Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

വാരിയംകുന്നനെ വെള്ളപൂശാന്‍ വ്യാജ ചരിത്രരേഖ

ശാകല്യന്‍

Print Edition: 12 November 2021

ആറടി പൊക്കം, ആജാനുബാഹു, കരിവീട്ടികടഞ്ഞപോലുള്ള ശരീരം – ഇതൊക്കെ സിനിമയിലെ നായക പ്രകൃതത്തിനു ചേര്‍ന്നതാണ്; ചരിത്ര സിനിമയാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ഇതൊന്നുമില്ലാത്തയാളാണ് 1921-ലെ ഹിന്ദുവംശഹത്യയുടെ സൂത്രധാരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നാണ് ചരിത്രരേഖകളിലൂടെ നാം വായിച്ചറിഞ്ഞത്. കൂടിയാല്‍ വില്ലനാക്കാന്‍ പറ്റും, അത്രതന്നെ. ഈ വില്ലനെ ‘സുല്‍ത്താന്‍ വാരിയംകുന്നനാ’ക്കണമെങ്കില്‍ അല്ലറചില്ലറ പൊടിക്കൈകള്‍ പോരാ എന്ന് വാരിയംകുന്നനെക്കുറിച്ച് സിനിമയെടുക്കുന്നവര്‍ക്കു മനസ്സിലായി. അവര്‍ ഇല്ലാത്ത ചരിത്രരേഖകളില്‍ നിന്ന് പുതിയൊരു വാരിയംകുന്നനെ മെനഞ്ഞെടുത്തു. ഗംഭീരമായ ചരിത്ര ഗവേഷണമാണ് ഇതിനായി സിനിമയുടെ തിരക്കഥാകൃത്ത് എന്ന് പറയപ്പെടുന്ന റമീസ് മുഹമ്മദ് നടത്തിയത്.

1922 ജനുവരി 24-ലെ ഗാര്‍ഡിയന്‍ പത്രത്തില്‍ വാരിയംകുന്നന്റെ ചിത്രം അച്ചടിച്ചു വന്നിരുന്നു എന്നും അതാണ് തന്റെ പുസ്തകത്തില്‍ ഉള്ളതെന്നുമാണ് റമീസ് അവകാശപ്പെടുന്നത്. ഡോ. മനോജ് ബ്രൈറ്റ്, ശ്രീജിത്ത് പണിക്കര്‍ തുടങ്ങിയ സത്യാന്വേഷികള്‍ ഈ പത്രം തേടിപ്പോയപ്പോഴാണ് മോന്‍സന്‍ മാവുങ്കലിന്റെ ശബരിമല ചെമ്പോല പോലെ വ്യാജമാണ് ഈ ചരിത്ര നിര്‍മ്മിതി എന്ന വിവരം പുറത്തായത്. 1921-22 കാലത്ത് ഗാര്‍ഡിയന്‍ പത്രം പുറത്തിറങ്ങിയത് ‘മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍’ എന്ന പേരിലാണെന്നും അന്നത്തെ പത്രത്തില്‍ വാരിയംകുന്നന്റെ ചിത്രം അച്ചടിച്ചുവന്നിട്ടില്ലെന്നും അവര്‍ പറയുന്നു. ‘ഏറനാട്ടില്‍ മാപ്പിളരാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ച കുഞ്ഞഹമ്മദ് ഹാജിയെയും മറ്റു ആറുപേരെയും വെടിവെച്ചുകൊന്നു’ എന്ന വാര്‍ത്തയേ അതിലുള്ളൂ. മോന്‍സന്‍ മാവുങ്കല്‍ അകത്തായെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച ഇസ്ലാമിസ്റ്റ് – മാര്‍ക്‌സിസ്റ്റ് ശക്തികള്‍ പുതിയ ചരിത്ര നിര്‍മ്മിതി തുടര്‍ന്നുകൊണ്ടിരിക്കയാണ്.

Share35TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഋഷി സുനക് മോദിയുടെ ആളോ?

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

ഭാരത ജനതയോട് എന്നാണ് മാര്‍പ്പാപ്പ മാപ്പിരക്കുക ?

മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ഹിന്ദുത്വ സിലബസ് !

ഡി.എം.കെയെ ഹിന്ദുത്വം വിഴുങ്ങുന്നു

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
Follow @KesariWeekly

Latest

വിഘടനവാദികളുടെ വിഭജനവാദങ്ങള്‍

രാജ്യപുരോഗതിയുടെ ചുമതല സമാജം ഏറ്റെടുക്കണം: ഡോ.മോഹന്‍ ഭാഗവത്

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഭാരതത്തിന്റെ തേജസ്

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies