Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

ശാകല്യന്‍

Print Edition: 20 June 2025

സി.പി.എമ്മിന്റെ പാനൂര്‍ ഏരിയ കമ്മറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തനെ ജയിലിലിട്ട് നീതി നല്‍കാതെ, ചികിത്സ നല്‍കാതെ കൊലക്ക് കൊടുത്തവരെ എന്തു ചെയ്യണം? മറ്റാര്‍ക്കു സംശയം തോന്നിയാലും ഇ.പി.ജയരാജന് സംശയമില്ല. പാര്‍ട്ടി കോടതി നിശ്ചയിക്കുന്ന ശിക്ഷ നല്‍കുക തന്നെ വേണം. ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും കുഞ്ഞനന്തന്റെ അഞ്ചാം രക്തസാക്ഷി ദിനത്തില്‍ പാനൂരില്‍ നടത്തിയ അനുസ്മരണ പ്രസംഗത്തില്‍ അതുണ്ട്. പാര്‍ട്ടി തിട്ടൂരം ലംഘിച്ച് ആര്‍.എസ്.എസ് ശാഖ നടത്തിയവരും കുലംകുത്തികളും ചെയ്ത അപരാധത്തേക്കാള്‍ കടുത്തതാണ് കുഞ്ഞനന്തന്‍ സഖാവിനെ ജയിലിലിട്ട് കൊന്നത് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ആര്‍.എസ്.എസ്സുകാര്‍ക്കും ടി.പി. ചന്ദ്രശേഖരനും നല്‍കിയത് മരണശിക്ഷയായിരുന്നു. അപ്പോള്‍ കുഞ്ഞനന്തനെ ശിക്ഷിച്ച ജഡ്ജിമാര്‍ക്കുള്ള പാര്‍ട്ടി കോടതിയുടെ ശിക്ഷ എന്താണെന്ന് ഊഹിക്കാമല്ലോ.

ചിറ്റപ്പന്‍ സഖാവിന്റെ പാനൂരിലെ കുഞ്ഞനന്തന്‍ അനുസ്മരണ പ്രസംഗം വെറുംവാക്കല്ല, ജുഡീഷ്യറിക്കു നേരെയുള്ള കുറ്റപത്രമാണ്. ജയിലില്‍ കിടന്ന് മരിക്കേണ്ടി വന്നയാള്‍ നിസ്സാരനല്ല. പാര്‍ട്ടിയുടെ നേതാവ് എന്നതിനു പുറമെ നിരപരാധി, ജനങ്ങള്‍ക്കു വേണ്ടി പോരാടി നാടിനെ ഉയര്‍ത്തിക്കൊണ്ടുവന്ന വിപ്ലവകാരി, പൊതുപ്രവര്‍ത്തകന്‍ എന്നീ യോഗ്യതയുള്ളയാള്‍ എന്ന് കുറ്റപത്രത്തില്‍ എടുത്തു പറയുന്നു. അയാളോട് കാണിച്ച അനീതി എന്താണെന്നും കുറ്റപത്രത്തിലുണ്ട്. നീതിപീഠത്തിന് മുമ്പില്‍ സത്യം വെളിപ്പെടുത്തിയിട്ടും ഭരണകൂടത്തിന്റെ താല്പര്യപ്രകാരം ഇടതുപക്ഷ വിരുദ്ധ ജുഡീഷ്യറി കുഞ്ഞനന്തനെ ജയിലിലയച്ചു. രോഗിയായപ്പോള്‍ ചികിത്സ പോലും നല്‍കിയില്ല. യാതനയും വേദനയും ത്യാഗവും സഹിച്ച് കുഞ്ഞനന്തന്‍ ജയിലില്‍ കിടന്ന് നമ്മെ വിട്ടുപോയി. രക്തസാക്ഷിയുടെ ചോരയ്ക്ക് പകരം ചോദിക്കല്‍ പാര്‍ട്ടിയുടെ നയമാണ്. അതിനാല്‍ ഈ കുറ്റപത്രം പാര്‍ട്ടി കോടതി പരിഗണിച്ചാല്‍ മാത്രം മതി ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ മുഖ്യന്‍ സഖാവ് ആയിരവും അഞ്ഞുറും ദിവസം വീതം പരോള്‍ നല്കി പുറത്തു എത്തിച്ച വിപ്ലവ സഖാക്കള്‍ റെഡിയായി നില്‍പ്പുണ്ട്.

Tags: പി.കെ. കുഞ്ഞനന്തൻ
ShareTweetSendShare

Related Posts

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies