Tuesday, August 16, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

സദാചാരഗുണ്ടകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍

ശാകല്യന്‍

Print Edition: 30 August 2019

ഉത്തരേന്ത്യയില്‍ എവിടെയെങ്കിലും ന്യൂനപക്ഷമതക്കാര്‍ക്കുനേരെ ആരെങ്കിലും ഒന്നുസൂക്ഷി ച്ചുനോക്കിപ്പോയാല്‍ ബി.ജെ.പിയെ തെറിവിളിക്കുന്നവരാണ് ഇവിടുത്തെ ഇടത്-വലത് രാഷ്ട്രീയക്കാരും പത്രക്കാരും. കേരളത്തില്‍ സദാചാര പോലീസിന്റെയും വര്‍ഗ്ഗീയ കയ്യേറ്റങ്ങളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് അവര്‍ക്ക് ഒരു പ്രശ്‌നമേയല്ല. ഇയ്യിടെ അമ്പലവയലില്‍ അയല്‍ സംസ്ഥാനക്കാരായ യുവതീയുവാക്കളെ മുഖത്തടിക്കുകയും തെരുവില്‍ കയ്യേറ്റം ചെയ്യുകയും ചെയ്തത് കോണ്‍ഗ്രസ് നേതാവായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന സഹോദരീസഹോദരന്മാരെ മര്‍ദ്ദിച്ചത് മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനായിരുന്നു.

പാലക്കാട് ഡിഫിപ്രവര്‍ത്തകയായ യുവതിയെ മാര്‍ക്‌സിസ്റ്റ് എം.എല്‍.എ മാനസികമായി പീഡിപ്പിച്ചു എന്നത് തങ്ങളുടെ അന്വേഷണ വിഷയമേയല്ലെന്നു സംസ്ഥാന വനിതാകമ്മീഷന്‍ അദ്ധ്യക്ഷയായ സഖാവ് ജോസഫൈന്‍ പറയുന്നു. അതേസമയം അമ്പലവയലില്‍ കോണ്‍ഗ്രസ് നേതാവാണ് പ്രതി എന്നതിനാല്‍ അവിടെ സഖാവ് ആവേശത്തോടെ ഇടപെടുന്നു. ഇരയായ യുവതിയെ തേടി ഇടതു സര്‍ക്കാരിന്റെ പോലീസ് പരക്കം പായുന്നു. ഈങ്ങാപ്പുഴയില്‍ യുവതിയെ കമന്റടിക്കുകയും യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തത് സഖാവായതിനാല്‍ കേസ് ഒതുക്കിതീര്‍ക്കാനായിരുന്നു മാര്‍ക്‌സിസ്റ്റു നേതാക്കളുടെ ശ്രമം. ഇങ്ങനെ സ്വന്തം പാര്‍ട്ടിയിലെ അക്രമികളെ സംരക്ഷിക്കുന്നവര്‍ തന്നെയാണ് രാഷ്ട്രീയമായി ബന്ധമൊന്നുമില്ലാത്ത അക്രമസംഭവങ്ങളില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തി ബിജെപിയുടെ തലയില്‍ അതിന്റെ പാപഭാരം കെട്ടിവെക്കുന്നത്.

Tags: ഡിഫിമാര്‍ക്‌സിസ്റ്റ്സദാചാരം
Share30TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

ഭാരത ജനതയോട് എന്നാണ് മാര്‍പ്പാപ്പ മാപ്പിരക്കുക ?

മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ഹിന്ദുത്വ സിലബസ് !

ഡി.എം.കെയെ ഹിന്ദുത്വം വിഴുങ്ങുന്നു

വിജയന്‍ തകര!

Kesari Shop

  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies