Wednesday, February 8, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

ഋഷി സുനക് മോദിയുടെ ആളോ?

ശാകല്യന്‍

Print Edition: 12 August 2022

ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഭാരത വംശജനായ ഋഷി സുനക് നരേന്ദ്രമോദിയുടെ ആളാണോ എന്നൊരു സംശയം. ഋഷി മത്സരിക്കുന്നതിനെ ഭാരതീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഇനി അത്രക്ക് ഉഷാറ് ഈ വാര്‍ത്തകള്‍ക്കുണ്ടാവില്ല. കാരണം ഋഷിയുടെ നിലപാട് തന്നെ. താന്‍ അധികാരമേറ്റാല്‍ ഇസ്ലാമിക തീവ്രവാദം അടിച്ചമര്‍ത്തുമെന്നാണ് ഋഷി പറഞ്ഞത്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയേക്കാള്‍ പ്രധാനപ്പെട്ട കടമ പ്രധാനമന്ത്രിക്ക് വേറെ ഇല്ലെന്നും അതിനാല്‍ ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി നേരിടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തോട് വിദ്വേഷം പ്രകടിപ്പിക്കുന്നവരെ വേരോടെ പിഴുതെറിയും. ബ്രിട്ടന്റെ സ്വാതന്ത്ര്യത്തേയും വൈവിധ്യത്തേയും സഹിഷ്ണുതയേയും തുരങ്കം വെക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞതും ഇസ്ലാമിക തീവ്രവാദത്തെ ഉദ്ദേശിച്ചായിരുന്നു.

ഋഷി അവിടെയും അവസാനിപ്പിച്ചില്ല. ചൈനക്കെതിരെയും ശക്തമായി ആഞ്ഞടിച്ചു. ബ്രിട്ടനിലെ സര്‍വ്വകലാശാലകളില്‍ ചൈന നുഴഞ്ഞുകയറുന്നുണ്ടെന്നും ടെക്‌നോളജി കൊള്ളയടിക്കുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം അതവസാനിപ്പിക്കുമെന്നു മാത്രമല്ല ചൈന നടത്തുന്ന 30 കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അടച്ചുപൂട്ടുമെന്നും പറഞ്ഞു. ചൈന ബ്രിട്ടനിലെ സര്‍വ്വകലാശാലകളില്‍ ഫണ്ട് ചെയ്യുന്നത് 50000 യൂറോയാണ്. ബ്രിട്ടനില്‍ ചൈനയുടെ ചാരപ്രവര്‍ത്തനം സജീവമാണ്. ഭാഷയിലും സംസ്‌കാരത്തിലും ചൈന ഇടപെടുന്നു എന്നാണ് ഋഷിയുടെ വിലയിരുത്തല്‍. ബ്രിട്ടനെ ഇസ്ലാമിക തീവ്രവാദികളും ചൈനീസ് ഡ്രാഗണും ചേര്‍ന്ന് ഇല്ലാതാക്കുന്നു എന്നത് ആ രാജ്യത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു. അതാണ് ഇക്കാര്യം ഋഷി തിരഞ്ഞെടുപ്പു വിഷയമാക്കിയത്. ഈ ശക്തികള്‍ക്കെതിരെ അന്താരാഷ്ട്ര സഖ്യമുണ്ടാക്കുമെന്നും ജനങ്ങള്‍ക്ക് വാക്ക് കൊടുക്കുന്നു. ഇതുതന്നെയാണ് മോദിയും ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാല്‍ തന്നെ ഋഷിയെ മോദിപക്ഷക്കാരനായി മുദ്രകുത്താന്‍ കാലം അധികം വൈകില്ല.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

സ്വയം കൊല്ലുന്ന രാഹുല്‍

ഭരണഘടന പഠിപ്പിക്കാന്‍ സജി ചെറിയാനെ ഏല്പിക്കാം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies