Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

കത്വയും ഉന്നാവോയും ഇനിയും ആവര്‍ത്തിക്കട്ടെ!

ശാകല്യന്‍

Feb 12, 2021, 12:56 am IST

ഈ കോവിഡ് കാലത്ത് പാര്‍ട്ടിഫണ്ടൊന്നും പിരിക്കാന്‍ പറ്റില്ല എന്നറിവുണ്ടായിട്ടും വിവരദോഷികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്: യൂത്ത് ലീഗ് നേതാക്കള്‍ കത്വ – ഉന്നാവോ കുടുംബഫണ്ട് മുക്കിയെന്ന്. ഇടയ്ക്കിടയ്ക്ക് ഇത്തരം പീഡനങ്ങള്‍ ഉണ്ടാവുന്നതുകൊണ്ടാണ് യൂത്ത് ലീഗ് നേതാക്കള്‍ മാത്രമല്ല മൂത്ത ലീഗുനേതാക്കളും അന്നംമുട്ടാതെ കഴിഞ്ഞുപോകുന്നത് എന്ന് ഈ പരിഷകള്‍ക്കറിയാമോ? പാര്‍ട്ടിയില്‍ നിന്നു പുറത്തായ യൂത്ത് ലീഗ് ദേശീയ സമിതിയംഗം യൂസഫ് പടനിലം ആരോപിക്കുന്നത് കത്വ – ഉന്നാവോ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ലീഗുനേതാക്കള്‍ മുക്കി എന്നാണ്. ഒന്നരക്കോടിരൂപ പിരിച്ചിട്ടും ഒരു പൈസ പോലും ആ കുടുംബങ്ങള്‍ക്ക് കൊടുത്തില്ല. നാല്പത്തഞ്ച് ലക്ഷമേ കിട്ടിയുള്ളു എന്നാണത്രെ നേതൃത്വം പറയുന്നത്. അതില്‍ പതിനഞ്ച് ലക്ഷം ഫിറോസിന്റെ യുവജനയാത്രയ്ക്ക് കൈമാറി. അഞ്ച് ലക്ഷം മൂത്തലീഗിന്റെ അഖിലേന്ത്യാ കമ്മറ്റിയ്ക്കും നല്‍കി. ഇനി ആരും പരാതി പറയില്ല എന്നു കരുതിയിരിക്കുമ്പോഴാണ് യൂസഫ് പടനിലം പടയ്ക്കു പുറപ്പെട്ടത്.

യൂത്ത് ലീഗിനു ഇതൊന്നും പുത്തരിയല്ല എന്നു പടനിലത്തിനറിയില്ലെങ്കിലും ഫിറോസിനറിയാം. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാനെന്നു പറഞ്ഞ് ശേഖരിച്ച ഫണ്ട് ഇരകള്‍ക്ക് നല്‍കാതെ പറ്റിച്ചുവെന്നു പരാതിപ്പെട്ടവര്‍ തന്നെയാണ് രോഹിത് വെമുലയുടെ അമ്മയ്ക്ക് വീടുവെച്ചുകൊടുക്കാന്‍ ഫണ്ട് പിരിച്ച് അവരെ പറ്റിച്ചു എന്നും കുറ്റപ്പെടുത്തിയത്. ആ പരാതിതീര്‍ക്കാനാണ് കത്വ – ഉന്നാവോ ഫണ്ടില്‍ നിന്നും കുറച്ചു പണം വക മാറ്റിയത്. പള്ളികള്‍ തോറും പണപ്പിരിവു നടത്തി കിട്ടിയതും വിദേശത്തുനിന്നു പിരിച്ചെടുത്തതുമൊക്കെ പാര്‍ട്ടി കാര്യത്തിനും നേതാക്കളുടെ യാത്രയ്ക്കുമൊക്കെ ചെലവിട്ടത് മഹാപരാധമായി കരുതുകയേ വേണ്ട. ഇതൊക്കെ നടത്താന്‍ പാര്‍ട്ടിയ്ക്ക് കാശ്‌വേണ്ടേ. യാത്ര, സമ്മേളനം എന്നൊക്കെ പറഞ്ഞാല്‍ നാട്ടുകാരില്‍ നിന്ന് കാശ്കിട്ടില്ല. ഹിന്ദുത്വവിരോധം മുതലാക്കി ജമ്മുവിലെയും യുപിയിലെയും ബലാത്സംഗത്തിന്റെ പേരില്‍ പള്ളി നിരങ്ങി നടന്നാല്‍ കാശ് പൊലിഞ്ഞുവരും. അതിനാല്‍ ലീഗ് നേതാക്കള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ്: ‘പരമകാരുണികനായ പടച്ചോനേ, ഇടയ്ക്കിടയ്ക്ക് ഇത്തരം കലാപങ്ങളും ബലാത്സംഗങ്ങളും ഉണ്ടാക്കിത്തരണേ. എങ്കിലേ ഞങ്ങള്‍ക്ക് ജീവിച്ചുപോകാനൊക്കൂ.”

Share1TweetSendShare

Related Posts

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies