Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ഹമാസ് നേതാവാകാന്‍ യോഗ്യന്‍ ബേബി സഖാവ് തന്നെ

ശാകല്യന്‍

Print Edition: 21 may 2021

ഇസ്രേയലിന്റെ റോക്കറ്റാക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൂട്ടത്തോടെ ഖബറിസ്ഥാനിലായപ്പോള്‍ ഒരു നേതാവിനെ തേടിനടക്കുകയായിരുന്നത്രെ ജിഹാദികള്‍. അപ്പോഴാണ് കേരളത്തില്‍നിന്ന് കട്ടക്ക് ഒരു പിന്തുണ കിട്ടിയത്. ”പാലസ്തീനിലെ ദേശീയ പോരാളികളായ ഹമാസിന് ചുകപ്പന്‍ പിന്തുണ” എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ എം.എ. ബേബി സഖാവ് പോസ്റ്റിട്ടത് കണ്ട് ഹമാസ് അണികള്‍ തക്ബീര്‍ മുഴക്കിയത്രെ! രോമാഞ്ചകഞ്ചുകമണിഞ്ഞ ജിഹാദികള്‍ ബേബി സഖാവിന്റെ ബയോഡാറ്റ തപ്പിയെടുത്തു. അതുകണ്ട് അവര്‍ അമ്പരന്നുപോയത്രെ. അത്രയ്ക്ക് കേമമായിരുന്നു ആ ബയോഡാറ്റ. ഇതിലും പറ്റിയ ജിഹാദി നേതാവിനെ കിട്ടാനില്ല എന്നു അവര്‍ ഉറപ്പിച്ചു. ‘പരമകാരുണികനായ സഖാവേ, ഇസ്രയേലിനോട് പൊരുതാന്‍ ഞങ്ങളെ നയിക്കാന്‍ എഴുന്നള്ളണമേ’ എന്ന് അവര്‍ കേണപേക്ഷിച്ചു.

സി.എച്ച്. മുഹമ്മദ് കോയയും ലീഗും കൂടി പതിനെട്ടടവും പയറ്റിയിട്ടും കേരളത്തിന്റെ വിദ്യാഭ്യാസ കലണ്ടറിന്റെ പകുതിയെ ഇസ്ലാമികവല്‍ക്കരിക്കാന്‍ പറ്റിയുള്ളു. അത് മുഴുവനാക്കിയത് ബേബി സഖാവ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴാണ്. എസ്.എസ്.എല്‍.സി. പരീക്ഷ കേരളം മൊത്തം ഇസ്ലാമിക കലണ്ടറിലാക്കി സഖാവ്. ഭാരത മാതാവിനെ നഗ്‌നയാക്കി ചിത്രീകരിച്ച് ഈ നാടിനോടുള്ള തന്റെ പുച്ഛം പച്ചക്ക് പ്രകടിപ്പിച്ച് ഗള്‍ഫ് സുല്‍ത്താന്‍മാരുടെ ചിത്രം വരക്കാന്‍ നാടുവിട്ടു പോയ എം.എഫ്.ഹുസൈന് രാജാ രവിവര്‍മ്മ പുരസ്‌കാരം പ്രഖ്യാപിച്ചത് ബേബി സഖാവല്ലാതെ മറ്റാരുമല്ല. ഒരു സര്‍വകലാശാലാ ചോദ്യക്കടലാസില്‍ നബിനിന്ദ കണ്ടെത്തിയ ജിഹാദികളെ ന്യായീകരിക്കുക മാത്രമല്ല ചോദ്യം തയ്യാറാക്കിയ ജോസഫ് സാറിനെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തു ബേബി സഖാവ്. കേരളത്തിലെ എസ്.ഡി.പി.ഐ ജിഹാദികളുടെ വീര നായകനായി ലാദന്റെ ഊശാംതാടിയ്ക്ക് തൊട്ടു നില്‍ക്കുന്നു ബേബി സഖാവിന്റെ താടി. സി.എ.എ.ക്കെതിരെ ഷാഹിന്‍ ബാഗ് സമരക്കാര്‍ക്ക് വീര്യം പകരാനും ബേബി സഖാവ് ഉണ്ടായിരുന്നു. പാലസ്തീനിലെ ഹമാസുകാര്‍ക്കു പോലും ഇത്രയ്ക്ക് ഇസ്ലാമിസ്റ്റാകാന്‍ കഴിഞ്ഞോ എന്നു സംശയം. പാര്‍ട്ടിയില്‍ പഴയ സാംസ്‌കാരിക വിഭാഗം തലവനും മുന്‍ മന്ത്രിയുമൊക്കെയാണെങ്കിലും സഖാക്കള്‍ക്ക് വലിയ മതിപ്പൊന്നും ഈ സഖാവിനെ കുറിച്ചില്ല. അതിനാല്‍ വ്യാഖ്യാനം രചിക്കലാണ് ഇപ്പോള്‍ പണി. ഹമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ കുറ്റക്കാരി സൗമ്യയാണെന്ന സഖാവിന്റെ വ്യാഖ്യാനം വരാനിരിക്കുന്നതേയുള്ളു. സൗമ്യ ആടു മേക്കാന്‍ സിറിയക്ക് പോകുന്നതിനു പകരം ജൂത സ്ത്രീയെ പരിചരിക്കാന്‍ ഇസ്രേയലിനു പോയത് തെറ്റ്. അതിനാലാണ് ഹമാസിന്റെ റോക്കറ്റാക്രമണമുണ്ടായത്. വരാനിരിക്കുന്ന സഖാവിന്റെ ഈ ന്യായീകരണത്തിന് തലകുലുക്കാന്‍ രണ്ട് രാഷ്ട്രീയ ഭീമന്മാര്‍ ഇവിടെയുണ്ട്. മുഖ്യന്‍ വിജയന്‍ സഖാവും മുന്‍ മുഖ്യന്‍ ഉമ്മന്‍ ചാണ്ടി ഗാന്ധിയും. ജിഹാദികളെ പേടിച്ച് സ്വന്തം സാമൂഹ്യ മാധ്യമ പോസ്റ്റില്‍ നിന്നും ഹമാസ് തീവ്രവാദികള്‍ എന്നത് മായ്ച്ചുകളഞ്ഞവരാണിവര്‍. ജിഹാദിഭീകരര്‍ക്ക് മുമ്പില്‍ പേടിച്ച് മൂത്രമൊഴിക്കുന്ന ഇവര്‍ ബേബി സഖാവിന് പാലസ്തീനിലേക്ക് ഒരു വിമാന ടിക്കറ്റ് എടുത്തു കൊടുക്കട്ടെ.

Share16TweetSendShare

Related Posts

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies