അരിക്കൊമ്പന്‍ അലയുന്നു
എവിടെന്നാത്മാവിന്റെ നീറ്റലായെന്നെക്കാണാ തുഴറിത്തിരിയുന്ന ഭാര്യയും പിതാവിനെ കാണാതെയലമുറയിടുമെന്‍ പ്രിയപ്പെട്ട മക്കളും വിങ്ങിപ്പൊട്ടി താങ്ങുവാനരുതാത്ത ദുഃഖവുംപേറി യെന്നെത്തേടി നടപ്പെന്നറിവീല കുന്നുകള്‍ താഴ്‌വാരങ്ങള്‍ കാട്ടാറിന്‍ തീരങ്ങളും കണ്ണിമപൂട്ടാതവരലയും വനഭൂവില്‍ ഞാനൊടിച്ചുനല്‍കിയമുളതന്‍...































