Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

പള്ളി വലുതായതിന് കാരണക്കാര്‍ സംഘപരിവാര്‍?

ശാകല്യൻശാകല്യൻ
27 September 2024

ഹിമാചല്‍പ്രദേശില്‍ പള്ളികള്‍ വലുപ്പം വെക്കുകയും കൂടുതല്‍ സ്ഥലത്തേക്ക് പരക്കുകയും ചെയ്യുന്ന അത്ഭൂത പ്രതിഭാസം കാണാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനു കാരണക്കാര്‍ സംഘപരിവാര്‍കാരാണത്രെ! കേരളത്തിലെ മുസ്ലിം പത്രങ്ങള്‍ ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ എന്തു ചെയ്യും? സിംലക്കടുത്ത സഞ്ചൗലിയിലെ മസ്ജിദ് 1960 മുതല്‍ ഉള്ളതാണ്. ഇയ്യിടെ ഒരു സുപ്രഭാതത്തില്‍ അത് കോര്‍പ്പറേഷന്‍ അധികൃതര്‍ പോലും അറിയാതെ രണ്ടുനില ഉയര്‍ന്നു. ഈ അസാധാരണ വളര്‍ച്ച കണ്ടെത്തിയത് സംഘപരിവാര്‍കാര്‍. അവര്‍ കോര്‍പ്പറേഷനോട് കാരണമന്വേഷിച്ചു. അവര്‍ക്ക് ഉത്തരമില്ല. കോര്‍പ്പറേഷന് അനക്കമില്ലാതെ വന്നപ്പോള്‍ പ്രതിഷേധം തെരുവിലെത്തി. പ്രതിഷേധിച്ചവര്‍ക്കെതിര ജലപീരങ്കിയും ലാത്തിയടിയുമായി. ക്രമസമാധാനം തകര്‍ക്കുന്നു എന്ന കുറ്റം വേറെയും. സിംലയിലെ മണ്ടിയില്‍ വേറൊരു പള്ളിയ്ക്ക് 45 ചതുരശ്രമീറ്റര്‍ കെട്ടിടം പണിയാനാണ് അനുമതി. എന്നാല്‍ 232 ചരുരശ്രമീറ്ററിലാണ് കെട്ടിടം പണിതത്. പി.ഡബ്ല്യുഡിയുടെ സ്ഥലത്തേക്ക് പള്ളി വളര്‍ന്നത് നഗരസഭക്കാര്‍ അറിഞ്ഞത് സംഘപരിവാറുകാര്‍ പ്രതിഷേധിച്ചപ്പോള്‍. കേരളത്തിലെ മുസ്ലിം മാധ്യമങ്ങള്‍ ഭൂതക്കണ്ണാടി വെച്ച്കണ്ടെത്തി ഈ വളര്‍ച്ചക്ക് കാരണം സംഘപരിവാറാണെന്നാണ്. കാരണം അവര്‍ ഒച്ചപ്പാടാക്കിയിരുന്നില്ലെങ്കില്‍ ആരെങ്കിലും അറിയുമായിരുന്നോ ഈ അത്ഭുത പ്രതിഭാസം

Google NewsAdd Kesari Weekly as a preferred source on Google

സഞ്ചൗലിയിലെ രണ്ടുനില അനധികൃത നിര്‍മ്മാണം പള്ളിക്കമ്മറ്റി പൊളിച്ചു നീക്കി. മണ്ടിയില്‍ പള്ളി മതിലേ പി.ഡബ്ല്യുഡി സ്ഥലത്തുള്ളു എന്നാണ് പള്ളിക്കമ്മറ്റിയുടെ വാദം. സര്‍ക്കാര്‍ കാണിക്കേണ്ട ജാഗ്രത ഹിന്ദുത്വസഘടനകള്‍ കാണിക്കുന്നത് വലിയ അപരാധമാണ് നമ്മുടെ നാട്ടില്‍. 1950 കളില്‍ കേരളത്തില്‍ പള്ളിക്കു മുമ്പിലൂടെ പൊതുനിരത്തില്‍ ക്ഷേത്രഘോഷയാത്ര പോകാന്‍ അനുവാദമില്ലായിരുന്നു. ആ ജനാധിപത്യ അവകാശം നേടിയെടുക്കാന്‍ സംഘപരിവാറുകാര്‍ വേണ്ടിവന്നു. 1980 കളില്‍ സിമി ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന് മതിലുകളില്‍ എഴുതിനിറച്ചപ്പോള്‍ ഒരു മതേതരക്കാരനും വികാരം വ്രണപ്പെട്ടില്ല. എന്നാല്‍ ‘ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ’ എന്ന ബദല്‍ ചുമരെഴുത്തു വന്നപ്പോള്‍ മതേതരക്കാര്‍ കൂടിളക്കി വന്നു. ഡിഫിക്കാരുടെ മതേതര സംരക്ഷണ പ്രകടനം തുടങ്ങിയ കലാപരിപാടികള്‍ നാട്ടുകാര്‍ കണ്ടു. ഹിന്ദുപ്രതികരണത്തിനു ഫലമുണ്ടായി. ഇസ്ലാമിക അജണ്ടക്കാര്‍ പത്തിമടക്കി. ഇതൊക്കെ തന്നെയേ ഇപ്പോള്‍ ഹിമാചലിലും സംഭവിച്ചിട്ടുള്ളു.

ADVERTISEMENT
Tags: മസ്ജിദ്സഞ്ചൗലിസിംല
Share1TweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies