ആര്‍. പ്രസന്നകുമാർ

ആര്‍. പ്രസന്നകുമാർ

മണവും മമതയും ഇത്തിരി കൊന്നപ്പൂവും

മണവും മമതയും ഇത്തിരി കൊന്നപ്പൂവും

അറുപതുവര്‍ഷങ്ങള്‍ക്കു മുമ്പാണ് വൈലോപ്പിള്ളി വിഷുക്കണി എന്ന കവിത എഴുതുന്നത്. കണിവെള്ളരിക്കപോലെ അന്നു മടിയില്‍ക്കിടന്ന മണിക്കുട്ടന്‍ വളര്‍ന്നു വലുതായി ഏതൊക്കെയോ ധൂസരസങ്കല്പങ്ങളില്‍ ജീവിച്ചുകാണും. യന്ത്രവത്കൃതലോകങ്ങളില്‍ കൂടുകൂട്ടിക്കാണും. പക്ഷേ, കവി...

അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും

അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും

സപ്തംബര്‍ 6 - ശ്രീകൃഷ്ണജയന്തി ഭഗവാന്‍ ശ്രീകൃഷ്ണനെക്കുറിച്ച് വെറുതേ ചിന്തിക്കുമ്പോള്‍ പോലും ഹൃദയത്തില്‍ ആനന്ദത്തിന്റെ അലകളുയരും. ഏതു കടുത്ത വിഷാദത്തേയും അലിയിച്ചുകളയുന്ന ആ നറുപുഞ്ചിരി കണ്‍പാര്‍ത്തുനില്ക്കുമ്പോള്‍ ഭക്തിയ്ക്കുമപ്പുറം...

ഭൂമിയ്ക്ക് ഒരു പുനര്‍ജ്ജനി ഗീതം

ഭൂമിയ്ക്ക് ഒരു പുനര്‍ജ്ജനി ഗീതം

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1992ല്‍ റിയോ ഡി ജനൈറോയില്‍ നടന്ന ആദ്യ ഭൗമ ഉച്ചകോടിയില്‍ അന്നത്തെ ഭാരതപ്രധാനമന്ത്രി പി.വി.നരസിംഹറാവു ഹൃദയസ്പര്‍ശിയായ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. ആശങ്കകളെക്കുറിച്ചല്ല, പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് അദ്ദേഹം...

തീയില്‍ കുരുത്ത വാക്കുകള്‍ (വീട് ഒരു ഉപനിഷത്ത് തുടര്‍ച്ച)

തീയില്‍ കുരുത്ത വാക്കുകള്‍ (വീട് ഒരു ഉപനിഷത്ത് തുടര്‍ച്ച)

അച്ഛന്‍ പിറന്ന വീടിന്റെ അങ്കണവും കിണറും പിന്നിട്ട് നാമിപ്പോള്‍ 'അടുക്കള'യിലേക്കു പ്രവേശിക്കുന്നു. അഗ്നിതത്ത്വത്തിന്റെ അധിഷ്ഠാനമാണ് അടുക്കള. ഒരുപക്ഷേ വീടുതന്നെ, അടുക്കളകേന്ദ്രമായി വരുന്ന ജ്യാമിതീയ വളര്‍ച്ചയാണല്ലോ. വീടിന്റെ അഗ്നിസ്ഥാനവും...

ഗൃഹം പഞ്ചഭൂതാത്മകം (വീട് ഒരു ഉപനിഷത്ത് തുടര്‍ച്ച)

ഗൃഹം പഞ്ചഭൂതാത്മകം (വീട് ഒരു ഉപനിഷത്ത് തുടര്‍ച്ച)

പ്രപഞ്ചത്തിന്റെയും നമ്മുടെ ജീവിതത്തിന്റെയും ആധാരചക്രം ഭൂമിയാകുന്നു. പഞ്ചഭൂതങ്ങളില്‍ ഏറ്റവും സ്ഥൂലമായ പൃഥ്വിയില്‍ നിന്നാണ് മനുഷ്യന്റെ ചിന്തകള്‍ ആരംഭിക്കുന്നത്. 'അച്ഛന്‍ പിറന്ന വീട്' എന്ന കാവ്യത്തിന്റെ ആമുഖവും പ്രവേശകവും...

വീട് ഒരു ഉപനിഷത്ത്

വീട് ഒരു ഉപനിഷത്ത്

ശ്രേഷ്ഠകാവ്യത്തിന്റെ ലക്ഷണം എന്തായിരിക്കും? അതില്‍ വാക്കുകള്‍ മന്ത്രങ്ങളായി മാറും എന്ന് അരവിന്ദമഹര്‍ഷി നിരീക്ഷിച്ചിട്ടുണ്ട്. വാക്കുകള്‍ മന്ത്രമാവുന്ന അനുഭൂതി എഴുത്തച്ഛന്റെ കിളിപ്പാട്ടുകളില്‍ നാം അറിയുന്നു. അഗാധവും അമേയവുമായ ആശയങ്ങളിലൂടെ...

കുമരനല്ലൂരിലേക്ക് ഒരു തീര്‍ത്ഥയാത്ര

കുമരനല്ലൂരിലേക്ക് ഒരു തീര്‍ത്ഥയാത്ര

ജ്ഞാനപീഠത്തിലിരുന്നരുളും ആനന്ദരൂപനെ കാണുവാനായ് ഞാനന്നുപോയ വഴിയില്‍ നീളെ തൂമുല്ല പൂത്തുവിടര്‍ന്നിരുന്നു കേരളപ്പൂവനമാകമാനം കോരിത്തരിച്ചുരസിച്ചുനിന്നു എന്റെയാണിക്കൊമ്പനെന്റെയാണെ- ന്നെല്ലാരുമുത്സവച്ചന്തമാര്‍ന്നു. ദേവായനത്തിന്റെ വാതിലോളം തൂവിക്കിടക്കും പ്രസാദമുണ്ണാന്‍ നാനാവഴിയില്‍ തിരക്കിയെത്തും കൂനനുറുമ്പിലൊന്നായി ഞാനും!...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.