Tuesday, June 28, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

പള്ളി പുനര്‍നിര്‍മ്മാണം മാറ്റത്തിന്റെ സൂചന

ശാകല്യന്‍

Print Edition: 31 December 2021

ജമ്മുകാശ്മീരിലെ 370-ാം വകുപ്പ് നീക്കം ചെയ്തപ്പോള്‍ വലിയ വിപത്ത് സംഭവിച്ചു എന്നായിരുന്നു ചിലരുടെ പ്രചരണം. എന്നാല്‍ ഈ പ്രദേശത്തെ വികസനവും ചരിത്രപരമായ സ്മാരകങ്ങളുടെ പുനരുദ്ധാരണവും ഒക്കെയായി വികസനം യാഥാര്‍ത്ഥ്യമാകുന്നു എന്ന് കാണുമ്പോള്‍ അവരുടെ വായടയുകയാണ്. ശ്രീനഗറിലെ ഡെല്‍റ്റാ ഗേറ്റില്‍ ശങ്കരാചാര്യ കുന്നിന്‍ താഴെയുള്ള സെന്റ് ലൂക്ക്‌സ് ക്രിസ്ത്യന്‍ പള്ളിയുടെ പുനരുദ്ധാരണം അതിന്റെ സൂചനയാണ്. അവഗണനയില്‍ നാശോന്മുഖമായി കിടക്കുകയായിരുന്ന ഈ പള്ളി പുനര്‍നിര്‍മ്മിച്ച് ഈ ക്രിസ്തുമസ് വേളയില്‍ പ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുത്തു. പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രമുഖ മതസ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുന്ന കൂട്ടത്തിലാണ് ഈ പള്ളി പുനര്‍നിര്‍മ്മിച്ചത്. 70 ലക്ഷം രൂപയാണ് പുനര്‍നിര്‍മ്മാണത്തിന് ചെലവായത്. 35 വര്‍ഷമായി ആരാധന നടക്കുന്നില്ല. പിന്നീട് പള്ളി അവഗണനയില്‍ ആവുകയും മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതേ അവസ്ഥയില്‍ ആയിരുന്നു ജമ്മുകാശ്മീരിലെ പല ക്ഷേത്രങ്ങളുടെയും സ്ഥിതി. ഇതൊന്നും പരിശോധിക്കാന്‍ അവിടുത്തെ ‘മതേതര’ സര്‍ക്കാരുകള്‍ക്ക് സമയമുണ്ടായിരുന്നില്ല.

ഇന്ന് തീവ്രവാദികളെ നേരിടാനും കാശ്മീരിന്റെ പൈതൃക സംരക്ഷണത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ടൂറിസം വികസന വകുപ്പാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓരോ ആരാധനാലയവും അവയുടെ പൈതൃക സ്വഭാവം നിലനിര്‍ത്തിക്കൊണ്ടാണ് പുനര്‍നിര്‍മ്മിക്കുന്നത്. വിനോദസഞ്ചാരം മുഖ്യ വരുമാന മാര്‍ഗ്ഗമായ ജമ്മുകാശ്മീര്‍ പ്രദേശങ്ങളില്‍ വികസനത്തിനുള്ള പ്രതിബന്ധം മുസ്ലിം ഭീകരവാദമാണ്. ജനങ്ങള്‍ ഇത് തിരിച്ചറിയുകയും ഭീകരവാദത്തെ നേരിടാന്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ പ്രദേശത്ത് മുസ്ലിം തീവ്രവാദത്തെ നേരിടാന്‍ സര്‍ക്കാരിനും സാധിക്കുന്നു. ഇത് വലിയ മാറ്റത്തിന്റെ ലക്ഷണമാണ്.

 

Share16TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

ഇഡിക്കെതിരെ ഞങ്ങള്‍ ഒറ്റക്കെട്ട്

മമതയ്ക്ക് എന്തിനും കാരണക്കാര്‍ ആര്‍.എസ്.എസ്

പോപ്പുലര്‍ ഫ്രണ്ടിന് ചെമ്പടയുടെ പണം

ഹിന്ദു കൂട്ടക്കൊലക്ക് കാരണക്കാര്‍ ഹിന്ദുക്കള്‍ തന്നെ!

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
Follow @KesariWeekly

Latest

അഗ്നിവീരന്മാരെ ആര്‍ക്കാണ് ഭയം….?

മാരീചന്‍ വെറുമൊരു മാനല്ല…

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

‘മാഗ്‌കോം’ ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇനിയെന്ത്?

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

എസ്.രമേശന്‍ നായര്‍- കാവ്യദേവതയുടെ മേല്‍ശാന്തിക്കാരന്‍

ബീഹാറിന്റെ വഴിയേ കേരളം

പരിസ്ഥിതി സംരക്ഷണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവശ്യം: ഗോപാല്‍ ആര്യ

മതഭീകരതയ്‌ക്കെതിരെ പ്രചാരണ പരിപാടികളുമായി ഹിന്ദു ഐക്യവേദി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies