ്ചന്‍, കരീന്ദ്രന്‍, ധവളമണി, ചെറുശ്ശേരി, പൂന്താനവിപ്രന്‍, കുഞ്ഞിക്കുട്ടാഖ്യന്‍, എ.ആര്, ദ്രുതകവികള്‍ ചിലര്‍, ബാലകൃഷ്ണപ്പണിക്കര്‍, വള്ളത്തോളും കുമാരന് കവി, - പുനരിനി പലരു, ണ്ടാരതെന്നോതിടേണം'' തന്മുന്നില് വന്നു...
Read moreമിഴിചിമ്മി നോക്കുമ്പോള്‍ ഇരുളിന്റെ മറവില്‍ ആടുന്നു നിഴലുകള്‍ കൂടിയാട്ടം... ചെവിപൊത്തി കേള്‍ക്കുമ്പോള്‍ ഹൃദയധമനിയില്‍ മേല്‍ക്കുമേലുയരുന്ന മിഴാവുവാദ്യം... ഇരുളും വെളിച്ചവും തിരശീല മാറ്റുമ്പോള്‍ ചുവടറുയ്ക്കാത്ത- ശീലങ്ങളുടെ ചരടിളക്കം... വിധികാത്തു...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies