Saturday, August 22, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ജാതിസംവരണവും ആര്‍എസ്എസ്സും

ഡോ. കെ. ജയപ്രസാദ്ഡോ. കെ. ജയപ്രസാദ്
7 August 2026
This entry is part 14 of 14 in the series സംഘസംവാദം

സംഘസംവാദം
  • ലക്ഷ്യവും പ്രവര്‍ത്തനവും
  • സര്‍വ്വധര്‍മ്മ സമഭാവന
  • ജാതിചിന്ത ആദ്യം മനസ്സില്‍ നിന്ന് മായണം
  • ജാതിസംവരണവും ആര്‍എസ്എസ്സും
  • ആര്‍എസ്എസ്സിന്റെ പ്രേരണാസ്രോതസ്സ് ഭാരതീയ സംസ്‌കാരം
  • ഹിന്ദുരാഷ്ട്രദര്‍ശനം
  • മതപ്രീണനവും കപട മതേതരത്വവും ആപത്ത്

ജാതിസംവരണത്തെ ആര്‍എസ്എസ് എങ്ങിനെയാണ് നോക്കിക്കാണുന്നത്?

Google NewsAdd Kesari Weekly as a preferred source on Google

ഹിന്ദുസമാജത്തിന്റെ ഏകത്വത്തിനുവേണ്ടിയാണ് ആര്‍എസ്എസ് നിലകൊള്ളുന്നത്. ഹിന്ദുസമൂഹ ത്തിന്റെ ഏതൊരു കൂട്ടായ്മയെയും തകര്‍ക്കാന്‍ ജാതിയെയും സംവരണ വിഷയത്തെയും സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ കഴിയും. എന്നാല്‍ ബ്രിട്ടീഷ് കോളനി ഭരണം തുടങ്ങിവച്ച വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ് സ്വാതന്ത്ര്യാനന്തരം മതേതര രാഷ്ട്രീയത്തിന്റെ വക്താക്കളും സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ജാതിയെ മുന്നില്‍നിര്‍ത്തി രാഷ്ട്രീയലാഭം കൊയ്യുകയാണ് അവര്‍ ചെയ്യുന്നത്. ഹിന്ദു ഏകീകരണ ശ്രമങ്ങള്‍ ജാതി എന്ന മഹാവിപത്തിനു മുന്നില്‍ പരാജയപ്പെടുകയാണ് പതിവ്. സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഹിന്ദു ഏകീകരണം ലക്ഷ്യമാക്കിയിരുന്നെങ്കിലും ജാതിയുടെ കരുത്തിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ ജാതിവോട്ട് ബാങ്കുകള്‍ക്ക് സഹായകവുമായി. ഹിന്ദു സമാജത്തിന്റെ ക്യാന്‍സര്‍ ബാധയായി ജാതിവ്യവസ്ഥ ഇന്നും തുടരുകയാണ്.

ജാതിപരമായ വിവേചനങ്ങള്‍ക്ക് ഹിന്ദു ദര്‍ശനങ്ങളുടെ പിന്തുണ ഇല്ലാതിരുന്നെങ്കിലും നൂറ്റാണ്ടുകളോളം സമൂഹം ജാതി വിവേചനത്തിന്റെ വിളനിലമായിരുന്നു. അയിത്തവും അസ്പൃശ്യതയും ബഹുഭൂരിപക്ഷത്തെ സാമൂഹിക-സാമ്പത്തിക പിന്നാക്ക കയത്തിലാക്കി. സ്വാതന്ത്ര്യാനന്തരം എല്ലാ വരെയും തുല്യരായി കാണുന്ന ഭരണഘടന നാം സ്വീകരിച്ചെങ്കിലും സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഏകത്വം പ്രദാനം ചെയ്തിരുന്നില്ല. നൂറ്റാണ്ടുകളോളം വിദ്യാഭ്യാസരംഗത്തുനിന്നും ഭരണരംഗത്തുനിന്നും അകറ്റി നിര്‍ത്തപ്പെട്ട ജനസമൂഹങ്ങള്‍ ഒരുദിവസംകൊണ്ട് ശാക്തീകരിച്ച് ഉപരിവര്‍ഗ്ഗത്തോടൊപ്പം എത്താന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ഹിന്ദു സമാജത്തിന്റെ പൊതുവായ ശ്രദ്ധയും കരുതലും പിന്തുണയും അടിസ്ഥാന ജനസമൂഹത്തോട് ഉണ്ടാവണം. സര്‍ക്കാര്‍ സര്‍വ്വീസിലും പൊതുവിദ്യാഭ്യാസരംഗത്തും പ്രവേശനത്തിന് മത്സരപരീക്ഷകള്‍ ഉള്‍പ്പെടെ ചില മാനദണ്ഡങ്ങള്‍ ഉണ്ടാവും. സ്വാഭാവികമായും ഈ മേഖലകളില്‍ തുല്യപങ്കാളിത്തം ലഭിക്കുന്നതിന് ജാതിപരമായ വിവേചനം നേരിട്ട ജനസമൂഹങ്ങള്‍ക്ക് ചില പരിരക്ഷകള്‍ വേണ്ടിവരും. നിലവിലെ സംവരണം ഈ പരിരക്ഷയാണ്. മറ്റു വിഭാഗങ്ങളോടൊപ്പം സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നാക്കമായ വിഭാഗങ്ങള്‍ മത്സരക്ഷമത നേടുമ്പോള്‍ സ്വാഭാവികമായും സംവരണം ഇല്ലാതാവും. നിലവിലെ സാമൂഹിക അന്തരീക്ഷം സംവരണം ഒഴിവാക്കുന്നതിന് പ്രാപ്തമായിട്ടില്ല. ശ്രദ്ധേയമായ വസ്തുത കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മഹാഭൂരിപക്ഷം ഹിന്ദുക്കളും സംവരണത്തിന്റെ പരിരക്ഷയില്‍പ്പെടുന്നവരാണ്. ഉദാഹരണത്തിന് കേരളത്തിലെ ഹിന്ദുക്കളില്‍ 77 ശതമാനം സംവരണയോഗ്യരാണ് (സംവരണം ലഭിക്കുന്ന സമൂഹം). എന്നാല്‍, 2019 ല്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സിറ്റുകള്‍ സംവരണം ചെയ്യുന്ന 103-ാം ഭരണഘടനാഭേദഗതി നരേന്ദ്രമോദിസര്‍ക്കാര്‍ നടപ്പാക്കിയതോടെ ജാതിസംവരണത്തിന് പുതിയ നിയമം കൈവന്നു. ഹിന്ദു സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കും ഇന്ന് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സംവരണത്തിന്റെ പരിഗണന ലഭിക്കുന്നു.

ADVERTISEMENT

അയല്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ദേശീയതലത്തിലും ഇതുതന്നെയാണ് അവസ്ഥ. സംവരണവിഷയത്തില്‍ ആര്‍എസ്എസ്സിന്റെ നിലപാടുകള്‍ വ്യക്തവും പ്രായോഗികവുമാണ്. അത് ഹിന്ദുസമാജത്തിന്റെ പൊതുവികാരത്തെ പ്രതിനിധീകരിക്കുന്നു. ജാതിപരമായ വിവേചനങ്ങള്‍ തുടരുന്ന കാലത്തോളം സംവരണം തുടരണം എന്നതാണ് ആര്‍എസ്എസ് കാഴ്ച പ്പാട്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഈ അഭിപ്രായം പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

സംഘസംവാദം

വിപ്ലവത്തിന്റെ പരിമിതി
Tags: സംഘസംവാദം
Share
Tweet
SendShare

Related Posts

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഏകഭാരതഭാവനയുടെ സമാജോത്സവം

ഏകഭാരതഭാവനയുടെ സമാജോത്സവം

പാക് അധീന ജമ്മു-കശ്മീര്‍: സ്വാതന്ത്ര്യത്തിനായുള്ള ജനകീയ പോരാട്ടം

പാക് അധീന ജമ്മു-കശ്മീര്‍: സ്വാതന്ത്ര്യത്തിനായുള്ള ജനകീയ പോരാട്ടം

റമദാന്‍ പതിനൊന്ന് കറുത്ത ശനിയാഴ്ച

റമദാന്‍ പതിനൊന്ന് കറുത്ത ശനിയാഴ്ച

സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണവും പുതിയ ചക്രവാളങ്ങളും

സംവാദശീലം വളര്‍ത്തണം (സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണവും പുതിയ ചക്രവാളങ്ങളും-4)

Shopping Cart

Latest

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

ഏകഭാരതഭാവനയുടെ സമാജോത്സവം

ഏകഭാരതഭാവനയുടെ സമാജോത്സവം

പാക് അധീന ജമ്മു-കശ്മീര്‍: സ്വാതന്ത്ര്യത്തിനായുള്ള ജനകീയ പോരാട്ടം

പാക് അധീന ജമ്മു-കശ്മീര്‍: സ്വാതന്ത്ര്യത്തിനായുള്ള ജനകീയ പോരാട്ടം

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies