Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

‘ജനസംഖ്യാനിയന്ത്രണം ഞമ്മക്ക് വേണ്ട’

ശാകല്യന്‍

Print Edition: 8 November 2019

‘കുട്ടികളെ ഉണ്ടാക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ തടയാന്‍ ഒരു നിയമത്തിനും കഴിയില്ല’ – ഇത് അസമില്‍ നിന്നുള്ള ലോക്‌സഭാംഗവും ആള്‍ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് തലവനുമായ മൗലാന ബദറുദ്ദീന്‍ അജ്മലിന്റെ ഫത്വയാണ്. ഈ ഫത്വയ്ക്ക് ഒരു സാധാരണ വാര്‍ത്തയ്ക്കപ്പുറം പ്രാധാന്യം നല്‍കാന്‍ ഒരു പത്രക്കാരനും തയ്യാറില്ല. ഹിന്ദുക്കളുടെ കാര്യത്തില്‍ ഏതെങ്കിലും ഒരു ഹിന്ദുസംഘടനാ പ്രവര്‍ത്തകനായിരുന്നു ഇത്തരം പ്രസ്താവന ഇറക്കിയിരുന്നതെങ്കില്‍ എന്തൊരു പുകിലാകുമായിരുന്നു. ഹിന്ദുജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിങ്ങളെ ഭയപ്പെടുത്തുന്നു; ഓടിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ എന്തൊക്കെ വ്യാഖ്യാ നം വരും ഇത്തരമൊരു വാര്‍ത്തയ്ക്ക്. എന്നാല്‍ അങ്ങനെയൊരു വ്യാഖ്യാനവും ബദറുദ്ദീന്റെ ഫത്വയ്ക്കുണ്ടായില്ല.

ബദറുദ്ദീനെ പ്രകോപിപ്പിച്ചത് എന്താണെന്നോ? രണ്ടിലധികം കുട്ടികളുളളവരെ സര്‍ക്കാര്‍ ജോലിയ്ക്ക് പരിഗണിക്കില്ല എന്നു അസം ആരോഗ്യസഹമന്ത്രി പീയൂഷ് ഹസാരിക നടത്തിയ ഒരു പ്രസ്താവന. ഒക്‌ടോബര്‍ 21ന് ചേര്‍ന്ന സംസ്ഥാന ക്യാബിനറ്റ് ഇത്തരമൊരു നയം നടപ്പാക്കുന്ന കാര്യം അംഗീകരിച്ചിരുന്നു. 2021 ജനുവരി മുതല്‍ നടപ്പാക്കുന്ന ജനസംഖ്യ-സ്ത്രീശാക്തീകരണ നയത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. കുട്ടികള്‍ രണ്ടേ പാടുള്ളു എന്നു പറഞ്ഞതോടെ ഇസ്ലാമിക സംഘടനകള്‍ ജിഹാദിനിറങ്ങി. മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കാനാണ് ഈ നയം എന്നാണ് ബദറുദ്ദീന്റെ വാദം. ജോലി ഇല്ലെങ്കിലും ശരി ദൈവം തരുന്ന കുട്ടികളെ തടയാന്‍ തങ്ങളില്ല എന്നും മൗലാന മതപ്രസംഗരീതിയില്‍ തീര്‍ത്തു പറഞ്ഞു. ഈ നയം മുസ്ലിം വിരുദ്ധമല്ലെന്നും രണ്ടുകുട്ടികളുള്ള എത്രയോ മുസ്ലീങ്ങള്‍ അസമിലുണ്ടെന്നുമായിരുന്നു ഹസാരികയുടെ പ്രതികരണം. പ്രകൃതിവിഭവങ്ങള്‍ ചുരുങ്ങി വരുന്നതിനാല്‍ ജനസംഖ്യ കുറഞ്ഞ് ചെറിയ കുടുംബമാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം തലയെണ്ണം കൂട്ടിയാലേ അസമിനെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനും അതുവഴി ഭാരതത്തില്‍ നിന്നു വിഘടിച്ചു പോകാനും സാധിക്കുകയുള്ളു എന്നതാണ് ഇസ്ലാമിസ്റ്റ് മാസ്റ്റര്‍ പ്ലാന്‍. ഇതിന്റെ ഒരു സാമ്പിള്‍ മലപ്പുറം ജില്ലയില്‍ നാം കണ്ടുകൊണ്ടിരിക്കയാണ്. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ല മലപ്പുറമാണ്. ജനസംഖ്യാ വിസ്‌ഫോടനം വഴി ജില്ല തന്നെ അമീബാ മാതൃകയില്‍ രണ്ടാവണം എന്ന ആവശ്യം മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇതിന്റെ പ്രതിധ്വനിയാണ് അസമില്‍ നിന്നു കേട്ടത്.

Tags: അസംഫത്വമുസ്ലിംമൗലാന ബദറുദ്ദീന്‍ജനസംഖ്യ
Share38TweetSendShare

Related Posts

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies