Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

മാവോയുടെ ‘നാല്‍വര്‍ സംഘം’ കേരളത്തില്‍

ശാകല്യൻശാകല്യൻ
31 July 2020

ചൈനാപ്രേമം മാര്‍ക്‌സിസ്റ്റുകാരുടെ ട്രേഡ്മാര്‍ക്കാണ്. ചൈനയെ കുറ്റം പറഞ്ഞാല്‍ സഖാക്കള്‍ക്ക് സഹിക്കില്ല. ചൈന ഭാരതത്തിന്റെ മണ്ണ് കയ്യേറിയതിന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക ന്യായം കണ്ടെത്തിയ ആളാണ് ഇ.എം.എസ്. മാവോയുടെ സാംസ്‌കാരിക വിപ്ലവം കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ മാര്‍ക്‌സിസ്റ്റു മുഖ്യമന്ത്രിമാര്‍ ആവോളം ശ്രമിച്ചിരുന്നു. കേരളചരിത്രരചനയ്ക്ക് മുമ്പ് ഇ.എം.എസ്സിന്റെ ഉപദേശം തേടണമെന്നു ചരിത്രകാരനായ ശ്രീധരന്‍നായരോട് പറഞ്ഞത് ഇതിന്റെ ഭാഗമായിരുന്നല്ലോ. സാംസ്‌കാരിക വിപ്ലവം മാത്രമല്ല മാവോയുടെ ‘കിച്ചന്‍ ക്യാബിനറ്റ്’ എന്നറിയപ്പെടുന്ന നാല്‍വര്‍ സംഘത്തെ തന്റെ വകുപ്പില്‍ പ്രതിഷ്ഠിച്ചുകൊണ്ട് വിജയന്‍ സഖാവ് ഇ.എം.എസ്സിനെയും കടത്തിവെട്ടിയിരിക്കയാണ്. മാവോയുടെ കുപ്രസിദ്ധമായ ‘നാല്‍വല്‍സംഘം’ പാര്‍ട്ടിയ്ക്കും മീതെയായിരുന്നു. മാവോയുടെ മൂന്നാം ഭാര്യ ജിയാങ് ക്വിങ്ങ്, ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി അംഗങ്ങളായ സാങ്ങ് ചിങ്ങ് കിയോ, യാവോ മെന്‍യുവാന്‍, വാങ്‌പോങ് വെന്‍ എന്നിവരായിരുന്നു നാല്‍വല്‍ സംഘം. പോളിറ്റ് ബ്യൂറോവിനും മീതെയായിരുന്നു ഇവര്‍. പ്രസ്സും പബ്ലിസിറ്റിയും വരെ നിയന്ത്രിച്ചത് ഇവരായിരുന്നു. മാവോയുടെ രാഷ്ട്രീയവും ആശയപരവുമായ കാവല്‍ നായകള്‍ എന്നതായിരുന്നു അവരുടെ നിലപാട്. പരാതി ശക്തമായപ്പോള്‍ ഇവരെ ‘നാല്‍വര്‍സംഘം’ എന്ന് ശകാരിച്ചെങ്കിലും ഒരു നടപടിപോലും സ്വീകരിച്ചില്ല മാവോ.

Google NewsAdd Kesari Weekly as a preferred source on Google

ഇനി വിജയന്‍ സഖാവിന്റെ കേരള ഭരണത്തിലേ്ക്ക് വരാം. അവിടെയും സഖാവിന്റെ കാവല്‍നായ്ക്കളായി നാല്‍വര്‍ സംഘം ഉണ്ട്. മാവോയുടെ ഭാര്യയുടെ സ്ഥാനത്ത് വിജയന്‍ സഖാവിന്റെ മകളുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. ശിവശങ്കരന്റെയും അരുണ്‍ ബാലചന്ദ്രന്റെയും ജോണ്‍ ബ്രിട്ടാസിന്റെയും പേരാണ് നാല്‍വര്‍ സംഘത്തിലെ മറ്റ് മൂന്ന് അംഗങ്ങളായി കേള്‍ക്കുന്നത്. ഇവര്‍ പാര്‍ട്ടി സെക്രട്ടറിക്കും മീതെയാണ്. ഒരാള്‍ മുഖ്യന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെങ്കില്‍ രണ്ടാമന്‍ ഐ.ടി. ഫെല്ലോയും മൂന്നാമന്‍ മാധ്യമ ഉപദേശകനുമാണ്. പത്രക്കാരെയും ജനങ്ങളെയും മാത്രമല്ല സഖ്യകക്ഷികളെപ്പോലും ഉപദേശിക്കാന്‍ മുഖ്യന്‍ സഖാവ് നിശ്ചയിക്കുന്നത് ഈ അവതാരങ്ങളെയാണ്. ആരോപണങ്ങള്‍ ഏറെ വന്നപ്പോഴും ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിയ്ക്കും എന്നു പറയുകയല്ലാതെ വകുപ്പുതല ശിക്ഷാനടപടികള്‍ ഇവര്‍ക്കെതിരെ ഉണ്ടായിട്ടില്ല. മാവോയുടെ മരണശേഷം നാല്‍വര്‍ സംഘത്തിനു നേരെ നടന്ന കുറ്റവിചാരണവേളയില്‍ ജിയാങ്ങ് പറഞ്ഞത് ”ഞാന്‍ ചെയര്‍മാന്‍ മാവോയുടെ പട്ടിയാണ്. അദ്ദേഹം പറഞ്ഞപ്പോള്‍ കടിച്ചു എന്നേയുള്ളു” എന്നാണ്. എന്‍.ഐ.എ. ചോദ്യം ചെയ്യുമ്പോള്‍ ശിവശങ്കരന്‍ പറയുക ഇങ്ങനെത്തന്നെയാവുമോ എന്നേ കണ്ടറിയാനുള്ളു.

ADVERTISEMENT
Tags: ശിവശങ്കരന്‍വിജയന്‍മാവോ
Share18TweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies