Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

കാവി കണ്ട് കലിയെടുത്ത കപ്പിത്താന്‍

ശാകല്യന്‍

Print Edition: 12 January 2024

ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള മുഖ്യന്‍ വിജയന്‍ സഖാവ് നടത്തിയ പ്രസംഗം ഗുരുദേവ വചനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച വ്യാഖ്യാനമാണെന്ന് ചരിത്രത്തില്‍ തങ്കലിപികളില്‍ തന്നെ രേഖപ്പെടുത്തപ്പെടുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഉത്സവങ്ങളില്‍ ആര്‍ഭാടം അശേഷം വേണ്ട എന്ന് ശിവഗിരി തീര്‍ത്ഥാടകരോട് ഗുരുദേവന്‍ പറഞ്ഞിരുന്നു. ഇതിനെ ഉദാഹരിക്കുന്നത് കേട്ടാല്‍ ഇതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് മുഖ്യന്‍ സഖാവ് എന്നു തോന്നില്ലേ. സംശയമുള്ളവര്‍ 36 ദിവസത്തെ നവകേരള യാത്ര എന്ന മുഖ്യന്റെ എഴുന്നള്ളത്ത് ഒന്ന് പരിശോധിക്കട്ടെ. അതില്‍ എവിടെയെങ്കിലും ആര്‍ഭാടം കണ്ടോ? രേഖാമൂലമുള്ള ഒരു തെളിവും ആര്‍ക്കും ഹാജരാക്കാനാവില്ല. റസീറ്റില്ലാതെയാണ് കോടികള്‍ പിരിച്ചത്. അത് ചിലവഴിച്ചതിനും രേഖയില്ല. ഇത്തരത്തില്‍ നിരാര്‍ഭാടമായി ആഘോഷം നടത്താനുള്ള വിദ്യയെക്കുറിച്ച് ഗുരുദേവന് ക്ലാസെടുത്തു കൊടുക്കാന്‍ വിജയന്‍ സഖാവിനു പറ്റും. അപ്പോള്‍ മുഖ്യന്റെ അകമ്പടി യാത്രയ്ക്ക് കോടികള്‍ ചിലവിടുന്നതോ എന്ന് ചോദിക്കാം. ആ പണം ചെലവിടുന്നത് മുഖ്യന്റെ സുരക്ഷക്കല്ല. വണ്ടിക്കു മുമ്പില്‍ ചാടുന്നവരുടെ ജീവന്‍ രക്ഷിക്കാനാണ്. രക്ഷാപ്രവര്‍ത്തനം ആര്‍ഭാടമല്ലല്ലോ! ഇങ്ങനെ നോക്കിയാല്‍ ഒരു കാര്യത്തിലും ഈ സര്‍ക്കാരിനു ആര്‍ഭാടമില്ല. അനാവശ്യമായി ഒരു കാര്യത്തിനും പണം ചെലവിടരുത് എന്നാണ് തീര്‍ത്ഥയാത്രക്കാരോട് ഗുരുദേവന്‍ പറഞ്ഞത്. ഇക്കാര്യം സ്വന്തം ജീവിത ഭരണ മാതൃകയിലൂടെ കാട്ടിക്കൊടുക്കാന്‍ യോഗ്യനായ വ്യക്തി വേറെ ആരുണ്ട്?

ഇതൊന്നുമല്ല വ്യാഖ്യാന സാഹിത്യത്തിലെ വിജയന്‍ സഖാവിന്റെ മുഖ്യ സംഭാവന. ഗുരുദേവന്‍ കാവി വേണ്ട എന്നു പറഞ്ഞു എന്ന കണ്ടെത്തലിലാണ് സഖാവിന്റെ വ്യാഖ്യാനത്തിലെ ഗവേഷണ മിടുക്ക് കുടികൊള്ളുന്നത്. ഗൃഹസ്ഥന്മാര്‍ വെള്ളയും സന്യാസിമാര്‍ കാവിയും ശബരിമല തീര്‍ത്ഥാടകര്‍ കറുത്തതും വസ്ത്രം ധരിക്കുമ്പോള്‍ ശിവഗിരി തീര്‍ത്ഥാടകര്‍ മഞ്ഞവസ്ത്രം ധരിക്കണമെന്ന് ഗുരുദേവന്‍ നിര്‍ദ്ദേശിച്ചിരുന്നു. അക്കാര്യം പറയുമ്പോള്‍ വിജയന്‍ സഖാവിന്റെ ആവേശം ഒന്നു വേറെ തന്നെയായിരുന്നു. ശിവഗിരി തീര്‍ത്ഥാടനത്തിന് വരുന്നവര്‍ മഞ്ഞ ധരിക്കട്ടെ എന്ന് ഗുരുദേവന്‍ പറഞ്ഞത് കാവി വിരോധം കൊണ്ടായിരുന്നു എന്നാണ് സഖാവിന്റെ ചെമ്പന്‍ വ്യാഖ്യാനം. ശിവഗിരിയിലെ സന്യാസിമാരൊക്കെ കാവി ഉപേക്ഷിച്ച് ചുകപ്പോ മഞ്ഞയോ വസ്ത്രം ധരിക്കട്ടെ എന്ന മുന്നറിയിപ്പും അതിലുണ്ട്. മുസ്ലിം സ്ത്രീകളുടെ ബുര്‍ഖയില്‍ തൊടരുത് എന്ന് ആക്രോശിക്കുന്നവര്‍ സ്വാമിമാരുടെ കാവിയില്‍ കൈവെയ്ക്കുന്നു. ഗുരുദേവനെ മതേതരവല്‍ക്കരിച്ച് ഹിന്ദുവല്ലാതാക്കുന്നവര്‍ പുതിയ വ്യാഖ്യാനം വഴി കാവിക്കെതിരെ ഗുരുവിനെ ആയുധമാക്കുന്നു.

Share1TweetSendShare

Related Posts

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies