Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

സിദ്ധരാമയ്യ കഴുത്തിലിട്ട ജാതിസെന്‍സസ് പാമ്പ്

ശാകല്യന്‍

Print Edition: 25 April 2025

പ്രധാനമന്ത്രിക്കസേരയിലിരിക്കെ, മന്‍മോഹന്‍സിംഗ് സോണിയ മൈനോയുടെ റിമോട്ട് കണ്‍ട്രോളിലായിരുന്നെങ്കില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഹുലിന്റെ വിദൂര നിയന്ത്രണത്തിലാണ്. രണ്ടാളുടെ കഴുത്തിലെ സെന്‍സറിന്റെയും നിയന്ത്രണ കേന്ദ്രം ഒരേ സ്ഥലം തന്നെ. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഓഫീസ് ഫയല്‍ സോണിയയുടെ വീട്ടില്‍ എത്തണമായിരുന്നു. സോണിയയുടെ ഈ വിദൂര നിയന്ത്രണം അധികമാരുമറിഞ്ഞിരുന്നില്ല. എന്നാല്‍ അങ്ങാടിപ്പാട്ടാക്കിക്കൊണ്ടാണ് രാഹുലിന്റെ നടപടി. ഇടിമിന്നല്‍ പോലെ എക്‌സിലൂടെ രാജകുമാരന്റെ ശാസന വരും. അത് അപ്പടി അനുസരിച്ചു കൊള്ളാമെന്ന ഉറപ്പ് ഉടനെ തിരിച്ചു കിട്ടണം. പിന്നാലെ അത് നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ടുപോകണം. കര്‍ണ്ണാടക തിരഞ്ഞെടുപ്പിനുമുമ്പു തന്നെ, കോണ്‍ഗ്രസ് ജയിച്ചാല്‍ ജാതിസെന്‍സസ് നടപ്പാക്കുമെന്ന രാഹുലിന്റെ പ്രഖ്യാപനം വന്നു. സിദ്ധരാമയ്യ ആമേന്‍ പറഞ്ഞു. ഭരണം വന്നപ്പോള്‍ ഉടനെ ജാതിസെന്‍സസ് നടപ്പാക്കണമെന്ന നിര്‍ദ്ദേശം രാഹുലില്‍ നിന്നു കിട്ടി. അതുപ്രകാരം സിദ്ധരാമയ്യ ഉത്തരവിറക്കി. ജാതിസെന്‍സസ് അനുസരിച്ചുള്ള കണക്ക് പുറത്തുവന്നപ്പോഴാണ് അത് തന്റെ കഴുത്തില്‍ ചുറ്റിയ പാമ്പാണെന്ന് സിദ്ധരാമയ്യ മനസ്സിലാക്കിയത്. റിപ്പോര്‍ട്ടനുസരിച്ച് ജനസംഖ്യയുടെ 2.6 ശതമാനമാണ് ബ്രാഹ്മണര്‍. അതായത് അവര്‍ ന്യൂനപക്ഷമാണ് എന്ന് സിദ്ധരാമയ്യക്ക് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അപ്പോള്‍ ന്യൂനപക്ഷ സംവരണം നല്‍കേണ്ടത് മുസ്ലിങ്ങള്‍ക്കല്ല, ബ്രാഹ്മണര്‍ക്കാണ്. ജാതിയില്ലാത്ത മതമാണ് ഇസ്ലാം എന്നു വാദിച്ച ഇസ്ലാമിസ്റ്റുകള്‍ക്കും തലവേദനയായി സെന്‍സസ് റിപ്പോര്‍ട്ട്. ബ്രാഹ്മണര്‍ 59 ഉപജാതികളാണെങ്കില്‍ മുസ്ലിങ്ങള്‍ 99 ഉപജാതികളാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ തലവേദന തീരുന്നതിനു മുമ്പ് രാഹുല്‍ രാജകുമാരന്റെ അടുത്ത തിട്ടൂരം സാമൂഹ്യമാധ്യമം വഴി സിദ്ധരാമയ്യയ്ക്ക് കിട്ടി. ജാതിവിവേചനം തടയാന്‍ രോഹിത് വെമുല നിയമം ഉടനെ നടപ്പാക്കണമെന്നാണ് ഉത്തരവ്. അംബേദ്കര്‍ ജയന്തി ദിനത്തില്‍ രാഹുലിന്റെ തലയില്‍ ഉണ്ടായ വെളിപാടാണത്രെ ഇത്. ഈ നിയമം കൊണ്ടുവരുന്നതോടെ സംസ്ഥാനത്തെ ഒരു കുട്ടിക്കും സാമുദായികമായ വിവേചനം ഉണ്ടാവാന്‍ പാടില്ല എന്നാണ് ഉത്തരവിലുള്ളത്. പ്രഖ്യാപനം നടത്തിയും നിയമം പാസ്സാക്കിയും പ്രശ്‌നങ്ങളൊക്കെ തീരുമായിരുന്നെങ്കില്‍ ഇന്ദിരഗാന്ധി ഗരീബി ഹഠാവോ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ദാരിദ്യം ഇന്ത്യ വിട്ടുപോകേണ്ടതായിരുന്നു. എല്ലാവരും തുല്യരാണെന്ന് പറയുന്ന ഭരണഘടന പാസ്സാക്കിയ ഉടനെ സാമുദായിക വിവേചനവും പമ്പകടക്കേണ്ടതായിരുന്നു. ഇതൊക്കെ അറിയുന്ന സിദ്ധരാമയ്യ ഈ ഉത്തരവ് നടപ്പാക്കാമേ എന്ന് മറുപടി നല്കി അതിനുള്ള നെട്ടോട്ടത്തിലാണ്. കഴുത്തിലിട്ട പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തു വഴി എന്നറിയാതെ ഉഴലുകയാണ് ആ പാവം!

Tags: ജാതി സെന്‍സസ്
ShareTweetSendShare

Related Posts

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

ക്ഷേത്രവിശ്വാസികള്‍ക്ക് ദേവസ്വം മന്ത്രിയുടെ ശിക്ഷ!

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

രാഹുലിന്റെ നാവിന് പൂട്ടു വീണു!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies