Tuesday, January 31, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

മുസ്ലിങ്ങളുടെ സംവരണത്തെകുറിച്ച് മിണ്ടരുത്

ശാകല്യൻ

Print Edition: 4 June 2021

ഹൈക്കോടതിയല്ല ആരു പറഞ്ഞാലും ശരി എണ്‍പതു ശതമാനം സംവരണം എന്ന തങ്ങളുടെ അവകാശം വിട്ടുകൊടുക്കാന്‍ മുസ്ലീം സംഘടനകള്‍ തയ്യാറല്ല. ഹൈക്കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള സംവരണം കിട്ടിയേ പറ്റൂ എന്ന് കൃസ്ത്യന്‍ സഭകള്‍. കേരളത്തിലെ സാമുദായിക സമാധാനം രണ്ടു മതക്കാരും കൂടി തകര്‍ക്കുമ്പോള്‍ മതേതര രാഷ്ട്രീയക്കാര്‍ക്ക് ഒരു വേവലാതിയുമില്ല. ഇസ്ലാമികവല്‍ക്കരണത്തെക്കുറിച്ച് ഏതെങ്കിലും ഹിന്ദു സംഘടന പ്രതികരിച്ചാല്‍, പാതിരിപ്പടയുടെ മതം മാറ്റത്തെക്കുറിച്ച് വേവലാതിപ്പെട്ടാല്‍ അവന്റെ വായ പൊത്താന്‍ കാട്ടുന്ന ആവേശത്തിന്റെ ഒരംശം പോലും മുസ്ലീം സംഘടനകളും സഭകളും തമ്മിലുള്ള പോരില്‍ അവര്‍ക്കില്ല. അതിലേറെ ഹിന്ദു സഘടനകള്‍ ഇതില്‍ അഭിപ്രായം പറയുന്നതു പോലും അവര്‍ വിലക്കുന്നു. മാര്‍ക്‌സിസ്റ്റ് നേതാവ് എം.എ.ബേബിയുടെ ബേജാറ് കണ്ടില്ലേ? കഴിഞ്ഞ കുറച്ചു കാലമായി മുസ്ലീം വിഭാഗം അനുഭവിക്കുന്ന അനധികൃതമായ 80 ശതമാനം സംവരണം എന്ന ആനുകൂല്യം കൃസ്ത്യാനികളെ കൊണ്ട് സമ്മതിപ്പിച്ചു തരാന്‍ ഉമ്മന്‍ ചാണ്ടി ഇടപെടണമെന്നാണ് സുന്നി യുവജന സംഘത്തിന്റെ ആവശ്യം. അതിന്റെ സെക്രട്ടറി മുസ്തഫക്ക് കൃസ്ത്യന്‍ സഭകളെക്കുറിച്ചു ആവലാതി ഏറെയുണ്ട്. ലൗ ജിഹാദിനെക്കുറിച്ചും ഇസ്ലാമിക വല്‍ക്കരണത്തെക്കറിച്ചും സഭക്കാര്‍ ഒച്ചവെക്കുന്നു. കൃസ്ത്യാനികളുടെ അവകാശം മുസ്ലീങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്നു സഭക്കാര്‍ പരിതപിക്കുന്നു എന്നൊക്കെയാണ് യുവ നേതാവിന്റെ പരാതി. ഇതൊക്കെ കണ്ടാലും കണ്ണടക്കണം, കേട്ടാല്‍ ചെവി പൊത്തണം എന്ന് സഭക്കാരെ ഉപദേശിക്കാന്‍ ചാണ്ടിയാണ് യോഗ്യന്‍ എന്നാണ് നേതാവിന്റെ വാദം.

ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമാകുമ്പോഴേക്കും സംവരണത്തിന്റെ സിംഹഭാഗം കയ്യടക്കുന്നവര്‍ രാജ്യത്ത് ഭൂരിപക്ഷമായാല്‍ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കും എന്ന് പറയാതെ തന്നെ ഊഹിക്കാമല്ലോ. ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍, സംഘടിത മതശക്തിയായ സഭക്കാര്‍ക്കൊപ്പം നില്ക്കാന്‍ കോണ്‍ഗ്രസ്സുമില്ല, സി.പി. എമ്മുമില്ല. അപ്പോള്‍ അസംഘടിത ഹിന്ദു വിഭാഗത്തിന്റെ അവസ്ഥ ആലോചിച്ചു നോക്കൂ. ഇസ്ലാമിസ്റ്റുകളും ഇടതു-വലതു മുന്നണികളും ചേര്‍ന്നു ചവിട്ടിയരച്ചിട്ടും സംവരണ വിഷയത്തിലെ മുസ്ലിം സംഘടനകളുടെ വാശി കണ്ടിട്ടും അവര്‍ പാഠം പഠിക്കുന്നില്ലേ?

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

സ്വയം കൊല്ലുന്ന രാഹുല്‍

ഭരണഘടന പഠിപ്പിക്കാന്‍ സജി ചെറിയാനെ ഏല്പിക്കാം

സഖാവ് കാരാട്ട് പാര്‍ട്ടിക്ക് പുറത്താകുമോ?

മുസ്ലിംലീഗ് കേവല വര്‍ഗ്ഗീയമല്ല; തീവ്രവര്‍ഗ്ഗീയം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies