Thursday, January 21, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • Subscriber Login
  • English News
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

മാര്‍ക്‌സിസ്റ്റ് കുറുക്കന്റെ ചോരക്കൊതി

ശാകല്യന്‍

Print Edition: 6 March 2020

മുട്ടനാടുകള്‍ തമ്മിലടിച്ച് ചോരതെറിക്കുമ്പോള്‍ അതു നക്കികുടിക്കാന്‍ നാക്കും നീട്ടിയിരിക്കുന്ന കുറുക്കന്റെ കഥ പഴയതല്ല, കേരളത്തില്‍ പച്ചയ്ക്ക് സംഭവിക്കുന്നതാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിച്ച് ചോര വീഴ്ത്തുന്നതുകാണാന്‍ കൊതിയോടെ കാത്തിരിക്കുന്ന കുറുക്കന്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയാണ്. മുട്ടനാടുകള്‍ തോളുരുമ്മി സൗഹൃദം പങ്കിടുമ്പോള്‍ കുറുക്കന് സഹിക്കുന്നില്ല. കുറ്റ്യാടിക്കാര്‍ ഇയ്യിടെ ഇത്തരം ഒരു കാഴ്ച കാണേണ്ടി വന്നു. സി.എ.എ. അനുകൂല പൊതുയോഗം നടന്നപ്പോള്‍ കടയടച്ച് ഹര്‍ത്താലാചരിച്ച കുറ്റ്യാടിയില്‍ സാമുദായിക സംഘര്‍ഷം നിലനിന്നിരുന്നു. അവിടെ ചെറിയകുമ്പളം ജുമമസ്ജിദില്‍ ഫെബ്രു. 21ന് വെള്ളിയാഴ്ച സൗഹൃദ ജുമുഅയും സ്‌നേഹസംഗമവും നടന്നു. പള്ളിയില്‍ നടക്കുന്നത് ഇതര മതസ്ഥര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനായിരുന്നു ഈ പരിപാടി. ജമാഅത്തെ ഇസ്ലാമി ഭാരവാഹികള്‍ ആര്‍.എസ്.എസ്. – ബി.ജെ.പി. പ്രദേശിക നേതാക്കളെ പള്ളിയിലേക്ക് ക്ഷണിച്ചു. വിശ്വാസികളായ മുസ്ലിങ്ങള്‍ക്ക് ഇതില്‍ ഒരു വിരോധവും തോന്നിയതുമില്ല.

എന്നാല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്ക്ക് ഇതു സഹിച്ചില്ല. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്ലാമിക്കാരും സൗഹാര്‍ദ്ദം പങ്കുവെക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കെങ്ങിനെ ഹിന്ദു-മുസ്ലീം ഭിന്നിപ്പുണ്ടാക്കാന്‍ കഴിയും? അതിനാല്‍ ഈ സൗഹൃദ സംഗമത്തിനെതിരെ പാര്‍ട്ടിക്കാര്‍ പാര്‍ട്ടിപത്രത്തിലൂടെ രോഷം പ്രകടിപ്പിക്കുകയാണ്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പരമാവധി തമ്മിലടിപ്പിക്കാന്‍ സി.എ.എയെ ഉപയോഗിച്ച് സി.പി.എം ശ്രമിക്കുമ്പോള്‍ നടക്കുന്ന സ്‌നേഹസംഗമം സഖാക്കള്‍ക്കെങ്ങിനെ സഹി ക്കും? ‘ഓര്‍ത്തുകളിച്ചോ, ഗുജറാത്ത് ആവര്‍ത്തിക്കും’ എന്ന് കൊലവിളി പ്രസംഗം നടത്തിയ ആര്‍.എസ്.എസ്. നേതാവിനെ പള്ളിയില്‍ കയറ്റി പ്രസംഗിപ്പിച്ചു എന്നതാണ് പാര്‍ട്ടി പത്രം കണ്ടെത്തിയ ഗുരുതരമായ കുറ്റം. കുറുക്കന്മാരെ തിരിച്ചറിയാന്‍ മുട്ടനാടുകള്‍ക്ക് കഴിഞ്ഞാല്‍ നമ്മുടെ നാട് കലാപ വിമുക്തമാകും എന്നതില്‍ സംശയമില്ല.

Tags: ആര്‍.എസ്.എസ്സി.പി.എംബി.ജെ.പിമാര്‍ക്‌സിസ്റ്റ്ജമാഅത്തെ ഇസ്ലാമിസി.എ.എജുമുഅ
Share128TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

പ്രിസൈഡിങ്ങ് ഓഫീസര്‍ ആമയായിരിക്കണം, സഖാവേ!

ക്ഷേത്രം ധ്വംസിച്ചാല്‍ ഒരു കുഴപ്പവുമില്ല

ഏകകണ്ഠമായ പ്രമേയം എന്ന ഒടിയന്‍വിദ്യ

ഹിന്ദു ന്യൂനപക്ഷമായാല്‍

ഹലാലിനു കീഴടങ്ങുന്ന ക്രിസ്ത്യന്‍സഭ

കിറ്റില്‍ വീഴുന്ന മലയാളി!

Latest

അപേക്ഷ ക്ഷണിക്കുന്നു

നീതി കിട്ടാത്ത ആത്മാവുകള്‍

സ്മൃതികുടീരങ്ങള്‍ക്കും അപ്പുറം ഒരാള്‍

സമരവഞ്ചനകള്‍

സ്മൃതിയും സ്മാരകങ്ങളും

അനൗപചാരികം (സംഘവിചാരം 34)

സ്‌നേഹമരം

കവിതയുടെ നിശ്ശബ്ദതാഴ്‌വര

പ്രിസൈഡിങ്ങ് ഓഫീസര്‍ ആമയായിരിക്കണം, സഖാവേ!

ഗരുഡാസനം (യോഗപദ്ധതി 29)

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe
  • E-Weekly
  • Online shop
  • English News
  • Subscriber Login
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly