Sunday, February 28, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

കത്വയും ഉന്നാവോയും ഇനിയും ആവര്‍ത്തിക്കട്ടെ!

ശാകല്യന്‍

Feb 12, 2021, 12:56 am IST

ഈ കോവിഡ് കാലത്ത് പാര്‍ട്ടിഫണ്ടൊന്നും പിരിക്കാന്‍ പറ്റില്ല എന്നറിവുണ്ടായിട്ടും വിവരദോഷികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്: യൂത്ത് ലീഗ് നേതാക്കള്‍ കത്വ – ഉന്നാവോ കുടുംബഫണ്ട് മുക്കിയെന്ന്. ഇടയ്ക്കിടയ്ക്ക് ഇത്തരം പീഡനങ്ങള്‍ ഉണ്ടാവുന്നതുകൊണ്ടാണ് യൂത്ത് ലീഗ് നേതാക്കള്‍ മാത്രമല്ല മൂത്ത ലീഗുനേതാക്കളും അന്നംമുട്ടാതെ കഴിഞ്ഞുപോകുന്നത് എന്ന് ഈ പരിഷകള്‍ക്കറിയാമോ? പാര്‍ട്ടിയില്‍ നിന്നു പുറത്തായ യൂത്ത് ലീഗ് ദേശീയ സമിതിയംഗം യൂസഫ് പടനിലം ആരോപിക്കുന്നത് കത്വ – ഉന്നാവോ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ലീഗുനേതാക്കള്‍ മുക്കി എന്നാണ്. ഒന്നരക്കോടിരൂപ പിരിച്ചിട്ടും ഒരു പൈസ പോലും ആ കുടുംബങ്ങള്‍ക്ക് കൊടുത്തില്ല. നാല്പത്തഞ്ച് ലക്ഷമേ കിട്ടിയുള്ളു എന്നാണത്രെ നേതൃത്വം പറയുന്നത്. അതില്‍ പതിനഞ്ച് ലക്ഷം ഫിറോസിന്റെ യുവജനയാത്രയ്ക്ക് കൈമാറി. അഞ്ച് ലക്ഷം മൂത്തലീഗിന്റെ അഖിലേന്ത്യാ കമ്മറ്റിയ്ക്കും നല്‍കി. ഇനി ആരും പരാതി പറയില്ല എന്നു കരുതിയിരിക്കുമ്പോഴാണ് യൂസഫ് പടനിലം പടയ്ക്കു പുറപ്പെട്ടത്.

യൂത്ത് ലീഗിനു ഇതൊന്നും പുത്തരിയല്ല എന്നു പടനിലത്തിനറിയില്ലെങ്കിലും ഫിറോസിനറിയാം. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാനെന്നു പറഞ്ഞ് ശേഖരിച്ച ഫണ്ട് ഇരകള്‍ക്ക് നല്‍കാതെ പറ്റിച്ചുവെന്നു പരാതിപ്പെട്ടവര്‍ തന്നെയാണ് രോഹിത് വെമുലയുടെ അമ്മയ്ക്ക് വീടുവെച്ചുകൊടുക്കാന്‍ ഫണ്ട് പിരിച്ച് അവരെ പറ്റിച്ചു എന്നും കുറ്റപ്പെടുത്തിയത്. ആ പരാതിതീര്‍ക്കാനാണ് കത്വ – ഉന്നാവോ ഫണ്ടില്‍ നിന്നും കുറച്ചു പണം വക മാറ്റിയത്. പള്ളികള്‍ തോറും പണപ്പിരിവു നടത്തി കിട്ടിയതും വിദേശത്തുനിന്നു പിരിച്ചെടുത്തതുമൊക്കെ പാര്‍ട്ടി കാര്യത്തിനും നേതാക്കളുടെ യാത്രയ്ക്കുമൊക്കെ ചെലവിട്ടത് മഹാപരാധമായി കരുതുകയേ വേണ്ട. ഇതൊക്കെ നടത്താന്‍ പാര്‍ട്ടിയ്ക്ക് കാശ്‌വേണ്ടേ. യാത്ര, സമ്മേളനം എന്നൊക്കെ പറഞ്ഞാല്‍ നാട്ടുകാരില്‍ നിന്ന് കാശ്കിട്ടില്ല. ഹിന്ദുത്വവിരോധം മുതലാക്കി ജമ്മുവിലെയും യുപിയിലെയും ബലാത്സംഗത്തിന്റെ പേരില്‍ പള്ളി നിരങ്ങി നടന്നാല്‍ കാശ് പൊലിഞ്ഞുവരും. അതിനാല്‍ ലീഗ് നേതാക്കള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ്: ‘പരമകാരുണികനായ പടച്ചോനേ, ഇടയ്ക്കിടയ്ക്ക് ഇത്തരം കലാപങ്ങളും ബലാത്സംഗങ്ങളും ഉണ്ടാക്കിത്തരണേ. എങ്കിലേ ഞങ്ങള്‍ക്ക് ജീവിച്ചുപോകാനൊക്കൂ.”

Share18TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ഗുലാംനബിക്ക് ബി.ജെ.പി മുദ്ര!

ചോദ്യം വിജയന്‍ സഖാവിനോട് വേണ്ട!

”ഞങ്ങളിലുള്ളത് ചൈനീസ് രക്തം ഞങ്ങളിലുള്ളത് കോവിഡ് രക്തം”

ജോസഫൈന്‍ പ്രത്യേക ജനുസ്സാണ്!

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • കേസരി വാരിക ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹850.00

Latest

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

ഹലാലിന്റെ പിന്നിലെ ഗൂഢാലോചന

കമ്പപ്പുരയിലെ കളിതമാശകള്‍

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ഓര്‍മ്മയിലെ ടി.എന്‍

ഇന്‍ഗോസി ഒകോഞ്ചോ ഇവേല

ലോക വ്യാപാര സംഘടനയ്ക്ക് മാറ്റം വരുമോ?

സെമിനാറില്‍ ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനഭാഷണം നടത്തുന്നു.

ഹലാലിന്റെ മറവില്‍ നടക്കുന്നത് ഭീകരവാദം – സെമിനാര്‍

അലി അക്ബര്‍ ഡോ. പദ്മനാഭനെ ആദരിക്കുന്നു.

ഡോ.സി.പദ്മനാഭന്‍ – ആതുരശുശ്രൂഷാരംഗത്തെ കര്‍മ്മയോഗി

നീതിക്കൊപ്പം നിന്ന രാമാ ജോയ്‌സ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly