മണവും മമതയും ഇത്തിരി കൊന്നപ്പൂവും
അറുപതുവര്‍ഷങ്ങള്‍ക്കു മുമ്പാണ് വൈലോപ്പിള്ളി വിഷുക്കണി എന്ന കവിത എഴുതുന്നത്. കണിവെള്ളരിക്കപോലെ അന്നു മടിയില്‍ക്കിടന്ന മണിക്കുട്ടന്‍ വളര്‍ന്നു വലുതായി ഏതൊക്കെയോ ധൂസരസങ്കല്പങ്ങളില്‍ ജീവിച്ചുകാണും. യന്ത്രവത്കൃതലോകങ്ങളില്‍ കൂടുകൂട്ടിക്കാണും. പക്ഷേ, കവി...























