Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ജയരാജന്റെ ജാലവിദ്യ ആര്‍ക്കുവേണ്ടി?

ശാകല്യന്‍

Print Edition: 27 September 2024

കമ്മ്യൂണിസ്റ്റ് ഗുണ്ടാ രാഷ്ട്രീയവും കൊല്ലിനും കൊലക്കും അധികാരമുള്ള മാടമ്പിത്തരവും റെഡ് ആര്‍മി നേതൃത്വവും ഖാദി കച്ചവടവുമാണ് സി.പി.എമ്മിന്റെ സംസ്ഥാനകമ്മറ്റിയംഗം പി.ജയരാജന്റെ ഗുണവിശേഷങ്ങള്‍ എന്ന് കരുതിയവര്‍ക്ക് തെറ്റി. ഏതു ജാലവിദ്യക്കാരനെയും വെല്ലുന്നവിധം ഒഴിഞ്ഞ പുസ്തകത്താളില്‍നിന്നു ആനയെ പുറത്തെടുക്കാനും അവിടെ തന്നെ മറച്ചുകളയാനുമുള്ള കയ്യടക്കമുള്ള ഇന്ദ്രജാലക്കാരന്‍ കൂടിയാണ് ജയരാജന്‍. തിരുവോണനാളില്‍ കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിനു മുമ്പിലാണ് ജയരാജന്‍ തന്റെ ജാലവിദ്യ കാണിച്ചത്. ഒഴിഞ്ഞ പുസ്തക താളില്‍ തന്റെ മാന്ത്രികവടിയായ തൂലികയെടുത്ത് ചുഴറ്റി ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മന്ത്രിച്ച് ഊതിയപ്പോള്‍ അതാ ഉയര്‍ന്നുവരുന്നു രാഷ്ട്രീയ ഇസ്ലാം എന്ന ഭീകരന്‍ ആന. ഐഎസ് റിക്രൂട്ട്‌മെന്റ്, കണ്ണൂരിലെ ഭീകര ക്യാമ്പ് തുടങ്ങി പലതും മാന്ത്രിക പുസ്തകത്തില്‍ തെളിഞ്ഞു കാണുകയാണ്. ഈ വാര്‍ത്ത പുറത്തുവന്നതോടെ പത്രക്കാരും ചാനലുകാരും സാമൂഹ്യമാധ്യമ ചര്‍ച്ചക്കാരും എല്ലാംകൂടി ബഹളവിലാസം തന്നെ. കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല ലീഗുകാരും ജമാഅത്തെ ഇസ്ലാമിക്കാരും വരെ ജയരാജന്റെ ജാലവിദ്യ കണ്ട് അമ്പരന്നുപോയി.

വിജയന്‍ സഖാവ് നാടു വാണിടും കാലം രാഷ്ട്രീയ ഇസ്ലാമും തീവ്രവാദവും ഒന്നും കേരളത്തിലില്ല എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു പുറത്തായ ഇ.പി.ജയരാജന്‍ വിളിച്ചു പറഞ്ഞപ്പോഴാണ് പി.ജയരാജന്‍ കാണിച്ചത് ജാലവിദ്യയാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സിലായത്. തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്കു വഴി താന്‍ പഴയ കാലത്തെ കാര്യമാണ് പറഞ്ഞത് ഇപ്പോഴത്തെ കാര്യമല്ല എന്ന് പി.ജയരാജനും പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോള്‍ വിഡ്ഢിയായത് അതും പേറി നടന്ന പത്രക്കാര്‍, കൂട്ടത്തില്‍ അതു വിശ്വസിച്ച നാട്ടുകാരും. അടുത്ത മാസം പുറത്തിറങ്ങാന്‍ പോകുന്ന തന്റെ പുസ്തകത്തിന് മാര്‍ക്കറ്റ് പിടിക്കാനുള്ള തന്ത്രമായിരുന്നു ജയരാജന്റേത്. അതിലേറെ ഇത് ഗുണം ചെയ്തത് ഇസ്ലാമിസ്റ്റുകള്‍ക്കാണ്. അവര്‍ സംഘടിതമായി പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്വന്തം നിലപാട് വിഴുങ്ങി ജയരാജന്‍ മുങ്ങിക്കളഞ്ഞത്. ഇസ്ലാമിക തീവ്രവാദം, രാഷ്ട്രീയ ഇസ്ലാം എന്നൊക്കെയുള്ളത് കള്ള പ്രചരണമാണെന്ന അവരുടെ വാദത്തിന് വളംവെക്കാനല്ലാതെ ജയരാജന്റെ ജാലവിദ്യകൊണ്ടു എന്തു ഗുണം?

Tags: ഹിന്ദു
ShareTweetSendShare

Related Posts

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies