Thursday, August 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

നാരായണ്‍ പാണ്ഡുരംഗ ഭാഗവത് (നാനാ സാഹേബ് ഭാഗവത്)

എസ്. സേതുമാധവൻഎസ്. സേതുമാധവൻ
31 July 2026
This entry is part 2 of 2 in the series ധ്യേയദീപങ്ങള്‍

ധ്യേയദീപങ്ങള്‍
  • ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേ (ധ്യേയദീപങ്ങള്‍ 1)
  • നാരായണ്‍ പാണ്ഡുരംഗ ഭാഗവത് (നാനാ സാഹേബ് ഭാഗവത്)

നാരായണ്‍ പാണ്ഡുരംഗ (നാനാസാഹേബ്) ഭാഗവത് മഹാരാഷ്ടയിലെ ചന്ദ്രപ്പൂര്‍ ജില്ലയില്‍ വീര്‍മല്‍ ഗ്രാമത്തിലാണ് ആദ്യം താമസിച്ചിരുന്നത്.1884ല്‍ അവിടെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജനനം.വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ നാഗപ്പൂരിലെ കാട്ടോലിലുള്ള അദ്ദേഹത്തിന്റെ അമ്മാവന്റെ വീട്ടില്‍ നിന്നാണ് പഠിച്ചത്. പിന്നിടു പ്രയാഗ (ഉത്തര്‍പ്രദേശ്)യില്‍ നിന്ന് നിയമ ബിരുദമെടുത്ത ശേഷം അദ്ദേഹം ചന്ദ്രപ്പുരിനടുത്ത് വറോറയില്‍ ജോലിയില്‍ പ്രവേശിച്ചു. ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന് സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവറുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായത്.
വറോറ അക്കാലത്ത് കോണ്‍ഗ്രസ് പ്രവത്തനത്തിന്റെ ഒരു പ്രമുഖ ശക്തികേന്ദ്രമായിരുന്നു. നാനാ സാഹേബ് അന്ന് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന സമിതി അംഗമായിരുന്നു. 1930ല്‍ അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ ചന്ദ്രപ്പൂരില്‍ താമസമാക്കി. ചന്ദ്രപ്പൂരില്‍ വക്കീലായിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്റെ അനുയായിയായ ബലവന്ത് റാവു ദേശ്മുഖുമായി അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാവുകയും സ്വാഭാവികമായും മനസ്സില്‍ ദേശം, ധര്‍മം, സംസ്‌കാരം എന്നിവയോട് അതീവ നിഷ്ഠയും ഉണര്‍വും ഉണ്ടായി.

Google NewsAdd Kesari Weekly as a preferred source on Google

ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ചന്ദ്രപ്പൂരില്‍ സംഘശാഖ ആരംഭിക്കുന്ന കാലഘട്ടത്തില്‍നാനാ സാഹേബ് നല്ല വക്കീല്‍ എന്ന നിലക്ക് വളരെ പ്രസിദ്ധനായിരുന്നു. എന്നാല്‍ ഡോക്ടര്‍ജിയുമായി ബന്ധത്തില്‍ വന്ന ശേഷം അദ്ദേഹം തന്റെ പെരുമയെല്ലാം മാറ്റിവെച്ച് പൂര്‍ണമായും അദ്ദേഹത്തിന്റെ അനുയായി തീര്‍ന്നു.
നാനാസാഹേബ് പെട്ടെന്ന് കോപം വരുന്ന പ്രകൃതക്കാരനായിരുന്നു. കക്ഷികള്‍ അദ്ദേഹത്തെ കേസുമായി സമീപിക്കുമ്പോള്‍ ആ കേസ് ജയിക്കാനുള്ള സാധ്യതയില്ലെന്ന് കണ്ടാല്‍ അദ്ദേഹം അപ്പോള്‍ തന്നെ വ്യക്തമായി പറയുമായിരുന്നു. എന്നാലും അവര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് നല്ല വിശ്വാസമുണ്ടായിരുന്നു. ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടു കേസ് പരാജയപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ സഹിച്ചുകൊള്ളാം എന്നാലും കേസ് അങ്ങ് തന്നെ നടത്തണമെന്ന് അവര്‍ പറയുമായിരുന്നു.

സംഘത്തില്‍ സക്രിയനായിരിക്കുന്ന സമയത്തും മുസ്ലീം-ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട കക്ഷികള്‍ക്ക് അദ്ദേഹത്തില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. അവരുടെ കേസുകള്‍ അദ്ദേഹത്തെതന്നെ ഏല്പിക്കുമായിരുന്നു. അനവധി വീടുകളില്‍ നിന്ന് അദ്ദേഹത്തിന് മധുരപലഹാരങ്ങള്‍ എത്തിക്കുമായിരുന്നു.
മുന്‍കോപ പ്രകൃതക്കാരനായിരുന്നെങ്കിലും അദ്ദേഹം ശാഖയിലെ ബാല – ശിശുസ്വയംസേവകരോട് വളരെ സ്‌നേഹപൂര്‍വ്വം സംസാരിക്കുമായിരുന്നു ഡോക്ടര്‍ ഹെഡ്‌ഗേവറുമായി തുടര്‍ച്ചയായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിന്റെ ഫലമായി അദ്ദേഹത്തെ പോലെ നനാ സാഹേബും തന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുത്തി.

ADVERTISEMENT

ഒരു വരിഷ്ഠ അഭിഭാഷകനായിട്ടും അദ്ദേഹം നിത്യേന വീടുകള്‍തോറും ചെന്ന് ബാലന്മാരെ വിളിച്ചുകൊണ്ടു വന്ന് ശാഖ നടത്തുമായിരുന്നു. അദ്ദേഹം മുഖേന സ്വയംസേവകരായ അനവധി പേര്‍ പിന്നീട് സംഘത്തിന്റെ ഉയര്‍ന്ന കാര്യകര്‍ത്താക്കളായി തീര്‍ന്നു. 1935ല്‍ അദ്ദേഹം ചന്ദ്രപ്പൂരിന്റെ സംഘചാലകനായി പ്രഖ്യാപിക്കപ്പെട്ടു.

സംഘത്തിന്റെ എല്ലാ പ്രചാരകന്മാരും മറ്റു കാര്യകര്‍ത്താക്കളും അദ്ദേഹത്തിന്റെ വീട്ടില്‍ വരുമായിരുന്നു. അനവധി ബൈഠക്കുകളും അവിടെ നടക്കാറുണ്ടായിരുന്നു. 1950 മുതല്‍ 60 വരെയുള്ള കാലത്ത് അവിടെ കാര്യാലയം തന്നെ ഉണ്ടായിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ ജില്ലയുടെ പല ഭാഗത്തുനിന്നും വരുന്ന കാര്യകര്‍ത്താക്കള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു താമസം.

നാനാസാഹേബ് സംഘസംസ്‌കാരം സ്വന്തം വീട്ടിലും നടപ്പിലാക്കി. അദ്ദേഹത്തിന്റെ ഒരു പുത്രന്‍ മധുക്കര്‍ റാവു ഗുജറാത്തില്‍ പ്രചാരകനായിരുന്നു. ഇതിനിടക്ക് അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രന്‍ മനോഹരന്റെ മരണം സംഭവിച്ചു. ഈ പരിതസ്ഥിതിയില്‍ എല്ലാവരും മധുക്കര്‍ റാവു തിരിച്ചുവരണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ നാനാ സാഹേബ് ആ നിലക്ക് ചിന്തിച്ചു പോലുമില്ല.

മധുകര്‍ റാവു അതിനു ശേഷവും ദിര്‍ഘകാലം പ്രചാരകനായി തുടര്‍ന്നു. പിന്നീട് തിരിച്ചുവന്ന് ഗൃഹസ്ഥജീവിതം സ്വീകരിച്ചു. വീട്ടില്‍ താമസിച്ചു കൊണ്ട് തന്നെസംഘപ്രവത്തര്‍നത്തില്‍ അദ്ദേഹം സജീവമായി തുടര്‍ന്നു. അദ്ദേഹത്തിന്റെ സുപുത്രന്‍ ഡോ. മോഹന്‍ ഭാഗവത് ഇപ്പോള്‍ നമ്മുടെ സര്‍സംഘചാലകനാണ്

നാനാ സാഹിബ് ജീവിതാവസാനം വരെ സംഘപ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്നു. അതോടൊപ്പം തന്റെ പുത്രനും പൗത്രനും അദ്ദേഹം പ്രേരണ നല്‍കി.ആ നിലയില്‍ ശ്രേഷ്ഠ ആദര്‍ശ ഗൃഹസ്ഥ കാര്യകര്‍ത്താവായ നാനാസാഹേബ് പാണ്ഡുരംഗ ഭാഗവത് 1971 മാര്‍ച്ച് 31-ാം തീയതി അന്തരിച്ചു.

വിവര്‍ത്തനം
എസ്. സേതുമാധവന്‍

ധ്യേയദീപങ്ങള്‍

ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേ (ധ്യേയദീപങ്ങള്‍ 1)
Tags: ധ്യേയദീപങ്ങള്‍നാരായണ്‍ പാണ്ഡുരംഗ ഭാഗവത്
Share
Tweet
SendShare

Related Posts

കര്‍ക്കടകത്തിലെ ഇരുട്ടുകടി

കര്‍ക്കടകത്തിലെ ഇരുട്ടുകടി

കര്‍ക്കടക വാവും പിതൃയജ്ഞവും

കര്‍ക്കടക വാവും പിതൃയജ്ഞവും

കര്‍ത്തവ്യ പാലനം പഠിപ്പിച്ച സ്ത്രീരത്‌നങ്ങള്‍ (രാമായണ തത്ത്വവിചാരം -2)

ദൗര്‍ബല്യങ്ങളെ മറികടക്കണം (രാമായണ തത്ത്വവിചാരം 3)

ഇസ്ലാമിക ഭീകരതയുടെ ഇര

ഉണ്ണീന്‍ സാഹിബ് രാമസിംഹനാവുന്നു (ഇസ്ലാമിക ഭീകരതയുടെ ഇര-തുടര്‍ച്ച)

ലക്ഷ്യവും മാര്‍ഗ്ഗവും നീറ്റല്ല!

ലക്ഷ്യവും മാര്‍ഗ്ഗവും നീറ്റല്ല!

സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണവും പുതിയ ചക്രവാളങ്ങളും

ഭാരതീയരുടെ രക്തത്തിലോടുന്നത് ഏകരസം

Shopping Cart

Latest

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

അഭിപ്രായസ്വാതന്ത്ര്യം പറഞ്ഞ് ആര്‍.എസ്.എസ്സിനെ തോണ്ടാന്‍ വരേണ്ട

ആർഎസ്എസ് സമന്വയ ബൈഠക് 19 മുതൽ 21 വരെ വിശാഖപട്ടണത്ത്

രാഷ്ട്രം വിശ്വഗുരുവാകാൻ അവഗണിക്കപ്പെട്ടവർ മുഖ്യധാരയിലെത്തണം : ഡോ. മോഹൻ ഭാഗവത്

രാഷ്ട്രം വിശ്വഗുരുവാകാൻ അവഗണിക്കപ്പെട്ടവർ മുഖ്യധാരയിലെത്തണം : ഡോ. മോഹൻ ഭാഗവത്

പിഎം ശ്രീയിലെ പുകമറകള്‍

പിഎം ശ്രീയിലെ പുകമറകള്‍

കര്‍ക്കടകത്തിലെ ഇരുട്ടുകടി

കര്‍ക്കടകത്തിലെ ഇരുട്ടുകടി

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

കര്‍ക്കടക വാവും പിതൃയജ്ഞവും

കര്‍ക്കടക വാവും പിതൃയജ്ഞവും

വന്ദേമാതരത്തിനുള്ള ജനപ്രീതി ദേശീയ ചിന്താധാരകളോടുണ്ടായിരുന്ന വിമുഖത മാറിയതിന്റെ തെളിവ്: സുനിൽ ആംബേക്കർ

വന്ദേമാതരത്തിനുള്ള ജനപ്രീതി ദേശീയ ചിന്താധാരകളോടുണ്ടായിരുന്ന വിമുഖത മാറിയതിന്റെ തെളിവ്: സുനിൽ ആംബേക്കർ

ആര്‍എസ്എസ് പ്രാര്‍ത്ഥന സംവദിക്കുന്നത് ഭഗവദ്ഗീതയുടെ ദര്‍ശനം : ഡോ. കൃഷ്ണഗോപാല്‍

ആര്‍എസ്എസ് പ്രാര്‍ത്ഥന സംവദിക്കുന്നത് ഭഗവദ്ഗീതയുടെ ദര്‍ശനം : ഡോ. കൃഷ്ണഗോപാല്‍

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies